അതിര്‍ത്തി കടന്നപ്പോള്‍ ആളാകെ മാറി ! കര്‍ണാടകത്തിലേക്ക് പോയ ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കാനുള്ള കാരണം ഇങ്ങനെ…

അതിര്‍ത്തി കടന്ന് നിയമലംഘനം നടത്തിയ ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്‌നസ് മോട്ടോര്‍വാഹനവകുപ്പ് റദ്ദാക്കി. കഴിഞ്ഞ ദിവസം കുറുപ്പന്തറയിലെ സ്‌കൂളില്‍നിന്നും മൈസൂരുവിലേക്ക് വിനോദയാത്ര പോയ ബസിനെയാണ് മോട്ടോര്‍വാഹന വകുപ്പ് പിടികൂടിയത്. യാത്രയ്ക്ക് മുമ്പ് വൈക്കം സബ് ആര്‍.ടി. ഓഫീസില്‍ വാഹനം ഹാജരാക്കി പരിശോധന നടത്തി നിയമലംഘനങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തി അധികൃതര്‍ സര്‍ട്ടിഫിക്കറ്റും നല്‍കി. സംസ്ഥാന അതിര്‍ത്തി കടന്നയുടന്‍ ലേസര്‍ ലൈറ്റുകളും കളര്‍ലൈറ്റുകളും ശബ്ദസംവിധാനങ്ങളും ഘടിപ്പിച്ചാണ് ബസുകാര്‍ അതിബുദ്ധി കാണിച്ചത്. എന്നാല്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചതോടെ പണിപാളി. സംഭവം ശ്രദ്ധയില്‍പ്പെട്ട വൈക്കം ജോയിന്റ് ആര്‍.ടി.ഒ പി.ജി കിഷോര്‍, ഡാഡീസ് ടൂറിസ്റ്റ് ബസ് വഴിയില്‍ തടഞ്ഞു നിര്‍ത്തി പരിശോധിക്കുകയായിരുന്നു. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഫിറ്റ്‌നെസ് റദ്ദാക്കുകയായിരുന്നു. ഡ്രൈവറുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതിന് ശുപാര്‍ശയും നല്‍കി. പരിശോധനയില്‍ എ.എം.വി.ഐ.മാരായ പി.വി. വിവേകാനന്ദ്, എസ്.രഞ്ജിത്ത് എന്നിവരും ഉണ്ടായിരുന്നു. വിദ്യാലയങ്ങളില്‍നിന്നു വിനോദയാത്രയ്ക്കു പോകുന്ന വാഹനങ്ങള്‍…

Read More

എസ്ടിപിഐയുടെ കൊടിയാണെന്ന് കരുതി ! പോര്‍ച്ചുഗലിന്റെ പതാക നശിപ്പിച്ച യുവാവ് പിടിയിലായപ്പോള്‍ പറഞ്ഞതിങ്ങനെ…

ലോകകപ്പിന്റെ ആവേശം കേരളത്തിലും പ്രകടമാണ്. നാടെങ്ങും മെസിയുടെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും നെയ്മറിന്റെയുമൊക്കെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയരുകയാണ്. കൂടാതെ ഇഷ്ടടീമിന്റെ പതാകകളും പലയിടങ്ങളിലും പാറുന്നുണ്ട്. ഇതിനിടയില്‍ പോര്‍ച്ചുഗലിന്റെ പതാക വലിച്ചു കീറിയ യുവാവാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. കണ്ണൂര്‍ പാനൂര്‍ വൈദ്യര്‍ പീടികയില്‍ ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് സംഭവം. എസ്ഡിപിഐയുടെ പതാകയാണെന്ന് കരുതിയാണ് പോര്‍ച്ചുഗലിന്റെ പതാക യുവാവ് കീറിയത്. ലോകകപ്പില്‍ പറങ്കിപ്പടയക്ക് പിന്തുണ അറിയിച്ച് കൊണ്ടാണ് കൊടി കെട്ടിയിരുന്നത്. പോര്‍ച്ചുഗല്‍ ആരാധകരെത്തി യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് എസ്ഡിപിഐയുടെ കൊടിയാണെന്ന് കരുതി നശിപ്പിച്ചതെന്ന് യുവാവ് പറഞ്ഞത്. ഇരു കൊടികളും തമ്മില്‍ സാമ്യമുണ്ടെന്നതാണ് യുവാവിനെ ചതിച്ചത്. യുവാവ് പോര്‍ച്ചുഗലിന്റെ പതാക വലിച്ച് കീറുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. എന്നാല്‍ ഇയാള്‍ മെസി ഫാന്‍ ആണെന്നും ചിരവൈരിയായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുള്ള ദേഷ്യത്തിന്റെ പുറത്ത് പോര്‍ച്ചുഗലിന്റെ കൊടി മനപ്പൂര്‍വം കീറിയതാണെന്നും ചില പോര്‍ച്ചുഗല്‍…

