ആ അമ്മയുടെ മുഖം ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല..! ഓർമക്കുറവുള്ള സ്ത്രീയെ സഹായിച്ച കണ്ടക്ടറുടെ കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

കെഎസ്ആർടിസി ബസിൽ കയറിയ ഓർമക്കുറവുള്ള സ്ത്രീയെ സഹായിച്ച കണ്ടക്ടറുടെ കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ. കാ‍യംകുളത്തു നിന്ന് എറണകുളത്തേക്ക് പുറപ്പെട്ട ബസിലായിരുന്ന പ്രായമുള്ള സ്ത്രീ കയറിയത്. ഒടുവിൽ മകന്‍റെ കൈയിൽ സുരക്ഷിതമായി അമ്മയെ ഏൽപ്പിച്ച ശേഷമാണ് കണ്ടക്ടർ ഷെഫീക് ഇബ്രാഹിം തന്‍റെ അടുത്ത ട്രിപ്പ് തുടങ്ങിയത്. പോസ്റ്റിന്‍റെ പൂർണരൂപം കായംകുളത്ത് നിന്നും എര്‍ണ്ണാകുളത്തേക്കുളള യാത്രയില്‍ ആലപ്പുഴയില്‍ നിന്നും കയറിയ ഒരു അമ്മ വളരെ വിഷമത്തോടെ ഇരിക്കുന്നത് ശ്രദ്ധയില്‍ പെട്ടു. ടിക്കറ്റ് എടുക്കാനായി അരികിലെത്തിയിട്ട് എവിടെ പോകണമെന്ന് ചോദിച്ചു.ഒരു പേപ്പര്‍ നല്‍കി. ആ പേപ്പറില്‍ ആലപ്പുഴക്ക് പോകുന്നതിനുളള വഴിയായിരുന്നു കുറിച്ചിട്ടിരുന്നത്. അരൂര്‍ ബൈപാസ്സില്‍ നിന്നുമുളള വഴി ആയിരുന്നു. ഒരു പിടിയും കിട്ടിയില്ല.ആ അമ്മക്ക് വ്യക്തമായി കാര്യങ്ങള്‍ പറയാനും കഴിയുന്നില്ല. എന്താണ് സംഭവം എന്നറിയാതെ കുഴഞ്ഞു. മറ്റു യാത്രികരോട് കാര്യങ്ങള്‍ തിരക്കി ഒരുവിധം സ്ഥലം മനസ്സിലാക്കി ടിക്കറ്റ് നല്‍കി. എര്‍ണ്ണാകുളം…

Read More

 കണ്ടില്ലെന്ന് നടിക്കാൻ ഞങ്ങൾക്കായില്ല!  ട്രെയിനിടിച്ച് കാൽ ചതഞ്ഞരഞ്ഞ തെരുവുനായയ്ക്കു രക്ഷകരായി റെയിൽവേ ജീവനക്കാർ

ആളൂർ: കല്ലേറ്റുംകരയിൽ റെയിൽപാളത്തിനരികെ പരിക്കേറ്റ് കിടന്ന നായയ്ക്കു പരിചരണം നൽകി റെയിൽവേ ജീവനക്കാർ മാതൃകയായി. ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ പരിസരത്താണു കഴിഞ്ഞദിവസം നായയെ കാലിനു പരിക്കേറ്റ് അവശനിലയിൽ കണ്ടത്. തീവണ്ടിയിടിച്ചതിനെ തുടർന്ന് പിൻകാൽ ചതഞ്ഞരഞ്ഞ നിലയിലായിരുന്നു. വിവരമറിഞ്ഞ റെയിൽവേ സ്റ്റേഷനിലെ കമേഴ്ഷ്യൽ സൂപ്രന്‍റ് ടി.ശിവകുമാർ, ട്രാഫിക് അസിസ്റ്റന്‍റ് അഖിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ നായയെ പരിചരിക്കുന്നതിനായി പ്ലാറ്റ്ഫോമിലേക്കു കൊണ്ടു വന്നു. പിന്നീട് ആളൂർ മൃഗാശുപത്രിയിലെ സീനിയർ വെറ്റിനറി സർജൻ ഡോ. ജോണ്‍ കണ്ടംകുളത്തി റെയിൽവേ സ്റ്റേഷനിലെത്തി ചികിത്സ നൽകി. കാലിന്‍റെ പാദം ചതഞ്ഞ നിലയിലാണ്. ഇതു മുറിച്ചു നീക്കുന്നതിനും തുടർ ചികിത്സയ്ക്കുമായി അടുത്തദിവസം മണ്ണുത്തി വെറ്ററിനറി കോളജ് ആശുപത്രിയിലേക്കു കൊണ്ടു പോകുമെന്നു റെയിൽവേ അധികൃതർ പറഞ്ഞു.

