താന്‍ ആശുപത്രിയിലായിരുന്നപ്പോള്‍ ‘പാവ ഭര്‍ത്താവ്’ മറ്റൊരു സ്ത്രീയ്‌ക്കൊപ്പം മോട്ടലില്‍ പോയി ! വിവാഹമോചനം ആവശ്യപ്പെട്ട് യുവതി…

തന്റെ പാവ ഭര്‍ത്താവ് തന്നെ ചതിച്ചുവെന്നാരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബ്രസീല്‍ സ്വദേശിയായ യുവതി. 37-കാരിയായ മേറിവോനെ റോച്ച മോറസ് എന്ന യുവതിയാണ് തുണി കൊണ്ടുള്ള തന്റെ പാവ ഭര്‍ത്താവ് തന്നെ വഞ്ചിച്ചുവെന്ന് അവകാശപ്പെട്ട് രംഗത്ത് എത്തിയത്. യുവതി ഒരു വര്‍ഷം മുമ്പാണ് മാര്‍സെല്ലോ എന്ന തന്റെ തുണിപ്പാവയെ വിവാഹം ചെയ്തത്. ഭര്‍ത്താവ് വഞ്ചിച്ചെന്നും ഇനി മുന്നോട്ടു പോകാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും യുവതി പറഞ്ഞതായി ഡെയ്‌ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തനിക്കൊപ്പം നൃത്തം ചെയ്യാന്‍ ആരുമില്ലെന്നും ഒറ്റയ്ക്കാണെന്നും പറഞ്ഞപ്പോള്‍ അമ്മ തന്നെയാണ് മേറിവോനയ്ക്ക് തുണിപ്പാവയെ നിര്‍മിച്ചു നല്‍കിയത്. പിന്നീട് പാവയുമായി യുവതി പ്രണയത്തിലാകുകയായിരുന്നു. തുടര്‍ന്ന് വിവാഹം കഴിക്കുകയും ചെയ്തു. ഇപ്പോള്‍ ഈ പാവ ഭര്‍ത്താവിനെ മറ്റൊരു സ്ത്രീയോടൊപ്പം കണ്ടത് തന്റെ ഹൃദയം തകര്‍ത്തെന്നാണ് യുവതി പറയുന്നത്. ‘ഞാന്‍ ആശുപത്രിയിലായിരുന്നപ്പോള്‍ മാര്‍സെല്ലോ മറ്റൊരു സ്ത്രീയ്ക്കൊപ്പം മോട്ടലിലേക്ക് പോകുന്നതു കണ്ടതായി എന്റെ സുഹൃത്ത്…

Read More

യുവതിയ്‌ക്കൊപ്പം കാറില്‍ കറങ്ങാനിറങ്ങി ബോളിവുഡ് നിര്‍മാതാവ് ! ഇതറിഞ്ഞ് തടയാനെത്തി ഭാര്യ; പിന്നീട് സംഭവിച്ചത്;വീഡിയോ…

ഭാര്യയെ കാറിടിച്ച് കൊല്ലാന്‍ സിനിമാ നിര്‍മാതാവ് ശ്രമിച്ചതായി പരാതി. ബോളിവുഡ് നിര്‍മാതാവ് കമല്‍ കുമാര്‍ മിശ്രയ്‌ക്കെതിരേയാണ് ആരോപണം. ഇയാളുടെ ഭാര്യ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തു. കാറില്‍ മറ്റൊരു യുവതിക്കൊപ്പം കമല്‍ കുമാറിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് വാഹനം ഓടിച്ച് കടന്നുകളയാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു വാഹനം ഭാര്യയെ ഇടിച്ചുവീഴ്ത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. യുവതിയുടെ തലയ്ക്കും കൈകള്‍ക്കും കാലുകള്‍ക്കും സാരമായ പരിക്കു പറ്റിയിട്ടുണ്ട്. രണ്ടു കാലിലൂടെയും കാറിന്റെ ചക്രങ്ങള്‍ കയറിയിറങ്ങുകയായിരുന്നു. ഇവരുടെ പരാതിയില്‍ കമല്‍ കുമാര്‍ മിശ്രയ്ക്കെതിരെ അംബോലി പോലീസ് കേസെടുത്തിട്ടുണ്ട്. ദേഹാത്തി ഡിസ്‌കോ എന്ന സിനിമയുടെ നിര്‍മാതാവാണ് കമല്‍ കുമാര്‍ മിശ്ര.

