തെറ്റായ പ്രചരണങ്ങൾ വിശ്വസിക്കാതെ കോവിഡ് വാക്സിനെടുത്ത് രണ്ടാംവരവ് ചെറുക്കാമെന്ന്ഡോ. പദ്മകുമാർ

ആലപ്പുഴ: കോവിഡ് രണ്ടാം വരവിനെ എതിരെ വാക്സിൻ എടുത്ത് ജാഗ്രത പുലർത്തണമെന്ന് ആലപ്പുഴ മെഡിക്കൽ കോളേജിലെ മെഡിസിൻ വിഭാഗം മേധാവി ഡോ.ബി.പദ്മകുമാർ ആവശ്യപ്പെട്ടു. ഹെൽത്ത് ഫോർ ആൾ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലോക ആരോഗ്യ ദിനാചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജനിതകമാറ്റം വന്ന കൊറോണ വൈറസ് കുടുതൽ മാരകമാണ്. വാക്സിനെതിരായ തെറ്റായ പ്രചരണങ്ങൾ വിശ്വസിക്കാതെ വാക്സിൻ എടുത്ത് രോഗ പ്രധിരോധം ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആലപ്പുഴ മെഡിക്കൽ കോളേജിലെ ഹൃദയ ആരോഗ്യ വിഭാഗം മേധാവി.ഡോ.കെ.എസ്.മോഹൻ അധ്യക്ഷത വഹിച്ചു. എ.എൻ പുരം ശിവകുമാർ, ഹരികുമാർ വാലേത്ത്, കെ.നാസർ, കെ.ശിവകുമാർ ജഗ്ഗു, ടി.എസ്.സിദ്ധാത്ഥൻ എന്നിവർ പ്രസംഗിച്ചു.

Read More

ടിക്കറ്റ് നിരക്കില്‍ സൂപ്പര്‍ഫാസ്റ്റിനെ പിന്നിലാക്കി ഫാസ്റ്റ് പാസഞ്ചര്‍ ! യാത്രക്കാരുടെ എണ്ണം കൂടിയിട്ടും ‘കഴുത്തറപ്പന്‍’ പരിപാടിയുമായി കെഎസ്ആര്‍ടിസി…

കെഎസ്ആര്‍ടിസിയുടെ പുതിയ ടിക്കറ്റ് നിരക്ക് രീതിയ്‌ക്കെതിരേ പ്രതിഷേധം ശക്തമാകുന്നു. ഫാസ്റ്റ് പാസഞ്ചര്‍ ബസുകളില്‍ ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഈടാക്കുന്നത് സൂപ്പര്‍ഫാസ്റ്റിനേക്കാള്‍ കൂടിയ നിരക്കാണ്. കോവിഡ് കാലത്ത് വരുത്തിയ ചാര്‍ജിലെ മാറ്റമാണിത്. ചാര്‍ജ് കുറവു പ്രതീക്ഷിച്ച്, ഫാസ്റ്റ് പാസഞ്ചറില്‍ കയറുന്ന യാത്രക്കാര്‍ക്ക് ഇത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്ക് സൂപ്പര്‍ഫാസ്റ്റിന് 87 രൂപയും ഫാസ്റ്റ്പാസഞ്ചറിന് 84 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ സൂപ്പര്‍ഫാസ്റ്റ് നിരക്ക് 69 ആയി കുറച്ചു. എന്നാല്‍ ഈ ദിവസങ്ങളിലും ഫാസ്റ്റ് പാസഞ്ചറുകളില്‍ 84 രൂപയുടെ ടിക്കറ്റെടുക്കണം. യാത്രക്കാരുടെ എണ്ണവും വരുമാനവും ഉയര്‍ന്നിട്ടും ടിക്കറ്റ് നിരക്ക് കുറയ്ക്കാനും കെഎസ്ആര്‍ടിസി തയ്യാറായിട്ടില്ല. ഈ ദിവസങ്ങളില്‍ കോട്ടയം-പത്തനംതിട്ട റൂട്ടില്‍ ഫാസ്റ്റ് പാസഞ്ചറിന്റെ നിരക്ക് 54ല്‍ നിന്ന് 67 ആയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ദിവസേന ദൂരയാത്ര ചെയ്യുന്നവര്‍ക്ക് അധിക പണച്ചെലവാണ് ഇതുവഴി വരുന്നത്.

