പോലീസുകാർ ഞെട്ടി, ദാ, മുറ്റത്തൊരു കുതിര! അപ്രതീക്ഷിത അതിഥിക്ക് മാങ്ങയും ഓറഞ്ചും നൽകി   ശ്രീകണ്ഠപുരത്തെ പോലീസുകാർ

സ്വന്തം ലേഖകൻശ്രീകണ്ഠപുരം: ഇന്ന് രാവിലെ ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷൻ മുറ്റത്ത് അപ്രതീക്ഷിത അതിഥിയെ കണ്ട് പോലീസുകാർ ഞെട്ടി. ദാ സ്റ്റേഷൻ മുറ്റത്ത് ഒരു കുതിര! വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ശ്രീകണ്ഠപുരത്ത് നടക്കുന്ന മലയോര ഫെസ്റ്റിനായി എത്തിച്ച കുതിരയാണ് അപ്രതീക്ഷിതമായി പോലീസ് സ്റ്റേഷനിലെത്തിയത്. ഇന്ന് രാവിലെ എട്ടോടെയായിരുന്നു സംഭവം. കുതിരയെകെട്ടിയിരുന്നെങ്കിലും കയർ പൊട്ടിച്ച് ടൗണിലേക്ക് ഇറങ്ങുകയായിരുന്നു. തുടർന്ന് സംസ്ഥാന പാത വഴി 500 മീറ്ററോളം അകലെയുള്ള പോലീസ് സ്റ്റേഷനിൽ കുതിര എത്തി. മുറ്റത്ത് രാവിലെ കുതിരയെ കണ്ട പോലീസുകാർ ആദ്യം ഒന്ന് അമ്പരന്ന് അടുത്തേക്ക് പോകാൻ ഭയന്നെങ്കിലും ഇണങ്ങിയതോടെ ഭക്ഷണം നൽകി. മാങ്ങയും ഓറഞ്ചുമൊക്കെ കഴിച്ച് വയറ് നിറച്ച കുതിര നാശനഷ്ടമൊന്നും വരുത്താതെ നേരെ മലയോര ഫെസ്റ്റ് നടക്കുന്ന കേന്ദ്രത്തിലേക്ക് തന്നെ മടങ്ങുകയും ചെയ്തു.

Read More

സ്ത്രീകളെ പുരുഷ ഡോക്ടര്‍മാര്‍ ചികിത്സിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി താലിബാന്‍ ! വിമര്‍ശനങ്ങളെ കൂസാതെ ഭീകര ഭരണകൂടം മുന്നോട്ട്…

അഫ്ഗാനില്‍ താലിബാന്‍ വീണ്ടും അധികാരത്തിലേറിയതോടെ അവിടുത്തെ സ്ത്രീകളുടെ ജീവിതം അക്ഷരാര്‍ഥത്തില്‍ നരകതുല്യമായിത്തീര്‍ന്നിരിക്കുകയാണ്. ഭരണം ഏറ്റെടുത്തതിനു തൊട്ടുപിന്നാലെ സ്ത്രീകള്‍ക്ക് കൂച്ചുവിലങ്ങിടുന്ന നടപടികളാണ് താലിബാന്‍ ആദ്യം ആരംഭിച്ചത്. സ്ത്രീകളുടെ ഉന്നത വിദ്യാഭ്യാസം, തൊഴില്‍, പൊതുയിടങ്ങളില്‍ തനിച്ചുള്ള നടത്തം എന്നിവയെല്ലാം താലിബാന്‍ നിരോധിച്ചിരുന്നു. ഇപ്പോഴിതാ അഫ്ഗാനിസ്ഥാനിലെ ബാല്‍ഖ് പ്രവിശ്യയിലെ സ്ത്രീകള്‍ക്ക് ചികിത്സയ്ക്കായി പുരുഷ ഡോക്ടറെ കാണാന്‍ കഴിയില്ല എന്ന പുതിയ നയം കൂടി വന്നിരിക്കുകയാണ്. പബ്ലിക് അഫയേഴ്സ് ആന്‍ഡ് ഹിയറിങ് ഓഫ് താലിബാന്‍ കംപ്ലയിന്റ്സ് ഡയറക്ടറേറ്റാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. അത് പ്രകാരം ഇവിടെ സ്ത്രീകള്‍ക്ക് ചികിത്സക്കായി പുരുഷ ഡോക്ടറെ കാണാന്‍ അനുവാദമില്ല. അതോടെ, എന്തു ചെയ്യും എന്ന ആശങ്കയിലാണ് ജനങ്ങള്‍. സ്ത്രീകള്‍ക്ക് സര്‍വകാലാശാല വിദ്യാഭ്യാസം നിഷേധിച്ച് അധികം വൈകും മുമ്പാണ് പുതിയ നിര്‍ദ്ദേശവുമായി താലിബാന്‍ എത്തിയിരിക്കുന്നത്. വാര്‍ത്താ ഏജന്‍സിയായ WIONന്റെ ഒരു പ്രത്യേക റിപ്പോര്‍ട്ടില്‍ പറയുന്നത് പ്രകാരം, താലിബാന്റെ പുതിയ…

