പൊതുവേദിയില്‍ വികാരാധീനയായി വിതുമ്പി സാമന്ത ! വീഡിയോ വൈറല്‍…

തെലുങ്ക് ചിത്രം ശാകുന്തളത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചിനിടെ വിതുമ്പി നടി സാമന്ത. ചിത്രത്തിന്റെ സംവിധായകന്‍ ഗുണശേഷര്‍ ഷൂട്ടിങ് ഓര്‍മകള്‍ പങ്കുവയ്ക്കുന്നതിനിടെയാണ് സാമന്ത പൊട്ടിക്കരഞ്ഞത്. സമീപകാലത്ത് ജീവിതത്തില്‍ വലിയ പ്രതിസന്ധി നേരിടുമ്പോഴും സിനിമയോടുള്ള ഇഷ്ടത്തിന് യാതൊരു കുറവുമില്ലെന്ന് സാമന്ത പറഞ്ഞു. മസിലുകള്‍ക്കും എല്ലുകള്‍ക്കും ബലക്ഷയവും ശരീരത്തിന് വേദനയുമുണ്ടാക്കുന്ന മയോസൈറ്റിസ് എന്ന രോഗത്തിന്റെ പിടിയാണ് സാമന്ത. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന അസുഖമാണിത്. കഴുത്തിലും തോളിലും തുടകളിലും ശരീരത്തിന്റെ പിന്‍ഭാഗങ്ങളിലുമുള്ള മസിലുകളെയെല്ലാം ഇത് ബാധിക്കും. നിരന്തരമായി വേദനയും ക്ഷീണവും അനുഭവപ്പെടുന്നതും ഈ രോഗത്തിന്റെ ലക്ഷണമാണ്. ഇരിക്കാനും നില്‍ക്കാനുമുള്ള പ്രയാസം, തല ഉയര്‍ത്തിപ്പിടിക്കാനാവാത്ത അവസ്ഥ തുടങ്ങിയവയെല്ലാം മയോസൈറ്റിസ് രോഗത്തിന്റെ ലക്ഷണങ്ങളായി കണ്ടുവരാറുണ്ട്. ചികിത്സയുമായി ബന്ധപ്പെട്ട തിരക്കുകളിലായതിനാല്‍ കുറച്ച് കാലങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് സാമന്ത പൊതുവേദിയിലെത്തിയത്. ഇതുകൊണ്ടായിരിക്കാം നടി വൈകാരികമായ പെരുമാറിയതെന്ന് ആരാധകര്‍ കുറിക്കുന്നു. ”ഞാന്‍ ജീവിതത്തില്‍ എത്ര ബുദ്ധിമുട്ടുകള്‍ നേരിട്ടാലും ഒരു കാര്യം…

Read More

മലകയറാന്‍ 50 വയസ് വരെ കൊതിയോടെ കാത്തു നില്‍ക്കാനുള്ള ഭക്തി തന്നതിന് നന്ദി ! ഇപ്പോള്‍ മനസ്സിലുള്ള അയ്യപ്പന്‍ ഉണ്ണിയെന്ന് സ്വാസിക…

മാളികപ്പുറം സിനിമയെയും ഉണ്ണി മുകുന്ദനെയും അഭിനന്ദിച്ച് നടി സ്വാസിക. നാലുവര്‍ഷം മാളികപ്പുറമായ തന്നെ ആ പഴയ ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോയതിന് ഉണ്ണിക്കും സംവിധായകന്‍ വിഷ്ണുവിനും തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയ്ക്കും സ്വാസിക നന്ദി പറഞ്ഞു ഇനി മലകയറാന്‍ 50 വയസ്സ് വരെ കൊതിയോടെ കാത്തു നില്‍ക്കാനുള്ള ഭക്തി തന്നതിന് അതിലേറെ നന്ദിയെന്നും സ്വാസിക ഫേസ്ബുക്കില്‍ കുറിച്ചു. സ്വാസികയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം പ്രിയപ്പെട്ട ഉണ്ണി മാളികപ്പുറം കണ്ടു. ഇന്ന് തീയറ്ററുകളില്‍ ഉണ്ണിക്ക് കിട്ടുന്ന ഈ പ്രേക്ഷക സ്വീകാര്യതയെ വളരെ അതിശയത്തോടെയാണ് എല്ലാവരും നോക്കിക്കാണുന്നത്. എന്നാല്‍ എനിക്ക് യാതൊരു അതിശയവുമില്ല, എനിക്കെന്നല്ല ഉണ്ണിയെ വളരെ അടുത്ത് അറിയാവുന്ന ആര്‍ക്കും യാതൊരു അതിശയവും ഉണ്ടാവാന്‍ സാദ്ധ്യതയില്ല. അത്രയേറെ ഡെഡിക്കേഷനും പാഷനോടും കൂടി സിനിമയെ സമീപ്പിക്കുന്ന ആളാണ് ഉണ്ണി മുകുന്ദന്‍. ഉണ്ണിയെ ഒരിക്കല്‍ ഇതുപോലെ മലയാളി പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു.…