Read More

എസ്.ജാനകിയോട് എന്തിനാണ് ഈ കൊടുംക്രൂരത! സോഷ്യൽ മീഡിയ ഒൻപതാം തവണയും കൊന്നു; വ്യാജപ്രചാരണം നടത്തിയവരെ കുറിച്ച്സൂചന; പ്രതിഷേധിച്ച് സമം

ആലപ്പുഴ: ഗായിക എസ്. ജാനകി അന്തരിച്ചു എന്ന തരത്തിൽ തുടർച്ചയായി സോഷ്യൽ മീഡിയയിൽ വ്യാജപ്രചാരണം നടത്തുന്നതിൽ കടുത്ത പ്രതിഷേധം ഉയരുന്നു. സമൂഹം ആദരിക്കുന്ന ഗായികയോടുള്ള അവഹേളനവും അധിക്ഷേപവും മാത്രമല്ല കടുത്ത സാമൂഹ്യദ്രോഹം കൂടിയാണെന്ന് കലാരംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു. ഇതിനകം ഒൻപതു പ്രാവശ്യമാണ് എസ്.ജാനകി അന്തിരിച്ചെന്ന വ്യാജപ്രചാരണം സോഷ്യൽ മീഡിയയിൽ നടന്നത്. നേരത്തെയും ഇന്നസെന്‍റ്, ജഗതി അടക്കമുള്ള പലർക്കുമെതിരേ ഇത്തരം പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ നടന്നിട്ടുണ്ട്. അതേസമയം, എസ്.ജാനകിക്കെതിരേ തുടർച്ചയായി വ്യാജം പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ് സോഷ്യൽ മീഡിയയിലെ സാമൂഹ്യവിരുദ്ധ ശക്തികൾ. ഇതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി മലയാളത്തിലെ സിനിമ പിന്നണി ഗായകരുടെ സംഘടന സമം രംഗത്തുവന്നു. പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളെ നിയമ പരമായി നേരിടുമെന്ന് സമം പ്രസിഡന്‍റ് സുദീപ് കുമാർ അറിയിച്ചു. സമം നേരത്തെയും ഇത്തരം പ്രചാരണങ്ങൾക്കെതിരേ സമരം പരാതി നൽകിയിരുന്നു. തുടർന്ന് പത്തനംതിട്ട സ്വദേശിയെ അറസ്റ്റ് ചെയ്തിരുന്നു. ഇത്തവണയും പിന്നിൽ…

Read More

ഉത്സവത്തിന് “സാലറി കട്ട്’; വിവാദത്തിന് പിന്നാലെ തിരുത്ത്; ഔദ്യോഗിക ഉത്തരവ് കാത്ത് പോലീസുകാര്‍

