ചൈനയിൽ “പുഴുമഴ’; ചൈനീസ് പ്രവിശ്യയായ ലിയോണിംഗിൽ ആകാശത്തുനിന്നു പുഴുക്കൾ മഴപോലെ പെയ്യുന്നു; ശാസ്ത്രജ്ഞരുടെ വിശദീകരണം ഇങ്ങനെ…

ലിയോണിംഗ്: ആകാശത്തുനിന്നു പുഴുക്കൾ മഴപോലെ പെയ്യുന്നതിനെക്കുറിച്ചു സങ്കൽപിക്കാൻ പറ്റുമോ? ചൈനയിൽ അങ്ങനെ സംഭവിച്ചെന്ന വാർത്തകളാണു പുറത്തുവരുന്നത്. “പുഴുമഴ’ പെയ്തതിന്‍റെ ചിത്രങ്ങളും വീഡിയോകളും സഹിതമാണ് റിപ്പോർട്ട്. ചൈനീസ് പ്രവിശ്യയായ ലിയോണിംഗിൽ വഴിയോരത്ത് നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങളിൽ പുഴുക്കൾ കിടക്കുന്നതിന്‍റെയും വീടിന്‍റെ മേൽക്കൂരകൾ പുഴുക്കൾകൊണ്ട് നിറഞ്ഞിരിക്കുന്നതിന്‍റെയുമൊക്കെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പുഴുമഴയെ പേടിച്ച് ആളുകൾ കുടചൂടി നിൽക്കുന്നതിന്‍റെ ചിത്രങ്ങളുമുണ്ട്.സംഭവത്തിൽ ഔദ്യോഗികമായ വിശദീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. അതിനാൽത്തന്നെ ഈ വീഡിയ വ്യാജമാണന്നു വാദിക്കുന്നവരുമുണ്ട്. പക്ഷേ ഈവിധത്തിലുള്ള വിചിത്രമഴകൾ മുൻപു പെയ്തിട്ടുള്ളതായും അതിനു ശാസ്ത്രാടിസ്ഥാനമുള്ളതായും പറയുന്നുണ്ട്. മഴയ്ക്കൊപ്പമുള്ള ശക്തമായ കാറ്റിൽ ജീവികളും മറ്റും ഒരിടത്തുനിന്ന് ഉയർന്നു മറ്റൊരിടത്തു മഴപോലെ പതിക്കാമെന്നു ശാസ്ത്രലോകം വ്യക്തമാക്കുന്നു. കഴിഞ്ഞ മാസം, ഓസ്‌ട്രേലിയയിലെ ലജാമാനു നഗരത്തിൽ ആകാശത്തുനിന്നു മത്സ്യങ്ങൾ പെയ്തുവെന്ന വാർത്ത പുറത്തുവന്നിരുന്നു. ശക്തമായ മഴയുള്ള സമയത്ത് മത്സ്യമഴ പെയ്യുന്നത് കണ്ടതായാണ് പ്രദേശവാസികൾ അവകാശപ്പെട്ടത്. നിലത്ത് വീണ…

Read More

കിണറിന് മുകളില്‍ പലകയിട്ട് ഗാനമേളയ്ക്ക് നൃത്തം ചവിട്ടി; ആവേശക്കൊടുമുടിയിൽ പലകയൊടിഞ്ഞ് കിണറ്റില്‍ വീണു യുവാവിന് ദാരുണാന്ത്യം