Read More

ഒരു ജോഡി ചെരുപ്പിന് ഒരു കോടി 77 ലക്ഷം രൂപ; ഒരു ജോഡി ചെരുപ്പിന് ലഭിക്കുന്ന ഏറ്റവും വലിയ വില; സ്റ്റീവ് ജോബ്സിൻ‌രെ ചെരുപ്പിന്‍റെ പ്രത്യേകത ‌ഇങ്ങനെ…

സാൻ ഫ്രാൻസിസ്കോ: ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് ജോബ്സ് ഉപയോഗിച്ചിരുന്ന ചെരുപ്പുകൾ ലേലത്തിൽ വിറ്റുപോയത് 218,750 ഡോളറിന് (1.77 കോടി രൂപ). ഏഴുപതുകളുടെ മധ്യത്തിൽ സ്റ്റീവ് ജോബ്സ് ധരിച്ചിരുന്ന ഒരു ജോഡി ബ്രൗൺ സ്വീഡ് ലെതർ ബിർക്കൻസ്റ്റോക്ക് അരിസോണ ചെരുപ്പുകളാണ് ലേലത്തിലൂടെ വിറ്റുപോയതെന്ന് ലേല കമ്പനിയായ ജൂലിയൻസ് അറിയിച്ചു. ഈ മാസം 11 തുടങ്ങിയ ലേല നടപടികൾ 13ന് അവസാനിച്ചു. ഒരു ജോഡി ചെരുപ്പിന് ലഭിക്കുന്ന എക്കാലത്തെയും ഉയർന്ന വിലയാണ് ഇതെന്നും ലേല കമ്പനി അറിയിച്ചു. കോർക്കും ചണവും ചേർന്ന് നി‍ർമിച്ച ചെരുപ്പ് വർഷങ്ങളോളം ഉപയോഗിച്ചിരുന്നതിനാൽ സ്റ്റീവ് ജോബ്സിന്‍റെ പാദമുദ്ര പ്രകടമായിരുന്നു. അതേസമയം, ചെരുപ്പ് സ്വന്തമാക്കിയയാളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Read More

ഇനിയൊരു ജന്മം ഉണ്ടെങ്കിലും…! ആദ്യം ചേട്ടൻ; പിന്നാലെ അമ്മ; ഇപ്പോൾ അച്ഛനും; മഹേഷ് ബാബുവിന് ഇത് ഉറ്റവരെ കവർന്നെടുത്ത വർഷം