Read More

വിവാഹ മോചന സമയത്ത് വേറിട്ട ആവശ്യവുമായി ഭര്‍ത്താവ്; അത് നടക്കില്ലെന്ന് കട്ടായം പറഞ്ഞ് ഭാര്യ…

ദമ്പതികള്‍ വിവാഹമോചിതരാകുന്ന സമയത്ത് ഇരുവശത്തു നിന്നും പല പല ഡിമാന്‍ഡുകള്‍ വരാറുണ്ട്. എന്നാല്‍ വിവാഹ മോചനസമയത്ത് ഭര്‍ത്താവിന്റെ വ്യത്യസ്തമായ ആവശ്യം കേട്ട് അമ്പരന്നിരിക്കുകയാണ് യുഎസിലെ യൂട്ടാ സ്വദേശിയായ ലിന്‍ഡ്‌സെ മാര്‍ഷ്. ലിന്‍ഡ്‌സേയുടെ സ്വകാര്യ ദൃശ്യങ്ങളടങ്ങിയ ആല്‍ബമാണ് ഭര്‍ത്താവ് ആവശ്യപ്പെട്ടത്. വിവാഹത്തിന്റെ ആദ്യനാളുകളില്‍ പകര്‍ത്തിയ ചിത്രങ്ങളാണ് ആല്‍ബത്തിലുള്ളത്. വളരെ സ്വകാര്യമായ ചിത്രങ്ങളും ഇതിലുണ്ട്. ‘ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു’ എന്ന കുറിപ്പും മാര്‍ഷ് ചിത്രങ്ങളില്‍ എഴുതിയിട്ടുണ്ട്. 2021 ലാണ് 25 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം മാര്‍ഷ് വിവാഹമോചനത്തിന് അപേക്ഷിക്കുന്നത്. എന്നാല്‍, ഭാര്യയുടെ ഓര്‍മയ്ക്കായി സ്വകാര്യ ചിത്രങ്ങളടങ്ങിയ ആല്‍ബം വേണമെന്നായിരുന്നു ക്രിസിന്റെ ആവശ്യം. ചിത്രങ്ങള്‍ സ്വകാര്യമാണെന്നും അത് വലിയ നിരാശയുണ്ടാക്കുന്നതായും മാര്‍ഷ് പറഞ്ഞു. സമാന സാഹചര്യത്തിലൂടെ ആരെങ്കിലും കടന്നു പോകുന്നുണ്ടെങ്കില്‍ അവര്‍ക്കായി ഈ അനുഭവം പങ്കുവയ്ക്കുകയാണെന്നും മാര്‍ഷ് പറഞ്ഞു. അതേസമയം ആല്‍ബം നല്‍കാനാകില്ലെന്ന് ലിന്‍ഡ്‌സെ വ്യക്തമാക്കി. ‘ആല്‍ബം ആവശ്യപ്പെട്ടപ്പോള്‍ ഞെട്ടിപ്പോയി. അത്…

Read More

യുവതിയെ ഏഴു വര്‍ഷം പീഡിപ്പിച്ച ആള്‍ ദൈവത്തിനെതിരേ കേസ് ! ഇയാള്‍ക്ക് എല്ലാവിധ സഹായങ്ങളും ചെയ്തു നല്‍കിയത് ഭാര്യ…