Read More

പാക് സംവിധായകനും ഇന്ത്യന്‍ നിര്‍മാതാവും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചെന്ന് പാക് നടിയുടെ വെളിപ്പെടുത്തല്‍…

പാക് സംവിധായകനും ഇന്ത്യന്‍ നിര്‍മ്മാതാവും ചേര്‍ന്ന് തന്നെ ലെംഗികമായി പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തി പാക് ചലച്ചിത്ര നടി രംഗത്ത്. പ്രശസ്ത പാക് നടിയായ മെഹ്റിന്‍ ഷായാണ് ആരോപണമുന്നയിച്ചിരിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് നടിയുടെ ആരോപണം. അസ്സര്‍ബൈജാനിലെ ബക്കുവില്‍ ഒരു സിനിമ ചിത്രീകരണത്തിനിടെയാണ് തനിക്ക് മോശം അനുഭവം ഉണ്ടായത് എന്ന് നടി പറയുന്നു. ഇന്ത്യന്‍ നിര്‍മ്മാതാവ് രാജ് ഗുപ്തയും പാകിസ്ഥാന്‍ സംവിധായകന്‍ സയ്യിദ് എഹ്സാന്‍ അലി സെയ്ദിയും ചേര്‍ന്നാണ് തന്നെ ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് മെഹ്റിന്‍ ഷാ വെളിപ്പെടുത്തുന്നത്. നിര്‍മ്മാതാവും സംവിധായകനും ലൈംഗികത്തൊഴിലാളികളെ ഹോട്ടലിലേക്ക് ക്ഷണിച്ചുവെന്നും ഇവര്‍ ആരോപിക്കുന്നു. തങ്ങള്‍ക്ക് വഴങ്ങാന്‍ വിസമ്മതിച്ചതിനാലാണ് തന്നെ ഉപദ്രവിച്ചതെന്ന് മെഹ്റിന്‍ പറഞ്ഞു. വീഡിയോയില്‍ തന്റെ അനുഭവം വിവരിക്കുന്ന സമയത്ത് മെഹ്‌റിന്റെ കണ്ണുകള്‍ പലവട്ടം നിറഞ്ഞു. തന്റെ എതിര്‍പ്പിനെ തുടര്‍ന്ന് തനിക്ക് ഭക്ഷണം പോലും പല പ്രവശ്യം നിഷേധിച്ചുവെന്നും മെഹ്‌റിന്‍ പറയുന്നു.…

Read More

ഒരു മര്യാദയൊക്കെ വേണ്ടേ ! ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സണിന്റെ വിലക്ക് റദ്ദാക്കി ഹൈക്കോടതി…

