പത്തരമാറ്റിന്‍റെ പരിശുദ്ധിയോടെ തൈരിൽ തെളിഞ്ഞ ജീവിതം; കോവിഡിന്‍റെ പ്രതിസന്ധികളെ മറികടക്കാൻ തുടങ്ങിയ പരിശ്രമത്തിന്‍റെ വിജയഗാഥയുമായി മാത്യൂസ് – ജെയ്നമ്മ ദമ്പതികൾ

ഹരിദാസ് അന്പലപ്പുഴ പുതിയ ആശയങ്ങൾക്കൊണ്ടും അധ്വാനങ്ങൾക്കൊണ്ടും കരുപ്പിടിപ്പിച്ച കൊച്ചുകൊച്ചു സംരംഭങ്ങളിലൂടെ നാട്ടിൽ പ്രകാശം പരത്തിയവർ നമുക്കു ചുറ്റുമുണ്ട്. കോവിഡിന്‍റെ പ്രതിസന്ധികളെ മറികടക്കാൻ തുടങ്ങിയ പരിശ്രമങ്ങൾ ജീവിതത്തെ മാറ്റിമറിച്ച സംരംഭങ്ങളായി വളർന്നതിന്‍റെ ചരിത്രവുമുണ്ട്.  കോവിഡിൽ നാടാകെ കടുത്ത സാന്പത്തിക പ്രതിസന്ധിയിലും വിഷമങ്ങളിലും ക്ലേശിച്ചപ്പോൾ തങ്ങളുടെ കൊച്ചു സംരംഭം ജീവിതമാർഗം തെളിച്ചു തന്നതിന്‍റെ കഥ പറയുകയാണ് പുന്നപ്ര തെക്ക് പഞ്ചായത്ത് രണ്ടാം വാർഡ് പുത്തൻ പുരയ്ക്കൽ മാത്യൂസ് – ജെയ്നമ്മ ദമ്പതികൾ. നാടൻ തൈരാണ് ഇവരുടെ ജീവിതത്തിൽ മുന്നോട്ടുള്ള പ്രയാണത്തിന് കുറെക്കാലമായി ഉറകൂട്ടുന്നത്.തൈര് വീട്ടിൽത്തന്നെ തയാറാക്കി ചെറിയ പായ്ക്കറ്റുകളിലാക്കി കടകളിൽ വിതരണം ചെയ്തുവരികയാണ് ഈ ദന്പതികൾ. ഗ്രാമാന്തരങ്ങളിലെ അന്പതോളം കടകളിൽ നാടൻ തൈര് എന്ന പേരിൽ ഇവരുടെ തൈര് വില്പനയ്ക്ക് എത്തുന്നു. 10 രൂപയാണ് പായ്ക്കറ്റ് വില. തുടക്കം ഇങ്ങനെഈ കുടിൽ സംരംഭം തുടങ്ങിയിട്ട് ഏകദേശം എട്ടു വർഷം പിന്നിടുന്നു.…

Read More

ആദ്യമായി മകന്‍ ദേഹത്ത് മൂത്രമൊഴിച്ചു..! വളരെ കാലമായുള്ള സ്വപ്നം സഫലമായെന്ന് വിഘ്‌നേഷ് ശിവന്‍

തെന്നിന്ത്യന്‍ താരദമ്പതികളായ നയന്‍താരയും വിഘ്നേഷ് ശിവനും മാതാപിതാക്കളായതു മുതല്‍ വലിയ വിവാദമാണ് ഉടലെടുത്തത്. വിവാഹം കഴിഞ്ഞ് നാലാം മാസം ദമ്പതിമാര്‍ മാതാപിതാക്കള്‍ ആയത് പലര്‍ക്കും ഇഷ്ടമായിരുന്നില്ല. തുടര്‍ന്ന് വിഷയവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചതും താരദമ്പതികള്‍ മറുപടി നല്‍കിയതുമെല്ലാം വലിയ വാര്‍ത്തയായിരുന്നു.  ഇപ്പോള്‍ ഇതാ മക്കളില്‍ ഒരാള്‍ തന്റെ ദേഹത്ത് മൂത്രമൊഴിച്ച സന്തോഷം പങ്കുവെച്ചിരിക്കുകയാണ് വിഘ്നേഷ് ശിവന്‍. ‘വളരെ കാലമായുള്ള സ്വപ്നം സഫലമായി… മകന്റെ സ്നേഹം എന്റെ ദേഹത്ത്’ എന്ന ക്യാപ്ഷനോടു കൂടി ടീഷര്‍ട്ടില്‍ മകന്‍ മൂത്രമൊഴിച്ച ചിത്രവും വിഘ്‌നേഷ് പങ്കുവെച്ചിട്ടുണ്ട്.  ഇക്കഴിഞ്ഞ ഒക്ടോബര്‍ 9നാണ് സംവിധായകന്‍ വിഘ്നേഷ് ശിവനും താരസുന്ദരി നയന്‍ താരയും ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായ വിവരം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. വാടക ഗര്‍ഭധാരണത്തിലൂടെയാണ് ഇവര്‍ ഇരട്ടക്കുട്ടികളെ സ്വീകരിച്ചത്. വിഘ്നേഷ് ശിവന്‍ തന്റെ ഇന്‍സ്റ്റഗ്രം പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.  താരദമ്പതികള്‍ക്ക് പിറന്നത് രണ്ട് ആണ്‍കുഞ്ഞുങ്ങളാണ്. വിവാഹം…

