വിമാനം പറത്തല്‍ 11കാരന്‍ മകനെ ഏല്‍പ്പിച്ച് പിതാവിന്റെ ബിയര്‍ കുടി ! രണ്ടുപേര്‍ക്കും ദാരുണാന്ത്യം; ഞെട്ടിക്കുന്ന വീഡിയോ

ബ്രസീലില്‍ ചെറു വിമാനം കാട്ടില്‍ തകര്‍ന്നു വീണ് അച്ഛനും മകനും മരിച്ച സംഭവത്തിന്റേതെന്ന് കരുതുന്ന ദൃശ്യങ്ങള്‍ പുറത്ത്. വിമാനത്തിന്റെ നിയന്ത്രണം മകനെ ഏല്‍പ്പിച്ച് ബിയര്‍ കുടിക്കുന്ന അച്ഛന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഗാരോണ്‍ മയയും മകന്‍ ഫ്രാന്‍സിസ്‌കോ മയയുമാണ് കഴിഞ്ഞ മാസം 29ന് ഉണ്ടായ അപകടത്തില്‍ മരിച്ചത്. വിമാനത്തിന്റെ കണ്‍ട്രോള്‍ പതിനൊന്നു വയസ് മാത്രമുള്ള മകനെ ഏല്‍പിച്ച് ബിയര്‍ കുടിക്കുന്ന ഗാരോണിന്റെ വീഡിയോ വൈറലായതിനെ തുടര്‍ന്ന് ബ്രസീല്‍ നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഏജന്‍സി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ അപകടത്തിന് തൊട്ടു മുമ്പ് പകര്‍ത്തിയതാണോ അതോ മുന്‍പത്തേതാണോ എന്നു വ്യക്തമല്ല. ജൂലൈ 29ന് വൈകുന്നേരം 5.50 ന് പറന്നുയര്‍ന്ന വിമാനം എട്ടു മിനിറ്റിന് ശേഷം അപ്രത്യക്ഷമാകുകയായിരുന്നു. തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇരുവരുടേയും മരണ വാര്‍ത്ത അറിഞ്ഞതിനെത്തുടര്‍ന്ന് ഗാരോണിന്റെ ഭാര്യയും സ്വയം വെടിവച്ചു…

Read More

എന്തൊരു കരുതലാണീ മന്‍സന് ! സഹയാത്രികന്റെ മടിയില്‍ തലചായ്ച്ചുറങ്ങുന്ന നായ സോഷ്യല്‍ മീഡിയയില്‍ താരമാകുന്നു

മനുഷ്യരുടെ ഏറ്റവും വിശ്വസ്തരായി കരുതുന്ന മൃഗങ്ങളാണ് നായകള്‍. തന്റെ യജമാനന്‍മാരോട് വിധേയത്വത്തോടെ പെരുമാറുന്നവരാണ് അവര്‍. നായ്ക്കളെ സ്വന്തം മക്കളെ പോലെ സ്നേഹിക്കുന്ന നിരവധി ആളുകളുമുണ്ട്. അത്തരക്കാര്‍ മരണാനന്തരം സ്വത്തുക്കള്‍ പോലും അവരുടെ പേര്‍ക്കെഴുതി വയ്ക്കുന്നതും പതിവാണ്. അത്തരത്തിലുള്ള നായസ്‌നേഹത്തിന്റെ വളരെ മനോഹരമായ ഒരു ചിത്രമാണ് ഇപ്പോള്‍ ട്വിറ്ററില്‍ വൈറലാകുന്നത്. സഹയാത്രികന്റെ മടിയില്‍ തലചായ്ച്ചുറങ്ങുന്ന ഡാല്‍മേഷ്യന്‍ നായയാണ് കഥാനായകന്‍. ഫ്ളെറ്റില്‍ തന്റെ വളര്‍ത്തുനായയ്ക്കൊപ്പം സഞ്ചരിക്കുകയായിരുന്നു യുവതി. അപ്പോഴാണ് അടുത്ത സീറ്റിലിരുന്ന യാത്രികന്‍ ഒരു അഭ്യര്‍ത്ഥനയുമായി യുവതിയ്ക്ക് മുന്നിലെത്തിയത്. തന്റെ വളര്‍ത്തുനായയെ അടുത്തിടെയാണ് നഷ്ടപ്പെട്ടതെന്നും അതിനാല്‍ ഫ്ളെറ്റില്‍ നായയോടൊപ്പം ഇരിക്കാന്‍ കുറച്ച് സമയം തനിക്ക് തരുമോയെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന. തുടര്‍ന്ന് അദ്ദേഹത്തിന്റെ സീറ്റിനടുത്ത് തന്നെ യുവതി ഇരുന്നു. അടുത്ത നിമിഷം തന്നെ നായ അദ്ദേഹത്തിന്റെ മടിയില്‍ തല ചായ്ച്ച് വെച്ച് കിടക്കുകയും ചെയ്തു. ഫ്ളൈറ്റിലെ മറ്റൊരു യാത്രക്കാരനാണ് ഈ ചിത്രം…