Read More

പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ വരേണ്ട ! കാര്യവട്ടം ഏകദിനത്തിലെ ടിക്കറ്റ് വില വര്‍ദ്ധനവില്‍ മന്ത്രിയുടെ പ്രതികരണം ഇങ്ങനെ…

തലസ്ഥാനം വേദിയാകുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിന്റെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച സംഭവത്തില്‍ ന്യായീകരണവുമായി കായിക മന്ത്രി വി അബ്ദുറഹ്മാന്‍. ടിക്കറ്റെടുത്ത് മത്സരം കാണാത്തവരാണ് വിമര്‍ശനവുമായി രംഗത്തെത്തുന്നതെന്നും വിലകുറയ്ക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ തവണ നികുതിയിളവ് ലഭിച്ചിട്ടും ജനങ്ങള്‍ക്ക് ഗുണമുണ്ടായില്ല. ജീവിതത്തില്‍ ടിക്കറ്റെടുത്ത് കളി കാണാത്തവരാണ് വിമര്‍ശിക്കുന്നത്. പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ പോകേണ്ട. സര്‍ക്കാരിന് കിട്ടേണ്ട പണം കിട്ടണമെന്നും മന്ത്രി തുടര്‍ന്നു. ടിക്കറ്റ് വില്‍പ്പന മൂലമുള്ള നികുതി പണം കായിക മേഖലയില്‍ തന്നെ വിനിയോഗിക്കുമെന്നും മുട്ടത്തറയില്‍ ഫ്‌ളാറ്റ് നിര്‍മിക്കാമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മത്സരത്തില്‍ ടിക്കറ്റ് നിരക്ക് കൂട്ടി പണം മുഴുവന്‍ ബിസിസിഐ കൊണ്ട് പോയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം ഈ മാസം 15-ന് നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പന ഭക്ഷ്യ, സിവില്‍ സപ്ലൈസ് വകുപ്പു മന്ത്രി ജി.ആര്‍. അനില്‍ കഴിഞ്ഞ ദിവസം…

Read More

ഡബിളാ ഡബിള്‍ ! ഒരേ സമയം 35കാരി സാദിയ ഖാനെയും സൂപ്പര്‍ സുന്ദരി നോറ ഫത്തേഹിയെയും വളച്ചെടുത്ത് ആര്യന്‍ ഖാന്‍…

കിംഗ് ഖാന്‍ ഷാരൂഖിന്റെ പുതിയ ചിത്രം പത്താന്‍ റിലീസിംഗിന് തയ്യാറെടുക്കുകയാണ്. ദീപിക പദുക്കോണ്‍ നായികയായി എത്തുന്ന ചിത്രത്തിലെ ഒരു ഗാനരംഗം വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അത് ഒന്ന് ഒതുങ്ങിയപ്പോള്‍ ഇപ്പോഴിതാ ഷാരൂഖിന്റെ മകനെ ചുറ്റിപ്പറ്റിയുള്ള ഒരു വാര്‍ത്തയാണ് ചൂടു പിടിക്കുന്നത്.ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനും നടി നോറ ഫത്തേഹിയും ഡേറ്റിംഗിലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ പ്രചാരണം ശക്തമാകുമ്പോള്‍ തന്നെ പാക്കിസ്ഥാന്‍ നടി സാദിയ ഖാന്‍ ആര്യന്റെ പുതിയ പ്രണയ നായികയാണെന്നും പാപ്പരാസികള്‍ അവകാശപ്പെടുന്നു. ആര്യനും മുപ്പത്തിയഞ്ചുകാരിയായ സാദിയ ഖാനും ഒരുമിച്ചുള്ള ചിത്രം സാദിയ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. പുതുവത്സരത്തിലേക്കുള്ള പുതിയ തുടക്കം എന്നാണ് അടിക്കുറിപ്പ്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി വന്ന ചിത്രം പെട്ടെന്ന് വൈറലായി മാറിയിരുന്നു. പാക്കിസ്ഥാനില്‍ ടെലിവിഷന്‍ മേഖലയിലും മറ്റും സജീവ സാന്നിദ്ധ്യമാണ് സാദിയ. അതേസമയം ആര്യന്‍ ഖാനും നോറ ഫത്തേഹിയും ദുബായിയില്‍ ഒന്നിച്ചു…