Read More

പാക് ക്രിക്കറ്റ് താരത്തിന്റെ മകള്‍ക്ക് ബംഗളൂരുവില്‍ ശസ്ത്രക്രിയ ! രണ്ടു വയസുകാരിയുടെ ശസ്ത്രക്രിയ വിജയം…

പാകിസ്ഥാനില്‍ നിന്നുള്ള രണ്ടു വയസുകാരിക്ക് ഇന്ത്യയില്‍ ബംഗളൂരുവില്‍ നടത്തിയ മജ്ജ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വിജയം. പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ സിക്കന്ദര്‍ ഭക്തിന്റെ മകള്‍ അമൈറ സിക്കന്ദര്‍ ഖാനിന് നടത്തിയ മജ്ജ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയാണ് വിജയം കണ്ടത്. ബംഗളൂരുവിലെ നാരായണ ഹെല്‍ത്തിലായിരുന്നു ശസ്ത്രക്രിയ നടത്തിയത്. കറാച്ചി സ്വദേശിയാണ് സിക്കന്ദര്‍ ഭക്ത്. ശരീരത്തില്‍ പഞ്ചസാര കണങ്ങളെ വിഘടിപ്പിക്കാന്‍ ശേഷിയുള്ള എന്‍സൈമുകളുടെ കുറവ് മൂലമുണ്ടാകുന്ന അപൂര്‍വ്വ രോഗമായ മ്യൂക്കോപോളിസാക്കറിഡോസിസ് ആണ് കുട്ടിയെ ബാധിച്ചിരുന്നത്. കണ്ണ്, തലച്ചോറ് തുടങ്ങി ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കാന്‍ സാധ്യതയുള്ള ഈ ഗുരുതര രോഗത്തില്‍ നിന്നാണ് കുട്ടിയെ രക്ഷിച്ചതെന്ന് ആശുപത്രി ചെയര്‍മാന്‍ ദേവി ഷെട്ടി അറിയിച്ചു. അച്ഛന്റെ മജ്ജയാണ് അമൈറ സിക്കന്ദര്‍ ഖാനിന്റെ ശരീരത്തില്‍ വച്ചുപിടിപ്പിച്ചത്. ശരീരത്തില്‍ പഞ്ചസാര കണങ്ങളെ വിഘടിപ്പിക്കാന്‍ ശേഷിയുള്ള എന്‍സൈമുകളുടെ കുറവ് മൂലം ശരീരത്തില്‍ വലിയ മാറ്റങ്ങളാണ്…

Read More

ഗര്‍ഭിണിയായത് ലോക്ക്ഡൗണ്‍ കാലത്ത് ! മകള്‍ക്ക് തികച്ചും അനുയോജ്യമായ പേരുതന്നെ ഇട്ട് അമ്മ…