സ്വന്തംലേഖകന്‍ കോഴിക്കോട് : ക്ഷേത്ര മഹോത്സവവുമായി ബന്ധപ്പെട്ട് പോലീസിലെ സാലറി കട്ട് ഉത്തരവ് വിവാദത്തെത്തുടര്‍ന്ന് തിരുത്തി! കോഴിക്കോട് സിറ്റി പോലീസിലെ സേനാംഗങ്ങളുടെ ശമ്പളത്തില്‍ നിന്ന് പണം ഈടാക്കാനുള്ള തീരുമാനമാണ് ഒഴിവാക്കിയത്. കോഴിക്കോട് സിറ്റി പോലീസ് പരിധിയിലെ മുതലക്കുളം ഭദ്രകാളി ക്ഷേത്രത്തില്‍ ഏപ്രില്‍ 11,12,13 തീയതികളിലായി നടക്കുന്ന പ്രതിഷ്ഠാദിന മഹോത്സവത്തിനാണ് 50 രൂപ ഈടാക്കുന്നത്. ഇതിനെതിരേ പോലീസുകാര്‍ രംഗത്തെത്തിയതോടെ അസോസിയേഷന്‍ നേതാക്കള്‍ വിഷയത്തില്‍ ഇടപെടുകയായിരുന്നു. വിവാദ ഉത്തരവ് പുറത്തിറങ്ങിയതിനെക്കുറിച്ച് “രാഷ്‌ട്രദീപിക’ വാര്‍ത്ത നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് അസോസിയേഷന്‍ നേതാക്കള്‍ ഇടപെട്ടു പരിഹാരമുണ്ടാക്കിയത്. സാലറികട്ട് ചെയ്യുന്ന തീരുമാനം ഒഴിവാക്കാമെന്നാണ് അസോസിയേഷന്‍ നേതാക്കള്‍ക്ക് പോലീസ് മേധാവിമാര്‍ നല്‍കിയ ഉറപ്പ്. അതേസമയം ഇതുവരെയും ഔദ്യോഗിക ഉത്തരവുകള്‍ ലഭിച്ചിട്ടില്ല. പുതിയ ഉത്തരവ് കാത്തിരിക്കുകയായാണ് പോലീസുകാര്‍. കൂടാതെ നാര്‍ക്കോട്ടിക് സെല്‍ അസി.കമ്മീഷണര്‍ പുറത്തിറക്കിയ ഉത്തരവില്‍ പണം നല്‍കാന്‍ താത്പര്യമില്ലാത്തവര്‍ അറിയിക്കണമെന്നാണുള്ളത്. ഇതു സ്വകാര്യതയ്ക്കെതിരാണ്. ഉത്തരവില്‍ സിറ്റി…

Read More

ഡോളര്‍ കടത്ത്: ‘സുഖമില്ലാത്തതിനാല്‍ ഹാജരാകില്ല’; ഒളിച്ചുകളി തുടര്‍ന്നു സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍

കൊച്ചി: വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ ചോദ്യം ചെയ്യാലിനായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഇന്നു കസ്റ്റംസിന് മുന്നില്‍ ഹാജരാകില്ല. സുഖമില്ലാത്തതിനാല്‍ എത്തില്ലെന്നാണ് ശ്രീരാമകൃഷ്ണന്‍ അറിയിച്ചിരിക്കുന്നത്. രാവിലെ 11നു കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാകാനാണ് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നത്. കഴിഞ്ഞ മാസം ഹാജരാകാനായി ആദ്യം നോട്ടീസ് അയച്ചെങ്കിലും, തെരഞ്ഞെടുപ്പ് തിരക്ക് ചൂണ്ടിക്കാട്ടി സമയം നീട്ടി നല്‍കണമെന്ന് സ്പീക്കര്‍ മറുപടി നല്‍കുകയായിരുന്നു. പോളിംഗിന് ശേഷം ഹാജരാകാമെന്നും രേഖാമൂലം കസ്റ്റംസിനെ അറിയിച്ചിരുന്നു. യുഎഇ കോണ്‍സുല്‍ ജനറല്‍ മുഖേന നടത്തിയ ഡോളര്‍ കടത്തില്‍ സ്പീക്കര്‍ക്കും പങ്കുണ്ടെന്ന സ്വപ്നയുടെയും സരിത്തിന്‍റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കറെ ചോദ്യം ചെയ്യുന്നത്. ഇതു മൂന്നാമത്തെ പ്രാവശ്യമാണ് സ്പീക്കര്‍ കസ്റ്റംസിന്‍റെ മുന്നില്‍ ഹാജരാകാതെ മാറി നില്‍ക്കുന്നത്. തെരഞ്ഞെടുപ്പു സമയത്തു ദേശീയ അന്വേഷണ ഏജന്‍സികള്‍ക്കു മുന്നില്‍ എത്തി പ്രശ്‌നം വഷളാക്കേണ്ടതില്ലെന്ന സിപിഎം നിലപാട് അനുസരിച്ചാണ് സ്പീക്കര്‍ ഹാജരാകാതെ മാറിനിന്നത്. തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ…