ഗാനമേളയ്ക്കിടെ നൃത്തം ചെയ്യവെ കിണറ്റില്‍ വീണ യുവാവ് മരിച്ചു. നേമം പൊന്നുമംഗലം സ്‌കൂളിന് സമീപം ശങ്കര്‍നഗറില്‍ ഇന്ദ്രജിത്ത്(23) ആണ് മരിച്ചത്. ഇന്നലെ രാത്രി മേലാങ്കോട് മുത്തുമാരിയമ്മന്‍ ക്ഷേത്ര ഉത്സവത്തിനിടെയായിരുന്നു സംഭവം. ഇന്ദ്രജിത്ത് കിണറ്റില്‍ വീണത് അറിഞ്ഞ് രക്ഷിക്കാനിറങ്ങിയ സുഹൃത്തിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാരയ്ക്കാമണ്ഡപം സ്വദേശി അഖിലിനാണ് പരിക്കേറ്റത്.ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഗാനമേള കാണാന്‍ എത്തിയതായിരുന്നു യുവാക്കൾ. ക്ഷേത്രത്തിന് സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറിന് മുകളില്‍ പലകയിട്ട് അതില്‍ കയറി നിന്നാണ് യുവാക്കള്‍ ഗാനമേള ആസ്വദിച്ചത്. ഇന്ദ്രജിത്ത് ‍ ഗാനമേളയ്ക്കിടെ നൃത്തം ചെയ്യവെ പലക തകര്‍ന്ന് കിണറ്റിലേക്ക് വീഴുകയായിരുന്നു. അഗ്നിരക്ഷാ സേനയെത്തി ഇരുവരെയും പുറത്തെത്തിച്ചെങ്കിലും ഇന്ദ്രജിത്തിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല.

Read More

അടിച്ചു പൂക്കുറ്റിയായെത്തിയ ടിടിഇ യാത്രക്കാരിയുടെ തലയില്‍ മൂത്രമൊഴിച്ചു !

മദ്യപിച്ച് ലക്കുകെട്ട് എത്തിയ ടിക്കറ്റ് പരിശോധകന്‍ യാത്രക്കാരിയുടെ തലയില്‍ മൂത്രമൊഴിച്ചു. അകാല്‍ തഖ്ത് എക്സ്പ്രസിലാണ് സംഭവം. അമൃത്സര്‍ സ്വദേശിയായ യുവതി ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു ദുരനുഭവം. ഞായറാഴ്ച അര്‍ധരാത്രി അകല്‍ തഖ്ത് എക്സ്പ്രസിലെ എസി കോച്ചില്‍ അമൃത്സറില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പോകുകയായിരുന്നു ദമ്പതികള്‍. യുവതിയുടെ ബഹളം കേട്ട് ഓടിക്കൂടിയ യാത്രക്കാര്‍ മദ്യപിച്ചെത്തിയ ടിക്കറ്റ് പരിശോധകനെ പിടികൂടുകയായിരുന്നു. ടിക്കറ്റ് പരിശോധകനായ മുന്ന കുമാര്‍ ബിഹാര്‍ സ്വദേശിയാണ്. തിങ്കളാഴ്ച രാവിലെ ട്രെയിന്‍ ലഖ്നൗവിലെ ചാര്‍ബാഗ് റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ടിടിഇയെ റെയില്‍വേ പോലീസിന് കൈമാറി. തുടര്‍ന്ന് ഇയാളെ ജ്യൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Read More

ബ്ലൗസ് എനിക്കൊരു വീക്നെസ് ആണ് ! ബ്ലൗസില്ലാതെ അഭിനയിക്കാന്‍ താനില്ലെന്ന് തുറന്നു പറഞ്ഞ് പൊന്നമ്മ ബാബു…

വര്‍ഷങ്ങളായി മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന നടിയാണ് പൊന്നമ്മ ബാബു. നാടക രംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ താരം ഹാസ്യവേഷങ്ങളിലൂടെയാണ് ശ്രദ്ധേയയായത്. സിനിമയില്‍ കാല്‍ നൂറ്റാണ്ട് പിന്നിട്ട പൊന്നമ്മ ബാബു അഞ്ഞൂറില്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പാലാ സെന്റ് മേരീസ് സ്‌കൂളില്‍ പത്താംക്ലാസില്‍ പഠിക്കുമ്പോഴാണ് ഏറ്റുമാനൂര്‍ സുരഭിലയുടെ മാളം എന്ന നാടകത്തില്‍ ആദ്യമായി അഭിനയിക്കുന്നത്. തന്റെ പേര് പൊന്നമ്മ ബാബു എന്നാണെങ്കിലും എല്ലാവരും തന്നെ പൊന്നൂസ് എന്നാണ് വിളിക്കാറ് ഇള്ളതെന്ന് ആണ് താരം പറയുന്നത്. കുളപ്പുള്ളി ലീലയാണ് ഈ പേര് ആദ്യമായി വിളിച്ചത്. നിസാര്‍ സംവിധാനം ചെയ്ത പടനായകന്‍ എന്ന ചിത്രത്തിലൂടെയായാണ് സിനിമയില്‍ തുടക്കം കുറിച്ചത്. സിനിമയ്ക്ക് ഒപ്പം സീരിയലിലും ഇപ്പോള്‍ സജീവമാണ് നടി. സീ കേരള ചാനലിലെ മിസ്സിസ് ഹിറ്റ്ലര്‍ എന്ന പരമ്പരയാണ് നടി ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്ന സീരിയല്‍. മേഘ്ന വിന്‍സെന്റാണ് ഈ പരമ്പരയില്‍…