കോവിഡ് കാലത്ത് ജനിച്ച കുട്ടികളില്‍ പലരും മുമ്പില്ലാത്ത വിചിത്രമായ പേരുകള്‍ക്കുടമകളാണ്. കോവിഡ് എന്നും കൊറോണയെന്നുമൊക്കെ പേരുള്ള നിരവധി കുട്ടികള്‍ ഈ ലോകത്ത് വളരുന്നുണ്ട്. അങ്ങനെ ഒരു പേരാണ് ഈ അമ്മ തന്റെ മകള്‍ക്കും നല്‍കിയിരിക്കുന്നത്, മകളുടെ പേര് ലോക്കി. ലോക്ക്ഡൗണ്‍ എന്നതിന്റെ ചുരുക്കമായിട്ടാണ് അവര്‍ മകള്‍ക്ക് ആ പേര് നല്‍കിയിരിക്കുന്നത്. അതിന് കാരണം വേറൊന്നുമല്ല, ലോക്ക്ഡൗണ്‍ കാലത്താണ് അവര്‍ക്ക് ലോക്കി പിറന്നത്. 2021ല്‍ രണ്ടാമത്തെ ലോക്ക്ഡൗണിന്റെ സമയത്താണ് ജോഡി ക്രോസ് എന്ന 36 -കാരി ഗര്‍ഭിണിയാവുന്നത്. ജോഡിയും ഭര്‍ത്താവ് 26കാരനായ റോബും ചേര്‍ന്ന് മകള്‍ക്ക് വ്യത്യസ്തമായ ഒരു പേര് തന്നെ നല്‍കാന്‍ തീരുമാനിച്ചു. ലോക്ക്ഡൗണ്‍ സമയത്ത് ദമ്പതികള്‍ക്ക് ശമ്പളത്തോട് കൂടിയ അവധി കിട്ടി. ഇരുവര്‍ക്കും കൂടുതല്‍ സമയം ഒരുമിച്ച് ചെലവഴിക്കാനും പറ്റി. അതാണ് ഗര്‍ഭിണിയാവാനും ലോക്കിക്ക് ജന്മം നല്‍കാനും കാരണമായി തീര്‍ന്നത് എന്ന് ദമ്പതികള്‍ പറയുന്നു. കൊവിഡ്…

Read More

ലോകത്തിലെ അതി സുന്ദരിയായ നടിമാരിൽ ഒന്നാം സ്ഥാനത്ത് ആരാണ് ? ആദ്യ പത്ത് സ്ഥാനക്കാരില്‍ ഇടം നേടയവരില്‍ ഇന്ത്യക്കാരിയും…

ലോകത്തിലെ അതി സുന്ദരിയായ നടിമാരിൽ ഒന്നാം സ്ഥാനത്ത് ആരാണ്? ഇംഗ്ലീഷ് നടി ജോഡീ കോമറിനെയാണ് ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. ആഗോളതലത്തിലുള്ള പ്രമുഖ നടിമാരില്‍നിന്നാണ് തെരഞ്ഞെടുപ്പ്. അഴകളവുകളുടെ കണക്കുകള്‍ അടിസ്ഥാനപ്പെടുത്തിയാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ഹാര്‍ലി സ്ട്രീറ്റ് കോസ്മെറ്റിക് സര്‍ജന്‍ ഡോ.ജൂലിയന്‍ ഡി സില്‍വയാണ് ലോക സുന്ദരിയെ കണ്ടെത്തിയത്. ഇന്ത്യയില്‍നിന്ന് ദീപിക പദുകോൺ‍ ആദ്യ പത്ത് സ്ഥാനക്കാരില്‍ ഇടം നേടി. പുരാതന ഗ്രീക്ക് വിദ്യയായ ഗോള്‍ഡന്‍ റേഷ്യോ ഓഫ് ബ്യൂട്ടി മുന്നോട്ട് വയ്ക്കുന്ന അഴകളവുകളാണ് മാനദണ്ഡം. കണ്ണുകള്‍, പുരികം, മൂക്ക്, ചുണ്ട്, താടി, താടിയെല്ല് എന്നിവയുടെ ആകൃതി, അളവ് എന്നിവയെല്ലാം പരിഗണിച്ചാണ് സുന്ദരിയെ തെരഞ്ഞെടുക്കുന്നത്. 98.7 ശതമാനമായിരുന്നു ജോഡീ കോമറിന്‍റെ റേഷ്യോ. രണ്ടാം സ്ഥാനം സെന്‍ഡായയ്ക്കാണ്. മൂന്നാം സ്ഥാനത്ത് ബെല്ല ഹദീദും നാലാം സ്ഥാനത്ത് ബെയോണ്‍സും അഞ്ചാം സ്ഥാനത്ത് അരിയാന ഗ്രാന്‍ഡെയും ആറാം സ്ഥാനത്ത് ടെയ്‌ലര്‍ സ്വിഫ്റ്റുമാണ്. കിം കര്‍ദാഷ്യന്‍…