Read More

ബലാല്‍സംഗത്തിനു കാരണം സ്ത്രീകളുടെ വസ്ത്രധാരണം ! പ്രലോഭനം ഒഴിവാക്കാന്‍ ശരീരം മറയ്ക്കണമെന്ന് ഇമ്രാന്‍ ഖാന്‍…

സ്ത്രീകള്‍ ബലാല്‍സംഗത്തിനിരയാവുന്നതിനു കാരണം വസ്ത്രധാരണത്തിലെ അപാകതയാണെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പ്രസ്താവന വിവാദമായതോടെ സമൂഹമാധ്യമങ്ങളിലടക്കം നൂറുകണക്കിന് ആളുകളാണ് ഇമ്രാന്‍ ഖാന്റെ പ്രസ്താവനയ്ക്കെതിരായി പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. സ്ത്രീകളുടെ വസ്ത്രധാരണമാണ് ബലാത്സംഗത്തിന് കാരണമാകുന്നതെന്നും അതിനാല്‍ സ്ത്രീകള്‍ ശരീരം മൂടി നടക്കണമെന്നുമാണ് ടെലിവിഷന്‍ പരിപാടിക്കിടെ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പറഞ്ഞത്. സദാചാരമൂല്യങ്ങള്‍ കുറയുന്നതിന്റെ പ്രത്യാഘാതങ്ങള്‍ സമൂഹത്തിലുണ്ടാകും. സമൂഹത്തില്‍ ബലാത്സംഗം വര്‍ധിക്കുകയാണ്. സ്ത്രീകള്‍ പ്രലോഭനം ഒഴിവാക്കാന്‍ ശരീരം മറയ്ക്കണമെന്നും ഇമ്രാന്‍ ഖാന്‍ ഉപദേശിക്കുന്നു. പര്‍ദയെന്ന ആശയം പ്രലോഭനങ്ങളെ കുറയ്ക്കാന്‍ വേണ്ടിയുള്ളതാണ്. എല്ലാവര്‍ക്കും പ്രലോഭനം ഒഴിവാക്കാനുള്ള മനോശക്തി ഉണ്ടാവില്ലെന്നും ഇമ്രാന്‍ ഖാന്‍ പറയുന്നു. ഇമ്രാന്‍ ഖാന്റെ പരാമര്‍ശം അപകടകരമാണെന്ന് വനിതാ അവകാശ പ്രവര്‍ത്തകര്‍ പറയുന്നു. ബലാത്സംഗം ചെയ്യുന്നയാളെ പ്രോത്സാഹിപ്പിക്കുന്നതാണ് ഇത്തരം പരാമര്‍ശമെന്നും വിമര്‍ശനം ഉയരുന്നുണ്ട്. എന്നാല്‍ ഇമ്രാന്റെ പ്രസ്താവനയെ അനുകൂലിച്ചും ചിലരെത്തുന്നുണ്ടെന്നതാണ് വാസ്തവം.

Read More

പുലർച്ചെ അലറിവിളിച്ച് ജോർജ്ജ് ചേട്ടൻ; ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത് വായിൽ തുണി തിരികിയ നിലയിൽ അന്നമ്മയെ; മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപണം

  കട്ടപ്പന: കട്ടപ്പന കൊച്ചുതോവാളയിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് വെളുപ്പിനെയാണ് നാടിനെ ഞെട്ടിക്കുന്ന സംഭവം പുറത്തറിയുന്നത്. കൊച്ചുപുരയ്ക്കൽ ജോർജിന്‍റെ ഭാര്യ ചിന്നമ്മ (65) യാണ് കൊല്ലപ്പെട്ടത്. പുലർച്ചെ ജോർജിന്‍റെ കരച്ചിൽ കേട്ടാണ് നാട്ടുകാർ വിവരം അറിഞ്ഞത്. വായിൽ തുണി തിരികിയ നിലയിലാണ് ചിന്നമ്മയുടെ ി മെൃതദേഹം കാണപ്പെട്ടത്. അകത്തു നിന്നും പുറത്തു നിന്നും ജോർജിന്‍റെ വീട് പൂട്ടിയ നിലയിലായിരുന്നു. ചിന്നമ്മയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി സെന്‍റ്. ജോണ്‍സ് ആശുപത്രിയിലേക്ക് മാറ്റി. പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

