എന്നെ വേദനിപ്പിക്കാനായി എന്റെ മകളുടെ വ്യാജചിത്രങ്ങള്‍ നിര്‍മിച്ച് പ്രചരിപ്പിച്ചു ! താന്‍ അനുഭവിക്കുന്ന വേദന ആര്‍ക്കും മനസ്സിലാകില്ലെന്ന് പ്രവീണ…

സമൂഹമാധ്യമത്തിലൂടെ കഴിഞ്ഞ മൂന്നു വര്‍ഷമായി തന്നെയും കുടുംബത്തെയും യുവാവ് അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി നടി പ്രവീണ. തന്റെ നൂറോളം വ്യാജ ഐഡികള്‍ നിര്‍മിച്ചാണ് ഇയാള്‍ പലര്‍ക്കും വ്യാജ ഫോട്ടോകള്‍ അയച്ചു കൊടുത്തതെന്നും തന്റെ മകളെപ്പോലും വെറുതെ വിട്ടില്ലെന്നും പ്രവീണ പറയുന്നു. തന്നെ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍പ്പെടുത്തുന്നു എന്ന് ചൂണ്ടിക്കാട്ടി ഒരു വര്‍ഷം മുന്‍പാണ് നടി സൈബര്‍ പോലീസില്‍ പരാതി നല്‍കിയത്. ഇതിനുമുന്‍പു വ്യാജചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് അറസ്റ്റിലായശേഷം ജാമ്യത്തിലിറങ്ങിയ തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശി ഭാഗ്യരാജിന് (23) എതിരെയാണു പരാതി. മൂന്നു വര്‍ഷമായി അനുഭവിക്കുന്ന വേദന പറഞ്ഞാല്‍ ആര്‍ക്കും മനസ്സിലാകില്ലെന്നും തന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പലര്‍ക്കും അയച്ചുകൊടുത്തുവെന്നും. അവര്‍ പറഞ്ഞപ്പോഴാണ് ഇക്കാര്യം താനറിയുന്നതെന്നും പ്രവീണ പറയുന്നു. പരാതി നല്‍കിയതോടെ എന്റെ അമ്മ, സഹോദരി, മകള്‍, മകളുടെ അധ്യാപകന്‍, കൂട്ടുകാര്‍ തുടങ്ങിയവരുടെ വ്യാജ ചിത്രങ്ങളും പ്രചരിപ്പിക്കുവെന്നും പ്രവീണ പറയുന്നു. ഏതാനും വര്‍ഷം…

Read More

അമ്മയെയും അമ്മൂമ്മയെയും പോലെയായിരിക്കണം ! ഭാവി പങ്കാളിയ്ക്കു വേണ്ടുന്ന ഗുണഗണങ്ങളെക്കുറിച്ച് വാചാലനായി രാഹുല്‍ഗാന്ധി…

തന്റെ ജീവിതപങ്കാളിയ്ക്കു വേണ്ട ഗുണഗണങ്ങള്‍ ആദ്യമായി പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അമ്മ സോണിയാ ഗാന്ധിയുടെയും മുത്തശ്ശി ഇന്ദിരാഗാന്ധിയുടെയും ഗുണങ്ങളുളള പെണ്‍കുട്ടിയെ ജീവിതസഖിയാക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു. ഭാരത് ജോഡോ യാത്രയ്ക്കിടെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രാഹുല്‍ ഗാന്ധി തന്റെ ജീവിത പങ്കാളിയെക്കുറിച്ച് പരാമര്‍ശം നടത്തിയത്. തന്റെ മുത്തശ്ശിയും മുന്‍ പ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധി തന്റെ ജീവിതത്തിലെ രണ്ടാമത്തെ അമ്മയാണെന്ന് അദ്ദേഹം നേരത്തെ വിശേഷിപ്പിച്ചിരുന്നു. അവരെപ്പോലെയുള്ള ഒരു സ്ത്രീയെ താന്‍ വിവാഹം കഴിക്കുമോ എന്ന ചോദ്യത്തിന്, അതൊരു രസകരമായ ചോദ്യമാണെന്നും തന്റെ അമ്മൂമ്മയുടെ സ്വഭാവ മഹിമയ്ക്കൊപ്പം അമ്മയുടെ ഗുണഗണങ്ങള്‍ കൂടി ഇടകലര്‍ന്ന് ശോഭിക്കുന്ന വനിതയായാല്‍ വളരെ നന്നായി എന്നാണ് രാഹുല്‍ ഗാന്ധി മറുപടി നല്‍കിയത്. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ പദയാത്ര നടത്തുന്ന രാഹുല്‍ ഗാന്ധി, മോട്ടോര്‍ സൈക്കിളുകളെക്കുറിച്ചും സൈക്കിളുകള്‍ ഓടിക്കാനുള്ള തന്റെ…

