മലപ്പുറത്ത് പത്ത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; 51കാരന് 20 വര്‍ഷം തടവ്

മലപ്പുറത്ത് പത്തു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മധ്യവയസ്‌കന് കഠിന ശിക്ഷ വിധിച്ച് നിലമ്പൂര്‍ പോക്‌സോ കോടതി. 20 വര്‍ഷം തടവും 70000 രൂപ പിഴയുമാണ് ശിക്ഷയായി വിധിച്ചത്. വഴിക്കടവ് കാരക്കോട് ആനപ്പാറ ചോലക്കതൊടി അബ്ദുള്ള എന്ന അബ്ദുമാന്‍ (51) നെയാണ് നിലമ്പൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ പി ജോയ് ശിക്ഷിച്ചത്. 2015-2016 കാലയളവില്‍ 10 വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ പ്രതി കൂട്ടികൊണ്ടുപോയി ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയെന്നാണ് കേസ്. പ്രതി ഒടുക്കുന്ന പിഴത്തുക അതിജീവിതയ്ക്ക് നല്‍കാനും കോടതി വിധിച്ചു. പ്രതിയെ ശിക്ഷ അനുഭവിക്കുന്നതിനായി തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയക്കും. വഴിക്കടവ് പോലീസ് രജിസ്റ്റര്‍ ചെയ്യത കേസില്‍ നിലമ്പൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍മാരായിരുന്ന കെ എം ദേവസ്യ, പി കെ സന്തോഷ് എന്നിവരാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സാം കെ…

Read More

14കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി പൊലീസുകാരന്‍ ! പ്രതിയ്‌ക്കെതിരേ മുമ്പും കേസ്

ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി പീഡനത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായ സംഭവത്തിലെ പ്രതി സിവില്‍ പോലീസ് ഓഫിസര്‍ മാരായമുട്ടം കിഴങ്ങുവിളവീട്ടില്‍ ദിലീപിനെ(44) നെയ്യാറ്റിന്‍കര കോടതി റിമാന്‍ഡ് ചെയ്തു. ഇടുക്കി മറയൂര്‍ ജനമൈത്രി സ്റ്റേഷനിലെ പൊലീസുകാരനായ ദിലീപിനെ അന്വേഷണ സംഘം അവിടെ നിന്നാണ് ഇന്നലെ ഉച്ചയ്ക്ക് 2ന് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി. 2021 ജൂണിലും 2022ലെ ഒരു അവധി ദിവസത്തിലും 2023 മേയ് 30നും ഇയാള്‍ പീഡിപ്പിച്ചതായി പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി. വയര്‍ വേദനയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിയ പതിനാലുകാരിയെ പരിശോധിച്ച ഡോക്ടറാണ് ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. ഉടന്‍ വിവരം ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചു. ഇവരുടെ ഇടപെടലിലാണ് ആര്യങ്കോട് പോലീസ് പോക്‌സോ വകുപ്പ് ഉള്‍പ്പെടുത്തി കേസെടുത്തത്. പ്രതിക്കെതിരെ മുന്‍പ് നെയ്യാറ്റിന്‍കര സ്റ്റേഷനില്‍ കേസുണ്ടായിരുന്നുവെന്നും ആര്യങ്കോട് പോലീസ് പറഞ്ഞു.

Read More

മദ്യലഹരിയിലായിരുന്ന യുവതിയെ ചുമന്ന് ഫ്‌ളാറ്റിലെത്തിച്ച് പീഡിപ്പിച്ചു ! യുകെയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയ്ക്ക് തടവുശിക്ഷ