Read More

സിനിമാ സ്വപ്നങ്ങൾ കാണുന്നവരോട് !! നിങ്ങൾ ആദ്യം ഇങ്ങനെ ചെയ്യുക; വീട്ടമ്മയുടെ മുന്നറിയിപ്പാണ് ഈ കുറിപ്പ്…

അഹമ്മദ് കബീര്‍ സംവിധാനം ചെയ്ത ‘മധുരം’ എന്ന ചിത്രത്തിന്‍റെ കഥയുടെ പശ്ചാത്തലം താൻ ഒരു മത്സരത്തിന് അയച്ച കഥയുമായി സാമ്യമുണ്ടെന്ന ആരോപണവുമായി വീട്ടമ്മ രംഗത്ത്. രാരിമ ശങ്കരൻകുട്ടി എന്ന വീട്ടമ്മയാണ് ആരോപണവുമായി രംഗത്ത് എത്തിയത്. താൻ പങ്കെടുത്ത ഷോർട്ട് ഫിലിംസ് ആൻഡ് മൂവി സ്ക്രിപ്റ്റ് മത്സരത്തിന്‍റെ വിധികർത്തവായി മധുരം ചിത്രത്തിന്‍റെ സംവിധായകനും ഉണ്ടായിരുന്നതായി രാരിമ സോഷ്യൽ മീഡിയയിലൂടെ പറയുന്നു. 2021 ഡിസംബറിൽ ക്രിസ്മസിനോട് അനുബന്ധിച്ചാണ് ചിത്രം റിലീസ് ചെയ്തത്. ജോജു ജോർജായിരുന്നു ചിത്രത്തിലെ പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നത്. അതേസമയം ചിത്രം റിലീസ് ചെയ്ത് രണ്ടു മാസത്തിനുശേഷം ആരോപണവുമായി എത്തിയതുകൊണ്ട് എന്ത് പ്രയോജനമാണുള്ളതെന്ന് സംശയവും ചിലർ സോഷ്യൽ മീഡിയയിലൂടെ ചോദിക്കുന്നു. പോസ്റ്റിന്‍റെ പൂർണരൂപം സിനിമാ സ്വപ്നങ്ങൾ കാണുന്നവരോട് !!നിങ്ങൾ ആരോടെങ്കിലും കഥ പറയാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ആദ്യം അത് റെജിസ്റ്റർ ചെയ്യുക അതിനു ശേഷം മാത്രമേ പറയാവു. എന്നാലോ?…

Read More

യുക്രെയ്നിലെ ദയനീയത! ജീവന്‍ രക്ഷിക്കാന്‍ അമ്മയുടെ കുറിപ്പുമായി 11 വയസുകാരൻ യാത്ര ചെയ്തത് ആയിരം കിലോമീറ്റർ

റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് യുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന യുക്രെയ്‌നില്‍ നിന്നും ജീവന്‍ രക്ഷിക്കാന്‍ 1,000 കിലോമീറ്റര്‍ ഒറ്റയ്ക്ക് യാത്ര ചെയ്ത് 11 വയസുകാരന്‍. റഷ്യൻ സൈന്യം പിടിച്ചെടുത്ത ആണവനിലയം സ്ഥിതി ചെയ്യുന്ന തെക്കു-കിഴക്കൻ യുക്രെയ്നിലെ സാഫോറീസിയയിൽ നിന്നുള്ള ബാലനാണ് ഒറ്റയ്ക്ക് യാത്രചെയ്ത് സ്ലൊവാക്യയിലേക്ക് കടന്നത്. കൈയിൽ ഒരു ബാഗും അമ്മയുടെ കുറിപ്പും ഒരു ഫോൺ നമ്പറും മാത്രമായിരുന്നു ഈ ബാലന്‍റെ കൈവശമുണ്ടായിരുന്നത്. രോഗബാധിതരായ ബന്ധുക്കളെ ഉപേക്ഷിക്കാൻ കഴിയാത്തതിനാൽ ഈ ബാലന്‍റെ മാതാപിതാക്കൾ യുക്രെയ്നിൽ തന്നെ തുടരുകയാണ്. ബന്ധുക്കളുടെ അടുക്കലേക്കാണ് കുട്ടിയെ മാതാപിതാക്കൾ അയച്ചത്. പാസ്‌പോർട്ടിലെ മടക്കിയ കടലാസ് കഷണവുമായി കുട്ടി സ്ലോവാക്യയിൽ എത്തിയപ്പോൾ ഈ കുറിപ്പ് വായിച്ച് അതിർത്തിയിലെ ഉദ്യോഗസ്ഥർ കുട്ടിയുടെ ബന്ധുക്കളെ വിവരമറിയിച്ചു. തുടർന്ന് അവരെത്തി കുട്ടിയെ സ്വീകരിക്കുകയായിരുന്നു. കുട്ടിയെ പരിചരിച്ച സ്ലോവാക്യൻ സർക്കാരിനും പോലീസിനും നന്ദി അറിയിച്ചുകൊണ്ട് അമ്മ സന്ദേശം അയച്ചിരുന്നു.

Read More

വിവാഹം കഴിക്കാതെ എങ്ങനെ ഒരു കുട്ടിയെ വളര്‍ത്തും? ഒരു അമ്മയാകാന്‍ ഞാന്‍ തയാറാണെന്ന് എനിക്കറിയാമായിരുന്നെന്ന് സുസ്മിതാ സെൻ‌

എനിക്ക് 24 വയസുള്ളപ്പോള്‍ എന്‍റെ ഹൃദയത്തില്‍ നിന്നാണ് റെനി ജനിച്ചത്. വിവാഹം കഴിക്കാതെ എങ്ങനെ ഒരു കുട്ടിയെ വളര്‍ത്തും? അതൊരു വലിയ തീരുമാനമായിരുന്നു.  പലരും അതിനെ ചോദ്യം ചെയ്തു. എന്തിനാണ് ദത്തെടുക്കല്‍? വിവാഹം കഴിക്കാതെ എങ്ങനെ ഒരു കുട്ടിയെ വളര്‍ത്തും? സിംഗിള്‍ പേരന്‍റ് ആകാന്‍ നിങ്ങള്‍ തയാറാണോ? ഈ തീരുമാനം നിങ്ങളുടെ പ്രൊഫഷണല്‍ ജീവിതത്തിലും വ്യക്തി ജീവിതത്തിലും ചെലുത്തുന്ന സ്വാധീനം നിങ്ങള്‍ മനസിലാക്കുന്നുണ്ടോ? അങ്ങനെ ചോദ്യങ്ങളും അഭിപ്രായങ്ങളും അനന്തമായി തുടര്‍ന്നു. എന്നിട്ടും, എന്‍റെ മനസില്‍ ശരിയെന്ന് തോന്നിയത് ഞാന്‍ ചെയ്തു. ഒരു അമ്മയാകാന്‍ ഞാന്‍ തയാറാണെന്ന് എനിക്കറിയാമായിരുന്നു. ഞാന്‍ എടുത്ത ഏറ്റവും മികച്ച തീരുമാനമായി ഇത് മാറി. വളരെ ആഴത്തിലുള്ള ഒന്നാണത്. ആ അനുഭവം ഞാന്‍ രണ്ടാമതും നേടി. ഇപ്പോള്‍ ഞാന്‍ രണ്ട് സുന്ദരികളായ പെണ്‍മക്കളാല്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. റെനിയും അലിസയും എന്‍റെ ഹൃദയത്തെ പിന്തുടരാനുള്ള ധൈര്യം കണ്ടെത്തിയതു…