Read More

ദീപാവലിക്ക് കേരളത്തില്‍ ബോക്‌സോഫീസ് വെടിക്കെട്ട് ! മോഹന്‍ലാല്‍, നിവിന്‍ ചിത്രങ്ങള്‍ ഒരേദിവസം തിയറ്ററിലേക്ക്

സ്വന്തം ലേഖകന്‍ കോഴിക്കോട്: തിയറ്ററുകളില്‍ വീണ്ടും ആളെ നിറയ്ക്കാന്‍ പടവെട്ടിനൊരുങ്ങി മോഹന്‍ലാലും നിവിന്‍ പോളിയും. ഏഴുമാസങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ നായകനായി തിയറ്ററില്‍ എത്തുന്ന മോണ്‍സ്റ്റര്‍ എന്ന ചിത്രവും നിവിന്‍ പോളിയുടെ പടവെട്ട് എന്ന ചിത്രവുമാണ് 21ന് തിയറ്ററുകളില്‍ എത്തുന്നത്. നാളുകള്‍ക്ക് ശേഷമാണ് ഈ രീതിയില്‍ രണ്ട് ക്രൗഡ് പുള്ളിംഗ് ചിത്രങ്ങള്‍ ഒരേസമയം റിലീസിന് എത്തുന്നത്. മോൺസ്റ്റർ ആറാട്ട് എന്ന ചിത്രത്തിന് ശേഷം എത്തുന്ന മോഹന്‍ലാല്‍ ചിത്രമാണ് മോണ്‍സ്റ്റര്‍.റിലീസിന് മുന്‍പേ പോസ്റ്ററുകളും പാട്ടും വൈറല്‍ ആയെങ്കിലും അടുത്ത നൂറ് കോടി പ്രതീക്ഷിച്ച ആരാധകര്‍ക്ക് ഇരുട്ടടിയായി ഗള്‍ഫ് നാടുകളില്‍ ചിത്രത്തിന്‍റെ പ്രദര്‍ശനം നിരോധിച്ചിരിക്കുകയാണ്. ചിത്രത്തിന്‍റെ ഉള്ളടക്കവുമായി ബന്ധപ്പെട്ടാണിത്. ചിത്രം റീ സെന്‍സറിംഗ് കഴിഞ്ഞേ പ്രദര്‍ശനാനുമതി നല്‍കുവെന്നാണ് വിവരം. ചിത്രത്തിലെ ലെസ്ബിയന്‍ വിഷയവുമായി ബന്ധപ്പെട്ടാണ് നിരോധനമെന്ന് അറിയുന്നു. അണിയറക്കാര്‍ നിരോധനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഒന്നും സംസാരിച്ചിട്ടില്ല. നേരത്തെ തന്നെ ചിത്രത്തി‍ന്‍റെ പ്രമേയം…

Read More

മിഠായി മോഷ്ടിച്ച അമ്മയെ ജയലിലിടണം..! അമ്മയ്‌ക്കെതിരേ പരാതിയുമായി കുരുന്ന്; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

ഭോപ്പാൽ: രസകരമായ വൈറല്‍ വീഡിയോ എപ്പോഴും സോഷ്യല്‍ മീഡിയ ഏറ്റെടുക്കാറുണ്ട്. ഇത്തരം വീഡിയോ കാണുന്നതും ഷെയര്‍ ചെയ്യുന്നതും കമന്‍റ് ചെയ്യുന്നതും ആനന്ദകരമായ നിമിഷങ്ങളാണ് എല്ലാവര്‍ക്കും. ഒരു കുഞ്ഞിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നു. തന്‍റെ അമ്മയ്‌ക്കെതിരേ പരാതിയുമായി എത്തിയ കുഞ്ഞാണ് ഇപ്പോള്‍ താരം. അമ്മ മിഠായി കഴിക്കാന്‍ അനുവദിക്കുന്നില്ല, അമ്മയെ ജയിലിലടയ്ക്കണമെന്നുമാണ് കുട്ടി പരാതിയായി പറയുന്നത്. വനിതാ പോലീസ് ഉദ്യോഗസ്ഥ കുഞ്ഞിന്‍റെ പരാതി എഴുതിയെടുക്കുന്നതും വീഡിയോയില്‍ കാണാം. ബുര്‍ഹാന്‍പുര്‍ ജില്ലയിലെ ദത്തലായി ഗ്രാമത്തിലാണ് മിഠായി സംഭവം അരങ്ങേറിയത്. കുളികഴിഞ്ഞതിനു ശേഷം കുട്ടിയെ ഒരുക്കുമ്പോള്‍ മിഠായി തിന്നതിന് അമ്മ ശകാരിച്ചു. തുടര്‍ന്ന് കരച്ചില്‍ തുടങ്ങിയ കുട്ടി പിതാവിനോട് തന്നെ പോലീസ് സ്‌റ്റേഷനില്‍ എത്തിക്കാന്‍ നിര്‍ബന്ധിക്കുന്നു. അങ്ങനെ കുട്ടിയെയും കൂട്ടി സ്‌റ്റേഷനിലെത്തിയ കുട്ടിയുടെ പരാതി കേട്ട് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെല്ലാം ചിരിച്ചു. മിഠായി സംഭവത്തിനു പിന്നിലെ കഥകള്‍ എന്തായാലും സോഷ്യല്‍ മീഡിയയില്‍…