Read More

വിമാനത്തില്‍ മൂത്രമൊഴിച്ച് വനിതാ യാത്രക്കാരി ! ശുചിമുറി ഉപയോഗിക്കാന്‍ ജീവനക്കാര്‍ അനുവദിച്ചില്ലെന്ന് ആരോപണം

വനിതാ ജീവനക്കാരി വിമാനത്തില്‍ മൂത്രമൊഴിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ശുചിമുറി ഉപയോഗിക്കാന്‍ ജീവനക്കാര്‍ അനുവദിക്കാഞ്ഞതിനെത്തുടര്‍ന്നാണ് ഇങ്ങനെ ചെയ്യേണ്ടി വന്നതെന്ന് യുവതി ആരോപിച്ചു. ഡെയിലി മെയിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ട ഒരു ഹ്രസ്വ വീഡിയോയില്‍, ഒരു യുവതി യുഎസ് ആസ്ഥാനമായുള്ള സ്പിരിറ്റ് എയര്‍ലൈന്‍സ് ഫ്‌ലൈറ്റിന്റെ തറയില്‍ പതുങ്ങിനില്‍ക്കുന്നതും ഇനി പിടിച്ചുനില്‍ക്കാന്‍ കഴിയാത്തതിനാല്‍ വാഷ്‌റൂമിലേക്ക് പോകണമെന്ന് ജീവനക്കാരോട് തര്‍ക്കിക്കുന്നതും കണാമായിരുന്നു. സ്പിരിറ്റ് എയര്‍ലൈന്‍സിന്റെ കറുപ്പും മഞ്ഞയും യൂണിഫോം ധരിച്ച ഒരു ഫ്‌ലൈറ്റ് അറ്റന്‍ഡന്റ്, യുവതിയുമായി വഴക്കിടുന്നതും ഒടുവില്‍ വിമാനത്തിന്റെ മൂലയില്‍ യാത്രക്കാരിയായ യുവതി മൂത്രമൊഴിക്കുന്നതും വീഡിയോയിലുണ്ട്. ”എനിക്ക് മൂത്രമൊഴിക്കണം. ഇപ്പോള്‍ രണ്ട് മണിക്കൂറായി. നിങ്ങള്‍ എന്തുകൊണ്ട് ശുചിമുറി ഉപയോഗിക്കാന്‍ അനുവദിക്കുന്നില്ലെന്ന് എന്നോട് പറയൂ. നിങ്ങള്‍ ശുചിമുറിയുടെ വാതില്‍ അടച്ചു,” ആ യാത്രക്കാരി ഫ്‌ലൈറ്റ് അറ്റന്‍ഡന്റിനോട് പറഞ്ഞു. യാത്രക്കാരിയോട് സംസാരിച്ച ഫ്‌ലൈറ്റ് അറ്റന്‍ഡന്റ് തന്നെയാണ് വീഡിയോ ചിത്രീകരിച്ചത്. ”എനിക്ക് മൂത്രമൊഴിക്കാതിരിക്കാന്‍…