മദ്യപിച്ച് അബോധാവസ്ഥയിലായ യുവതിയെ പീഡിപ്പിച്ച കേസില്‍ യുകെയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് തടവുശിക്ഷ. ഇന്ത്യന്‍ വംശജനായ പ്രീത് വികാലിനെ(20)യാണ് ആറുവര്‍ഷവും ഒമ്പതുമാസവും തടവിന് ശിക്ഷിച്ചത്. 2022 ജൂണില്‍ കാര്‍ഡിഫിലായിരുന്നു കേസിനാസ്പദമായ സംഭവം. നിശാക്ലബ്ബില്‍വെച്ച് കണ്ടുമുട്ടിയ മദ്യലഹരിയിലായിരുന്ന യുവതിയെ ഇയാള്‍ തന്റെ ഫ്ളാറ്റിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പ്രീതിനെതിരേയുള്ള കേസ്. അര്‍ധബോധാവസ്ഥയിലായിരുന്ന യുവതിയെ 20കാരന്‍ റോഡിലൂടെ ചുമന്നുകൊണ്ടുപോകുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് പ്രീതിനെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം തനിക്ക് ഉറങ്ങാന്‍പോലും കഴിയുന്നില്ലെന്നായിരുന്നു യുവതി പോലീസിന് നല്‍കിയ മൊഴി. സുഹൃത്തുക്കള്‍ക്കൊപ്പമെത്തിയ യുവതിയും പ്രീതും ക്ലബ്ബില്‍വെച്ചാണ് പരിചയപ്പെട്ടത്. ക്ലബ്ബില്‍വെച്ച് അമിതമായി മദ്യപിച്ച യുവതി ഇവിടെനിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ വീണ്ടും പ്രീതിനെ കാണുകയും ഇരുവരും സംസാരിക്കുകയും ചെയ്തു. തുടര്‍ന്നാണ് പ്രതി യുവതിയെ തന്റെ ഫ്ളാറ്റിലെത്തിച്ച് പീഡനത്തിനിരയാക്കിയത്. ക്ലബ്ബില്‍നിന്ന് പുറത്തിറങ്ങിയ ശേഷം പ്രതി യുവതിയെ കൈകളില്‍ എടുത്ത് നടക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. യുവതിയെ ചുമലില്‍…

Read More

കെഎസ്ആര്‍ടിസി ബസില്‍ യുവതിയ്ക്കു നേരെ പീഡന ശ്രമം ! കണ്ണൂര്‍ സ്വദേശി പിടിയില്‍…

മലപ്പുറം: വളാഞ്ചേരിയില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരേ പീഡന ശ്രമം. കാഞ്ഞങ്ങാട്-പത്തനംതിട്ട ബസ് കോഴിക്കോട് എത്തിയപ്പോഴാണ് പീഡനശ്രമം നടന്നത്. യുവതിയുടെ പരാതിയില്‍ കണ്ണൂര്‍ വേങ്ങാട് സ്വദേശി ഷംസുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നു പുലര്‍ച്ചയോടെയായിരുന്നു സംഭവം. കണ്ണൂരില്‍നിന്നു ബസില്‍ കയറിയ യുവതിക്കുനേരേയാണ് പീഡനശ്രമമുണ്ടായത്. ഷംസുദ്ദീനും യുവതിയും അടുത്തടുത്ത സീറ്റുകളിലായിരുന്നു ഇരുന്നത്. ഇയാളുടെ ഉപദ്രവം സഹിക്കാനാകാതെ ബസ് കോഴിക്കോടെത്തിയപ്പോള്‍ത്തന്നെ യുവതി സഹയാത്രികയോട് വിവരം പറഞ്ഞിരുന്നു. പിന്നീടും ഉപദ്രവം തുടര്‍ന്നതോടെ യുവതി കെഎസ്ആര്‍ടിസി എമര്‍ജന്‍സി നമ്പറില്‍ വിളിച്ച് പരാതിപ്പെട്ടു.ബസ് വളാഞ്ചേരി പോലീസ് സ്റ്റേഷനിലെത്തിച്ചാണ് പരാതി നല്‍കിയത്. അനാവശ്യമായി ശരീരത്തില്‍ സ്പര്‍ശിക്കുകയും സംസാരിക്കുകയും ചെയ്തെന്നു യുവതി പോലീസിനോട് പറഞ്ഞു.

Read More

സഹപ്രവര്‍ത്തകന്റെ അമ്മയെ ഒരു വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍ ! പീഡിപ്പിച്ചത് മകനെ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി…