Read More

‘നീയങ്ങു വളര്‍ന്നല്ലോ’ ! ലൈംഗിക ഉദ്ദേശ്യത്തോടെയല്ലാതെ സ്ത്രീയുടെ പുറത്തും തലയിലും തലോടുന്നത് അധിക്ഷേപിക്കല്‍ അല്ലെന്ന് ഹൈക്കോടതി…

ലൈംഗിക ഉദ്ദേശ്യത്തോടെയല്ലാതെ പെണ്‍കുട്ടിയുടെ തലയിലും പുറത്തും തലോടുന്നതിനെ സ്ത്രീത്വത്തെ അധിക്ഷേപിക്കുന്നതായി കണക്കാക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. സ്ത്രീത്വത്തെ അധിക്ഷേപിച്ചെന്ന കേസില്‍ ഇരുപത്തിയെട്ടുകാരനെ വെറുതെവിട്ടുകൊണ്ടാണ്, നാഗ്പുര്‍ ബെഞ്ചിന്റെ വിധി. പന്ത്രണ്ടു വയസ്സുകാരിക്കു നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പേരില്‍ അന്നു പതിനെട്ടു വയസ്സുണ്ടായിരുന്ന യുവാവിനെതിരെ 2012ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ‘നീയങ്ങു വളര്‍ന്നല്ലോ’ എന്നു പറഞ്ഞുകൊണ്ട് യുവാവ് തന്റെ പുറത്തും തലയിലും തലോടിയെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. കേസില്‍ യുവാവ് കുറ്റക്കാരനാണെന്നു വിചാരണക്കോടതി കണ്ടെത്തിയിരുന്നു. ഇതിനെതിരായ ഹര്‍ജിയിയിലാണ് ഹൈക്കോടതി ഉത്തരവ്. ഒരു സ്്ത്രീയെ അധിക്ഷേപിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചെന്നു തെളിയിക്കാനായാല്‍ മാത്രമേ ഇത്തരമൊരു കേസ് നിലനില്‍ക്കൂ എന്ന് ജസ്റ്റിസ് ഭാരതി ദാംഗ്രെ ചൂണ്ടിക്കാട്ടി. പെണ്‍കുട്ടിയെ വെറും കുട്ടിയായി മാത്രമാണ് പ്രതി കണ്ടിട്ടുള്ളതെന്നാണ് മൊഴിയില്‍നിന്നു വ്യക്തമാവുന്നത്. ലൈംഗികമായ ലാക്കോടെ പ്രതി കുട്ടിയെ സമീപിച്ചതായി കരുതാനാവില്ലെന്നും കോടതി പറഞ്ഞു. പുറത്തും തലയിലും തലോടി എന്നതല്ലാതെ ഒരു ആക്ഷേപം…

Read More

വരന്‍ ആളെങ്ങനെയുണ്ടെന്നറിയാന്‍ വധു പോലീസ് സ്‌റ്റേഷനില്‍ ! പോലീസ് പറഞ്ഞ കാര്യങ്ങള്‍ കേട്ടതോടെ വിവാഹം ഉപേക്ഷിച്ചു…

