ആരെയും കാണിക്കാത്ത സ്ഥലത്തുള്‍പ്പെടെ ശരീരത്തില്‍ ഉള്ളത് 18 ടാറ്റു ! മുന്‍ കാമുകനുമായി ഇപ്പോഴും അടുപ്പമുണ്ട്; തുറന്നു പറച്ചിലുമായി പ്രിയ വാര്യര്‍…

ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ കണ്ണിറുക്കലിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ സുന്ദരിയാണ് പ്രിയ പ്രകാശ് വാര്യര്‍. മാണിക്യ മലരയായ പൂവി എന്ന ഗാനരംഗത്തിലൂടെ ഈ സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ ഇന്ത്യയ്ക്ക് പുറത്തും പ്രിയ വാര്യര്‍ വൈറലായി മാറുകയായിരുന്നു. ചിത്രം സാമ്പത്തികമായി പരാജയമായെങ്കിലും പ്രിയയുടെ സമയം തെളിഞ്ഞുവെന്ന് പറയണം. ഇതേത്തുടര്‍ന്ന് ബോളിവുഡില്‍ നിന്നുള്‍പ്പെടെ നിരവധി അവസരങ്ങള്‍ പ്രിയയ്ക്ക് ലഭിച്ചു. പ്രിയയുടെ മൂന്ന് ഹിന്ദി സിനിമകള്‍ പുറത്തിറങ്ങാനുമുണ്ട്. വിങ്ക് ഗേള്‍ എന്നറിയപ്പെടുന്ന പ്രിയയുടെ ഓരോ പുതിയ ഫോട്ടോസും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. വളരെ കുറച്ച് സിനിമകള്‍ മാത്രം ചെയ്ത് വലിയ ആരാധകവൃന്ദത്തെ സൃഷ്ടിക്കാന്‍ പ്രിയയ്ക്ക് ആയി. ഇപ്പോള്‍ ഏറെ നാളുകള്‍ക്ക് ശേഷം പ്രിയയുടെ ഒരു മലയാള സിനിമ പ്രദര്‍ശനത്തിന് എത്തുകയാണ്. ക്യാംപസ് പ്രണയം പറയുന്ന ഫോര്‍ ഇയേഴ്സ് എന്ന ചിത്രമാണ് പ്രിയ വാര്യര്‍ നായികയായി റിലീസിന് എത്തുന്നത്.…

Read More

ട്യൂഷന്‍ കഴിഞ്ഞ് ഓട്ടോറിക്ഷയില്‍ മടങ്ങുമ്പോള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച് ഡ്രൈവര്‍ ! രക്ഷപ്പെടാന്‍ ഓട്ടോയില്‍ നിന്നു ചാടി 17കാരി; ഞെട്ടിക്കുന്ന വീഡിയോ…

ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് പോകുന്നതിനിടെ, ഡ്രൈവറുടെ ലൈംഗികാതിക്രമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഓട്ടോറിക്ഷയില്‍ നിന്ന് ചാടിയ പതിനേഴുകാരിക്ക് ഗുരുതരമായി പരിക്കേറ്റു. മഹാരാഷ്ട്രയിലെ ഔറംഗബാദിലാണ് സംഭവം. ഓട്ടോറിക്ഷ ഡ്രൈവറെ അറസ്റ്റ് ചെയ്തതതായും ഇയാള്‍ക്കെതിരേ പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായും പോലീസ് അറിയിച്ചു. അമിതവേഗത്തില്‍ പോകുന്ന ഓട്ടോറിക്ഷയില്‍ നിന്നും പെണ്‍കുട്ടി ചാടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ വെളിയില്‍ വന്നിട്ടുണ്ട്. റോഡില്‍ തെറിച്ചുവീണ പെണ്‍കുട്ടി പിന്നാലെ വന്ന കാറില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണെന്നത് ദൃശ്യങ്ങളില്‍ കാണാം. ബൈക്കിലെത്തിയ മറ്റൊരാള്‍ റോഡില്‍ വീണുകിടക്കുന്ന പെണ്‍കുട്ടിയെ സഹായിക്കുന്നതും കാണാം. ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് പെണ്‍കുട്ടി ഓട്ടോയില്‍ വീട്ടിലേക്ക് പോകുകയായിരുന്നു. അതിനിടെ ഓട്ടോ ഡ്രൈവറായ സയ്യിദ് അക്ബര്‍ ഹമീദ് പെണ്‍കുട്ടിയോട് പൊതുവായ കാര്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. പിന്നീട് അയാളുടെ വാക്കുകള്‍ അശ്ലീലതയിലേക്ക് കടക്കുകയും വാഹനത്തിന് വേഗം കൂട്ടുകയും ചെയ്തു. ഇതോടെ ഭയന്ന പെണ്‍കുട്ടി…