നടൻ മഹേഷ് ബാബുവിന് തീരാത്ത ദു:ഖമാണ് 2022 നൽകിയത്. ഉറ്റവരെയെല്ലാം തിരികെ വിളിച്ച വർഷം. ജനുവരി എട്ടിനാണ് അദ്ദേഹത്തിന്‍റെ സഹോദരൻ രമേഷ് ബാബു(56) അന്തരിച്ചത്. ദീർഘനാളുകളായി രോഗബാധിതനായിരുന്നു. എന്നാൽ അദ്ദേഹത്തിന്‍റെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ മഹേഷ് ബാബുവിനായില്ല. താരത്തിന് ആ സമയം കോവിഡ് ബാധിച്ചിരുന്നു. എന്‍റെ ശക്തിയും പ്രചോദനവും ധൈര്യവുമൊക്കെ നിങ്ങളായിരുന്നു. നീ എന്‍റെ എല്ലാം ആയിരുന്നു. നീ ഇല്ലായിരുന്നുവെങ്കിൽ ഞാൻ ഇന്നായിരിക്കുന്നതിന്‍റെ പകുതി പോലും ആകുമായിരുന്നില്ല. നിങ്ങൾ എനിക്കായി ചെയ്ത എല്ലാത്തിനും നന്ദി. ഇനി വിശ്രമിക്കൂ…വിശ്രമിക്കൂ… ഇനിയൊരു ജന്മം ഉണ്ടെങ്കിലും നീ എനിക്ക് എന്‍റെ അണ്ണായാ ആയിരിക്കും. എന്നേക്കും എന്നെന്നേക്കും നിന്നെ ഞാൻ സ്നേഹിക്കുന്നു. സഹോദരന്‍റെ വിയോഗം തീർത്ത മുറിവിൽ നിന്നും മഹേഷ് ബാബു കുറിച്ച വരികളാണിത്. ഒൻപത് മാസങ്ങൾക്കിപ്പുറം സെപ്റ്റംബർ 28ന് മഹേഷിന്‍റെ അമ്മ ഇന്ദിര ദേവിയും വിട പറഞ്ഞു. സങ്കടം തീർത്ത മുഖവുമായി ഒരു…

Read More

ഉറങ്ങുന്നതിനിടെ യുവതിയുടെ വായില്‍ കയറിയത് നാലടി നീളമുള്ള പാമ്പ് ! പാമ്പിനെ പുറത്തെടുക്കുന്ന വീഡിയോ വൈറല്‍…

ഉറങ്ങിക്കിടക്കുമ്പോള്‍ ഈച്ച വായില്‍ കയറുന്ന അനുഭവം പലര്‍ക്കുമുണ്ടായിട്ടുണ്ട്. എന്നാല്‍ ഉറങ്ങിക്കിടക്കുമ്പോള്‍ പാമ്പ് വായില്‍ കയറിയാല്‍ എന്താകും അവസ്ഥ. എന്നാല്‍ ഇങ്ങനെയൊരു സംഭവം യഥാര്‍ഥത്തില്‍ നടന്നതിന്റെ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. റഷ്യയിലാണ് സംഭവം. ഉറങ്ങുമ്പോള്‍ യുവതിയുടെ വായിലൂടെ ശരീരത്തില്‍ കയറിയിരിക്കുകയാണ് നാലടി നീളമുള്ള പാമ്പ്. ശസ്ത്രക്രിയയിലൂടെയാണ് പാമ്പിനെ പുറത്തെടുത്തത്. ഓപ്പറേഷന്‍ തീയറ്ററില്‍ ശസ്ത്രക്രിയയിലൂടെ പാമ്പിനെ പുറത്തെടുക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. വായിലൂടെ തൊണ്ട വരെയാണ് പാമ്പ് പോയത്. ശസ്ത്രക്രിയ ഉപകരണങ്ങള്‍ ഉപയോഗിച്ച് വനിതാ ഡോക്ടറാണ് അബോധാവസ്ഥയിലായ യുവതിയുടെ വായില്‍ നിന്ന് പാമ്പിനെ പുറത്തെടുത്തത്. 11 സെക്കന്‍ഡുള്ള വീഡിയോ സോഷ്യല്‍മീഡിയയില്‍ അടക്കം വ്യാപകമായാണ് പ്രചരിക്കുന്നത്. യുവതിക്ക് എന്തുസംഭവിച്ചു എന്നതിനെക്കുറിച്ച് വിവരം ലഭ്യമല്ല.