Read More

യാത്രക്കാരന്‍ സീറ്റില്‍ ഇരിക്കാന്‍ തയ്യാറായില്ല ! വിമാനത്തില്‍ കൂട്ടത്തല്ല്; വീഡിയോ വൈറല്‍…

ബാങ്കോക്ക് – കൊല്‍ക്കത്ത വിമാനത്തില്‍ ഇന്ത്യന്‍ യാത്രക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്. കഴിഞ്ഞ ദിവസം ബാങ്കോക്കില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പുറപ്പെട്ട തായ് സ്മൈല്‍ വിമാനത്തിലാണ് യാത്രക്കാര്‍ തമ്മില്‍ഏറ്റുമുട്ടിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമുഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ടേക്ക് ഓഫിന് മുന്‍പായി യാത്രക്കാരോട് അവരവരുടെ സീറ്റുകളില്‍ ഇരിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. എന്നാല്‍ തനിക്ക് നടുവേദനയുണ്ടെന്ന് പറഞ്ഞ് ഒരു യാത്രക്കാരന്‍ തന്റെ സീറ്റില്‍ ഇരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് മറ്റൊരു യാത്രക്കാരന്‍ ഇത് ചോദ്യം ചെയ്തു. എന്നാല്‍ ക്രൂ ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും അയാള്‍ സീറ്റില്‍ ഇരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് മറ്റുയാത്രക്കാരും രംഗത്തുവന്നതോടെ പ്രശ്നം കയ്യാങ്കളിയിലെത്തി. വിമാനത്തിലെ മറ്റ് യാത്രക്കാര്‍ ഇയാളെ മര്‍ദിക്കുന്നത് വീഡിയോയില്‍ കാണാം. വിമാനത്തിലെ ജീവനക്കാര്‍ ഇത് തടയാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അടിയേല്‍ക്കുന്നതിനിടെ യാത്രക്കാരന്‍ സ്വയം പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. സംഭവത്തില്‍ ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി…

Read More

ഇത് അതിജീവനത്തിന്റെ പാടുകള്‍ ! സ്തനാര്‍ബുദത്തിന്റെ മുറിപ്പാട് പങ്കുവെച്ച് അതിജീവനകഥ വിവരിച്ച് നടി…