Read More

ചെവി കേള്‍ക്കാനോ സംസാരിക്കാനോ കഴിയാത്ത സുന്ദരി ! നടന്‍ വിശാലിന്റെ ഭാവി വധു മലയാള സിനിമയില്‍ തിളങ്ങിയ താരം…

വയസ്സ് 45 ആയെങ്കിലും അവിവാഹിതനായി തുടരുകയാണ് തമിഴ് സൂപ്പര്‍താരം വിശാല്‍. കുറച്ചു നാള്‍ മുമ്പ് അനീഷ അല്ലാ എന്ന നടിയുമായി വിശാലിന്റെ വിവാഹനിശ്ചയം നടത്തിയെങ്കിലും പിന്നീട് അത് റദ്ദാക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിശാലിന്റെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കോളിവുഡിലെ ഹോട്ട് ടോപ്പിക്ക്. നടി അഭിനയയുമായി വിശാലിന്റെ വിവാഹം ഉറപ്പിച്ചെന്നും അടുത്ത വര്‍ഷം വിവാഹം ഉണ്ടായേക്കുമെന്നുമാണ് വാര്‍ത്തകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ താരം പ്രതികരണം നടത്തിയിട്ടില്ല. അതേസമയം വിശാല്‍ ഇരട്ടവേഷത്തിലെത്തുന്ന മാര്‍ക്ക് ആന്റണിയാണ് അഭിനയയുടെ പുതിയ ചിത്രം. നെനിത്തെ എന്ന തെലുങ്ക് ചിത്രത്തിലൂടെ അഭിനയം ആരംഭിച്ച അഭിനയ നാടോടികള്‍ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്. നിരവധി അവാര്‍ഡുകള്‍ ഈ കഥാപാത്രത്തിലൂടെ അഭിനയ സ്വന്തമാക്കിയിരുന്നു. സിനിമ രംഗത്തെത്തിയ അഭിനയയ്ക്ക് സംസാരിക്കാനോ ചെവി കേള്‍ക്കാനോ കഴിയില്ല. ഈ ദുര്‍വിധിയെ മറികടന്ന് സ്വന്തം പ്രയത്നത്താല്‍ ജീവിതവിജയം നേടിയ അഭിനയ കന്നട, തമിഴ്,തെലുങ്ക്,ഹിന്ദി…

Read More

മൂളിപ്പാട്ടിലൂടെ 19കാരിയെ വളച്ചെടുത്ത് 70കാരന്‍ ! ഇരുവരും വിവാഹിതരായി…

പ്രണയത്തിന് പ്രായം ഒരു പ്രശ്‌നമേയല്ലെന്ന് പലപ്പോഴും പറയാറുണ്ട്. ഇത് അക്ഷരാര്‍ഥത്തില്‍ ശരിവയ്ക്കുന്നതാണ്പാക്കിസ്ഥാനില്‍ നിന്നുള്ള ലിയാഖത്ത് അലിയുടെയും ഷുമൈലയുടെയും ജീവിതം. 70 കാരനായ അലിയും 19 കാരി ഷുമൈലയും നാലു മാസം മുമ്പാണ് വിവാഹിതരായത്. യുട്യൂബര്‍ സയ്യിദ് ബാസിത് അലിയാണ് ഇവരുടെ പ്രണയ കഥ പങ്കുവച്ചത്. ലാഹോറില്‍വച്ച് പ്രഭാത സവാരിക്കിടെയാണ് ഇവര്‍ കണ്ടുമുട്ടുന്നതും പ്രണയത്തിലാവുന്നതും. അതിനു കാരണമായതാവട്ടെ അലിയുടെ ഒരു മൂളിപ്പാട്ടും. ഷുമൈലയ്ക്ക് പിന്നിലായി നടന്നിരുന്ന ലിയാഖത്ത് അലി എന്നും മൂളിപ്പാട്ട് പാടുമായിരുന്നു. ഇതില്‍ ഒരു പാട്ട് ഷുമൈലയുടെ ഹൃദയം കീഴടക്കിയെന്നും തങ്ങള്‍ പ്രണയത്തിലായി എന്നുമാണ് ഇവര്‍ പറയുന്നത്. പ്രണയത്തില്‍ പ്രായമോ മതമോ ഇല്ല. പ്രണയം മാത്രമാണുള്ളത്. ഞങ്ങളുടെ ബന്ധത്തില്‍ കുടുംബാംഗങ്ങള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നുവെന്നും എന്നാല്‍ അവരെ പറഞ്ഞു സമ്മതിപ്പിക്കുകയായിരുന്നുവെന്നും ഷുമൈല പറയുന്നു. ലാഹോറിലാണ് ഇവരിപ്പോള്‍ താമസിക്കുന്നത്. പ്രണയിക്കാന്‍ പ്രായപരിധി ഇല്ല എന്നാണ് ലിയാഖത്തിന്റെ പക്ഷം. ”എനിക്ക് പ്രമേഹമോ രക്ത…