Read More

‘ നമ്മള്‍ എപ്പോഴാണ് ഭോഗിക്കുന്നത് ‘ ! സിനിമയില്‍ അവസരം തേടിച്ചെന്നപ്പോള്‍ സംവിധായകന്‍ മുഖത്തു നോക്കി ചോദിച്ച കാര്യം വെളിപ്പെടുത്തി ഫറ ഷിബില…

അവതാരക, നടി എന്നീ നിലകളില്‍ മലയാളികള്‍ക്ക് സുപരിചിതയാണ് ഫറ ഷിബില. ആസിഫലി നായകനായ കക്ഷി അമ്മിണിപ്പിളള എന്ന ചിത്രത്തിനു വേണ്ടി നടി വണ്ണം കൂട്ടിയതും പിന്നീട് കുറച്ചതും എല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേ സമയം മുമ്പ് ഒരിക്കല്‍ സിനിമയിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് തുറന്നു പറഞ്ഞ് ഷിബില രംഗത്ത് എത്തിയിരുന്നു. ഒപ്പം ഒരു സംവിധായകനില്‍ നിന്നും നേരിട്ട ദുരനുഭവവും നടി വെളിപ്പെടുത്തിയിരുന്നു. റിയാലിറ്റി ഷോയിലൂടെ സിനിമയിലേക്കെത്തിയ താന്‍ ആദ്യകാലങ്ങളില്‍ അഭിനയിക്കാന്‍ അവസരം തേടിയപ്പോള്‍ ആയിരുന്നു മോശം അനുഭവമുണ്ടായതെന്ന് നടി വെളിപ്പെടുത്തിയിരുന്നു. സിനിമയിലേക്ക് അവസരം ചോദിച്ച് സംവിധായകന്റെ അടുത്ത് എത്തിയപ്പോള്‍ ‘നമ്മള്‍ എപ്പോഴാണ് ഭോഗിക്കുന്നത്’ എന്ന് അയാള്‍ മുഖത്ത് നോക്കി ചോദിച്ചതായിട്ടാണ് ഷിബില വെളിപ്പെടുത്തിയത്. അതിനാല്‍ തന്നെ മലയാള സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് ഇല്ല എന്ന പൂര്‍ണമായി പറയാന്‍ സാധിക്കില്ല എന്നും ഷിബില പറയുന്നു. എന്നാലിപ്പോള്‍ സമൂഹത്തില്‍ പല മാറ്റങ്ങളുമുണ്ടെന്നും…

Read More

അഞ്ചു മിനിറ്റോളം അയാള്‍ എന്റെ അവിടേക്ക് തുറിച്ചു നോക്കിയിരുന്നു ! എന്നിട്ടു പറഞ്ഞു വലിപ്പമില്ലാത്ത മാറിടം വലുതാക്കാന്‍ മസാജ് ചെയ്യണമെന്ന്; പ്രമുഖ സംവിധായകനെതിരേ നടി ഷീല സേത്ത് രംഗത്ത്…

ബോളിവുഡിലെ പ്രമുഖ സംവിധായകരില്‍ ഒരാളാണ് സാജിദ് ഖാന്‍. നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ ചെയ്തിട്ടുള്ള അദ്ദേഹം ഹിന്ദി ബിഗ് ബോസ് സീസണ്‍ 16ലെ മത്സരാര്‍ത്ഥിയും കൂടിയാണ്. അതേ സമയം പലതവണ ലൈംഗികാരോപണങ്ങളില്‍ പെട്ടിട്ടുള്ള സംവിധായകന്‍ കൂടിയാണ് സാജിദ് ഖാന്‍. പ്രമുഖ നടിമാരായ നടിമാരായ ഷെര്‍ലിന്‍ ചോപ്ര, കനിഷ്‌ക സോണി, റാണി ചാറ്റര്‍ജി എന്നിവര്‍ നേരത്തെ സാജിദ് ഖാന് എതിരെ ഗുരുതരമായ ലൈംഗികാരാപണങ്ങള്‍ ഉന്നയിച്ച് എത്തിയിരുന്നു. ഇപ്പോഴിതാ സാജിദ് ഖാന് എതിരെ വീണ്ടും ഒരു മീടു ആരോപണം കൂടി ഉയര്‍ന്നിരിക്കുകയാണ്. പ്രമുഖ ബോളിവുഡ് നടി ഷീല പ്രിയ സേത്തിയാണ് സാജിദ് ഖാന് എതിരെ രംഗത്തെത്തിയിരിക്കുന്നത്. 14വര്‍ഷം മുമ്പ് സാജിദ് ഖാനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ സംവിധായകന്‍ ലൈംഗികോദ്ദേശ്യത്തോടെ പെരുമാറി എന്നാണ് ഷീല പ്രിയ സേത്തി പറയുന്നത്. ആ കൂടിക്കാഴ്ചയ്ക്കിടെ അദ്ദേഹത്തിന്റെ ഉടന്‍ വരാനിരിക്കുന്ന പ്രോജ്ക്ടില്‍ അഭിനയിപ്പിക്കണം എന്ന് താന്‍ അഭ്യര്‍ത്ഥിച്ചിരുന്നു എന്നും…