ജനങ്ങൾ ആഗ്രഹിക്കുമ്പോൾ വിജയിയുടെ രാഷ്‌ട്രീയപ്രവേശം ഉണ്ടാകും; സൈക്കിൾ യാത്ര രാഷ്‌ട്രീയ സന്ദേശം തന്നെയെന്ന് പിതാവ് എസ്.എ.ചന്ദ്രശേഖർ

ചെന്നൈ: വിജയ് നടത്തിയ സൈക്കിൾ യാത്ര രാഷ്‌‌ട്രീയ സന്ദേശം നൽകാൻ തന്നെയെന്ന് പിതാവ് എസ്.എ.ചന്ദ്രശേഖർ. ചെന്നൈയിലെ വസതിയിൽ ഒടു ടെലിവിഷൻ ചാനലുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ പ്രശ്നം തുറന്നുകാട്ടാൻ തന്നെയാണ് വിജയ് സൈക്കിൾ യാത്ര നടത്തിയത്. സാധാരണകാർക്ക് വേണ്ടിയാണ് വിജയ് സൈക്കിളിലേറിയത്. എപ്പോൾ വേണമെങ്കിലും വിജയ് രാഷ്‌ട്രീത്തിലിറങ്ങും. ജനങ്ങൾ ആഗ്രഹിക്കുന്പോൾ വിജയിയുടെ രാഷ്‌ട്രീയപ്രവേശം ഉണ്ടാകുമെന്നും എസ്.എ.ചന്ദ്രശേഖർ പറഞ്ഞു. രാഷ്‌ട്രീയ സന്ദേശം നൽകാനായിരുന്നില്ല സൈക്കിൾയാത്ര എന്ന വാദങ്ങൾക്കിടെയാണ് വിജയിയുടെ അച്ഛന്‍റെ പ്രതികരണം. മെയ് ആറിന് നടന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പിൽ ചെന്നൈയിൽ വസതിയിൽ നിന്നും വിജയ് സൈക്കിളിൽ വോട്ട് ചെയ്യാൻ വന്ന സംഭവം വലിയ ചർച്ചകൾക്ക് വഴി തുറന്നിരുന്നു. വിജയ് സൈക്കിളിൽ സഞ്ചരിച്ചതിന് അസാധാരണമായി ഒന്നുമില്ലെന്നും വീടിന് അടുത്തുള്ള സ്കൂളായതിനാൽ മാത്രമാണ് അദ്ദേഹം സൈക്കിളിൽ സഞ്ചരിച്ചതെന്നുമാണ് നടന്‍റെ പിആർ ടീം വ്യക്തമാക്കുന്നത്.

Read More

28 വയസ്സ് ആയപ്പോഴെക്കും എന്റെ ശരീരം ബയോളജിക്കലി അത് തിരിച്ചറിയാന്‍ തുടങ്ങി ! തുറന്നു പറച്ചിലുമായി രഞ്ജിനി ഹരിദാസും അമ്മയും;വീഡിയോ വൈറല്‍…