നിലവില്‍ 26 വയസ്സുള്ള യുവതിയെ കഴിഞ്ഞ ഏഴ് വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സ്വയംപ്രഖ്യാപിത ആള്‍ദൈവത്തിനും ഭാര്യയ്ക്കുമെതിരെ കേസെടുത്തു. ബെംഗളൂരു കെആര്‍ പുരം പൊലീസ് സ്റ്റേഷനില്‍ അതിജീവിതയുടെ അമ്മ നല്‍കിയ പരാതിയിലാണ് നടപടി. ഏഴ് വര്‍ഷങ്ങള്‍ക്കു മുന്‍പ് സുഹൃത്തിന്റെ വീട്ടില്‍ നടന്ന മതചടങ്ങിനിടെയാണ് യുവതി ‘ആധ്യാത്മിക ഗുരു ‘ എന്ന നിലയില്‍ അറിയപ്പെട്ടിരുന്ന ആനന്ദ മൂര്‍ത്തിയെയും ഭാര്യയെയും പരിചയപ്പെടുന്നത്. യുവതിയുടെ ജീവന്‍ അപകടത്തിലാണെന്നു ആനന്ദ മൂര്‍ത്തി യുവതിയെ ധരിപ്പിക്കുകയായിരുന്നു. പരിഹാരക്രിയ ചെയ്യണമെന്ന മൂര്‍ത്തിയുടെ നിര്‍ദേശം അനുസരിച്ച് പെണ്‍കുട്ടി ഇയാളുടെ വസതിയില്‍ എത്തുകയായിരുന്നുവെന്നു കെആര്‍ പുരം പോലീസ് പറഞ്ഞു. വീട്ടില്‍ എത്തിയ യുവതിക്കു ലഹരിമരുന്ന് കലര്‍ത്തിയ പാനീയം നല്‍കി ആനന്ദ മൂര്‍ത്തി ബലാത്സംഗം ചെയ്തെന്നും, ബോധം വന്നപ്പോള്‍ താന്‍ അര്‍ധ നഗ്‌നയായിരുന്നുവെന്നും ആനന്ദ് മൂര്‍ത്തിയും ഭാര്യയും തന്നോടോപ്പം കട്ടിലില്‍ കിടന്നിരുന്നതായും യുവതി മൊഴി നല്‍കിയിരുന്നു. പെണ്‍കുട്ടിയെ വര്‍ഷങ്ങളോളം ദമ്പതികള്‍…

Read More

പിണങ്ങിപ്പോയ ഭാര്യയെ തിരികെയെത്തിക്കാന്‍ യുവാവിന്റെ സാഹസം ! 100 അടി ഉയരമുള്ള മൊബൈലില്‍ കയറി; വീഡിയോ വൈറല്‍…

പിണങ്ങിപ്പോയ ഭാര്യയെ തിരികെയെത്തിക്കാന്‍ മൊബൈല്‍ ടവറില്‍ കയറിയിരുന്ന് യുവാവിന്റെ സാഹസം. മഹാരാഷ്ട്രയിലെ ജാല്‍നയിലാണ് സംഭവം. ഭാര്യ വഴക്കിട്ട് സ്വന്തം വീട്ടില്‍ പോയതിനെത്തുടര്‍ന്ന് വഴക്ക് പരിഹരിക്കാന്‍ യുവാവ് നൂറടി നീളമുള്ള ടവറില്‍ കയറി ഇരിയ്ക്കുകയായിരുന്നു. ജാല്‍നയിലെ ദഭാഡി ഗ്രാമത്തില്‍ ബുധനാഴ്ചയായിരുന്നു സംഭവം. ഗണ്‍പത് ബകല്‍ എന്നയാളാണ് ഭാര്യയുമായുള്ള പ്രശ്നത്തില്‍ ടവറിന് മുകളില്‍ കയറി ഇരിപ്പുറപ്പിച്ചത്. താനുമായി വഴക്കിട്ട് ഭാര്യ സ്വന്തം വീട്ടില്‍ തിരികെ പോയെന്നും ഭാര്യയെ തിരികെ കൊണ്ടുവരണമെന്നുമായിരുന്നു ബകലിന്റെ ആവശ്യം. വഴക്കിന് ശേഷം മദ്യപിച്ച ബകല്‍ ടവറിന് മുകളില്‍ വലിഞ്ഞ് കയറുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നാല് മണിക്കൂറോളമാണ് യുവാവ് ടവറിന് മുകളിലിരുന്നത്. പിന്നീട് നാട്ടുകാരും പോലീസും ഫയര്‍ ബ്രിഗേഡും ചേര്‍ന്ന് അനുനയിപ്പിച്ച് ടവറില്‍ നിന്നും താഴെ ഇറക്കുകയായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത പോലീസ് കുറച്ച് സമയത്തിന് ശേഷം വിട്ടയച്ചു. എന്തായാലും ഒരു വല്ലാത്ത സാഹസം തന്നെയെന്നാണ് എല്ലാവരും പറയുന്നത്.