Read More

പത്തൊമ്പതുകാരി പയറ്റിയ തന്ത്രം പാളി ! വിമാനത്തില്‍ സംഭവിച്ചത്…

അഡ്ലെയ്ഡ്: പിഴയടയ്ക്കുന്നതില്‍നിന്ന് ഒഴിവാകാന്‍ പലരും പലവിധ തന്ത്രങ്ങളും പയറ്റാറുണ്ട്. അത്തരം ഞൊടുക്കുവിദ്യകളിലൂടെ മിക്കവരും രക്ഷപ്പെടാറുമുണ്ട്. എന്നാല്‍, ഓസ്ട്രേലിയക്കാരിയായ അഡ്രിയാന ഒകാമ്പോ എന്ന പത്തൊന്പതുകാരി പിഴ അടയ്ക്കാതിരിക്കാന്‍ കാട്ടിയ തന്ത്രം പാളിയെന്നു മാത്രമല്ല, ആകെ ചമ്മുകയും ചെയ്തു. അഡ്രിയാനയും സുഹൃത്തായ എമിലി അല്‍തമുറയും ഒരു ട്രിപ്പ് കഴിഞ്ഞ് മെല്‍ബണില്‍നിന്ന് ഓസ്ട്രേലിയയിലെ അഡ്ലെയ്ഡിലെ സ്വന്തം വീട്ടിലേക്കു വിമാനത്തില്‍ മടങ്ങുകയായിരുന്നു. വസ്ത്രങ്ങളും യാത്രയ്ക്കിടെ വാങ്ങിയ വസ്തുക്കളുമടക്കം ബാഗ് നിറയെ സാധങ്ങളുണ്ടായിരുന്നു. വിമാനത്തില്‍ കൊണ്ടുപോകാവുന്ന ബാഗിന്റെ ഭാരം പരമാവധി ഏഴ് കിലോ ആണെന്ന് ഇരുവര്‍ക്കുമറിയാം. എന്നാല്‍, വിമാനത്തില്‍ ബാഗ് ആരും പരിശോധിക്കില്ലെന്നാണ് അവര്‍ കരുതിയത്. പക്ഷേ, അവരുടെ പ്രതീക്ഷ തെറ്റി. വിമാനത്തില്‍ ജീവനക്കാര്‍ ബാഗ് പരിശോധിക്കുന്നത് കണ്ടതോടെ ഇവര്‍ക്കു വെപ്രാളമായി. അഡ്രിയാന ഉടന്‍തന്നെ ബാഗ് തുറന്നു വസ്ത്രങ്ങള്‍ ഓരോന്നായി പുറത്തെടുത്ത് ധരിക്കാന്‍ തുടങ്ങി. സുഹൃത്ത് എമിലിയും അങ്ങനെത്തന്നെ ചെയ്തു. ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ തൂക്കം…

Read More

വിമാനത്തിന്റെ ശുചിമുറിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത് രണ്ടരക്കിലോ സ്വര്‍ണം !

കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ വിമാനത്തിന്റെ ശുചിമുറിയില്‍ നിന്ന് ഉപേക്ഷിച്ച നിലയില്‍ കണ്ടെടുത്തത് 2536 ഗ്രാം സ്വര്‍ണം. അബുദാബിയില്‍ നിന്നെത്തിയ ഗോ ഫസ്റ്റ് വിമാനത്തിന്റെ ശുചിമുറിയിലാണ് സ്വര്‍ണം കണ്ടെത്തിയത്. രഹസ്യവിവരത്തെത്തുടര്‍ന്ന് ഡിആര്‍ഐ കൊച്ചി യൂണിറ്റ് വിമാനത്തില്‍ പരിശോധന നടത്തിയപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. വിമാനത്തില്‍ നിന്നു കണ്ടെത്തിയ സ്വര്‍ണത്തിന് ഏകദേശം 1.42 കോടി രൂപയാണ് വിപണിമൂല്യം. ശുചിമുറിയില്‍ കറുത്തു തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു സ്വര്‍ണം. ഈ സ്വര്‍ണ കടത്താന്‍ ശ്രമിച്ചവരെക്കുറിച്ച് വിവരം ഇതുവരെ ലഭിച്ചിട്ടില്ല. വിമാനത്തിലെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണസംഘം പരിശോധിച്ച് വരികയാണ്.