Read More

രാത്രി 10 മണിയ്ക്ക് ഹോസ്റ്റലില്‍ കയറമെന്ന് നിര്‍ദ്ദേശം ! കോഴിക്കോട് മെഡി.കോളേജില്‍ പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍…

രാത്രി പത്ത് മണിക്ക് ഹോസ്റ്റല്‍ അടയ്ക്കുമെന്ന ചട്ടം നിര്‍ബന്ധമാക്കിയതിനെത്തുടര്‍ന്ന് പ്രതിഷേധവുമായി മെഡിക്കല്‍ വിദ്യാര്‍ഥിനികള്‍. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ലേഡീസ് ഹോസ്റ്റലിനു മുമ്പിലാണ് വിദ്യാര്‍ഥിനികള്‍ റോഡിലിറങ്ങി പ്രതിഷേധിച്ചത്. പത്തു മണിക്കു മുമ്പു തന്നെ എല്ലാ വിദ്യാര്‍ഥിനികളും ഹോസ്റ്റലില്‍ നിര്‍ബന്ധമായി എത്തിച്ചേരണമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. സുരക്ഷാപ്രശ്നങ്ങളാണ് ചൂണ്ടികാണിക്കുന്നതെങ്കിലും സ്ട്രീറ്റ് ലൈറ്റ്, സിസിടിവി തുടങ്ങിയ സംവിധാനങ്ങളൊന്നും ഇവിടെയില്ലെന്നും വിദ്യാര്‍ഥിനികള്‍ ആരോപിക്കുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും 9.30ക്ക് ഹോസ്റ്റലില്‍ കയറണമെന്നാണ് നിബന്ധനയെങ്കിലും ആണ്‍കുട്ടികളുടെ കാര്യത്തില്‍ ഇത്തരം നിയന്ത്രണങ്ങളൊന്നും ബാധകമാകാറില്ലെന്നാണ് വിദ്യാര്‍ഥിനികള്‍ പറയുന്നത്. നിയമം പാലിക്കുന്നില്ലെങ്കില്‍ ഹോസ്റ്റലില്‍ നിന്നും ഇറങ്ങാനാണ് ലഭിച്ച വിവരമെന്നും ഇവര്‍ വ്യക്തമാക്കുന്നു. ഇതിന് മുന്‍പും വിഷയം ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും അധികൃതരുടെ ഭാഗത്തു നിന്നും നടപടിയൊന്നും ഉണ്ടായില്ല. പ്രിന്‍സിപ്പല്‍ സ്ഥലത്തില്ലാത്തതിനാല്‍ നാളെ ചര്‍ച്ച ചെയ്യാമെന്ന ഉറപ്പില്‍ നിലവില്‍ വിദ്യാര്‍ഥിനികള്‍ പ്രതിഷേധം അവസാനിപ്പിച്ചു.