Read More

എന്റെ ഭാര്യയാണ് കാവ്യ മാധവന്‍ എന്നാണ് അവര്‍ കരുതിയിരുന്നത് ! താന്‍ പുലിവാലു പിടിച്ചതിനെക്കുറിച്ച് തുറന്നു പറഞ്ഞ് നടന്‍ മാധവന്‍…

ഇന്ത്യയെമ്പാടും ആരാധകരുള്ള നടനാണ് ആര്‍ മാധവന്‍. തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ വെന്നിക്കൊടി പാറിച്ച അപൂര്‍വം നടന്മാരിലൊരാളാണ് താരം. മിന്നലെ, അലൈപായുതെ, റണ്‍ തുടങ്ങിയ സിനിമകളിലൂടെ ആരാധക ഹൃദയം കീഴടക്കിയ മാധവന്‍ഒരു കാലത്ത് സിനിമയിലെ ചോക്ലേറ്റ് ബോയ് ആയിരുന്നു. പരസ്യ ചിത്രങ്ങളില്‍ സജീവമായിരുന്നു താരം. പിന്നീട് ഹിന്ദി സീരിയല്‍ രംഗത്ത് എത്തുകയും അവിടെ നിന്നും ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയി സിനിമയില്‍ എത്തുകയുമായിരുന്നു. 2000ല്‍ മണിരത്‌നം സംവിധാനം ചെയ്ത അലൈപ്പായുതേ എന്ന ചിത്രത്തിലൂടെ നായകനായി തമിഴകത്ത് അരങ്ങേറി താരം ഇന്ത്യയില്‍ ഒട്ടാകെ ആരാധകരെ നേടിയെടുത്തു. 2001 ല്‍ ഗൗതം വാസുദേവേ മേനോന്റെ മിന്നലെ താരത്തെ സൂപ്പര്‍ താരമാക്കി മാറ്റി. മിന്നലൈയിലെ വസീഗര എന്ന ഗാനവും രംഗവും ഇന്ത്യ മുഴുവന്‍ തരംഗമായി മാറി. പിന്നീട് തെന്നിന്ത്യയുടെ ചോക്കളേറ്റ് നായകനായി അറിയപ്പെടുന്ന മാധവന്‍ തന്റെ കരിയറിലെ തന്നെ ഏറെ പ്രതീക്ഷയുള്ള പ്രൊജക്ട് പൂര്‍ത്തിയാക്കി…

Read More

ഭര്‍ത്താവിന് അവിഹിതബന്ധം ! കാമുകിയെ ബലാല്‍സംഗം ചെയ്യാന്‍ ഭാര്യയുടെ ക്വട്ടേഷന്‍; ഒടുവില്‍ സംഭവിച്ചത്…

ഭര്‍ത്താവുമായി അവിഹിത ബന്ധം പുലര്‍ത്തുന്നുവെന്നു കരുതപ്പെടുന്ന യുവതിയെ ബലാല്‍സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ നല്‍കിയ ഭാര്യ അറസ്റ്റില്‍. ഹൈദരാബാദിനു സമീപം കൊണ്ടാപുരിലെ ശ്രീറാംനഗര്‍ കോളനിയിലാണു സംഭവം. ക്വട്ടേഷന്‍ പ്രകാരം യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി അതിന്റെ ദൃശ്യങ്ങള്‍ വിഡിയോയില്‍ പകര്‍ത്തിയ അഞ്ചംഗ ഗുണ്ടാ സംഘവും പിടിയിലായി. മേയ് 26-ാം തിയതിയാണ് സംഭവം നടന്നത്. ഗായത്രി എന്ന യുവതിയാണ് ഭര്‍ത്താവ് ശ്രീകാന്തിന്റെ സുഹൃത്തായ യുവതിയെ ബലാത്സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ കൊടുത്തത്. ഭര്‍ത്താവുമായി ഇവര്‍ക്ക് രഹസ്യ ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ഗായത്രി ക്വട്ടേഷന്‍ സംഘത്തെ സമീപിച്ചത്. യുപിഎസ്സി പരീക്ഷയ്ക്ക് തയാറെടുക്കുന്നതിനിടെയാണ് ഗായത്രിയുടെ ഭര്‍ത്താവ് ശ്രീകാന്തും യുവതിയും സൗഹൃദത്തിലാകുന്നത്. ഇവര്‍ ഇടയ്ക്കിടെ ശ്രീകാന്തിനെ വീട്ടിലെത്തിയിരുന്നു. ഇതിനിടെ 2021 ഒക്ടോബര്‍ മുതല്‍ 2022 ഫെബ്രുവരി വരെ ഇവര്‍ക്കൊപ്പം താമസിക്കുകയും ചെയ്തു. ശ്രീകാന്തും യുവതിയും തമ്മില്‍ രഹസ്യ ബന്ധമുണ്ടെന്ന് ഗായത്രിക്കു സംശയമുദിച്ചതോടെ രംഗം വഷളായി. ശ്രീകാന്തും…