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൗഡര്‍ നിര്‍മാണത്തിന് വിലക്ക് ഏര്‍പ്പെടുത്തിയ മഹാരാഷ്ട്രാ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി ബോംബെ ഹൈക്കോടതി. കമ്പനിക്ക് ഉത്പന്നം നിര്‍മിക്കുകയും വിപണനം നടത്തുകയും ചെയ്യാമെന്ന് ജസ്റ്റിസുമാരായ ഗൗതം പട്ടേല്‍, എസ്ജി ദിഗെ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. സര്‍ക്കാര്‍ ഉത്തരവ് അയുക്തികവും മര്യാദയില്ലാത്തതുമാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. കമ്പനിയില്‍നിന്ന് 2018 ഡിസംബറില്‍ പിടിച്ചെടുത്ത സാംപിളുകള്‍ പരിശോധിക്കാന്‍ താമസം വരുത്തിയതിന് സംസ്ഥാന ഭക്ഷ്യ സുരക്ഷാ അതോറിറ്റിയെ കോടതി വിമര്‍ശിച്ചു. സൗന്ദര്യസംരക്ഷക ഉത്പന്നങ്ങളുടെ ഗുണനിലവാരം അതീവ പ്രാധാന്യമുള്ള കാര്യം തന്നെയാണ്. എന്നാല്‍ ഒരു ഉത്പന്നത്തിന്റെ നിലവാരത്തില്‍ ചെറിയൊരു കുറവ് കണ്ടെന്നുവച്ച് ഫാക്ടറി മൊത്തത്തില്‍ അടച്ചുപൂട്ടുന്നതു സാമാന്യയുക്തിക്കു നിരക്കുന്നതെന്ന് കോടതി പറഞ്ഞു. വാണിജ്യരംഗത്തെ കുഴപ്പത്തിലാക്കുകയാണ് അതിലൂടെ ഉണ്ടാവുകയെന്ന് കോടതി അഭിപ്രായപ്പെട്ടു. ഉറുമ്പിനെ കൊല്ലാന്‍ ചുറ്റിക കൊണ്ട് അടിക്കേണ്ടതില്ലെന്ന്, സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ചുകൊണ്ട് കോടതി പറഞ്ഞു. പിഎച്ച് ലെവല്‍ കൂടുതലാണെന്നു…

Read More

വീട്ടിലെത്തിയപ്പോള്‍ കാമുകന്റെ കുടുംബം കഴിക്കാന്‍ നല്‍കിയത് തണുത്ത ന്യൂഡില്‍സ് ! അപ്പോള്‍ തന്നെ കാമുകനോട് ഗുഡ്‌ബൈ പറഞ്ഞ് യുവതി…

കാമുകന്റെ വീട്ടില്‍ ചെന്നപ്പോള്‍ നല്‍കിയ ഭക്ഷണത്തില്‍ അതൃപ്തയായ കാമുകി ബന്ധത്തില്‍ നിന്ന് പിന്മാറി. ചൈനയിലാണ് സംഭവം. കാമുകന്റെ മാതാപിതാക്കളുടെ വീട്ടില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് യുവതി എത്തിയത്. നേരത്തെ അറിയിപ്പ് കൊടുത്തതിനാല്‍ ഗംഭീര സ്വീകരണമാണ് പ്രതീക്ഷിച്ചത്. എന്നാല്‍ മികച്ച ഭക്ഷണം പ്രതീക്ഷിച്ചിരുന്ന യുവതിയെ അപ്പാടെ നിരാശയാക്കുന്ന വിഭവങ്ങളാണ് അവിടെ വിളമ്പിയത്. യുവാവിന്റെ വീട്ടുകാര്‍ വിളമ്പിയ ആഹാര സാധനങ്ങളുടെ ഫോട്ടോയെടുത്ത് യുവതി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നാലെ ബന്ധത്തില്‍ നിന്നും പിന്മാറുകയായിരുന്നു. മകന്റെ കാമുകിയെ സ്വീകരിക്കാന്‍ കാമുകന്റെ മാതാപിതാക്കള്‍ വറുത്ത മുട്ടകള്‍, മത്തങ്ങ കഞ്ഞി, തണുത്ത ബൗള്‍ ന്യൂഡില്‍സ് എന്നിവയാണ് നല്‍കിയത്. ഇതു കണ്ട കാമുകി നിരാശയായി. തനിക്ക് ന്യൂഡില്‍സ് ഇഷ്ടമല്ലെന്ന് കാമുകന് അറിയാമെന്നും, എന്നിട്ടും എന്തിന് നല്‍കി എന്നുമാണ് കാമുകി ചോദിക്കുന്നത്. ഒടുവില്‍ ബാഗുകള്‍ പാക്ക് ചെയ്ത് കാമുകനോട് ബൈ പറഞ്ഞ് ഇറങ്ങുകയായിരുന്നു. ഈ…