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് രഞ്ജിനി ഹരിദാസ്. വ്യത്യസ്ഥതയാല്‍ സമ്പന്നമാണ് രഞ്ജിനിയുടെ യൂട്യൂബ് ചാനലും. ഇപ്പോള്‍ ചാനലില്‍ അമ്മ സുജാതയ്‌ക്കൊപ്പം അവതരിപ്പിച്ച ‘ജനറേഷന്‍ ഗ്യാപ്പ്’ എന്ന് പേരിട്ടിരിക്കുന്ന പരിപാടിയുടെ ആദ്യ എപ്പിസോഡിന്റെ വീഡിയോയാണ് വൈറലായിരിക്കുകയാണ്. പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് രണ്ട് കാലഘട്ടങ്ങളെ പ്രതിനിധീകരിച്ച് സ്വന്തം അഭിപ്രായങ്ങളാണ് ഇരുവരും പരിപാടിയില്‍ പറയുന്നത്. ജനറേഷന്‍ ഗ്യാപ്പിന്റെ ആദ്യ എപ്പിസോഡില്‍ തന്നെ നിരവധി ചോദ്യങ്ങളാണ് പ്രേക്ഷകര്‍ ഇരുവരോടുമായി ചോദിച്ചത്. വിവാഹമാണ് കൂടുതല്‍ പേര്‍ക്കും അറിയേണ്ടിയിരുന്ന വിഷയം. പെണ്‍കുട്ടികള്‍ക്ക് വിവാഹത്തിനുള്ള ശരിയായ പ്രായം, രണ്ടാം വിവാഹം തുടങ്ങി വിവാഹത്തിന് മുമ്പുള്ള സെക്‌സ് എന്നിങ്ങനെയുള്ള ചോദ്യങ്ങളോടാണ് ആദ്യ എപ്പിസോഡില്‍ പ്രതികരിച്ചിരിക്കുന്നത്. ‘ഇരുപതുവയസ്സുള്ളപ്പോഴാണ് ഞാന്‍ വിവാഹിതയാകുന്നത്. അന്ന് നമുക്കൊന്നും ഇതിനെക്കുറിച്ച് ഒരു ധാരണയുമില്ല. 25 വയസ്സ് കഴിയാതെ പെണ്‍കുട്ടികള്‍ കല്യാണത്തെക്കുറിച്ച് ചിന്തിക്കരുതെന്നാണ് എനിക്ക് പറയാനുള്ളത്’. കാരണം നമുക്ക് പക്വത എത്തുന്നത് പ്രായം അതാണെന്നാണ് വിവാഹപ്രായത്തെക്കുറിച്ചുള്ള സുജാതയുടെ അഭിപ്രായം.…

Read More

പാനൂരിലെ ലീഗ് പ്രവർത്തകന്‍റെ കൊലപാതകം; ഏഴ് പ്രതികളെ തിരിച്ചറിഞ്ഞു; കൊല നടത്തിയത് 12 അംഗ സംഘം; സംഘർഷ മേഖലയിൽ സായുധസേനയെ വിന്യസിച്ചു

തലശേരി: മുസ്‌ലിംലീഗ് പ്രവർത്തകൻ കടവത്തൂർ മുക്കിൽ പീടിക പാറാൽ വീട്ടിൽ മൻസൂറിനെ കൊലപ്പെടുത്തിയ സംഘത്തിലെ ഏഴ് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു.അക്രമി സംഘം എത്തിയതെന്ന് കരുതുന്ന മൂന്ന് ബൈക്കുകൾ പോലീസ് കസ്റ്റഡിയിലെടുത്തു. പന്ത്രണ്ട് പേരടങ്ങുന്ന സംഘമാണ് കൊലപാതകം നടത്തിയതെന്ന നിഗമനത്തിലാണ് പോലീസ്. കേസിൽ ഇന്നലെ അറസ്റ്റിലായ സിപിഎം പ്രവർത്തകൻ കെ. ഷനോസിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. എസിപി വി. സുരേഷ്, ചൊക്ലി സിഐ സുഭാഷ്, എസ്പിയുടേയും എസിപിയുടെയും സ്ക്വാഡംഗങ്ങൾ ഉൾപ്പെട്ട പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്. മൻസൂറിന്‍റെ വിലാപ യാത്രക്കിടയിലുണ്ടായ അക്രമത്തിൽ ആറ് സിപിഎം ഓഫീസുകൾക്ക് തീയിടുകയും നിരവധി സിപിഎം പ്രവർത്തകരുടെ വീടുകൾ അക്രമിക്കുകയും ചെയ്തു. തീവെപ്പ് ഉൾപ്പെടെയുള്ള അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് പതിനൊന്ന് മുസ്‌ലിംലീഗ് പ്രവർത്തകരെ ചൊക്ലി പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി നടന്ന പോലീസ് റെയ്ഡിലാണ് മുസ്‌ലിംലീഗ് പ്രവർത്തകർ അറസ്റ്റിലായത് . കടുത്ത സംഘർഷാവസ്ഥ നിലനിൽക്കുന്ന…

Read More