Read More

ഭാര്യ ആദ്യ ഭര്‍ത്താവിലുള്ള മകനെ വിവാഹം കഴിച്ച് പണവും കവര്‍ന്ന് മുങ്ങി ! പരാതിയുമായി ഗൃഹനാഥന്‍…

ഭാര്യ ആദ്യഭര്‍ത്താവിലുള്ള മകനെ വിവാഹം കഴിച്ച് പണവുമായി മുങ്ങിയെന്ന ആരോപണവുമായി ഗൃഹനാഥന്‍. ഉത്തരാഖണ്ഡിലെ ബസ്പുര്‍ സ്വദേശിയായ ഇന്ദ്രറാം ആണ് ഭാര്യയ്ക്കെതിരേ പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്. വീട്ടില്‍നിന്ന് 20,000 രൂപയുമായി ഭാര്യ ബബ്ലിയും ആദ്യബന്ധത്തിലുള്ള മകനും മുങ്ങിയെന്നാണ് ഇന്ദ്രറാമിന്റെ ആരോപണം. 11 വര്‍ഷം മുമ്പാണ് ഇന്ദ്രറാമും ബബ്ലിയും വിവാഹിതരായത്. ഇന്ദ്രറാമിനൊപ്പം ജീവിതം ആരംഭിച്ചതോടെ ബബ്ലിയെയും രണ്ട് ആണ്‍മക്കളെയും ആദ്യ ഭര്‍ത്താവ് ഉപേക്ഷിച്ചുപോയി. ഇന്ദ്രറാമുമായുള്ള ബന്ധത്തില്‍ ബബ്ലിക്ക് മൂന്ന് മക്കളുണ്ട്. അടുത്തിടെയായി ബബ്ലിയുടെ ആദ്യബന്ധത്തിലുള്ള മകന്‍ വീട്ടില്‍ വരുന്നത് പതിവായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. ഇടയ്ക്കിടെ വീട്ടിലെത്തിയിരുന്ന ഈ മകനെയാണ് ഭാര്യ വീണ്ടും വിവാഹം കഴിച്ചിരിക്കുന്നതെന്നും ഇവര്‍ പണവുമായാണ് വീട്ടില്‍നിന്ന് മുങ്ങിയതെന്നും ഇന്ദ്രറാം പരാതിയില്‍ ആരോപിക്കുന്നു. ഇന്ദ്രറാമിന്റെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചതായി ടൈംസ് നൗവ് റിപ്പോര്‍ട്ട് ചെയ്തു.

Read More

അന്ന് വിവാഹനിശ്ചയം കഴിഞ്ഞ് അമ്മായിയപ്പന്‍ കഴിക്കാന്‍ പറഞ്ഞ സാധനം കണ്ട് ഞാന്‍ ഞെട്ടി ! ആസിഫ് അലി പറയുന്നത് ഇങ്ങനെ…