Read More

മദ്യലഹരിയില്‍ വിമാനത്തില്‍ തുണിപറിച്ചെറിഞ്ഞ് ഇറ്റാലിയന്‍ യുവതി ! ജീവനക്കാര്‍ക്കു നേരെ അതിക്രമം;അറസ്റ്റ്…

അബുദാബി-മുംബൈ എയര്‍ വിസ്താര വിമാനത്തില്‍ മദ്യലഹരിയില്‍ അപമര്യാദയായി പെരുമാറിയ ഇറ്റാലിയന്‍ യുവതി അറസ്റ്റില്‍. മദ്യപിച്ച് വിമാനത്തിനുള്ളില്‍ പ്രശ്‌നങ്ങളുണ്ടാക്കിയതായി ജീവനക്കാര്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ചയാണ് സംഭവം. എക്കണോമി ക്ലാസ് ടിക്കറ്റുമായി വിമാനത്തില്‍ കയറിയ യുവതി മദ്യപിച്ചതിനുശേഷം, ബിസിനസ് ക്ലാസിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ടാണ് പ്രശ്‌നമുണ്ടാക്കിയത്. ക്വാബിന്‍ ക്രൂ ആവശ്യം നിരസിച്ചതോടെ ഇവര്‍ അപമര്യാദയായി പെരുമാറുകയും ജീവനക്കാര്‍ക്കുമേല്‍ തുപ്പുകയും ചെയ്തുവെന്നാണ് പരാതി. യുവതി വിമാനത്തിനുള്ളിലൂടെ അര്‍ദ്ധനഗ്‌നയായി നടക്കുകയും ചെയ്തതോടെ പ്രശ്നം വഷളായി. ഇതോടെ യുവതിയെ നിയന്ത്രിക്കാന്‍ ക്യാപ്റ്റന്‍ ആവശ്യപ്പെട്ടുവെന്ന് എയര്‍ വിസ്താര പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. വിമാനം നിലത്തിറങ്ങിയ ഉടന്‍ നടപടിയെടുക്കാന്‍ സുരക്ഷാ ഉദ്യാഗസ്ഥര്‍ക്ക് വിവരം നല്‍കിയതായും പ്രസ്താവനയില്‍ വ്യക്താക്കുന്നു. യുവതിയെ പിന്നീട് കോടതി ജാമ്യം നല്‍കി വിട്ടയച്ചു.

Read More

വിമാനത്തില്‍ യാത്രക്കാരിയുടെ ശരീരത്തില്‍ മൂത്രം ഒഴിച്ചത് വ്യവസായി ! ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് റിപ്പോര്‍ട്ട്…