Read More

ആരും കാണാത്ത ഒരു ടാറ്റു എന്റെ ശരീരത്തിലുണ്ട് ! അക്കാര്യം അറിയാവുന്നത് രണ്ടു പേര്‍ക്ക് മാത്രമെന്ന് ഹണിറോസ്…

ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ താരമാണ് ഹണി റോസ്. പത്താംക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ഹണി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ബോയ്ഫ്രണ്ടിന്റെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ താരത്തെ തേടി നിരവധി അവസരങ്ങള്‍ എത്തുകയായിരുന്നു. നിരവധി സിനിമകളില്‍ ചെറുതും വലുതുമായി വേഷങ്ങള്‍ ചെയ്ത് പോന്നിരുന്ന നടിക്ക് അനൂപ് മേനോന്‍, ജയസൂര്യ എന്നിവര്‍ നായകരായി എത്തിയ ട്രിവാന്‍ഡ്രം ലോഡ്ജ് ചിത്രത്തിലെ ധ്വനി നമ്പ്യാര്‍ എന്ന കഥാപാത്രം വലിയ ഒരു ബ്രേക്ക് തന്നയാണ് നല്‍കിയത്. താരത്തിന്റെ കരിയറില്‍ തന്നെ വലിയ ചലനങ്ങള്‍ സൃഷ്ടിച്ച ചിത്രമായിരുന്നു ട്രിവാന്‍ഡ്രം ലോഡ്ജ്. പിന്നീട് ഹണിയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മോഹന്‍ലാല്‍ നായകനായ മോണ്‍സ്റ്റര്‍ ആണ് താരത്തിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ മലയാള ചിത്രം. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഭാമിനി എന്ന ലെസ്ബിയന്‍ കഥാപാത്രത്തെ അവതരിപ്പിച്ച് താരം ഏറെ കൈയ്യടി നേടി. സോഷ്യല്‍ മീഡിയയില്‍ ഏറെ…

Read More

പോകണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് നമ്മളാണ് ! പിന്നെ പീഡിപ്പിക്കാന്‍ നോക്കി എന്നു പറയുന്നതില്‍ എന്തുകാര്യമെന്ന് നടി യമുന…

മലയാളം സീരിയല്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് യമുന. നിരവധി സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിട്ട് ഉണ്ടെങ്കിലും ഏഷ്യാനെറ്റിലെ ചന്ദനമഴ എന്ന സീരിയലില്‍ കൂടിയാണ് യമുന പ്രേക്ഷകരുടെ മനസ്സില്‍ കൂടുകൂട്ടുന്നത്. പരമ്പരയില്‍ മധുമിത എന്ന പാവം അമ്മയെ ആണ് യമുന അവതരിപ്പിച്ചത്. അതേ സമയം നേരത്തെ മീശ മാധവന്‍ ഉള്‍പ്പെടെയുള്ള നിരവധി സിനിമകളില്‍ അഭിനയിച്ചെങ്കിലും പിന്നീട് സീരിയലുകളില്‍ ആണ് നടിയെ കൂടുതലും കണ്ടത്. നടിയുടെ വ്യക്തി ജീവിതവും ഇടയ്ക്ക് വാര്‍ത്താ പ്രാധാന്യം നേടാറുണ്ട്. വിവാഹ മോചിതയും രണ്ട് പെണ്‍കുട്ടികളുടെ അമ്മയുമായ യമുന കഴിഞ്ഞ വര്‍ഷമാണ് രണ്ടാമതും വിവാഹം കഴിച്ചത്. പെണ്‍മക്കളുടെ പൂര്‍ണ സമ്മതത്തോടെയും പിന്തുണയോടെയും ആയിരുന്നു വിവാഹം. അമേരിക്കയില്‍ സൈക്കോ തെറാപിസ്റ്റ് ആയി ജോലി ചെയ്യുന്ന മാവേലി ദേവനാണ് യമുനയുടെ ഭര്‍ത്താവ്. ഇപ്പോഴിതാ സിനിമയിലെ മോശം സമീപനങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് രംഗത്ത് എത്തിയിരിക്കുയാണ് യമുന. അവസരങ്ങള്‍ കിട്ടാന്‍ അഡ്ജസ്റ്റ്‌മെന്റ്…