സഹപ്രവര്‍ത്തകന്റെ അമ്മയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വെള്ളയില്‍ സ്വദേശി അറസ്റ്റില്‍. നാലുകുടിപറമ്പ് അജ്മല്‍ കെ പി (30) ആണ് പിടിയിലായത്. പെയിന്റിംഗ് തൊഴിലാളിയായ അജ്മല്‍ കൂടെ ജോലി ചെയ്യുന്ന യുവാവിനെ കള്ള കേസില്‍ കുടുക്കുമെന്നും, കൊല്ലുമെന്നും ഭീഷണി പെടുത്തിയാണ് യുവാവിന്റെ അമ്മയെ നിരവധി തവണ പീഡനത്തിന് ഇരയാക്കിയത്. മെഡിക്കല്‍ കോളേജിലുള്ള ലോഡ്ജുകളിലും മറ്റ് പലയിടങ്ങളിലും കൊണ്ട് പോയി പീഡിപ്പിച്ചെന്നാണ് പരാതി. അജ്മല്‍ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നയാളാണ്. കോഴിക്കോട് ജില്ലയില്‍ അടുത്ത് പിടിയിലായ മയക്കുമരുന്ന് കേസില്‍പ്പെട്ട പ്രതികളുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് ഡാന്‍ സാഫ് ടീം അന്വേഷിച്ചതില്‍ നിന്നും മനസിലായിട്ടുണ്ട്. ഏകദേശം ഒരു വര്‍ഷത്തോളമായി പീഡനം തുടങ്ങിയിട്ടെന്നും പോലീസില്‍ പരാതി കൊടുക്കുമെന്ന് പറഞ്ഞപ്പോള്‍ മൊബൈലില്‍ പല രീതിയിലുള്ള ഫോട്ടോ ഉണ്ടെന്നും പറഞ്ഞ് ഭീഷണി പെടുത്തി വീണ്ടും പീഡനം നടത്തിയതായും പോലീസ് പറഞ്ഞു. അവസാനം പീഡനം സഹിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് വിവരങ്ങള്‍…

Read More

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടത് ആദ്യരാത്രിയെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ! ഇതിന് വഴിയൊരുക്കിയത് ശ്രുതിയും പൂര്‍ണിമയും…

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്ലസ് വണ്ണില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേസില്‍ എറണാകുളം കാലടി സ്വദേശി അജിന്‍സാം, അഖിലേഷ് സാബു, ജിതിന്‍ വര്‍ഗീസ്, പൂര്‍ണിമ ദിനേഷ്, ശ്രുതി സിദ്ധാര്‍ഥ് എന്നിവരാണ് അറസ്റ്റില്‍ ആയത്. പെണ്‍കുട്ടിയുമായി മാസങ്ങള്‍ക്ക് മുന്‍പ് ഇന്‍സ്റ്റഗ്രാം വഴിയാണ് അജിന്‍സാം സൗഹൃദം സ്ഥാപിച്ചത്. ശേഷം വിവാഹ വാഗ്ദാനം നല്‍കി പീഡനത്തിനിരയാക്കുകയായിരുന്നു. കേസിലെ മറ്റ് പ്രതികള്‍ അജിന്‍സാമിന്റെ സുഹൃത്തുക്കളാണ്. കഴിഞ്ഞ 17ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കാറില്‍ കളിയിക്കാവിളയില്‍ എത്തിയ അജിന്‍സാമും സുഹൃത്തുക്കളും പെണ്‍കുട്ടിയെ കൂട്ടികൊണ്ടു പോയി നെയ്യാറ്റിന്‍കരയിലെ നക്ഷത്ര ഹോട്ടലില്‍ എത്തിച്ചു. ഇവിടെവെച്ച് പീഡനത്തിനിരയാക്കി. 18ന് വീടിനു സമീപം പെണ്‍കുട്ടിയെ എത്തിച്ച ശേഷം ഇവര്‍ മടങ്ങുകയായിരുന്നു. അടുത്ത ദിവസം മുതല്‍ അജിന്‍സാമിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയതോടെ സംശയം തോന്നിയ പെണ്‍കുട്ടി വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന്…

Read More

ഇന്‍സ്റ്റഗ്രാം വഴി പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുമായി സൗഹൃദം ! വിവാഹ വാഗ്ദാനം നല്‍കി പീഡനം; ഒത്താശ ചെയ്ത് യുവതികളും…