വിമാനത്തില്‍ യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ചയാത്രക്കാരനെ തിരിച്ചറിഞ്ഞു. മുംബൈ സ്വദേശിയായ വ്യവസായിയാണ് വനിതാ യാത്രക്കാരിക്ക് നേരെ അതിക്രമം നടത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 50 വയസ് പ്രായം വരുന്ന ശേഖര്‍ മിശ്രയാണെന്നാണ് വിവരം. വ്യവസായി എവിടെയാണ് എന്ന് തിരിച്ചറിഞ്ഞതായും ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ന്യൂഡല്‍ഹിക്ക് വരികയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസില്‍ വെച്ചായിരുന്നു സംഭവം. കര്‍ണാടക സ്വദേശിയായ വനിതാ യാത്രക്കാരിയുടെ ദേഹത്തേക്ക് സഹയാത്രക്കാരന്‍ മൂത്രമൊഴിക്കുകയായിരുന്നു. നവംബര്‍ 26നാണ് സംഭവം നടന്നത്.തൊട്ടടുത്ത ദിവസം തന്നെ യാത്രക്കാരി എയര്‍ഇന്ത്യയ്ക്ക് പരാതി നല്‍കി. എന്നാല്‍ ഒരുമാസം കഴിഞ്ഞ് ഡിസംബര്‍ 28നാണ് എയര്‍ഇന്ത്യ വിവരം തങ്ങളെ അറിയിച്ചതെന്ന് ഡല്‍ഹി പോലീസ് പറയുന്നു. വ്യവസായിക്കെതിരെ ഡല്‍ഹി പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിക്കല്‍, പൊതുസ്ഥലത്ത് അശ്ലീല പ്രവൃത്തി തുടങ്ങിയ വകുപ്പുകളാണ് വ്യവസായിക്കെതിരെ ചുമത്തിയിരിക്കുന്നത്. ന്യൂയോര്‍ക്കില്‍ നിന്നും വിമാനം പുറപ്പെടുമ്പോള്‍ യാത്രക്കാരന്‍…

Read More

യാത്രക്കാരന്‍ സീറ്റില്‍ ഇരിക്കാന്‍ തയ്യാറായില്ല ! വിമാനത്തില്‍ കൂട്ടത്തല്ല്; വീഡിയോ വൈറല്‍…

ബാങ്കോക്ക് – കൊല്‍ക്കത്ത വിമാനത്തില്‍ ഇന്ത്യന്‍ യാത്രക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്. കഴിഞ്ഞ ദിവസം ബാങ്കോക്കില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പുറപ്പെട്ട തായ് സ്മൈല്‍ വിമാനത്തിലാണ് യാത്രക്കാര്‍ തമ്മില്‍ഏറ്റുമുട്ടിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമുഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ടേക്ക് ഓഫിന് മുന്‍പായി യാത്രക്കാരോട് അവരവരുടെ സീറ്റുകളില്‍ ഇരിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. എന്നാല്‍ തനിക്ക് നടുവേദനയുണ്ടെന്ന് പറഞ്ഞ് ഒരു യാത്രക്കാരന്‍ തന്റെ സീറ്റില്‍ ഇരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് മറ്റൊരു യാത്രക്കാരന്‍ ഇത് ചോദ്യം ചെയ്തു. എന്നാല്‍ ക്രൂ ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും അയാള്‍ സീറ്റില്‍ ഇരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് മറ്റുയാത്രക്കാരും രംഗത്തുവന്നതോടെ പ്രശ്നം കയ്യാങ്കളിയിലെത്തി. വിമാനത്തിലെ മറ്റ് യാത്രക്കാര്‍ ഇയാളെ മര്‍ദിക്കുന്നത് വീഡിയോയില്‍ കാണാം. വിമാനത്തിലെ ജീവനക്കാര്‍ ഇത് തടയാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അടിയേല്‍ക്കുന്നതിനിടെ യാത്രക്കാരന്‍ സ്വയം പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. സംഭവത്തില്‍ ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി…

Read More

എനിക്കിവിടെ മാത്രമല്ല അങ്ങ് റഷ്യയിലുമുണ്ട് കട്ട ഫാന്‍സ് ! തന്നെ കാണാനായി ഫ്‌ളൈറ്റ് പിടിച്ചു വന്ന യുവാക്കളെക്കുറിച്ച് പ്രിയവാര്യര്‍…