Read More

ഭാര്യ ഫോണെടുക്കുന്നില്ലെന്നു പറഞ്ഞ് അവധിയ്ക്ക് അപേക്ഷിച്ച് പോലീസുകാരന്‍ ! വിവാഹം കഴിഞ്ഞത് ഒരു മാസം മുമ്പ്…

വിവാഹം കഴിഞ്ഞ് ഒരു മാസം മാത്രം പൂര്‍ത്തിയാകുന്നതിനു മുമ്പ് അവധിയ്ക്കപേക്ഷിച്ച് പോലീസുകാരന്‍ നല്‍കിയ കത്താണ് ഇപ്പോള്‍ വൈറലാകുന്നത്. ഉത്തര്‍പ്രദേശ് മഹാരാജ്ഗഞ്ച് ജില്ലയിലെ നൗതന്‍വ പോലീസ് സ്റ്റേഷനില്‍ ഡ്യൂട്ടി ചെയ്യുന്ന കോണ്‍സ്റ്റബിളിന്റെ കത്താണ് വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായിരിക്കുന്നത്. തനിക്ക് അവധി ലഭിക്കാത്തതിനാല്‍ ഭാര്യ ദേഷ്യത്തിലാണെന്നും ഫോണ്‍ എടുക്കുന്നില്ലെന്നും അവധി വേണമെന്നുമാണ് ആവശ്യം. വിവാഹം കഴിഞ്ഞ് ഒരു മാസമാകുന്നതേയുള്ളൂ. ഇതിനിടെയാണ് മൗ ജില്ലയിലെ താമസക്കാരനായ കോണ്‍സ്റ്റബിളിന് ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലെ പിആര്‍ബിയിലേക്ക് തിരികെ പോകേണ്ടി വന്നത്. തനിക്ക് അവധി കിട്ടാത്തതിനാല്‍ ദേഷ്യപ്പെട്ട ഭാര്യ തന്നോട് സംസാരിക്കുന്നില്ലെന്നും പലതവണ വിളിച്ചെങ്കിലും ഭാര്യ ഫോണ്‍ അമ്മയ്ക്ക് കൈമാറുകയായിരുന്നു എന്നും അദ്ദേഹം അപേക്ഷയില്‍ പറയുന്നു. സഹോദരപുത്രന്റെ ജന്മദിനത്തിന് വീട്ടിലേക്ക് വരാമെന്ന് ഭാര്യക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. പക്ഷേ ലീവ് ലഭിക്കാതെ പോകാന്‍ കഴിയില്ല. അപേക്ഷ പരിഗണിച്ച് ലീവ് അനുവദിക്കണമെന്നും പോലീസുകാരന്റെ അപേക്ഷയില്‍ പറയുന്നു. ്അപേക്ഷ വായിച്ച അസിസ്റ്റന്റ്…

Read More

ലോകത്തെ ഏറ്റവും സെക്‌സിയായ സ്ത്രീ യുവകാമുകനെ തേടുന്നു ! 52കാരിയ്ക്ക് വേണ്ടത് തന്നേക്കാള്‍ പ്രായം കുറഞ്ഞ യുവാവിനെ…

ലോകത്തെ ആയിരക്കണക്കിന് പുരുഷന്മാരുടെ ആരാധനാപാത്രമായ ജിന സ്റ്റുവര്‍ട്ട് യുവകാമുകന്‍മാരെ തേടുന്നു.’വേള്‍ഡ്സ് ഹോട്ടസ്റ്റ് ഗ്രാനി’ എന്ന പേരിലാണ് ഈ 52കാരി പ്രശസ്തയായിരിക്കുന്നത്. പ്രായത്തെ വെല്ലുന്ന അവരുടെ യുവത്വമാണ് ഇത്തരത്തില്‍ വിളിപ്പേരിന് അവരെ അര്‍ഹയാക്കിയത്. ലോകം മുഴുവന്‍ തനിക്ക് ആരാധകര്‍ ഉണ്ടെങ്കിലും തനിക്ക് പ്രണയിക്കാന്‍ വിശ്വസ്തനായ ഒരു കാമുകനെ വേണമെന്ന ആഗ്രഹവുമായാണ് ഓസ്ട്രേലിയന്‍ മോഡലായ ഇവര്‍ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ ജിന സ്റ്റുവര്‍ട്ട് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മുന്‍ വിവാഹത്തില്‍ ഒരു മകളുള്ള ജിന സ്റ്റുവര്‍ട്ട് ഇപ്പോള്‍ ഏറെക്കാലമായി ഒറ്റയ്ക്കാണ് താമസിക്കുന്നത്. മുന്‍പ് നിരവധി പുരുഷന്മാരുമായി താന്‍ ഡേറ്റിംഗ് നടത്തിയിട്ടുണ്ടെങ്കിലും ആത്മാര്‍ത്ഥമായ ഒരു പ്രണയമാണ് താന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത് എന്നാണ് ഇവര്‍ പറയുന്നത്. മാത്രമല്ല ഇനി താന്‍ തന്റെ ജീവിതത്തിലേക്ക് ഒരാളെ തിരഞ്ഞെടുക്കുമ്പോള്‍ ഏറെ ശ്രദ്ധാലുവായിരിക്കുമെന്നും കാരണം തന്റെ മകള്‍ വലുതായി വരികയാണെന്നും അവര്‍…