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവതികള്‍ അടക്കം അഞ്ചു പേര്‍ പിടിയില്‍. എറണാകുളം കാലടി സ്വദേശി അജിന്‍സാം, അഖിലേഷ് സാബു, ജിതിന്‍ വര്‍ഗീസ്, പൂര്‍ണിമ ദിനേഷ്, ശ്രുതി സിദ്ധാര്‍ഥ് എന്നിവരാണ് അറസ്റ്റിലായത്. മാസങ്ങള്‍ക്ക് മുന്‍പ് ഇന്‍സ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ച അജിന്‍സാം പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കിയാണ് പീഡനത്തിനു ഇരയാക്കിയത്. കേസിലെ മറ്റ് പ്രതികള്‍ അജിന്‍സാമിന്റെ സുഹൃത്തുക്കള്‍ ആണ്. 17ന് രാത്രി കാറില്‍ കളിയിക്കാവിളയില്‍ എത്തിയ അജിന്‍സാമും സുഹൃത്തുക്കളും പെണ്‍കുട്ടിയെ കൂട്ടി കൊണ്ടു പോയി നെയ്യാറ്റിന്‍കരയിലെ നക്ഷത്ര ഹോട്ടലില്‍ എത്തിച്ചു. ഇവിടെ വച്ച് അജിന്‍സാം പെണ്‍കുട്ടിയെ പീഡിപ്പിക്കുക ആയിരുന്നു. 18ന് വീടിനു സമീപം പെണ്‍കുട്ടിയെ എത്തിച്ച ശേഷം ഇവര്‍ മടങ്ങി. അടുത്ത ദിവസം മുതല്‍ അജിന്‍സാമിന്റെ ഫോണ്‍ സ്വിച്ച് ഒാഫ് ആയതോടെ സംശയം തോന്നിയ പെണ്‍കുട്ടി വീട്ടുകാരെ വിവരം…

Read More

സ്‌റ്റേഷനിലെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് എസ്‌ഐ ! അശ്ലീല മെസേജുകളും അയച്ചു…

പോലീസ് സ്‌റ്റേഷനിലെത്തിയ യുവതിയ എസ്‌ഐ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. വിവാഹമോചനക്കേസില്‍ കേസില്‍ സാക്ഷിമൊഴി നല്‍കാന്‍ സ്‌റ്റേഷനിലെത്തിയ യുവതിയ്ക്കാണ് ദുരനുഭവം നേരിട്ടത്. ബംഗളൂരുവിലെ എസ്ജി പാല്യ സ്റ്റേഷനിലെ എസ്ഐ മഞ്ജുനാഥിനെതിരെയാണ് പരാതി.സ്റ്റേഷനിലുള്ളില്‍ വച്ച് എസ്ഐ അനുചിതമായി സ്പര്‍ശിച്ചെന്നാണ് യുവതിയുടെ പരാതി. ഏപ്രില്‍ എട്ടിന് വിവാഹമോചനക്കേസില്‍ സാക്ഷി മൊഴി നല്‍കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. മൊഴി നല്‍കുന്നതിനിടെ എസ്ഐ കൈയില്‍ പിടിക്കുകയും ഇറങ്ങുമ്പോള്‍ ശരീരത്തില്‍ പിടിക്കുകയായിരുന്നെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. കൂടാതെ എസ്ഐ അശ്ലീല മെസേജുകള്‍ അയച്ചതായും യുവതി പറയുന്നു. ഏപ്രില്‍ പത്തിന് തനിക്ക് ഉണ്ടായ ദുരനുഭവം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചെങ്കിലും കുടുംബം ആവശ്യപ്പെട്ടതനുസരിച്ച് അത് ഡിലീറ്റ് ചെയ്തതായും യുവതി പറയുന്നു. എന്നാല്‍ ട്വീറ്റ് വൈറലായതോടെ വിഷയം പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ യുവതി പരാതി നല്‍കിയതായും വിഷയം ഗൗരവമുള്ളതാണെന്നും ഡിസിപി പറഞ്ഞു.

Read More

ഓട്ടിസം ബാധിച്ച 14കാരനെ ലൈംഗികമായി പീഡിപ്പിച്ചു ! ബസ് ഡ്രൈവര്‍ക്ക് കടുത്ത ശിക്ഷ വിധിച്ച് പോക്‌സോ കോടതി…