അര്‍ബുദം എന്ന മഹാമാരിയെ അതിജീവിച്ചവരെക്കാള്‍ കൂടുതല്‍ പൊരുതി വീണവരാണ്. അപ്രതീക്ഷിതമായി ജീവിതത്തിലേയ്ക്ക് അര്‍ബുദം കടന്നതും അതിനെ അതിജീവിച്ചതിന്റെയും കഥ വെളിപ്പെടുത്തുകയാണ് ബോളിവുഡ് നടി ഛവി മിത്തല്‍. ഇപ്പോളിതാ സ്തനാര്‍ബുദം ബാധിച്ച മുറിപ്പാടുകളാണ് നടി തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്ക് വെച്ചിരിക്കുന്നത്. സര്‍ജറിയ്ക്ക് ശേഷമുള്ള പാടുകളാണവ. ദുബായില്‍ അവധിക്കാലം ആഘോഷിക്കുന്ന വേളയിലാണ് ഛവി ചിത്രങ്ങള്‍ പങ്കുവെച്ചത്. വെള്ള നിറത്തിലുള്ള സ്വിം സ്യൂട്ടാണ് ഛവി ധരിച്ചിരിക്കുന്നത്.മുതുകിന്റെ വലതുഭാഗത്തായി സര്‍ജറിയുടെ മുറിപ്പാട് വ്യക്തമായി കാണാം. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് താഴെ കമന്റുകള്‍ ചെയ്തത്. നിങ്ങള്‍ എന്നാലും സുന്ദരിയാണ് എന്നാണ് പലരും ചിത്രത്തിന് താഴെ കമന്റ് ചെയ്തത്. നിങ്ങളുടെ ധൈര്യത്തില്‍ അഭിമാനിക്കുന്നുവെന്നും ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്. ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് ഛവി തനിക്ക് അര്‍ബുദം ബാധിച്ചതായി സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ നെഞ്ചിലുണ്ടായ അപകടത്തെത്തുടര്‍ന്ന് ഡോക്ടറെ കാണാന്‍ പോയപ്പോഴാണ് സ്തനത്തില്‍ മുഴയുള്ള…

Read More

അക്കാര്യം ചെയ്തത് 19-ാം വയസ്സില്‍ ! ഇപ്പോള്‍ കിളവിയെന്ന് വിളിച്ച് പരിഹസിക്കുന്നവരെ ഞെട്ടിക്കുന്ന മറുപടിയുമായി നടി യമുന…

മലയാള സീരിയല്‍ ആരാധകരുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് യമുന. നിരവധി സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ടെങ്കിലും സീരിയല്‍ രംഗത്തെത്തിയതോടെയാണ് താരത്തിന്റെ തലവര മാറിയത്. നടിയുടെ വ്യക്തി ജീവിതവും ഇടയ്ക്ക് വാര്‍ത്താ പ്രാധാന്യം നേടാറുണ്ട്. വിവാഹ മോചിതയും രണ്ട് പെണ്‍കുട്ടികളുടെ അമ്മയുമായ യമുന അടുത്തിടെയാണ് രണ്ടാമതും വിവാഹം കഴിച്ചത്. പണമില്ലാതായപ്പോള്‍ ആരും ഇല്ലാതായി എന്നായിരുന്നു നടി പറഞ്ഞത്. മുന്‍പ് മറ്റുള്ളവര്‍ പറയുന്നത് കേട്ടായിരുന്നു ജീവിതം. ഇപ്പോള്‍ അങ്ങനെ അല്ലെന്ന് താരം പറയുന്നു. തന്റെ പെണ്‍മക്കള്‍ക്ക് വേണ്ടിയാണ് രണ്ടാമതും വിവാഹം കഴിച്ചതെന്നും അവരുടെ അഷ്ടമായിരുന്നു തന്റെ വിവാഹമെന്നും താരം പറഞ്ഞിരുന്നു. 2020 ല്‍ ആയിരുന്നു യമുന രണ്ടാമതും വിവാഹം കഴിച്ചത്. അമേരിക്കയില്‍ സൈക്കോ തെറാപിസ്റ്റായ ദേവന്‍ ആണ് യമുനയുടെ ഭര്‍ത്താവ്. ഭര്‍ത്താവിന് ഒപ്പമുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം യമുന സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ സിനിമകളിലെ അമ്മ വേഷത്തെ കുറിച്ച് താരം പറഞ്ഞ…

Read More

നസ്രിയയെ വീണ്ടും ‘ഗര്‍ഭിണിയാക്കി’ സോഷ്യല്‍മീഡിയ ! ദമ്പതികള്‍ക്ക് കുഞ്ഞു പിറക്കാന്‍ പോകുന്നുവെന്ന കൊണ്ടുപിടിച്ച പ്രചരണത്തിനു പിന്നിലുള്ള കഥയിങ്ങനെ…