വിവാഹം ആലോചിക്കുമ്പോള്‍ വധുവിനെയും വരനെയും കുറിച്ച് അവരുടെ നാട്ടില്‍ തിരക്കുന്നത് നമ്മുടെ നാട്ടില്‍ പതിവുള്ള ഒരു കാര്യമാണ്. ഇത്തരത്തില്‍ പ്രതിശ്രുധ വരനെക്കുറിച്ച് അന്വേഷിക്കാന്‍ പെണ്‍കുട്ടിയെത്തിയതാവട്ടെ വരന്റെ നാട്ടിലെ പോലീസ് സ്‌റ്റേഷനിലും. എന്നാല്‍ പോലീസില്‍ നിന്നുള്ള വിവരം കേട്ട് പെണ്‍കുട്ടിയും വീട്ടുകാരും അക്ഷരാര്‍ഥത്തില്‍ ഞെട്ടി. താന്‍ വിവാഹം കഴിക്കാന്‍ പോകുന്ന ആള്‍ ലഹരി ഉപയോഗിക്കുന്ന ആളാണെന്നും കേസില്‍ പ്രതിയാണെന്നുമറിഞ്ഞതോടെ തന്റെ ഭാവി ജീവിതം രക്ഷിച്ചതിനു പോലീസിനു നന്ദിയും പറഞ്ഞാണ് പെണ്‍കുട്ടി മടങ്ങിയത്. ഈ സംഭവ കഥ വെളിപ്പെടുത്തി നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി എം.എ.മാത്യു നടത്തിയ പ്രസംഗം ഇപ്പോള്‍ വൈറലാണ്. നാലു മാസം മുന്‍പ് നടന്ന സംഭവം കഴിഞ്ഞ ഡിസംബര്‍ 24ന് കാസര്‍കോട് നടന്ന ലഹരി വിരുദ്ധ ബോധല്‍ക്കരണ ക്ലാസിലായിരുന്നു ഇദ്ദേഹം ഈ വിവരിച്ചത്. പ്രസംഗത്തിന്റെ വിഡിയോയ്ക്ക് പിന്നീട് വ്യാപകമായി പ്രചാരണം ലഭിച്ചു. പ്രതിശ്രുത വധുവും സഹോദരിയും മാതാവുമാണ് കാസര്‍കോട്…

Read More

വനിതാ ജഡ്ജി ഭസ്മാസുരനെപ്പോലെയെന്ന് അഭിഭാഷകന്‍ ! എട്ടിന്റെ പണി കൊടുത്ത് ഹൈക്കോടതി…

വനിതാ ജഡ്ജിയെ അധിക്ഷേപിച്ചതിന് അഭിഭാഷകനെ ശിക്ഷിച്ച് കോടതി. ഗുവാഹത്തി കോടതിയിലാണ് സംഭവം നടന്നത്. ജില്ലാ അഡിഷണല്‍ വനിതാ ജഡ്ജിക്കെതിരെയാണ് ഇത്തരത്തില്‍ മോശമായ രീതിയില്‍ പരാമര്‍ശമുണ്ടായത്. അഭിഭാഷകനായ ഉത്പാല്‍ ഗോസ്വാമി വെള്ളിയാഴ്ച്ച കുറ്റസമ്മതം നടത്തിയതോടെ ജസ്റ്റിസുമാരായ കല്യാണ്‍ റായ് സുറാന, ദേവാശിഷ് ബറുവ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ശിക്ഷ വിധിക്കുകയായിരുന്നു. നേരത്തെ വനിതാ ജഡ്ജിയുടെ കോടതിയില്‍ വക്കീല്‍ ഒരു പരാതി നല്‍കിയിരുന്നു. അതില്‍ തന്റെ ഭാഗം കേട്ടില്ലെന്നതാണ് അഭിഭാഷകനെ ചൊടിപ്പിച്ചത്. അഭിഭാഷകന്‍ അവരുടെ വസ്ത്രത്തെ കുറ്റം പറയുകയും, പുരാണത്തിലെ ഭസ്മാസുരനെപ്പോലെയാണ് ജഡ്ജി എന്നാരോപിക്കുകയും ചെയ്തു. പിന്നീട് കേസ് ഹൈക്കോടതിയിലെത്തിയപ്പോഴേക്കും അഭിഭാഷകന്‍ നിരുപാധികം മാപ്പു പറഞ്ഞു ശിക്ഷ വിധിച്ചതിന് ശേഷം പതിനായിരം രൂപയ്ക്ക് സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചു. മാര്‍ച്ച് 20ന് കേസ് വീണ്ടും പരിഗണിക്കും

Read More

അമ്മയില്ലാതെ വിചിത്രമായ രീതിയില്‍ എലിക്കുഞ്ഞുങ്ങളെ സൃഷ്ടിച്ച് ശാസ്ത്രജ്ഞര്‍ ! അമ്പരന്ന് ലോകം…