Read More

സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ പാമ്പ് ! മുപ്പതോളം കുട്ടികള്‍ ആശുപത്രിയില്‍…

കുഴിമന്തിയില്‍ നിന്നും ഷവര്‍മയില്‍ നിന്നുമുള്ള ഭക്ഷ്യവിഷബാധയുടെ വാര്‍ത്തകളാണ് എവിടെയും. കേരളത്തില്‍ മാത്രമല്ല കേരളത്തിനു പുറത്തുനിന്നും ഇത്തരം വാര്‍ത്തകള്‍ വരുന്നുണ്ട്. ഇപ്പോഴിതാ ബീര്‍ഭും ജില്ലയിലെ മയുരേശ്വറില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഉച്ചഭക്ഷണത്തില്‍ പാമ്പിനെ കണ്ടെത്തിയെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. തിങ്കളാഴ്ച സ്‌കൂളില്‍ തയ്യാറാക്കിയ ഭക്ഷണം കഴിച്ച് മുപ്പതോളം കുട്ടികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഇതിനിടെ സ്‌കൂളിലെ അധ്യാപകന്‍ തന്നെയാണ് ഭക്ഷണത്തില്‍ പാമ്പിനെ കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരം ലഭ്യമല്ല. അതായത്, ആരുടെ ഭാഗത്താണ് പിഴവ് സംഭവിച്ചതെന്നോ ഭക്ഷണം പാകം ചെയ്യുമ്പോള്‍ തന്നെ പാമ്പ് ഇതില്‍ വീണിരുന്നോ എന്നൊക്കെയുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ചോറിനൊപ്പം നല്‍കിയ പയറിലായിരുന്നു പാമ്പിനെ കണ്ടെത്തിയതത്രേ. ഇതോടെ കുട്ടികളെ പെട്ടെന്ന് തന്നെ ആശുപത്രിയിലാക്കുകയായിരുന്നു. എന്നാല്‍ ഒരു കുട്ടിയൊഴികെ മറ്റെല്ലാവരും തന്നെ വൈകാതെ സുഖം പ്രാപിച്ചു. നിലവില്‍ ഈ കുട്ടിയും അപകടനില തരണം ചെയ്തിട്ടുണ്ട്. പല ഗ്രാമങ്ങളില്‍ നിന്നും…

Read More

ഒരു തുള്ളി മദ്യം കഴിക്കുന്നതു പോലും ദോഷം ചെയ്യും ! ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ ഇങ്ങനെ…