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് നസ്രിയയും ഫഹദ് ഫാസിലും. 2014ല്‍ തിരുവനന്തപുരത്തു വച്ചാണ് ഇരുവരും വിവാഹിതരായത്. വിവാഹം അടുത്ത വേളയില്‍ ഭാര്യാഭര്‍ത്താക്കന്മാരായി അഭിനയിച്ച ഇവരുടെ ചിത്രം ‘ബാംഗ്ലൂര്‍ ഡെയ്സ്’ അക്കാലത്തെ സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നായിരുന്നു വിവാഹത്തോടെ കുറച്ചു നാള്‍ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത നസ്രിയ ‘കൂടെ’ എന്ന സിനിമയിലൂടെ മടങ്ങിവരവ് നടത്തി. അതിനു ശേഷം അഭിനയിച്ച ചിത്രങ്ങളിലും നസ്രിയ കയ്യടി നേടി. രണ്ടാം വരവില്‍ അന്യഭാഷയിലും നസ്രിയ തന്റെ പാദമുദ്ര പതിപ്പിച്ചു. എന്നാല്‍ എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം താരദമ്പതികള്‍ ആദ്യത്തെ കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നു എന്ന് റിപോര്‍ട്ടുകള്‍ പ്രചരിക്കുകയാണ് നസ്രിയയുടെ ഒരു പുതിയ ഫോട്ടോയും ചേര്‍ത്താണ് നാലു മാസം ഗര്‍ഭിണിയെന്ന് പ്രചാരണം. ഗൗണ്‍ ധരിച്ച നസ്രിയയുടെ ഈ ഫോട്ടോയില്‍ വയര്‍ അല്‍പ്പം ഉന്തിയ നിലയിലാണ്. ഇതാണ് സോഷ്യല്‍ മീഡിയ ഏറ്റുപിടിച്ചതും. എന്നാല്‍ നസ്രിയ ഗര്‍ഭവതിയാവുകയാണെങ്കില്‍ അത് ആരാധകരുമായി പങ്കുവെയ്ക്കും…

Read More

ദൈവത്തെ സിസ്റ്റര്‍ കളിയാക്കരുത് ! ഡോക്ടറുടെ കുറിപ്പടി വായിക്കാനാവാതെ ബുദ്ധിമുട്ടി ഫാര്‍മസിസ്റ്റുകള്‍; സംശയം ചോദിച്ചാല്‍ പരിഹാസം…

വായിക്കാനാവാത്ത കുറിപ്പടികള്‍ എഴുതുന്ന ഡോക്ടര്‍മാര്‍ കുറവല്ല. എന്നാല്‍ ഫാര്‍മസിസ്റ്റുകള്‍ക്കു പോലും വായിക്കാനാവാത്ത തരത്തില്‍ കുറിപ്പടിയെഴുതുന്ന ഡോക്ടറെ എന്തുവിളിക്കണം. സംശയം ചോദിച്ച സ്റ്റാഫ് നഴ്സിനും വനിത ഫാര്‍മസിസ്റ്റിനും കുറുപ്പടിയില്‍ പരിഹാസ മറുപടി നല്‍കിയ സംഭവമാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍ സത്യംഗപാണിക്കെതിരെയാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. സംശയം ചോദിക്കാനെത്തിയ നഴ്‌സിന് ഡോക്ടറുടെ മറുപടി ഇങ്ങനെ,’ദൈവത്തെ സിസ്റ്റര്‍ കളിയാക്കരുത്’, മറ്റൊരു നഴ്‌സ് സംശയം ചോദിച്ച കുറിപ്പടിയില്‍ വേറൊന്ന്, ‘എന്നാല്‍ ദൈവത്തെ എനിക്ക് പേടിയാണ്’. ഒരു തരത്തിലും വായിച്ചെടുക്കാന്‍ സാധിക്കാത്ത വിധം മരുന്ന് കുറിക്കുകയും സംശയം ചോദിക്കുന്ന നഴ്‌സുമാരെയും ഫാര്‍മസിസ്റ്റുകളെയും ആക്ഷേപിക്കുകയും ചെയ്യുന്ന ഡോക്ടര്‍ക്കെതിരേ ജീവനക്കാര്‍ ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കി. മരുന്ന് കുറിപ്പടിയില്‍ കൂട്ടക്ഷരം പാടില്ലെന്നും വായിക്കാവുന്ന വിധത്തില്‍ ജനറിക് പേര് എഴുതണമെന്നുമുള്ള മെഡിക്കല്‍ കൗണ്‍സിലിന്റെ നിര്‍ദ്ദേശത്തിന് പുല്ലുവില ഡോക്ടര്‍ സത്യംഗപാണി കല്‍പ്പിക്കുന്നത്. ജനറല്‍ മെഡിസിന്‍ ഒ.പിയില്‍ വൈകുന്നേരങ്ങളിലാണ്…

