25 കോടി വില വരുന്ന കിംഗ് ഫിഷര്‍ ബിയര്‍ പിടിച്ചെടുത്തു ! നശിപ്പിക്കാന്‍ നിര്‍ദ്ദേശിച്ച് എക്‌സൈസ് വകുപ്പ്

കര്‍ണാടകയില്‍ 25 കോടി രൂപ വില വരുന്ന കിങ്ഫിഷര്‍ ബിയര്‍ എക്സൈസ് വകുപ്പ് പിടിച്ചെടുത്തു. കെമിക്കല്‍ ടെസ്റ്റില്‍ പ്രശ്നമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ബിയര്‍ പിടിച്ചെടുത്തത്. പിടിച്ചെടുത്ത ബിയറുകള്‍ നശിപ്പിച്ചു കളയാന്‍ എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മൈസൂരു ജില്ലയിലെ നനഞ്ചന്‍ഗുഡിയിലെ യുണൈറ്റഡ് ബ്രൂവറീസില്‍ നിര്‍മ്മിച്ച കിങ് ഫിഷര്‍ ബിയറിന്റെ സ്ട്രോങ്, അള്‍ട്രാ ബ്രാന്‍ഡുകളുടെ 7സി, 7ഇ ബാച്ചുകളിലെ ബിയറുകളാണ് നശിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. പരിശോധനയില്‍, ബിയര്‍ മനുഷ്യ ഉപയോഗത്തിന് യോജിച്ചതല്ലെന്ന് ഇന്‍ ഹൗസ് കെമിസ്റ്റ് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ബിയര്‍ പിടിച്ചെടുത്ത് നശിപ്പിക്കാന്‍ എക്സൈസ് വകുപ്പ് ഉത്തരവിട്ടത്. അതേസമയം, വിഷയത്തില്‍ യുണൈറ്റഡ് ബ്രൂവറീസ് പ്രതികരണം നടത്തിയിട്ടില്ല.

Read More

നാലുപേര്‍ ചേര്‍ന്ന് വാങ്ങിയത് ഏഴു ബിയര്‍ ! അളവില്‍ കൂടുതല്‍ മദ്യം വാങ്ങിയെന്ന് പറഞ്ഞ് വിനോദസഞ്ചാരികള്‍ക്കെതിരേ കേസെടുത്ത് എക്‌സൈസ്

ബെവ്കോ ഔട്ട്‌ലെറ്റില്‍ നിന്ന് അളവില്‍ കൂടുതല്‍ ബിയര്‍ വാങ്ങിയെന്ന ആരോപണം ഉന്നയിച്ച് കര്‍ണാടകയില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്കെതിരേ കേസെടുത്ത് എക്‌സൈസ്. തേക്കടി, പരുന്തുംപാറ സന്ദര്‍ശനത്തിന് ശേഷം ആലപ്പുഴയിലേക്ക് പോകുകയായിരുന്ന വിനോദ സഞ്ചാരികളുടെ സംഘത്തെയാണ് എക്‌സൈസ് കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തത്. ട്രാവലറില്‍ കേരളത്തിലെത്തിയ 16 അംഗ സംഘം പീരുമേട് ബെവ്കോ ഔട്‌ലെറ്റില്‍ നിന്ന് ഏഴ് ബിയര്‍ വാങ്ങി വണ്ടിയില്‍ കയറുന്നതിനിടെ എക്‌സൈസ് സംഘം ഇവരെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് വിനോദസഞ്ചാരികളില്‍ മൂന്ന് പേരെ എക്‌സൈസ് വാഹനത്തില്‍ കയറ്റി കൊണ്ടുപോയി.മറ്റുള്ളവരോട് പിന്നാലെ ഓഫിസിലേക്ക് വരാനും നിര്‍ദേശിച്ചു. 1500 മുതല്‍ 5000 രൂപ വരെ പിഴ ഈടാക്കാവുന്ന വകുപ്പ് ചുമത്തിയാണ് ഇവര്‍ക്കെതിരേ കേസ് എടുത്തിരിക്കുന്നത്. പല സംസ്ഥാനങ്ങളില്‍ കൂടി യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഇത്തരത്തിലുള്ള ദുരനുഭവം ആദ്യമായാണെന്ന് സംഘാംഗങ്ങള്‍ പറയുന്നു. ഒരാള്‍ അളവില്‍ കൂടുതല്‍ മദ്യം കൈവശം വച്ചു എന്ന പേരിലാണ് കേസ് ചുമത്തിയത്.…