Read More

ഞാന്‍ ഒകെ പറഞ്ഞാല്‍ ഇപ്പോള്‍ തന്നെ കല്യാണം നടക്കും ! എന്നാല്‍ തനിക്ക് ചില നിബന്ധനകള്‍ ഉണ്ടെന്ന് തുറന്നു പറഞ്ഞ് അനുമോള്‍…

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് നടി അനുമോള്‍. സീരിയലുകളിലൂടെയും മറ്റുമാണ് അനു അഭിയനരംഗത്ത് എത്തിയതെങ്കിലും സ്റ്റാര്‍മാജിക് എന്ന പരിപാടിയാണ് താരത്തിന്റെ തലവര മാറ്റിയത്. പരിപാടിയുടെ അവതാര ലക്ഷ്മി നക്ഷത്രയും അനുമോളും വലിയ കൂട്ടാണ്. അനുമോള്‍ തന്റെ അനിയത്തിയെ പോലെ ആണെന്ന് ലക്ഷ്മി നക്ഷത്ര പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. ലക്ഷ്മി നക്ഷത്രയുടെ യൂട്യൂബ് ചാനലിലും അനുമോള്‍ എത്താറുണ്ട്. അടുത്തിടെ അനുവിന്റെ വീട്ടിലെത്തിയ വീഡിയോ ലക്ഷ്മി പങ്കുവെച്ചിരുന്നു. അനുക്കുട്ടിയുടെ കല്യാണ വിശേഷങ്ങള്‍ എന്ന് പറഞ്ഞാണ് വീഡിയോ പങ്കുവെച്ചത്. അനുമോള്‍ ചെറുപ്രായത്തില്‍ തന്നെ അധ്വാനിക്കാന്‍ തുടങ്ങിയ ആളാണെന്നും കോവിഡ് കാലത്താണ് അനുവിന്റെ വീടുപണി കഴിഞ്ഞതെന്നും ലക്ഷ്മി പറയുന്നു. കല്യാണത്തെക്കുറിച്ച് ലക്ഷ്മി ചോദിച്ചപ്പോള്‍ വീട്ടില്‍ നിന്നും തന്നെ കല്യാണത്തിന് നിര്‍ബന്ധിക്കുന്നുണ്ടെന്നായിരുന്നു അനുമോളുടെ മറുപടി. താന്‍ ഓകെ പറഞ്ഞാല്‍ അവര്‍ ഇപ്പോള്‍ തന്നെ കെട്ടിക്കുമെന്നും എന്നാല്‍ തനിക്ക് ഇപ്പോള്‍ വിവാഹം കഴിക്കാന്‍ തോന്നുന്നില്ലെന്നും അനുമോള്‍ കൂട്ടിച്ചേര്‍ത്തു. അഥവാ…

Read More

ചാര്‍ളിയിലെ സീനുകളെല്ലാം പഠിച്ച് തയ്യാറെടുത്തിരിക്കുമ്പോഴാണ് അവര്‍ എന്നെ നൈസായി ഒഴിവാക്കിയത് ! പിന്നീട് പാര്‍വതിയാണ് നായികയെന്നറിഞ്ഞെന്ന് നടി മാധുരി…