മലയാളത്തിലെ യുവനടന്മാരില്‍ ശ്രദ്ധേയനാണ് ആസിഫ് അലി. ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാളികളുടെ മനസ്സില്‍ ഇടംപിടിക്കാനും നടനു കഴിഞ്ഞു. ആസിഫ് അലിയെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഭാര്യ സമയുടെയും മക്കളുടെയും കൂടെ സന്തുഷ്ടനായി കഴിയുകയാണ് താരം. നായകനായും വില്ലനായും കൈനിറയെ സിനിമകളുമായി തിരക്കിലാണെങ്കിലും കുടുംബത്തിന് വേണ്ടി സമയം കണ്ടെത്താന്‍ ആസിഫ് ശ്രദ്ധിക്കാറുണ്ട്. അതേ സമയം വീട്ടിലുണ്ടെങ്കില്‍ കുളിപ്പിക്കുന്നത് മുതല്‍ എല്ലാ കാര്യത്തിനും പിള്ളേര്‍ക്ക് ഡാഡ് മതിയെന്നാണ് ഒരു മാസികയ്ക്കു നല്‍കിയ അഭിമുഖത്തിലൂടെ ആസിഫിന്റെ ഭാര്യ സമ പറയുന്നത്. ഭാര്യയെക്കുറിച്ച് ആസിഫ് പറയുന്നതിങ്ങനെ…രണ്ട് ആണ്‍കുട്ടികളുടെ ഇടയിലേക്കല്ല, രണ്ട് തെമ്മാടികളുടെ ഇടയിലേക്കാണ് സമ വന്നതെന്ന് വാപ്പ പറയാറുള്ളത്. ഞാനും അനിയനും പുറത്ത് പോയാല്‍ വീട്ടിലേക്ക് ഫോണ്‍ ചെയ്യുന്നത് വളരെ കുറവാണ്. ഇപ്പോള്‍ എന്നെ കൃത്യമായി ലൊക്കേറ്റ് ചെയ്യുന്നത് സമയാണ്. അവളറിയാതെ ഞാന്‍ എവിടെയും പോകില്ല. എന്നോട് ചോദിക്കാന്‍…

Read More

സ്വവര്‍ഗാനുരാഗിയാണെന്ന കാര്യം ഒളിച്ചുവെച്ചു ! ഹണിമൂണിന് ‘കൂട്ടുകാരനെ’ ഒപ്പം കൂട്ടി; യുവാവിന് ഭാര്യയുടെ വക എട്ടിന്റെ പണി…

സ്വവര്‍ഗാനുരാഗിയാണെന്ന വിവരം തന്നില്‍ നിന്ന് മറച്ചു വച്ച ഭര്‍ത്താവിനെതിരേ ഭാര്യ നല്‍കിയ പരാതിയില്‍ കോടതിയുടെ നടപടി. ഭര്‍ത്താവിന്റെ പ്രവൃത്തി പ്രഥമദൃഷ്ട്യാ വഞ്ചനയാണെന്നു ചൂണ്ടിക്കാട്ടി കോടതി ഇയാളുടെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ഇയാള്‍ കൂട്ടുകാരനൊപ്പം ‘മധുവിധു’ ആഘോഷിക്കുകയും ചെയ്തിരുന്നു. മുപ്പത്തിരണ്ടുകാരനായ നവി മുംബൈ സ്വദേശി മുപ്പതുകാരിയായ യുവതിയെ സാമൂഹ്യ മാധ്യമം വഴിയാണ് പരിചയപ്പെട്ടത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇവര്‍ വിവാഹിതരായി. ഭര്‍ത്താവ് സ്വവര്‍ഗ അനുരാഗിയാണെന്ന് പിന്നീട് മനസ്സിലായെന്നും തന്റെ വഞ്ചിച്ചെന്നും ആരോപിച്ച് ഭാര്യ പരാതി നല്‍കുകയായിരുന്നു. നഗരത്തിലെ രണ്ടു പുരുഷന്മാരുമായി ഇയാള്‍ ലൈംഗിക ബന്ധം പുലര്‍ത്തിയിരുന്നതായി ഭാര്യ കണ്ടെത്തി. ഭര്‍ത്താവിന്റെ വാട്ട്‌സആപ്പ് മെസേജുകളില്‍നിന്നും ഫോണിലെ വിഡിയോയില്‍നിന്നുമാണ് ഇതു കണ്ടെത്തിയതെന്ന് ഭാര്യ കോടതിയെ അറിയിച്ചു. ഇതു ചോദ്യം ചെയ്തപ്പോള്‍ തനിക്കു നേരെ കത്തി വീശിയതായും പരാതിയില്‍ പറയുന്നു. വിവാഹത്തിനു മുമ്പായി, വ്യാജമായ എംപ്ലോയ്മന്റെ ഓഫര്‍ ലെറ്റര്‍ തന്നെ കാണിച്ചിരുന്നെന്ന് യുവതി പറഞ്ഞു.…

Read More