ഓട്ടിസം ബാധിച്ച 14 കാരനെ പീഡിപ്പിച്ച കേസില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ക്ക് തടവ് ശിക്ഷ വിധിച്ച് പോക്‌സോ കോടതി. ഏഴു വര്‍ഷം കഠിന തടവും 25,000 രൂപ പിഴയുമാണ് ശിക്ഷയായി വിധിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം ഒരു വര്‍ഷം അധികം ശിക്ഷ അനുഭവിക്കേണ്ടി വരും. വെള്ളനാട് പുനലാല്‍ വിമല്‍ നിവാസില്‍ വിമല്‍ കുമാറി(41) നെയാണ് കോടതി ശിക്ഷിച്ചത്. 2013 സെപ്റ്റംബര്‍ 20നായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. വീട്ടിലെ ചവര്‍ കളയാനായി റോഡിലേക്കിറങ്ങിയ ബാലനെ തൊട്ടടുത്ത് പാര്‍ക്ക് ചെയ്തിരുന്ന സ്വകാര്യ ബസിനുള്ളിലേക്കു ബലംപ്രയോഗിച്ച് കൂട്ടിക്കൊണ്ടു പോയാണ് പ്രതി പീഡിപ്പിച്ചത്. ഓട്ടിസം ചികിത്സയിലുള്ള കുട്ടി ഭയന്നുവിറച്ച് നടക്കുന്നതുകണ്ട് വീട്ടുകാര്‍ കാര്യം തിരക്കിയപ്പോഴാണ് പീഡനവിവരം പുറത്തുപറഞ്ഞത്. അടുത്ത ദിവസം ബസില്‍വെച്ച് കുട്ടി പ്രതിയെ വീട്ടുകാര്‍ക്ക് കാണിച്ചുകൊടുക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ വഞ്ചിയൂര്‍ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. തുടര്‍ന്ന്…

Read More

പീഡനം നടന്നില്ലെന്നും കറങ്ങാന്‍ പോയതെന്നും പെണ്‍കുട്ടി ! പീഡനം നടന്നെന്ന് മാതാപിതാക്കള്‍; ആണ്‍സുഹൃത്തുക്കള്‍ പിടിയില്‍…

വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന പരാതിയില്‍ പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ അറസ്റ്റില്‍. ഇന്‍സ്റ്റഗ്രാം വഴിയാണ് പെണ്‍കുട്ടിയെ പരിചയപ്പെട്ടതെന്ന് പ്രതികള്‍ മൊഴി നല്‍കി. എന്നാല്‍ പീഡനം നടന്നിട്ടില്ലെന്നും സുഹൃത്തുക്കള്‍ക്കൊപ്പം കറങ്ങാന്‍ പോയതാണെന്നുമാണ് പെണ്‍കുട്ടിയുടെ മൊഴി. പ്രതികളെ ഇന്ന് വൈകിട്ട് കോടതിയില്‍ ഹാജരാക്കും. 18കാരായ പറമ്പില്‍ സ്വദേശി നൈഫ്, പൊക്കുന്ന് സ്വദേശി മുഹമ്മദ് ഫാസില്‍, 19കാരനായ മുഖദാര്‍ സ്വദേശി അഫ്‌സല്‍ എന്നിവരാണ് പിടിയിലായത്. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ലഹരി നല്‍കി പീഡിപ്പിച്ചുവെന്നായിരുന്നു മാതാപിതാക്കളുടെ പരാതി. എന്നാല്‍ പെണ്‍കുട്ടി പീഡനത്തിനിരയായിട്ടില്ലെന്ന് പ്രാഥമിക വൈദ്യപരിശോധനയില്‍ തെളിഞ്ഞു. ആവശ്യമെങ്കില്‍ വീണ്ടും പരിശോധന നടത്തും. പീഡനം നടന്നിട്ടില്ലെന്നും സുഹൃത്തുക്കള്‍ക്കൊപ്പം കറങ്ങാന്‍ പോയതാണെന്നുമാണ് പെണ്‍കുട്ടിയുടെ മൊഴി. എന്നാല്‍ മാതാപിതാക്കള്‍ പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണ്. പെണ്‍കുട്ടിയെ രണ്ട് ദിവസം കാണാനില്ലായിരുന്നുവെന്നും തട്ടിക്കൊണ്ടുപോയതിനാലാണ് ഫോണില്‍ പോലും ബന്ധപ്പെടാന്‍ കഴിയാതിരുന്നതെന്നും ബന്ധുക്കള്‍ വാദിക്കുന്നു. പ്രതികള്‍ അപായപ്പെടുത്തുമെന്ന് ഭയന്നാകാം പെണ്‍കുട്ടി ഒന്നും തുറന്നുപറയാതിരിക്കുന്നതെന്നും ഇവര്‍ സംശയിക്കുന്നു.…

Read More