Read More

ലോകത്തിലെ ഏറ്റവും വിലയേറിയ ബിയര്‍ ! ഇതൊരു അമൂല്യവസ്തുവാകാനുള്ള കാരണം ഇങ്ങനെ…

ലോകത്തെ ഏറ്റവും വില കൂടിയ മദ്യങ്ങളുടെ പുറത്തു വന്നിട്ടുള്ള കണക്കുകള്‍ പലപ്പോഴും വിസ്മയം സൃഷ്ടിക്കാറുണ്ട്. വളരെ അമൂല്യവും പഴക്കമേറിയതുമായ ഷാമ്പെയ്‌നും വിസ്‌കിയും ബ്രാണ്ടിയും ഷാമ്പെയ്‌നുമെല്ലാം പഴക്കത്തിലും വിലയിലും വാര്‍ത്തകളില്‍ പല തവണ ഇടം നേടിയിട്ടുമുണ്ട്. എന്നാല്‍ വിലയിലും പഴക്കത്തിലും ഇവയോടൊക്കെ കിടപിടിക്കുന്ന, അല്ലെങ്കില്‍ ഇവയെ കടത്തിവെട്ടുന്ന ഒരു ബിയറിന്റെ കഥയാണ് ഇവിടെ പറയാന്‍ പോകുന്നത്. കോടികള്‍ കൊടുക്കണം ഈ ബിയര്‍ വാങ്ങിക്കാന്‍. ചുമ്മാ തള്ളുന്നതല്ല, സംഭവം സത്യമാണ് ‘Allsopp’s Arctic Ale’ എന്ന ബിയറിന് നാല് കോടി രൂപയാണ് വില. എന്നാല്‍ ഇതിന് ഇത്രയധികം വിലവരാന്‍ വ്യക്തമായ കാരണവുമുണ്ട്. 140 വര്‍ഷം പഴക്കമുള്ള ഈ ബിയറിന് ഒരുപാട് ഗുണങ്ങളുണ്ട്. ഒരു പുരാവസ്തു ആയിട്ടാണ് ഇതിനെ കണക്കാക്കുന്നത്. 2007-ല്‍ ഒരാള്‍ ഒരു ഒക്ലഹോമ ബിയര്‍ നാല് കോടിയോളം രൂപ നല്‍കി, ഇബേയിലൂടെയാണ് ‘Allsopp’s Arctic Ale -ന്റെ ഒരു…

Read More

കേരളത്തിലും നിര്‍ഭയ മോഡല്‍ പീഡനം ! യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചു; രഹസ്യഭാഗത്ത് ബിയര്‍കുപ്പി ഉപയോഗിച്ച് പരിക്കേല്‍പ്പിച്ചു; രണ്ടു പേര്‍ അറസ്റ്റില്‍…

കേരളത്തിലും നിര്‍ഭയ മോഡല്‍ പീഡനം. കുന്നംകുളത്ത് രണ്ടു മക്കളുടെ അമ്മയായ യുവതിയ്ക്ക് നേരിടേണ്ടി വന്നത് അതിക്രൂര പീഡനം. സംഭവത്തില്‍ ഭര്‍ത്താവിനെയും ബന്ധുവിനെയും കുന്നംകുളം പോലീസ് അറസ്റ്റു ചെയ്തു. പഴുന്നാന ചെമ്മന്തിട്ട സ്വദേശിയെയും ഇയാളുടെ ബന്ധുവിനെയുമാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ചെന്നൈയില്‍ വച്ചാണ് പ്രതികള്‍ യുവതിയെ അതിക്രൂരമായി പീഡിപ്പിക്കുകയും സ്വകാര്യ ഭാഗങ്ങളില്‍ ബിയര്‍ ബോട്ടില്‍ കയറ്റുകയും ചെയ്തത്. പീഡനത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ക്രൂരമായ പീഡനത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവതി ചെന്നൈയില്‍നിന്ന് നാട്ടിലെത്തിയശേഷം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതിനെ തുടര്‍ന്നാണ് സംഭവം പുറംലോകമറിഞ്ഞത്. സംഭവത്തില്‍ പ്രതികള്‍ക്കെതിരേ ബലാത്സംഗത്തിനും ഐ.ടി. ആക്ട് പ്രകാരവുമാണ് കുന്നംകുളം പോലീസ് കേസെടുത്തിട്ടുള്ളത്. പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളായ ഇരുവരും അറസ്റ്റിലായത്. സംശയ രോഗമാണ് യുവതിയോട് ഇത്തരത്തിലൊരു…