മലയാളികളുടെ ഇഷ്ടതാരമാണ് മാധുരി ബ്രഗാന്‍സ. ജോജു ജോര്‍ജിനെ നായകനാക്കി എം പത്മകുമാര്‍ സംവിധാനം ചെയ്ത്ത ജോസഫ് എന്ന സൂപ്പര്‍ഹിറ്റ് സിനിമയിലൂടെ ആണ് മലയാളിയല്ലാത്ത ഈ നടി മലയാളികളുടെ പ്രിയങ്കരിയായി മാറിയത്. അതേ സമയം ജോസഫിന് മുന്‍ മറ്റൊരു മലയാള സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു വെന്നും അവസാനം തന്നെ ഒഴിവാക്കിയെന്നും തുറന്നു പറയുകയാണ് നടി. ജോസഫിന് മുമ്പ് ചാര്‍ളി എന്ന സിനിമയില്‍ തനിക്ക് ലഭിച്ച അവസരത്തെ കുറിച്ചാണ് നടി തുറന്നു പറഞ്ഞത്. മാര്‍ട്ടിന്‍ പ്രക്കാട്ട് മലയാളത്തിന്റെ ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ഒരുക്കിയ സൂപ്പര്‍ഹിറ്റ് ചിത്രം ചാര്‍ളിയില്‍ നായിക ആകേണ്ടിയിരുന്നത് താന്‍ ആയിരുന്നു എന്നാണ് നടി പറഞ്ഞത്. ആ സിനിമയില്‍ നായികയായി അഭിനയിക്കാനുള്ള എല്ലാ തയാറെടുപ്പും നടത്തിയിരുന്നു. അതിന് ശേഷം ഡേറ്റ് മാറ്റണമെന്ന് പറഞ്ഞ് തന്നെ തിരിച്ച് അയക്കുക ആയിരുന്നു എന്ന് മാധുരി പറയുന്നു. ജോജു ചേട്ടന്‍ ചാര്‍ളിയുടെ…

Read More

മദ്യപിച്ചെന്നു കരുതി മാത്രം ഇന്‍ഷ്വറന്‍സ് തുക നിഷേധിക്കാനാവില്ല ! നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി…

വാഹനാപകടത്തില്‍ പെടുന്ന ആള്‍ക്ക് മദ്യപിച്ചതിന്റെ പേരില്‍ മാത്രം ഇന്‍ഷ്വറന്‍സ് തുക നിഷേധിക്കുന്നത് നീതിരഹിതമെന്ന് ഹൈക്കോടതി. അമിത അളവില്‍ മദ്യം കഴിച്ച് അശ്രദ്ധയോടെ വാഹനം ഓടിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെങ്കില്‍ മാത്രമേ ആനുകൂല്യം നിഷേധിക്കാനാകൂ എന്നും കോടതി വ്യക്തമാക്കി. അപകടത്തില്‍ മരിച്ച തൃശൂര്‍ സ്വദേശിയായ സര്‍ക്കാര്‍ ജീവനക്കാരന്റെ ആശ്രിതര്‍ക്ക് ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പോളിസി പ്രകാരം അര്‍ഹമായ ഏഴു ലക്ഷം രൂപ നല്‍കാനുള്ള ഇന്‍ഷുറന്‍സ് ഓംബുഡ്‌സ്മാന്‍ ഉത്തരവിനെതിരെ നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ നിര്‍ണായക നിരീക്ഷണം. 2009ല്‍ ദേശീയപാതയിലൂടെ ബൈക്കില്‍ സഞ്ചരിക്കവെയായിരുന്നു ഇറിഗേഷന്‍ വകുപ്പില്‍ ജീവനക്കാരനായിരുന്ന യുവാവ് മരിച്ചത്. മറ്റൊരു വാഹനത്തെ മറികടന്ന് വന്ന ടൂറിസ്റ്റ് ബസ് ബൈക്കില്‍ ഇടിക്കുകയായിരുന്നു. വില്ലേജ് ഓഫീസര്‍ തയ്യാറാക്കിയ ലൊക്കേഷന്‍ സ്‌കെച്ചില്‍ ബൈക്ക് യാത്രക്കാരന്‍ ശരിയായ വശത്തുകൂടെയാണ് പോയതെന്ന് വ്യക്തമാക്കിയിരുന്നു. അശ്രദ്ധമായി വാഹനം ഓടിച്ചതിന് ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍…

Read More