Read More

ലഹരി ഉപയോഗിച്ച ശേഷം 45കാരന്‍ സ്വന്തം വീടിന് തീയിട്ടു ! സംഭവം പത്തനംതിട്ടയില്‍…

ലഹരിമരുന്ന് ഉപയോഗിച്ച ശേഷം സ്വന്തം വീടിന് തീയിട്ട് നാല്‍പ്പത്തിയഞ്ചുകാരന്‍. പത്തനംതിട്ട അങ്ങാടിക്കലാണ് സംഭവം. ഞായറാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് വീടിന് തീയിട്ടത്. ചാരുമുരിപ്പില്‍ സുനില്‍ എന്നയാളാണ് അതിക്രമം കാണിച്ചത്. അലമാരയിലുണ്ടായിരുന്ന തുണി വാരിയിട്ട് അതിന് മുകളില്‍ വിറക് അടുക്കി തീകൊളുത്തുകയായിരുന്നു. ഇലക്ട്രിക് ഉപകരങ്ങള്‍, ജനറല്‍, കതക്, തുണി എന്നിവ കത്തി നശിച്ചിട്ടുണ്ട്. സുനിലും അമ്മയുമാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്. തീപിടിച്ച വിവരം അറിഞ്ഞ സമീപവാസികള്‍ ഗ്രാമപ്പഞ്ചായത്ത് അംഗത്തെ വിവരം അറിയിച്ചു. തുടര്‍ന്ന് ഇദ്ദേഹം അടൂരിലെ ഫയര്‍ ഫോഴ്സ് യൂണിറ്റിനെ വിവരം അറിയിച്ചു. ഫയര്‍ ഫോഴ്സ് എത്തുമ്പോഴേക്കും വീടിനുള്ളിലെ തടികൊണ്ടുള്ള ഉപകരണങ്ങള്‍ അടക്കം കത്തി നശിച്ചിരുന്നു. മാനസികനില തെറ്റിയ നിലയിലാണ് സുനിലിനെ സമീപത്തുനിന്ന് കണ്ടെത്തിയത്. പിന്നീട് ഫയര്‍ ഫോഴ്സ് അംഗങ്ങള്‍ സുനിലിനെ ബലമായി കീഴ്പ്പെടുത്തി പോലീസിന് കൈമാറുകയായിരുന്നു.

Read More

പമ്പില്‍ പെട്രോള്‍ അടിച്ചു കൊടുത്തും ഞാന്‍ ജീവിക്കും ! എന്നാലും ആ പരിപാടിയ്ക്ക് തന്നെ കിട്ടില്ലെന്ന് മഡോണ സെബാസ്റ്റിയന്‍…

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ പ്രേമത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ താരമാണ് മഡോണ സെബാസ്റ്റിയന്‍ പ്രേമത്തിന് ശേഷം വിരലില്‍ എണ്ണാവുന്ന മലയാള സിനിമകളിലെ നടി അഭിനയിച്ചട്ടുള്ളു എങ്കിലും ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയാണ് നടി. തമിഴിലും തെലുങ്കിലും പല ഹിറ്റ് ചിത്രങ്ങളുടെയും ഭാഗമാവാന്‍ നടിയ്ക്കു കഴിഞ്ഞു. സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചും സ്ത്രീകള്‍ക്കു നേരെ നടക്കുന്ന മറ്റ് അതിക്രമങ്ങളെക്കുറിച്ചും തുറന്നു പറഞ്ഞ് നിരവധി നടിമാരാണ് രംഗത്തെത്തുന്നത്. എന്നാല്‍ തനിക്ക് അത്തരത്തില്‍ ഒരു അനുഭവമുണ്ടായാല്‍ പേടിയില്ലാതെ തുറന്നു പറയുമെന്നായിരുന്നു മഡോണ സെബാസ്റ്റ്യന്‍ ഒരിക്കല്‍ വെളിപ്പെടുത്തിയത്. താന്‍ സിനിമയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ആള്‍ അല്ലെന്നും പെട്രോള്‍ പമ്പില്‍ പെട്രോള്‍ അടിച്ചായാലും താന്‍ ജീവിക്കും എന്നാണ് താരം പറയുന്നത്. എനിക്ക് ഇതല്ലെങ്കില്‍ മറ്റൊന്നുണ്ട് എന്നെനിക്ക് ബോധ്യമുണ്ട്. എനിക്ക് നാളെ സിനിമ തന്നില്ലെങ്കില്‍ പെട്രോള്‍ പമ്പില്‍ നിന്ന് പെട്രോളടിച്ചു കൊടുത്തായാലും ജീവിക്കും. എനിക്ക് ഒരു പേടിയുമില്ല…