Read More

ബൈക്കുകാരന്റെ ‘ബ്രേക്കില്‍’ ബിയര്‍ ലോറി മറിഞ്ഞു ! തൃശ്ശൂരില്‍ നടന്ന അപകടം ഇങ്ങനെ…

തൃശ്ശൂര്‍ കൊരട്ടിയില്‍ ബിയര്‍ ലോറി മറിഞ്ഞു. മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിനു സമീപമാണ് അപകടം. പാലക്കാട് നിന്ന് ബിയര്‍ കയറ്റി കൊല്ലത്തേക്കു പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. മുമ്പിലുണ്ടായിരുന്ന മോട്ടോര്‍ സൈക്കിള്‍ പെട്ടെന്നും ബ്രേക്കിട്ടതിനെത്തുടര്‍ന്ന് വെട്ടിച്ചു മാറ്റുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വാഹനത്തിലെ ബിയര്‍ കെയ്‌സുകള്‍ മറ്റൊരു വാഹനത്തിലേക്ക് മാറ്റാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

Read More

വിവേകിന്റെ ജൂനിയറായിട്ട് പഠിച്ചതാ ഒന്നു കാണാന്‍ പറ്റുമോ ! ക്ഷേത്രപൂജാരിയെ ബിയര്‍ നല്‍കി മയക്കി ശരീരത്തിലെ സ്വര്‍ണവും മൊബൈലും കൊണ്ട് യുവതി മുങ്ങി…

ക്ഷേത്ര പൂജാരിയെ ബിയര്‍ നല്‍കി മയക്കി സ്വര്‍ണാഭരണങ്ങളും ഫോണുമായി യുവതി കടന്നു കളഞ്ഞു. എറണാകുളം കുണ്ടന്നൂര്‍ ദേവീക്ഷേത്രത്തിലെ പൂജാരി ചേര്‍ത്തല തുറവൂര്‍ സ്വദേശി വിവേക്(26) ആണ് തട്ടിപ്പിനിരയായത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കന്യാകുമാരി സ്വദേശിയായ യുവതിയാണു തട്ടിപ്പ് നടത്തിയതെന്ന് കരുതുന്നു.വിവേകിന്റെ ജൂനിയറായി സ്‌കൂളില്‍ പഠിച്ചതാണെന്നും കാണാന്‍ താല്‍പര്യമുണ്ടെന്നും പറഞ്ഞാണു യുവതി ചാറ്റിംഗ് തുടങ്ങിയത്. തുടര്‍ന്ന് അമ്മ ചെങ്ങന്നൂര്‍ ആശുപത്രിയില്‍ രോഗക്കിടക്കയിലാണെന്നും ചെങ്ങന്നൂരില്‍ എത്തി കാണണമെന്നും യുവതി ആവശ്യപ്പെട്ടു. തുടര്‍ന്ന് 18ന് ഉച്ചയോടെ വിവേക് ആശുപത്രിയില്‍ എത്തി. യുവതി നേരത്തെ ജില്ലാ ആശുപത്രിക്കു സമീപമുള്ള ലോഡ്ജില്‍ ആണ്‍ സുഹൃത്തിനൊപ്പം മുറിയെടുത്തിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വിവേക് യുവതിയുടെ ക്ഷണം സ്വീകരിച്ച് മുറിയിലെത്തിയത്. ഈ സമയം സുഹൃത്ത് പുറത്ത് പോയിരിക്കുകയായിരുന്നു. സൗഹൃദ സംഭാഷണങ്ങള്‍ക്ക് ശേഷം യുവതി കുടിക്കാനായി തണുത്ത ബിയര്‍ നല്‍കി. ബിയര്‍ കുടിക്കും മുമ്പ് യുവാവ് ശുചിമുറിയില്‍ പോയിരുന്നു. തിരികെ…

Read More

ഇങ്ങനെ കിടന്നുറങ്ങാതെ വല്ല പണിയ്ക്കും പോടേ… കാലില്‍ ആരോ തലോടിയതറിഞ്ഞ് ഉറക്കമുണര്‍ന്നപ്പോള്‍ കണ്ടത് കൂറ്റന്‍ കരടിയെ;വീഡിയോ കാണാം…