Read More

ഗാലറികളില്‍ ആവേശത്തിന്‍റെ തിരയിളക്കം ഉയര്‍ത്തിയ ഓട്ടോ ചന്ദ്രന്‍ ഇനി ഓര്‍മ; വിടവാങ്ങിയത് ഫുട്‌ബോള്‍ ആവേശത്തിന്‍റെ ഐക്കണ്‍

സ്വന്തം ലേഖകന്‍ കോഴിക്കോട്: ഖത്തർ ലോകകപ്പിനു ദിവസങ്ങൾമാത്രം അവശേഷിക്കെ ആവേശം വിതറാന്‍ ഓട്ടോ ചന്ദ്രനില്ല. ഇഷ്ടതാരങ്ങളുടെ കളി കാണാന്‍ കഴിയാതെ കളിയില്ലാത്ത ലോകത്തേക്കു എന്‍.പി. ചന്ദ്രന്‍ മടങ്ങി. കോഴിക്കോട്ടെ ഫുട്‌ബോള്‍ ഗാലറികളില്‍ ആവശത്തിന്‍റെ തിരയിളക്കം തീര്‍ത്ത കളി ആസ്വാദകനായിരുന്നു ചന്ദ്രന്‍‌. കൊമ്പന്‍മീശയുമായി ഗാലറിയിലിരുന്ന് കളിക്കാരെയും സംഘാടകരെയും വിമര്‍ശിക്കുകയും അഭിനന്ദിക്കേണ്ട ഘട്ടത്തില്‍ അഭിനന്ദിക്കുകയും ചെയ്ത് കാണികളുടെ ഹൃദയത്തില്‍ ഇടം നേടിയ ഫുട്‌ബോള്‍ കമ്പക്കാരനായിരുന്നു ഓട്ടോ ചന്ദ്രന്‍‌.  സ്‌റ്റേഡിയം ഗ്രൗണ്ടില്‍ അരങ്ങേറുന്ന ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പുകളിലെല്ലാം ആവേശത്തിന്‍റെ പ്രതീകമായി നിറഞ്ഞുനിന്നിരുന്നത് ഇദ്ദേഹമായിരുന്നു. കോഴിക്കോട് നഗരത്തില്‍ ഓട്ടോറിക്ഷ ഓടിച്ച് കിട്ടുന്ന പണം ഉപയോഗിച്ച് ടിക്കറ്റെടുത്താണ് എല്ലാ മത്സരങ്ങള്‍ക്കും അദ്ദേഹം എത്തിയിരുന്നതെന്ന പ്രത്യേകതയുമുണ്ട്.  സ്‌റ്റേഡിയം ഗ്രൗണ്ടില്‍ പണ്ടു കാലത്ത് താത്കാലിക മുള ഗാലറി കെട്ടിയാണു നാഗ്ജി അടക്കമുള്ള ഫുട്‌ബോള്‍ മത്സരങ്ങള്‍ അരങ്ങേറിയിരുന്നത്. പിന്നീടാണു സ്ഥിരം ഗാലറി ഉയര്‍ന്നത്. അന്നെല്ലാം ഗാലറിയിലെ സ്ഥിരം സാന്നിധ്യമായിരുന്നു ചന്ദ്രന്‍‌. …

Read More

ആരെടാ അത് ! കണ്ണു തുറന്നു നോക്കിയപ്പോള്‍ കണ്ടത് വമ്പന്‍ കാണ്ടാമൃഗത്തെ; വീഡിയോ വൈറല്‍…

ഉറക്കത്തില്‍ സ്വപ്‌നം കണ്ട് പലരും ഞെട്ടിയെഴുന്നേല്‍ക്കാറുണ്ട്. എന്നാല്‍ ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റ് കണ്ണു തുറക്കുമ്പോള്‍ ഒരു ഭീകര കാഴ്ച കണ്ടാലോ ? അതും തൊട്ടടുത്ത്. വഴിയരികില്‍ കിടന്നുറങ്ങിയ ഒരു നായയ്ക്കാണ് ഇത്തരമൊരു അവസ്ഥ വന്നു ഭവിച്ചത്.വഴിയോരത്ത് സ്വസ്ഥമായി ഉറങ്ങുമ്പോഴായിരുന്നു അപ്രതീക്ഷിതമായി ആ വഴിയിലൂടെ ഒരു കാണ്ടാമൃഗമെത്തിയത്. കാലില്‍ എന്തോ ഒന്ന് മണത്തു നോക്കുന്നത് പോലെ തോന്നി കണ്ണുതുറന്നു നോക്കിയപ്പോഴോണ് മുന്നില്‍ നില്‍ക്കുന്ന കൂറ്റന്‍ കാണ്ടാമൃഗത്തെ കണ്ടത്. ചിതറി ഓടുകയല്ലാതെ പാവം നായയുടെ മുന്നില്‍ മറ്റൊരു മാര്‍ഗവുമുണ്ടായിരുന്നില്ല. ഭയന്ന് വിറച്ച് ഉറക്കെക്കുരച്ചുകൊണ്ടായിരുന്നു നായയുടെ ഓട്ടം. അതേ സമയം തന്നെ റോഡിന്റെ കുറച്ചപ്പുറത്ത് കിടക്കുന്ന മറ്റൊരു നായ അപകടം മണത്ത് എഴുന്നേറ്റ് ഓടുന്നതും ദൃശ്യത്തില്‍ കാണാം. ഈ സംഭവത്തിന്റെ ദൃശ്യമാണ് ഇപ്പോള്‍ സമൂഹനമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ലക്ഷക്കണക്കിനാളുകള്‍ ഇപ്പോള്‍ത്തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയും ഈ…