മാതൃകോശങ്ങളുടെ സഹായമില്ലാതെ ഏതെങ്കിലും ജീവി ജനിക്കുക ഏറെക്കുറെ അസാധ്യമായാണ് ഇതുവരെ കരുതിപ്പോന്നിരുന്നത്. എന്നാല്‍ ആ ധാരണകള്‍ തിരുത്തിക്കുറിക്കുകയാണ് ജപ്പാനില്‍ നിന്നുള്ള ഒരുകൂട്ടം ശാസ്ത്രജ്ഞര്‍. ഇവരുടെ പരീക്ഷണഫലമായി പിറന്ന എലിയ്ക്ക് അമ്മയില്ല. പകരം ഉള്ളതാവട്ടെ രണ്ട് അച്ഛന്മാരാണ്. ആണെലികളുടെ ത്വക്കിലെ കോശങ്ങളില്‍ പരിഷ്‌കാരങ്ങള്‍ വരുത്തിയാണ് ശാസ്ത്രജ്ഞര്‍ ഇതു നേട്ടമാക്കിയത്. ആണെലിയില്‍ നിന്നുള്ള വിത്തുകോശമെടുത്ത് അതിന്റെ ജനിതകഘടനയില്‍ പരിഷ്‌കാരം വരുത്തി അണ്ഡങ്ങളുണ്ടാക്കിയാണ് പരീക്ഷണം നടന്നത്. തുടര്‍ന്ന് ഇത് മറ്റൊരു ആണെലിയുടെ ബീജം ഉപയോഗിച്ച് സങ്കലനം നടത്തി. ഇത്തരത്തില്‍ 600 ഭ്രൂണങ്ങളെ സറഗേറ്റ് എലികളിലേക്ക് മാറ്റി. ഇവയില്‍ നിന്ന്ഏഴ് കുഞ്ഞെലികള്‍ പരീക്ഷണത്തില്‍ പിറന്നെന്നാണ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്. ഈ കുഞ്ഞെലികള്‍ ആരോഗ്യമുള്ള ജീവികളായി വളരുകയും പിന്നീട് ഇവ സ്വാഭാവിക പ്രക്രിയകളില്‍ കുട്ടികളെയുണ്ടാക്കിയെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ജപ്പാനിലെ ഒസാക സര്‍വകലാശാലയിലെയും ക്യുഷു സര്‍വകലാശാലയിലെയും ശാസ്ത്രജ്ഞരാണു ഗവേഷണത്തിനു പിന്നില്‍. പ്രശസ്ത ജനിതക ശാസ്ത്രജ്ഞനായ കാറ്റ്സുഹിക്കോ ഹയാഷിയാണു…

Read More

അപ്‌സര എന്റെ ഭാര്യയായിരിക്കെത്തന്നെ ആല്‍ബിയുമായി ബന്ധം പുലര്‍ത്തി ! താന്‍ ഇത് കൈയ്യോടെ പൊക്കിയെന്നും വഴിമാറിക്കൊടുത്തുവെന്നും മുന്‍ ഭര്‍ത്താവ്…