Read More

ഹെൽമെറ്റിനു പകരം വെളുത്ത ശിരോവസ്ത്രം ധരിച്ച വധു; കൈകളിൽ ഷാംപെയ്ൻ ഗ്ലാസുകള്‍;  യുദ്ധഭൂമിയിൽ കരളിന്‍റെ കൈ പിടിച്ച്…

യുക്രെയ്നിൽ റഷ്യ തുടരുന്ന യുദ്ധത്തിനിടെ നൂറുകണക്കിനാളുകൾ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിനാളുകൾ അഭയാർഥികളാകുകയും ചെയ്തതിനിടെ യുദ്ധക്കളത്തിൽ രണ്ട് സൈനികരുടെ വിവാഹം ഓണ്‍ലൈനിൽ വൈറലായി. യുക്രെയ്ൻ തലസ്ഥാനമായ കീവിനു സമീപം സൈനികരായ ലെസ്യയുടേയും വലേരിയുടേയും വിവാഹം സൈനികർ ആഘോഷിക്കുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ലെസ്യയുടെ കൈയിൽ പൂച്ചെണ്ട് കാണാം. ഇരുവരുടേയും കൈകളിൽ ഷാംപെയ്ൻ ഗ്ലാസുകളുമുണ്ട്. ലെസ്യയുടേയും വലേരിയുടേയും ചുറ്റുമുള്ള സഹപ്രവർത്തകർ പ്രാദേശിക ഈണങ്ങൾ ആലപിക്കുന്പോൾ സൈനികരിൽ ഒരാൾ പരന്പരാഗത യുക്രെയ്നിയൻ സംഗീതോപകരണം വായിക്കുന്നതും കാണാം. ഹെൽമെറ്റിനു പകരം വെളുത്ത ശിരോവസ്ത്രം ധരിച്ച വധു വലേരിയുടെ കൈകളിൽ പിടിച്ചിരിക്കുന്നതാണ് ദൃശ്യം. ജർമ്മൻ മാധ്യമ സ്ഥാപനമായ ബിൽഡിന്‍റെ റിപ്പോർട്ടർ പോൾ റോണ്‍ഷൈമറാണ് വീഡിയോ ആദ്യം ഷെയർ ചെയ്തത്. ആയിരക്കണക്കിനാളുകളാണ് വീഡിയോ ഷെയർ ചെയ്തത്.  

Read More

സിംഗിൾ ആയി ജീവിച്ചാൽ എന്താ കുഴപ്പം! കല്യാണം കഴിക്കുന്നതോടെ എന്താണ് ഒരു സ്ത്രീയുടെ ലൈഫില്‍ ബെറ്റര്‍ ആവുന്നതെന്ന്  അനുമോള്‍