Read More

ആ വീഡിയോയില്‍ ഞാന്‍ കുടിച്ചിരുന്നു ! മദ്യപിക്കും മുമ്പ് അച്ഛനോട് അനുവാദം വാങ്ങിയെന്ന് പ്രിയ വാര്യര്‍…

ഒറ്റ കണ്ണിറുക്കലിലൂടെ മലയാളികളുടെ എന്നല്ല ലോകത്തിന്റെ തന്നെ ശ്രദ്ധയാകര്‍ഷിച്ച താരമാണ് പ്രിയ വാര്യര്‍. സോഷ്യല്‍മീഡിയയിലും പ്രിയയ്ക്ക് ആരാധകര്‍ ഏറെയാണ്. പ്രിയയുടെ ഹോട്ട് ഫോട്ടോഷൂട്ടുകളെല്ലാം ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. ആദ്യ ചിത്രമായ അഡാറ് ലവിലെ കണ്ണിറുക്കലിനു ശേഷം പ്രിയ വാര്യര്‍ തെന്നിന്ത്യന്‍ ബോളിവുഡ് സിനിമാ ലോകത്തിലേക്ക് ചേക്കേറുകയായിരുന്നു. ഇതിനോടകം തന്നെ തെലുങ്ക്, കന്നട, ഹിന്ദി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് പ്രിയ വാര്യര്‍. പ്രിയ വാര്യരുടെ പുതിയ ചിത്രമാണ് ഫോര്‍ ഇയേഴ്സ്. സര്‍ജാനോ ഖാലിദാണ് നായകന്‍. മലയാളത്തില്‍ നിന്ന് എത്തുന്ന ക്യാമ്പസ പ്രണയ ചിത്രത്തിന്റെ ട്രെയിലര്‍ വലിയ രീതിയില്‍ സ്വീകാര്യത നേടിയിരുന്നു. ജയസൂര്യയുടെ സണ്ണി എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ ഒരുക്കിയ സിനിമയാണ് ഫോര്‍ ഇയേഴ്സ്. മധു നീലകണ്ഠന്‍ ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന് ശങ്കര്‍ ശര്‍മയാണ് സംഗീതമൊരുക്കിയത്. ഡ്രീംസ് ആന്‍ഡ് ബിയോണ്ട് ബാനറില്‍ രഞ്ജിത് ശങ്കറും ജയസൂര്യയും ചേര്‍ന്നാണ് ചിത്രം…

Read More

വളര്‍ത്തുനായയുടെ കടിയേറ്റ സ്ത്രീയ്ക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ ഫോറത്തിന്റെ ഉത്തരവ്…