മിതമായ അളവില്‍ മദ്യം കഴിക്കുന്നത് ശരീരത്തിന് ദോഷകരമല്ലെന്നാണ് പൊതുവെയുള്ള ഒരു പറച്ചില്‍. എന്നാല്‍ സുരക്ഷിതമായ മദ്യപാനം എന്നൊന്നില്ലെന്ന് വ്യക്തമാക്കുകയാണ് ലോകാരോഗ്യസംഘടന. മദ്യപാനത്തിന്റെ ഉപയോഗം വര്‍ധിക്കുന്നതിനൊപ്പം കാന്‍സര്‍ സാധ്യത കൂടി വര്‍ധിക്കുന്നുണ്ടെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി. യൂറോപ്പില്‍ അമിത മദ്യപാനം മൂലം 200 മില്യണ്‍ ആളുകള്‍ കാന്‍സര്‍ സാധ്യതാ പട്ടികയിലുണ്ടെന്നും സംഘടന പറയുന്നു. ലാന്‍സെറ്റ് പബ്ലിക് ഹെല്‍ത്തില്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുറഞ്ഞതും മിതമായ രീതിയിലുമുള്ള മദ്യത്തിന്റെ ഉപയോഗം പോലും യൂറോപ്യന്‍ മേഖലയില്‍ കാന്‍സര്‍ സാധ്യത വര്‍ധിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആഴ്ച്ചയില്‍ 1.5ലിറ്റര്‍ വൈനോ, 3.5 ലിറ്റര്‍ ബിയറോ കഴിക്കുന്നതുപോലും ആരോഗ്യത്തിന് ഹാനികരമാണ് എന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. കുടലിലെ കാന്‍സര്‍,സ്തനാര്‍ബുദം തുടങ്ങിയ ഏഴോളം കാന്‍സറുകള്‍ക്ക് മദ്യപാനം കാരണമാകുന്നു. എഥനോള്‍ ശരീരത്തിലെത്തുന്നതു വഴി പല പ്രവര്‍ത്തനങ്ങളും തകരാറിലാവുകയും അതുവഴി കാന്‍സറിന് കാരണമാവുകയും ചെയ്യും. ആല്‍ക്കഹോള്‍ അടങ്ങിയ ഏത് പാനീയവും കാന്‍സര്‍ സാധ്യത…

Read More

കൈക്കുഞ്ഞുമായി ഭര്‍ത്തൃവീട്ടില്‍ നിന്നും ഇറങ്ങിവന്ന പ്രണയിനിയെ വിവാഹം ചെയ്തു ! നടന്‍ ജനാര്‍ദ്ദനന്റെ ജീവിതത്തില്‍ പിന്നെ സംഭവിച്ചത്…

മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരിലൊരാളാണ് ജനാര്‍ദ്ദനന്‍. വില്ലന്‍ വേഷങ്ങളിലൂടെ തുടങ്ങിയ താരം പിന്നീട് കോമഡി, ക്യാരക്ടര്‍ റോളുകളിലൂടെ മലയാളികളുടെ മനസ്സില്‍ ചേക്കേറുകയായിരുന്നു. ജനാര്‍ദ്ദനന്‍ എന്ന നടന്റെ കരിയര്‍ ഗ്രാഫ് സംഭവബഹുലമാണ്. സ്ത്രീ പ്രേക്ഷകരുടെ പേടി സ്വപ്നമായിരുന്നു ഒരുകാലത്ത് ജനാര്‍ദ്ദനന്‍. എന്നാല്‍ ഇന്ന് ആ നടനെ സ്ത്രീകള്‍ ഏറെ ഇഷ്ടപെടുന്നു. അതിന് കാരണം അഭിനയത്തിലെ മിതത്വവും ലാളിത്യവും തന്നെയാണ്. സി.ബി.ഐ. ഡയറിക്കുറിപ്പ് എന്ന കെ മധു ചിത്രം ജനാര്‍ദ്ദനന് വഴിത്തിരിവാകുകയായിരുന്നു. ഇതിനോടകം എഴുന്നൂറിലധികം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. വിജയലക്ഷ്മിയാണ് താരത്തിന്റെ ഭാര്യ. ചെറുപ്പം മുതലേ പരിചയമുള്ളവരായിരുന്നു ഇരുവരും. കുഞ്ഞുന്നാളിലെ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് എത്തുകയായിരുന്നു.’ എന്നാല്‍ വിവാഹത്തിന് വീട്ടുകാര്‍ സമ്മതിച്ചില്ല. വിജയലക്ഷ്മിയെ കൊണ്ട് മറ്റൊരു വിവാഹം കഴിപ്പിച്ചു. എന്നാല്‍ ആ ദാമ്പത്യ ജീവിതം അധികകാലം മുന്നോട്ട് പോയില്ല. ചില പ്രശ്നങ്ങള്‍ കാരണം അവള്‍ വീട്ടിലേക്ക തിരിച്ചെത്തി. അപ്പോഴേക്കും…

Read More