Read More

ലോകത്തിലെ ഏറ്റവും വിലയേറിയ ബിയര്‍ ! ഇതൊരു അമൂല്യവസ്തുവാകാനുള്ള കാരണം ഇങ്ങനെ…

ലോകത്തെ ഏറ്റവും വില കൂടിയ മദ്യങ്ങളുടെ പുറത്തു വന്നിട്ടുള്ള കണക്കുകള്‍ പലപ്പോഴും വിസ്മയം സൃഷ്ടിക്കാറുണ്ട്. വളരെ അമൂല്യവും പഴക്കമേറിയതുമായ ഷാമ്പെയ്‌നും വിസ്‌കിയും ബ്രാണ്ടിയും ഷാമ്പെയ്‌നുമെല്ലാം പഴക്കത്തിലും വിലയിലും വാര്‍ത്തകളില്‍ പല തവണ ഇടം നേടിയിട്ടുമുണ്ട്. എന്നാല്‍ വിലയിലും പഴക്കത്തിലും ഇവയോടൊക്കെ കിടപിടിക്കുന്ന, അല്ലെങ്കില്‍ ഇവയെ കടത്തിവെട്ടുന്ന ഒരു ബിയറിന്റെ കഥയാണ് ഇവിടെ പറയാന്‍ പോകുന്നത്. കോടികള്‍ കൊടുക്കണം ഈ ബിയര്‍ വാങ്ങിക്കാന്‍. ചുമ്മാ തള്ളുന്നതല്ല, സംഭവം സത്യമാണ് ‘Allsopp’s Arctic Ale’ എന്ന ബിയറിന് നാല് കോടി രൂപയാണ് വില. എന്നാല്‍ ഇതിന് ഇത്രയധികം വിലവരാന്‍ വ്യക്തമായ കാരണവുമുണ്ട്. 140 വര്‍ഷം പഴക്കമുള്ള ഈ ബിയറിന് ഒരുപാട് ഗുണങ്ങളുണ്ട്. ഒരു പുരാവസ്തു ആയിട്ടാണ് ഇതിനെ കണക്കാക്കുന്നത്. 2007-ല്‍ ഒരാള്‍ ഒരു ഒക്ലഹോമ ബിയര്‍ നാല് കോടിയോളം രൂപ നല്‍കി, ഇബേയിലൂടെയാണ് ‘Allsopp’s Arctic Ale -ന്റെ ഒരു…

Read More

കളി മൈതാനത്ത്… താമസം കപ്പലിൽ; ലോകകപ്പ് ആരാധകർക്ക് ഫ്ലോട്ടിംഗ് ഹോട്ടൽ റെഡി..!