മലയാളികളുടെ പ്രിയ സീരിയല്‍ നടി അപ്‌സര രത്നാകരനും സംവിധായകന്‍ ആല്‍ബിയും കഴിഞ്ഞ നവംബറിലാണ് വിവാഹിതരായത്. ഒരുമിച്ച് ടെലിവിഷന്‍ പരിപാടികളില്‍ പങ്കെടുത്തിരുന്ന താരങ്ങള്‍ ഇഷ്ടത്തില്‍ ആവുകയായിരുന്നു. തുടക്കത്തില്‍ വീട്ടുകാരുടെ എതിര്‍പ്പ് ഉണ്ടായിരുന്നെങ്കിലും പിന്നീട് അവര്‍ സമ്മതിച്ചു. ശേഷം ഇരുവീട്ടുകാരുടെയും സമ്മതത്തോടെയാണ് താരങ്ങള്‍ കുടുംബജീവിതത്തിലേക്ക് പ്രവേശിച്ചത്. എന്നാല്‍ വിവാഹവുമായി ബന്ധപ്പെട്ട് താരങ്ങളുടെ പേരില്‍ നിരവധി ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. അതിലൊക്കെ വിശദീകരണം നല്‍കി കൊണ്ട് താരങ്ങള്‍ എത്തിയിരുന്നു.ആദ്യത്തെ വിവാഹബന്ധം വേര്‍പെടുത്തിയാണ് അപ്സര രത്നാകരന്‍ ആല്‍ബിയെ വിവാഹം ചെയ്തത്. ആദ്യഭര്‍ത്താവ് നിരന്തരം ശാരീരികമായി ഉപദ്രവിച്ചിരുന്നുവെന്നും വിവാഹമോചനത്തിലേക്ക് നയിച്ചത് അക്കാര്യമായിരുന്നുവെന്നും അപ്‌സര തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ ആല്‍ബിയുമായി അര്‍ച്ചനയ്ക്ക് ഉണ്ടായിരുന്ന അവിഹിതബന്ധമാണ് വിവാഹ മോചനത്തിലേക്ക് എത്തിയതെന്നാണ് മുന്‍ ഭര്‍ത്താവ് കണ്ണന്‍ ആരോപിക്കുന്നത്. അപ്സരയുമായി വേര്‍പിരിഞ്ഞിട്ട് ഏകദേശം നാല് വര്‍ഷത്തിനു മുകളിലായെങ്കിലും താനിതുവരെ പുതിയൊരു ജീവിതത്തിലേക്ക് പോയിട്ടില്ലെന്നാണ് കണ്ണന്റെ വാക്കുകള്‍. വിവാഹം ചെയ്ത് ഒരുമിച്ച് താമസിക്കുന്ന…

Read More

വിവാഹവേദിയില്‍ ബന്ധുക്കള്‍ക്കു മുമ്പാകെ വലിയ സ്‌ക്രീനില്‍ വധുവിന്റെ അവിഹിത വീഡിയോ കാണിച്ച് വരന്‍ ! വ്യത്യസ്ഥകരമായ പ്രതികാരം…

വിവാഹം എന്നു പറയുന്നത് ഒരു ആഘോഷം കൂടിയാണ്. അതിന്റെ പൊലിമ കൂട്ടാന്‍ തങ്ങളാലാവും വിധത്തിലുള്ള പൊടിക്കൈകളൊക്കെ വധൂവരന്മാര്‍ ചെയ്യാറുണ്ട്. എന്നാല്‍ ഇവിടെ അതിഥികള്‍ക്ക് മുമ്പില്‍ വലിയ സ്‌ക്രീനില്‍ വധുവിന്റെ അവിഹിതബന്ധം തുറന്നു കാട്ടിയാണ് വരന്‍ ഏവരെയും ഞെട്ടിച്ചത്. വിവാഹത്തിന് എത്തിയ അതിഥികള്‍ക്ക് മുന്‍പില്‍ ആയിരുന്നു വലിയ സ്‌ക്രീനില്‍ വധുവിന്റെ അവിഹിതബന്ധത്തിന്റെ വീഡിയോ വരന്‍ പ്രദര്‍ശിപ്പിച്ചത്. വിവാഹാഘോഷം നടക്കുന്നതിനിടയില്‍ സ്‌ക്രീനിലെ വീഡിയോയില്‍ ആഘോഷങ്ങള്‍ ലൈവ് ആയി കാണിക്കുമ്പോള്‍ ആയിരുന്നു എല്ലാവരെയും ഞെട്ടിപ്പിച്ചുകൊണ്ട് ഒരു വീഡിയോ പ്രത്യക്ഷപ്പെടുന്നത്. ഇതോടെ എല്ലാവരും അമ്പരന്നു പോയിരുന്നു. വിവാഹ പന്തലില്‍ എത്തിയ വധുവിന്റെ വീട്ടുകാര്‍ പോലും ഞെട്ടിപ്പോയി. അങ്ങനെതന്നെ വഞ്ചിച്ച വധുവിനോട് വരാന്‍ പകരം വീട്ടുകയാണ് ചെയ്തത്. വധുവും മറ്റൊരു പുരുഷനും ഒരുമിച്ചുള്ള രംഗങ്ങള്‍ ആയിരുന്നു ഇത്. ഇതോടെ വിവാഹം മുടങ്ങി എന്ന് മാത്രമല്ല ചില മാധ്യമങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. വധുവിന്റെ…

Read More