എന്തൊരു കരുതലാണീ മന്‍സന് ! സഹയാത്രികന്റെ മടിയില്‍ തലചായ്ച്ചുറങ്ങുന്ന നായ സോഷ്യല്‍ മീഡിയയില്‍ താരമാകുന്നു

മനുഷ്യരുടെ ഏറ്റവും വിശ്വസ്തരായി കരുതുന്ന മൃഗങ്ങളാണ് നായകള്‍. തന്റെ യജമാനന്‍മാരോട് വിധേയത്വത്തോടെ പെരുമാറുന്നവരാണ് അവര്‍. നായ്ക്കളെ സ്വന്തം മക്കളെ പോലെ സ്നേഹിക്കുന്ന നിരവധി ആളുകളുമുണ്ട്. അത്തരക്കാര്‍ മരണാനന്തരം സ്വത്തുക്കള്‍ പോലും അവരുടെ പേര്‍ക്കെഴുതി വയ്ക്കുന്നതും പതിവാണ്. അത്തരത്തിലുള്ള നായസ്‌നേഹത്തിന്റെ വളരെ മനോഹരമായ ഒരു ചിത്രമാണ് ഇപ്പോള്‍ ട്വിറ്ററില്‍ വൈറലാകുന്നത്. സഹയാത്രികന്റെ മടിയില്‍ തലചായ്ച്ചുറങ്ങുന്ന ഡാല്‍മേഷ്യന്‍ നായയാണ് കഥാനായകന്‍. ഫ്ളെറ്റില്‍ തന്റെ വളര്‍ത്തുനായയ്ക്കൊപ്പം സഞ്ചരിക്കുകയായിരുന്നു യുവതി. അപ്പോഴാണ് അടുത്ത സീറ്റിലിരുന്ന യാത്രികന്‍ ഒരു അഭ്യര്‍ത്ഥനയുമായി യുവതിയ്ക്ക് മുന്നിലെത്തിയത്. തന്റെ വളര്‍ത്തുനായയെ അടുത്തിടെയാണ് നഷ്ടപ്പെട്ടതെന്നും അതിനാല്‍ ഫ്ളെറ്റില്‍ നായയോടൊപ്പം ഇരിക്കാന്‍ കുറച്ച് സമയം തനിക്ക് തരുമോയെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന. തുടര്‍ന്ന് അദ്ദേഹത്തിന്റെ സീറ്റിനടുത്ത് തന്നെ യുവതി ഇരുന്നു. അടുത്ത നിമിഷം തന്നെ നായ അദ്ദേഹത്തിന്റെ മടിയില്‍ തല ചായ്ച്ച് വെച്ച് കിടക്കുകയും ചെയ്തു. ഫ്ളൈറ്റിലെ മറ്റൊരു യാത്രക്കാരനാണ് ഈ ചിത്രം…

Read More

2023ലെ അവിശ്വാസ പ്രമേയം മോദി 2019ല്‍ പ്രവചിച്ചു ! വീഡിയോ വൈറല്‍…

മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയ നോട്ടീസിന് ലോക്സഭ സ്പീക്കര്‍ അനുമതി നല്‍കിയതിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഴയ പ്രവചനം. 2023ലും പ്രതിപക്ഷത്തിന് അവിശ്വാസപ്രമേയം അവതരിപ്പിക്കാന്‍ അവസരം ലഭിച്ചേക്കും എന്നായിരുന്നു 2019ല്‍ ലോക്സഭയില്‍ മോദി നടത്തിയ പ്രസംഗം. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. 2109ലെ ബജറ്റ് സെഷനിലെ ചര്‍ച്ചയ്ക്കിടെയുള്ള മോദിയുടെ പ്രസ്താവനയാണ് വൈറലായത്. തൊട്ടുമുന്‍പത്തെ വര്‍ഷം പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്റെ ഫലമായി ബിജെപിക്ക് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടായെന്നും അടുത്തത് 2023ല്‍ അവതരിപ്പിക്കണമെന്നും പ്രതിപക്ഷത്തെ പരിഹസിച്ച് മോദി പറയുന്നുണ്ട്. ‘ഞാന്‍ എല്ലാവിധ ആശംസകളും നേരുന്നു, നന്നായി തയാറെടുക്കൂ. 2023ലെങ്കിലും അവിശ്വാസപ്രമേയം അവതരിപ്പിക്കാന്‍ അവസരം ലഭിച്ചേക്കും’ – മോദി പറഞ്ഞു. സേവന മനോഭാവത്തിന്റെ ഫലമായാണ് ബിജെപി ഭരണത്തിലെത്തിയത്. അതേസമയം അഹങ്കാരത്തിന്റെ ഫലമായാണ് നിങ്ങളുടെ അംഗസംഖ്യ 400ല്‍ നിന്ന് 40ലേക്ക് താഴ്ന്നതെന്നും മോദി പേരു പരാമര്‍ശിക്കാതെ കോണ്‍ഗ്രസിനെ…