തങ്ങളുടെ പ്രിയ താരങ്ങൾ മൈതാനത്ത് നിറഞ്ഞാടുന്നത് കണ്ട് മടങ്ങുന്ന ലോകകപ്പ് ആരാധകർക്ക് ഫുട്ബോൾ ലഹരിയുടെ ആവേശം ഒട്ടും ചോരാതെ കടലിൽ ഒഴുകിനടന്ന് വിശ്രമിക്കാം. ഇതിനായി മൂന്നു ക്രൂയിസ് കപ്പലുകളാണ് നങ്കൂരമിടുന്നത്. ഫിഫ ലോകകപ്പ് ഖത്തർ 2022ന് ഫ്ലോട്ടിംഗ് ഹോട്ടലുകളായി എംഎസ്‌സി വേൾഡ് യൂറോപ്പ, എംഎസ്‌സി പൊയസിയ, എംഎസ്‌സി ഓപ്പറ എന്നിങ്ങനെ മൂന്നു ആഡംബര കപ്പലുകളാണ് തയാറായിരിക്കുന്നത്. ഇതിൽ ആദ്യത്തേതായ എംഎസ്‌സി വേൾഡ് യൂറോപ്പ ഖത്തറിലെത്തി. നവംബർ 19 മുതൽ ഡിസംബർ 19 വരെയാണ് ആരാധകർക്കായി ഫ്ലോട്ടിംഗ് ഹോട്ടലായി ദോഹയിലെ ഗ്രാൻഡ് ടെർമിനലിൽ നങ്കൂരമിടുക. 22 നിലകളുള്ള ആഡംബര കപ്പലിൽ 6000 ത്തോളം അതിഥികളെ ഉൾക്കൊള്ളാൻ കഴിയും. മറ്റ് രണ്ട് ആഡംബര കപ്പലുകൾളായ എംഎസ്‌സി പൊയസിയ, എംഎസ്‌സി ഓപ്പറ എന്നിവയും ഉടൻതന്നെ ദോഹയിലേക്ക് പുറപ്പെടും. മൂന്ന് കപ്പലുകളിലെയും മുറികൾക്ക് 220 മുതൽ 469 ഡോളർ വരെയാണ് നിരക്ക്.

Read More

ഭയങ്കര ആഗ്രഹമുണ്ട്, ഞാനെന്താ മനുഷ്യനല്ലേ;  അനിയത്തിയുടെ കല്യാണം കഴിഞ്ഞതോടെ  ആ ചോദ്യം പുറകെയെത്തി;  മനസ് തുറന്ന് ആര്യ

അനിയത്തിയുടെ കല്യാണം കഴിഞ്ഞതോടെ എന്‍റെ ജീവിതത്തെക്കുറിച്ചും കുറേപേര്‍ ചോദിച്ചിരുന്നു. അനിയത്തിയുടെ കല്യാണം കഴിഞ്ഞില്ലേ, ആര്യ ഇങ്ങനെ നടന്നാല്‍ മതിയോ, ഒരു ജീവിതപങ്കാളി വേണ്ടേ? എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് ഞാന്‍ ഏറ്റവും കൂടുതലായി കേട്ടിട്ടുള്ളത്. പല അഭിമുഖങ്ങളിലും ഇതു ചോദിച്ചു. അവരൊടൊക്കെ എനിക്ക് പറയാനുള്ളത് ഇതാണ്. നല്ലൊരു പാര്‍ട്ണറെ കിട്ടിയാല്‍ എനിക്കും കല്യാണം കഴിക്കണം. സെറ്റില്‍ഡ് ആവണമെന്നൊക്കെ ഭയങ്കര ആഗ്രഹമുണ്ട്, ഞാനെന്താ മനുഷ്യനല്ലേ. അതിന് വേണ്ടിയുള്ള തയാറെടുപ്പിലാണ് ഞാനിപ്പോള്‍. പെണ്ണ് കാണലിന് പോകാന്‍ ഒരുങ്ങി നില്‍ക്കുകയാണെന്ന് കരുതണ്ട. വെഡ്ഡിംഗ് ജ്വല്ലറി വാങ്ങാന്‍ പോവുകയാണ്. അതൊക്കെ ഒന്ന് ഇട്ട് നോക്കാന്‍ വേണ്ടിയാണ് ഒരുങ്ങി ബ്രൈഡല്‍ ലുക്കില്‍ വന്നത്.-ആര്യ

Read More