ഒമര്‍ ലുലുവിന്റെ അഡാര്‍ ലവ് സിനിമയിലെ ‘മാണിക്യ മലരായ പൂവി’ എന്ന പാട്ടിലൂടെ ലോകം കീഴടക്കിയ നടിയാണ് പ്രിയ വാര്യര്‍. ഈ പാട്ടില്‍ പ്രിയയുടെ കണ്ണിറുക്കല്‍ താരത്തിന് ആഗോള പ്രശസ്തി നേടിക്കൊടുത്തിരുന്നു.പ്രശസ്തിയ്‌ക്കൊപ്പം തന്നെ താരത്തിനെ തേടി ട്രോളുകളും എത്തിയിരുന്നു. ഇപ്പോഴിതാ താരം ജിഞ്ചര്‍ മീഡിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുന്നത്. താരം റഷ്യയില്‍ വെക്കേഷന്‍ ആഘോഷക്കുന്നതിനിടെയുള്ള സംഭവമാണ് താരം പങ്കുവയ്ക്കുന്നത്. റഷ്യയില്‍ പോയപ്പോഴും അവിടെയും ആരാധകരുടെ വീര്‍പ്പുമുട്ടിക്കല്‍ ആയിരുന്നെന്ന് താരം പറയുന്നു. മാസ്‌ക് വച്ചിരുന്നിട്ടും തന്നെ ആരാധകര്‍ തിരിച്ചറിയുന്നുണ്ടെന്ന് താരം പറയുന്നു. അവിടെ തന്നെഅത്ഭുതപ്പെടുത്തിയ സംഭവമാണ്, താന്‍ മോസ്‌കോയില്‍ കൂട്ടുകാരോടൊപ്പം ബര്‍ഗര്‍ കഴിയ്ക്കുന്നതിടയില്‍ നാലു പഞ്ചാബി യുവാക്കള്‍ എത്തി സെല്‍ഫി ആവശ്യപ്പെട്ടെന്ന് പ്രിയ പറയുന്നു. അവര്‍ താന്‍ മോസ്‌കോയിലുണ്ടെന്ന് അറിഞ്ഞതോടെ അവര്‍ മൂന്ന് ദിവസം തന്നെ കാണാന്‍ ശ്രമിച്ചിരുന്നു, പിന്നെ തങ്ങള്‍ സെന്റ്പീറ്റേഴ്സ് ബര്‍ഗിലെത്തിയപ്പോള്‍…

Read More

22 പേരുമായി നേപ്പാളില്‍ ചെറുവിമാനം കാണാതായി ! വിമാനത്തില്‍ നാല് ഇന്ത്യക്കാര്‍…

നാല് ഇന്ത്യക്കാരുള്‍പ്പെടെ 22 പേരുമായി ചെറുവിമാനം നേപ്പാളിലെ ജോംസമില്‍ കാണാതായി. കാഠ്മണ്ഡു ആസ്ഥാനമായ താരാ എയറിന്റെ ചെറുവിമാനമാണ് കാണാതായത്. ഞായറാഴ്ച രാവിലെ 9.55ഓടെയാണ് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടതെന്ന് അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. നേപ്പാളിലെ പൊഖറയില്‍നിന്നും ജോംസമിലേക്ക് പോയ വിമാനമാണ് കാണാതായത്. യാത്രക്കാരും ജീവനക്കാരുമടക്കം 22 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. വിമാനം കാണാതായ കാര്യം താരാ എയര്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഹെലികോപ്ടര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. പറന്നുയര്‍ന്ന് മിനിട്ടുകള്‍ക്കകം എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നുവെന്ന് ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനനത്താവള അധികൃതര്‍ പറഞ്ഞു. നാല് ഇന്ത്യക്കാരെക്കൂടാതെ മൂന്ന് ജപ്പാന്‍ പൗരന്മാരും വിമാനത്തില്‍ ഉണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ബാക്കിയുള്ള യാത്രക്കാര്‍ നേപ്പാള്‍ സ്വദേശികളാണ്. അതിനിടെ ജോംസമിന് സമീപമുള്ള പ്രദേശത്ത് ഉച്ചത്തിലുള്ള ശബ്ദം കേട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. വിമാനം അപകടത്തില്‍പ്പെട്ടിട്ടുണ്ടോ എന്ന…

Read More