Read More

ഇങ്ങനെയുള്ള കുഞ്ഞിനെ ഇട്ടിട്ട് അഭിനയിക്കാന്‍ നടക്കുന്നു എന്നാണ് ചിലരുടെ കുറ്റപ്പെടുത്തല്‍ ! നെഞ്ചുപൊള്ളിക്കുന്ന വാക്കുകളുമായി ശ്രീലക്ഷ്മി…

മലയാളികളുടെ ഇഷ്ടനടിയാണ് ശ്രീലക്ഷ്മി. തൊണ്ണൂറുകളില്‍ സിനിമയിലെത്തിയ നടി അക്കാലത്ത് പ്രമുഖ നടന്മാരുടെ സിനിമകളിലെ സ്ഥിര സാന്നിദ്ധ്യമായിരുന്നു. പിന്നീട് സിനിമയില്‍ നിന്ന് ഇടവേളയെടുത്ത നടി ഇപ്പോള്‍ വീണ്ടും സിനിമയിലും സീരിയലിലും സജീവമാണ്. ഇപ്പോഴിതാ തന്റെ ഇളയമകനെക്കുറിച്ചും അഭിനയത്തില്‍ തിരിച്ചെത്തിയതിനെക്കുറിച്ചും താരം മനസ്സുതുറക്കുകയാണ് ശ്രീലക്ഷ്മി. തന്റെ ഇളയമകന്‍ ഒരു സ്‌പെഷ്യല്‍ ചൈല്‍ഡാണെന്നാണ് ഒരു അഭിമുഖത്തില്‍ താരം പറഞ്ഞത്. ശ്രീലക്ഷ്മിയുടെ വാക്കുകള്‍ ഇങ്ങനെ…കഴിഞ്ഞ ആറ് വര്‍ഷമായിട്ട് സന്തോഷവും സംതൃപ്തിയും നല്‍കുന്നത് സിനിമാ അഭിനയം തന്നെയാണ്. മോന്റെ കാര്യങ്ങളും മറ്റെല്ലാ ഉത്തരവാദിത്തങ്ങളും വരുമ്പോള്‍ മാനസികമായി തകര്‍ന്ന് പോകും. ആ സമയത്ത് ആശ്വാസം തരുന്നത് നൃത്തവും അഭിനയവുമാണ്. സ്റ്റേജില്‍ പെര്‍ഫോം ചെയ്യുന്നതിന്റെ സന്തോഷം മറ്റെന്ത് ചെയ്താലും കിട്ടില്ല. ജീവിതത്തില്‍ പലതരം പ്രതിസന്ധികളിലൂടെ കടന്നുപോകേണ്ടി വന്നിട്ടുണ്ട്. ഒരുപാട് എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു. ഇങ്ങനെയുള്ള കുഞ്ഞിനെ ഇട്ടിട്ട് അഭിനയിക്കാന്‍ നടക്കുന്നു എന്ന് കുറ്റപ്പെടുത്തിയവരുണ്ട്. അതൊന്നും ഞാന്‍ ഗൗനിക്കുന്നില്ല.…

Read More

പോലീസുകാരനെന്നു പറഞ്ഞ് പരിചയപ്പെട്ട ശേഷം നടുറോഡില്‍ വെച്ച് കയറിപ്പിടിച്ചു ! വെളിപ്പെടുത്തലുമായി യുവതി