ശക്തമായ സ്ത്രീകഥാപാത്രങ്ങളിലൂടെ മലയാള സിനിമയിലും വേരുറപ്പിച്ച താരമാണ് അനുമോള്‍. ചായില്യം, ഇവന്‍ മേഘരൂപന്‍, വെടിവഴിപാട്, അകം തുടങ്ങിയ ചിത്രങ്ങളിൽ ശക്തമായ കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചത്. മലയാളത്തില്‍ മാത്രമല്ല അന്യഭാഷ ചിത്രങ്ങളിലും നടി പ്രത്യക്ഷപ്പെടാറുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് അനുമോള്‍. തന്‍റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ വൈറലാവുന്നത് അനുമോള്‍ ഫേസ്ബുക്കിൽ പങ്കുവച്ച ഒരു കുറിപ്പാണ്. വിവാഹത്തെക്കുറിച്ചുള്ള തന്‍റെ കാഴ്ചപ്പാടിനെക്കുറിച്ചാണ് താരം കുറിച്ചിരിക്കുന്നത്. ലോകവനിതാ ദിനത്തിലാണ് അനുമോള്‍ ഈ കുറിപ്പ് പങ്കുവച്ചത്. ഒറ്റയ്ക്ക് ജീവിക്കുക, ഒരു പ്രായം കഴിഞ്ഞ് കല്യാണം കഴിക്കുക എന്നുള്ളത് എന്തോ അബ് നോര്‍മാലിറ്റി അല്ലെങ്കില്‍ ഒരു ശരികേടായി ആണ് പൊതുവില്‍ ആളുകള്‍ കാണുന്നത്. കല്യാണം നല്ല ബോധ്യത്തോടെ മെച്യൂരിറ്റിയോടെ ചെയ്യേണ്ട കാര്യമായാണ് എനിക്ക് തോന്നിയിട്ടുള്ളത്, കഴിക്കണം എന്ന് ഉള്ളവര്‍ക്ക്… അല്ലാത്തവര്‍ക്ക് കല്യാണം കഴിക്കാതെ ആണ് ഹാപ്പിനെസ് എന്ന് വെച്ചാല്‍…

Read More

നിങ്ങള്‍ ബെഡ്‌റൂമില്‍ ത്രീസം ആണോയെന്ന് 17കാരി ! നല്ല കിടിലന്‍ മറുപടിയുമായി ബഷീര്‍ ബഷി

മലയാളികള്‍ക്ക് സുപരിചിതനാണ് മോഡലും യൂട്യൂബറുമായ ബഷീര്‍ ബഷി. ബിഗ്‌ബോസില്‍ പങ്കെടുത്തതോടെയാണ് ബഷീറിനെ മലയാളികള്‍ ശ്രദ്ധിച്ചു തുടങ്ങിയത്. രണ്ടു ഭാര്യമാരാണ് ബഷീറിനുള്ളത് എന്നതാണ് ഇയാളെ പലപ്പോഴും വാര്‍ത്തകളില്‍ നിര്‍ത്തുന്നത്. ആദ്യ ഭാര്യ സുഹാനയുടെ സമ്മതത്തോടെയായിരുന്നു രണ്ടാം ഭാര്യ മഷൂറ ഇവരുടെ ജീവിതത്തിലേക്ക് കടന്നു വന്നത്. മൂന്നു പേരും തങ്ങളുടെ യൂട്യൂബ് ചാനല്‍ വഴി വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ സ്വകാര്യ ജീവിതത്തെക്കുറിച്ച് ചോദിച്ചയാള്‍ക്ക് ബഷീര്‍ ബഷി നല്‍കിയ മറുപടി ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. നിങ്ങള്‍ ത്രീസമാണോ ചെയ്യുന്നത് എന്നായിരുന്നു ഒരാള്‍ ബഷീറിനോട് ചോദിച്ചത്. ആ പ്രൊഫൈലില്‍ വയസ് 17എന്ന് കണ്ടു. മോള്‍ക്ക് ഇതൊക്കെ നല്ല വശമാണല്ലേ, വെരി ഗുഡ്, നല്ല വളര്‍ത്ത് എന്നായിരുന്നു കമന്റിന് ബഷീര്‍ നല്‍കിയ മറുപടി. കുറച്ച് ആളുകളുടെ മുന്‍പില്‍ ഷൈന്‍ ചെയ്യാന്‍ ചോദിച്ചതല്ലേ, നീ ശരിക്കും ഷൈന്‍ ചെയതോയെന്ന് പറഞ്ഞ് കമന്റ് സ്‌ക്രീന്‍ഷോട്ടെടുത്ത്…