വളര്‍ത്തുനായയുടെ കടിയേറ്റ സ്ത്രീക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മുന്‍സിപ്പാലിറ്റിയോട് ഉത്തരവിട്ട് ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം. ഹരിയാനയിലെ ഗുരുഗ്രാമിലെ മുന്‍സിപ്പല്‍ കോര്‍പ്പറേഷനോടാണ് നഷ്ടപരിഹാരം നല്‍കാന്‍ ആവശ്യപ്പെട്ടത്. മുന്‍സിപ്പാലിറ്റിക്ക് ഈ തുക വളര്‍ത്തുനായയുടെ ഉടമയില്‍ നിന്ന് ഈടാക്കാമെന്നും ഫോറം വ്യക്തമാക്കി. ഓഗസ്റ്റ്് പതിനൊന്നിന് ജോലിക്ക് പോകുന്നതിനിടെയാണ് സ്ത്രീയെ വളര്‍ത്തുനായ ആക്രമിച്ചത്. നായയുടെ ആക്രമണത്തില്‍ തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ഗുരുഗ്രാമിലെ സിവില്‍ ആശുപത്രിയില്‍ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ആദ്യം പിറ്റ്ബുള്‍ വിഭാഗത്തില്‍പ്പെട്ട നായ കടിച്ചെന്നായിരുന്നു എഫ്ഐആറില്‍ രേഖപ്പെടുത്തിയത്. പിന്നീട് ഡോഗോ അര്‍ജന്റിനോ വിഭാഗത്തില്‍പ്പെട്ടതാണെന്ന് ഉടമ അറിയിക്കുകയായിരുന്നു. നായയെ കസ്റ്റഡിയിലെടുക്കാനും ഉടമയോട് വളര്‍ത്തുനായ ലൈസന്‍സ് ഉടന്‍ എടുക്കാനും ഫോറം ആവശ്യപ്പെട്ടു. കൂടാതെ മൂന്ന് മാസത്തിനകം വളര്‍ത്തുമൃഗങ്ങളെ പരിപാലിക്കുന്നതിനായി നയം കൊണ്ടുവരണമെന്നും ഫോറം മുന്‍സിപ്പാലിറ്റിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.

Read More

‘യാത്രക്കാരുടെ രക്ഷ  മാത്രമായിരുന്നു ലക്ഷ്യം’ കാട്ടാനയെ പേടിച്ച് ബസ് എട്ടു കിലോമീറ്റർ പിന്നോട്ടോടിച്ചു; ടെൻഷൻ നിറഞ്ഞ മണിക്കൂറുകളെക്കു റിച്ച് അംബുജാക്ഷൻ പറയുന്നതിങ്ങനെ…

സ്വന്തം ലേഖകൻതൃശൂർ: മനസിൽ മുപ്പതിലധികം യാത്രക്കാരുടെ മുഖം മാത്രമായിരുന്നു, അവരെ എങ്ങിനെയെങ്കിലും സുരക്ഷിതമായി എത്തിക്കുകയെന്നതു മാത്രമായിരുന്നു ലക്ഷ്യം… ഷോളയാർ ആനമല റോഡിൽ ഒറ്റയാന്‍റെ മുന്നിൽ പെട്ട ചീനിക്കാസ് എന്ന സ്വകാര്യ ബസ് എട്ടു കിലോമീറ്ററോളം പിന്നോട്ടോടിച്ച് യാത്രക്കാരെ ആനയുടെ ആക്രമണത്തിൽനിന്നു രക്ഷിച്ച ബസ് ഡ്രൈവർ അംബുജാക്ഷന് റിവേഴ്സ് യാത്ര റീവൈൻഡ് ചെയ്തോർക്കുന്പോൾ കണ്ണിലും വാക്കിലും നടുക്കം വിട്ടൊഴിയുന്നില്ല. ഇന്നലെ രാവിലെ ഒൻപതിന് ചാലക്കുടി-വാൽപ്പാറ റൂട്ടിൽ അന്പലപ്പാറ മുതൽ ആനക്കയം വരെയാണ് ബസ് പിന്നോട്ടോടിച്ചത്. അംബുജാ ക്ഷന്‍റെ വാക്കുകൾ: മുപ്പതിലധികം യാത്രക്കാർ ബസിലുണ്ടായിരുന്നു. ആനയെ കണ്ടതോടെ യാത്രക്കാർ പേടിച്ചു. അവരെ ശാന്തരാക്കിയിരുത്തി. മുന്നോട്ടെടുത്താൽ അപകടമുറപ്പാണെന്ന് മനസിലായതോടെ രണ്ടും കൽപ്പിച്ച് ബസ് പിന്നിലേക്കെടുത്തു. മുപ്പതു വർഷത്തോളമായി സ്ഥിരം പോകുന്ന റൂട്ടായതിനാൽ വഴി നല്ല പരിചയമായിരുന്നു. വളവും തിരിവും ഏറെയുള്ള, വശങ്ങളിൽ ആഴത്തിലുള്ള ഗർത്തങ്ങളുള്ള റൂട്ടാണ്. പോരാത്തതിന് വഴിയിൽ മറ്റു ടൂറിസ്റ്റ്…

Read More