Read More

ഷവര്‍മ പാഴ്സല്‍ വാങ്ങുന്നതിന് വിലക്ക് വരുമോ ? ഷവര്‍മ പാഴ്‌സല്‍ ഒഴിവാക്കണം എന്ന് ഭക്ഷ്യമന്ത്രി…

ഭക്ഷ്യവിഷബാധയ്ക്ക് ഏറ്റവുമധികം സാധ്യതയുള്ള ഷവര്‍മ പോലെയുള്ള ഭക്ഷണം പാഴ്‌സല്‍ വാങ്ങുന്നത് കുറയ്ക്കണമെന്നും കഴിവതും ഹോട്ടലുകളില്‍ നിന്ന് ഇവ കഴിക്കാന്‍ ശ്രദ്ധിക്കണമെന്നും ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍. ഭക്ഷ്യവിഷബാധ വര്‍ധിക്കുന്നുവെന്നത് സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു. ഷവര്‍മ അടക്കമുള്ള ഉല്‍പന്നങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ കഴിച്ചില്ലെങ്കില്‍ അത് കേടാവാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ഇത്തരം ഭക്ഷണങ്ങള്‍ പാഴ്‌സല്‍ വാങ്ങുന്നത് കുറയ്ക്കണം. ഇതിന് കൂടുതല്‍ ബോധവത്കരണം ആവശ്യമാണ്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ നടപടി വേഗത്തില്‍ പൂര്‍ത്തിയായാല്‍ ഒരു പരിധി വരെ ഇത് പരിഹരിക്കാനാവുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, ഭക്ഷ്യവിഷബാധയുടെ പേരില്‍ല ലൈസന്‍സ് റദ്ദാക്കുന്ന ഹോട്ടലുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പിന്നീട് ലൈസന്‍സ് അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കാസര്‍കോട്ടെ സംഭവം അന്വേഷിക്കാന്‍ ഭക്ഷ്യസുരക്ഷാ കമ്മീഷനോട് നിര്‍ദേശിച്ചതായും മന്ത്രി പറഞ്ഞു.

Read More

മാനസികമായും ശാരീരികമായും ലൈംഗികമായും പീഡിപ്പിച്ചു..! സല്‍മാൻ ഖാനെതിരെ മുൻ കാമുകി

ബോളിവുഡില്‍ ഇന്നും നിറഞ്ഞുനില്‍ക്കുന്ന താരപ്രഭാവമാണ് സല്‍മാൻ ഖാന്‍റേത്. എന്നാല്‍ എല്ലാക്കാലത്തും വിവാദങ്ങള്‍ സല്ലുഭായിയെ പിന്തുടര്‍ന്നിട്ടുണ്ട്. പ്രധാനമായും ബന്ധങ്ങളുടെ പേരില്‍ തന്നെയാണ് സല്‍മാൻ ഗോസിപ്പുകളില്‍ ഇടം നേടിയിട്ടുള്ളത്. ഇപ്പോഴിതാ സല്‍മാൻ ഖാന്‍റെ പഴയകാല കാമുകിയും നടിയുമായ സോമി അലി വീണ്ടും സല്‍മാനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. അഭിനയത്തിന് ഏതാണ്ട് വിരാമമിട്ടതിന് സമാനമാണ് ഇപ്പോള്‍ സോമി അലിയുടെ ജീവിതം. സാമൂഹികപ്രവര്‍ത്തനങ്ങളില്‍ സജീവവുമാണ് സോമി. മുമ്പ് പലപ്പോഴായി സല്‍മാനില്‍ നിന്ന് താൻ നേരിട്ട പീഡനങ്ങളെന്ന പേരില്‍ പല കാര്യങ്ങളും സോമി വെളിപ്പെടുത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയും ഇക്കാര്യങ്ങള്‍ ഇവര്‍ മുമ്പ് പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം പിന്നീട് ഡിലീറ്റ് ചെയ്തുകളയുകയാണ് ചെയ്തിട്ടുള്ളത്. എന്തുകൊണ്ടാണ് ഇത്തരം പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്ത് കളയുന്നതെന്നും, സല്‍മാനുമൊത്തുള്ള എട്ട് വര്‍ഷങ്ങള്‍ തനിക്ക് എങ്ങനെ ആയിരുന്നുവെന്നുമാണ് സോമി ഇപ്പോള്‍ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. ഒരു എന്‍ജിഒയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായിരിക്കെ വളരെ മോശമായ കാര്യങ്ങള്‍ എഴുതി…

Read More