Read More

ചൂണ്ടയില്‍ നിന്നു മീനിനെ കടിച്ചെടുത്തപ്പോള്‍ തൊണ്ടയില്‍ കുടുങ്ങി ! ഒടുവില്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു…

ചൂണ്ടയിടുന്നതിനിടെ മീന്‍ തൊണ്ടയില്‍ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി. ചൂണ്ടയില്‍ നിന്നും മീന്‍ കടിച്ച് മാറ്റുന്നതിനിടെ മീന്‍ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. വലക്കാവ് പാറത്തൊട്ടിയില്‍ വര്‍ഗീസിന്റെ തൊണ്ടയിലാണ് മീന്‍ കുടുങ്ങിയത്. 12 സെന്റീമീറ്റര്‍ നീളമുണ്ടായിരുന്ന മത്സ്യമാണ് തൊണ്ടയില്‍ കുടുങ്ങിയത്. മീന്‍ തൊണ്ടയില്‍ കുടുങ്ങിയതോടെ ശ്വാസ തടസവും രക്തസ്രാവവും ഉണ്ടായി. ഇതോടെ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എമര്‍ജന്‍സി വിഭാഗത്തില്‍ വെച്ച് രക്തസ്രാവത്തെ തുടര്‍ന്ന് മീനിനെ പുറത്തെടുക്കാനായില്ല. ശസ്ത്രക്രിയയിലൂടെയാണ് മത്സ്യം നീക്കം ചെയ്തത്. ആദ്യം ട്രക്കിയോസ്റ്റമി നടത്തി ശ്വാസ തടസം മാറ്റിയശേഷമാണ് മത്സ്യത്തെ പുറത്തെടുത്തത്.

Read More

ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം സ്വീകരിച്ചയാള്‍ മരിച്ചു ! ശസ്ത്രക്രിയയ്ക്കു ശേഷം ജീവിച്ചത് രണ്ടു മാസം…

ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം സ്വീകരിച്ച് ചരിത്രം സൃഷ്ടിച്ച രോഗി മരിച്ചു. അമേരിക്കയിലെ ബെന്നറ്റ് എന്ന 57 കാരനാണ് രണ്ടുമാസത്തെ ആശുപത്രി വാസത്തിന് ശേഷം മരിച്ചത്. ആശുപത്രിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയാണ് വിവരം പുറത്തുവിട്ടത്. ജനുവരി ഒന്‍പതിനാണ് ഏഴ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ വൈദ്യശാസ്ത്രലോകത്തെ വഴിത്തിരിവായ സംഭവം നടന്നത്. ബാള്‍ട്ടിമോറിലെ മേരിലാന്‍ഡ് മെഡിക്കല്‍ സെന്ററിലായിരുന്നു ശസ്ത്രക്രിയ നടന്നത്. കൃത്യമായ സമയത്ത് അവയവം മാറ്റിവയ്ക്കല്‍ നടക്കാത്തതിനാല്‍ അമേരിക്കയില്‍ പന്ത്രണ്ടോളം പേര്‍ ദിവസേന മരിക്കുന്നു എന്നാണ് കണക്ക്. അവയവം ലഭ്യതകുറവാണ് ഇതിന് കാരണം. 3817 അമേരിക്കന്‍ പൌരന്മാരാണ് കഴിഞ്ഞവര്‍ഷം ഹൃദയം മാറ്റിവച്ചത്. പക്ഷെ ഹൃദയത്തിനായി കാത്തുനില്‍ക്കുന്നവര്‍ ഏറെയാണ്. ഇതോടെയാണ് മനുഷ്യഹൃദയം അല്ലാതെ മറ്റുവഴികള്‍ ശാസ്ത്രലോകം തേടിയത്. പുതിയ ജീന്‍ എഡിറ്റിംഗും ക്ലോണിംഗ് സാങ്കേതികവിദ്യകളും പന്നി ഹൃദയം എന്ന ആശയത്തിലേക്ക് എത്തിച്ചു. ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക മസ്തിഷ്‌ക മരണം…

Read More