നീന്തല്‍കുളത്തിനരികെ പകലുറക്കലായിരിക്കുമ്പോഴാണ് മസാച്ചുസെറ്റ് സ്വദേശി മാത്യൂ ബെറ്റെയുടെ കാലില്‍ ആരോ തഴുകിയത്. ആ മൃദുവായ തലോടലേറ്റ് ഉറക്കമെഴുന്നേറ്റ മാത്യു കണ്‍മുമ്പില്‍ കണ്ടത് ഒരു കൂറ്റന്‍ കരടിയെയായിരുന്നു. മാറ്റിന്റെ വീടിന്റെ തുറന്നിട്ടട്ട ഗേറ്റിലൂടെ അകത്തു കടന്നതാണ് കക്ഷി. ഇയാളുടെ വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ഗേറ്റിനുള്ളിലൂടെ അകത്ത് കടന്ന കരടി ആദ്യം നീന്തല്‍കുളത്തിനരികിലെത്തി അതില്‍ നിന്ന് വെള്ളം കുടിക്കുന്നുണ്ട്. പിന്നീടാണ് ഉറങ്ങുന്ന മാറ്റിനെ കരടി കണ്ടത്. അടുത്തെത്തി കാലിലേക്ക് മുഖമുരസി. പിന്നീട് മുന്‍കാലുകളുയര്‍ത്തി മാറ്റിന്റെ കാലില്‍ തൊട്ടു. ഇതോടെ മാറ്റ് ഇണര്‍ന്നു. കരടിയെ കണ്ട മാറ്റ് ഞെട്ടി. ഇതുകണ്ട കരടി നിമിഷ നേരം കൊണ്ട് ഓടിമറഞ്ഞു. മാറ്റ് ഫോണെടുത്ത് ചിത്രം പകര്‍ത്താന്‍ ശ്രമിക്കുന്നതും വിഡിയോയില്‍ വ്യക്തമാണ്. മാറ്റിന്റെ ഭാര്യയാണ് ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. എന്തായാലും വീഡിയോ കണ്ട് എല്ലാവരും അദ്ഭുതപ്പെട്ടിരിക്കുകയാണ്. ജീവന്‍ തിരിച്ചു കിട്ടിയത്…

Read More

ഒരു അപൂര്‍വ പ്രണയകഥ ! ഗോവയിലെ ബിയര്‍ പാര്‍ലര്‍ ജോലിക്കാരനെ റഷ്യന്‍ പാര്‍ലമെന്റില്‍ ഇക്കണോമിക് ഓഫീസറായ റഷ്യന്‍ സുന്ദരി പ്രേമിച്ച കഥയിങ്ങനെ…

പറയാന്‍ പോകുന്നത് ഒരു അപൂര്‍വ പ്രണയകഥയെക്കുറിച്ചാണ്. കഥാനായിക ഇരുപത്തിയഞ്ചുകാരി റഷ്യന്‍ സുന്ദരി അനസ്തറ്റ.റഷ്യന്‍ പാര്‍ലമെന്റിലെ ഇക്കണോമിക് ഓഫീസറാണ് കക്ഷി. കഥാനായകനാവട്ടെ ഒരു ഇന്ത്യക്കാരനാണ്. ഗോവയിലെ ഒരു ബിയര്‍ പാര്‍ലറിലെ ജോലിക്കാരനായ നരേന്ദ്രനാണ് അനസ്തറ്റയുടെ ഹൃദയം കീഴടക്കിയ ആ ഭാഗ്യവാന്‍. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ഒരു ചെറു ഗ്രാമത്തിലെ കൂലിപ്പണിക്കാരായ കാശിറാം ലോധിയുടെ മൂന്നു മക്കളില്‍ മൂത്തവനായിരുന്നു നരേന്ദ്ര. നരേന്ദ്രയുടെ അച്ഛനുമമ്മയും വയലില്‍ കൂലിപ്പണിക്ക് പോകുന്നവരാണ്. സ്വന്തമായി വസ്തു പേരിനു മാത്രം. അതിലൊരു ചെറിയ വീട്. വീട്ടിലെ ദാരിദ്യം മാറ്റാന്‍ വേണ്ടിയാണ് നരേന്ദ്ര ഒരു സുഹൃത്തു വഴി ഗോവയിലെത്തി ഒരു ബാറില്‍ ഹെല്‍പ്പര്‍ ആയി ജോലി ചെയ്തത്. വെറും പത്താം ക്ലാസുകാരനായ നരേന്ദ്രയ്ക്ക് ആറു മാസം കഴിഞ്ഞപ്പോള്‍ ഗോവയില്‍ ബിയര്‍ പാര്‍ലറിലെ ബാര്‍മാന്‍ ( വെയിറ്റര്‍ ) ആയി സ്ഥാനക്കയറ്റം ലഭിച്ചു. വര്‍ഷത്തില്‍ ഒന്നു രണ്ട് തവണ അവധി…

Read More