പോലീസുകാരനെന്ന് പരിചയപ്പെടുത്തി ഒരാള്‍ നടുറോഡില്‍ വെച്ച് കടന്നു പിടിച്ചതായി പരാതിപ്പെട്ട് യുവതി. പന്തളം കുളനട മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയ്ക്ക് മുമ്പില്‍ വെച്ചായിരുന്നു സംഭവം. വീട്ടിലേക്ക് നടന്നു പോകുമ്പോള്‍ എതിര്‍ ദിശയില്‍ നിന്നെത്തിയ ആള്‍ പോലീസുകാരനാണെന്ന് സ്വയം പരിചയപ്പെടുത്തി സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിച്ചു. പിന്നീട് കടന്നു പിടിച്ചെന്നും യുവതി പരാതിയില്‍ പറയുന്നു. യുവതി നേരിട്ട് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇയാള്‍ കാക്കി പാന്റാണ് ധരിച്ചിരുന്നതെന്ന് യുവതി പറഞ്ഞു. പ്രതിയെ കണ്ടെത്തുന്നതിനായി പോലീസ് സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചു വരികയാണ്.

Read More

ഒരു മഞ്ഞച്ചരടും താലിയും തങ്കച്ചന്റെ കൈയ്യില്‍ കൊടുത്തിട്ട് അനുമോള്‍ പറഞ്ഞ കാര്യം കേട്ട് ഞെട്ടി ആരാധകര്‍; തങ്കച്ചന്‍ തിരിച്ചു നല്‍കിയത് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സമ്മാനം

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ ഗെയിംഷോയാണ് ഫ്‌ളവേഴ്‌സ് ചാനലിലെ സ്റ്റാര്‍ മാജിക്. മിനിസ്‌ക്രീന്‍ താരങ്ങളും മിമിക്രി കലാകാരന്‍മാരും സിനിമയിലെ ഹാസ്യ താരങ്ങളും ഒക്കെയാണ് ഈ ഷോയില്‍ പങ്കെടുക്കുന്നത്. വെറും ഒരു ഗെയിം ഷോ എന്നതില്‍ ഉപരി താരങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള വേദി കൂടിയാണ് സ്റ്റാര്‍ മാജിക്. ഷോയിലെ താരങ്ങള്‍ക്ക് അനവധി ആരാധകരുമുണ്ട്. എന്നാല്‍ ചിലപ്പോഴൊക്കെ ഷോയില്‍ വിവാദങ്ങള്‍ കടന്നുകൂടാറുമുണ്ട്. സ്റ്റാര്‍ മാജിക്കിലെ പ്രേക്ഷകരുടെ പ്രിയങ്കപ്പെട്ട താരമാണ് മിമിക്രി കലാകാരനും നടനുമായ തങ്കച്ചന്‍ വിതുര. ചുരുക്ക പേരായ തങ്കു എന്നാണ് താരത്തെ പ്രേക്ഷകരുടെ ഇടയില്‍ അറിയപ്പെടുന്നത്. ഹാസ്യപരിപാടികളില്‍ സജീവമായിരുന്ന തങ്കുവിനെ സ്റ്റാര്‍ മാജിക്കിലൂടെയാണ് പ്രേക്ഷകരുടെ ഇടയില്‍ കൂടുതല്‍ അറിയപ്പെടുന്നത്. താരത്തിന്റെ സ്‌കിറ്റിനും കൗണ്ടറിനുമെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിത്തുന്നത്. അതേസമയം, ഇത്തവണ സ്റ്റാര്‍ മാജിക്കില്‍ ക്രിസ്മസിന് പരസ്പരം സമ്മാനങ്ങള്‍ നല്‍കുന്ന എപ്പിസോഡാണ് ഉണ്ടായത്. തങ്കച്ചന് ഷോയിലെ മറ്റൊരു താരമായ അനുമോള്‍…

Read More