Read More

മധുരമായൊരു പ്രതികാരം; വൈറലായി സ്വിഗി ഇന്‍സ്റ്റമാര്‍ട്ട് പങ്കുവെച്ച രാജിക്കത്ത്

സ്വകാര്യ സ്ഥാപനങ്ങളിലായാലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലായാലും കിട്ടുന്ന ശമ്പളത്തോടൊപ്പം ആളുകള്‍ മാനസിക ആരോഗ്യത്തിനും ജോലിയുടെ സ്വഭാവത്തിനും പ്രാധാന്യം കൊടുക്കാറുണ്ട്. ഇന്നത്തെ കാലത്ത് താത്പര്യമില്ലാത്ത ജോലി ഉപേക്ഷിക്കുന്നത് വളരെ സാധാരണയായി നടക്കാറുള്ള കാര്യമാണ്. രാജി സമര്‍പ്പിക്കുന്ന സന്ദര്‍ഭത്തില്‍ കൃത്യമായി എന്തൊക്കെ എഴുതണം എന്നതില്‍ എല്ലാവര്‍ക്കും ആശങ്ക ഉണ്ടാകാറുള്ളതാണ്. ഇങ്ങനെയുള്ള സാഹചര്യത്തില്‍ ഇന്‍റർനെറ്റിനെയാണ് എല്ലാവരും ആശ്രയിക്കാറുള്ളത്. അടുത്തിടെ സ്വിഗി ഇന്‍സ്റ്റാമാര്‍ട്ട് സോഷ്യല്‍ മീഡിയയിലൂടെ വ്യത്യസ്തമായൊരു രാജിക്കത്ത് പുറത്തുവിട്ടിരുന്നു. കത്തില്‍ അക്ഷരങ്ങൾക്കൊപ്പം ബിസ്‌ക്കറ്റും, ചോക്ലേറ്റും, ടീ ബാഗ്‌സും കൂട്ടിചേര്‍ത്താണ് വാചകങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. രണ്ട് ദിവസംകൊണ്ട് 200,000 ലൈക്കുകളാണ് ഈ പോസ്റ്റിന് ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ലഭിച്ചത്. തനിക്ക് പറയാനുള്ള കാര്യങ്ങളെല്ലാം മധുരമായ ഭാഷയിൽ ജോലിയിൽ നിന്നിറങ്ങുന്ന വേളയിൽ തുറന്നു പറയാൻ ഈ കത്തിലൂടെ കഴിഞ്ഞു.    

Read More

എരുമയുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലി തര്‍ക്കം ! ഒടുവില്‍ പോലീസ് പ്രശ്‌നം പരിഹരിച്ചത് ‘ലവ് ടെസ്റ്റി’ലൂടെ

എരുമയുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലിയുള്ള തര്‍ക്കം പോലീസ് പരിഹരിച്ചത് ലവ് ടെസ്റ്റിലൂടെ. കടലൂര്‍ ജില്ലയിലെ കാട്ടുമണ്ണാര്‍കോവിലിലാണ് എരുമയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലി പുരുഷനും സ്ത്രീയും തമ്മില്‍ തര്‍ക്കമുണ്ടായത്. ‘ലവ് ടെസ്റ്റില്‍’ വളര്‍ത്തുമൃഗം പുരുഷനൊപ്പം പോകാന്‍ തീരുമാനിച്ചതോടെ എരുമയെ പോലീസ് അയാള്‍ക്കൊപ്പം വിട്ടയച്ചു. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ… ചിദംബരത്തിനടുത്തുള്ള ഒരു ഗ്രാമത്തിലെ കന്നുകാലി കര്‍ഷകയായ ദീപ ആറ് മാസം മുന്‍പ് തന്റെ ഫാമില്‍ നിന്ന് ആറു എരുമകളെ കാണാതായതായി ഒരു പരാതി നല്‍കിയിരുന്നു. അന്നുമുതല്‍ ദീപ എരുമയ്ക്കായി നടത്തിയ തിരച്ചിലിനിടെ 30 കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു ഗ്രാമത്തില്‍ പളനിവേല്‍ എന്നയാളുടെ ഫാമില്‍ തന്റെ എരുമകളെ കണ്ടെത്തി. തുടര്‍ന്ന് ഫാമിലെത്തിയ ദീപ തന്റെ അഞ്ച് എരുമകളെ അവിടെ കണ്ടെത്തി. എന്നാല്‍ റോഡില്‍ ഒറ്റപ്പെട്ട എരുമകളെ തന്റെ ഫാമിലേക്ക് കൊണ്ടുവരികയാണ് ചെയ്തതെന്ന് പളനിവേല്‍ അറിയിച്ചു. തുടര്‍ന്ന് നടത്തിയ മധ്യസ്ഥ ചര്‍ച്ചയ്ക്ക് പിന്നാലെ അഞ്ച്…

Read More

ഒന്നാം പ്രതി മൈക്ക്, രണ്ടാം പ്രതി ആംപ്ലിഫയര്‍ ! ഇങ്ങനെ ചിരിപ്പിച്ച് ജനങ്ങളെ കൊല്ലരുതെന്ന് വി.ഡി സതീശന്‍

ഉമ്മന്‍ചാണ്ടി അനുസ്മരണത്തിനിടെ മൈക്ക് കേടായ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് കേസ് എടുത്തു എന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഒന്നാം പ്രതി മൈക്ക്, രണ്ടാം പ്രതി ആപ്ലിഫയര്‍, ഇത്രയും വിചിത്രമായ ഒരു കേസ് കേരളത്തിന്റെയോ രാജ്യത്തിന്റേയോ ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ടോ എന്നും സതീശന്‍ പരിഹസിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് കുറേ ആളുകള്‍ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്ന് ആരോപിച്ച അദ്ദേഹം, മുഖ്യമന്ത്രി അറിഞ്ഞു കൊണ്ട് ഇത്തരത്തില്‍ ഒരു അബദ്ധം കാണിക്കുമോ എന്നും ചോദിച്ചു. ‘മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി അടക്കമുള്ളവരാണ് പോലീസ് ഭരിക്കുന്നത്. കേസെടുക്കുന്നത് അവര്‍ക്കൊരു ഹോബിയാണ്. കേസെടുത്ത് കേസെടുത്ത് മതിയാകാതെ വന്നപ്പോഴാണ് ഇപ്പോള്‍ അവര്‍ മൈക്കിന് എതിരായിട്ടും ആംപ്ലിഫയറിനെതിരായിട്ടും കേസെടുത്തിരിക്കുന്നത്. ചിരിപ്പിച്ച് ചിരിപ്പിച്ച് ജനങ്ങളെ കൊല്ലല്ലേ’ എന്നും വി.ഡി. സതീശന്‍ പറഞ്ഞു. കേസെടുത്തത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പറഞ്ഞിട്ടാണെന്ന് ആരോപിച്ച അദ്ദേഹം, എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ മൈക്കിന് എന്ത് സംഭവിച്ചു എന്ന്…

Read More

കൈകൊട്ടി കടല്‍ക്കാക്കയെ വിളിച്ചു, പിടികൂടിയശേഷം കഴുത്തിൽ പിടിമുറുക്കി സ്ത്രീ; വൈറലായ വീഡിയോയ്ക്ക് വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

മൃഗസ്‌നേഹികള്‍ ധാരാളമുള്ളത് പോലെ മൃഗങ്ങളെ ഉപദ്രവിച്ച് ആനന്ദം കണ്ടെത്തുന്നവരുടെ എണ്ണത്തിലും കുറവില്ല. ഇവര്‍ മൃഗങ്ങളെ ഉപദ്രവിക്കുകയും തുടര്‍ന്ന് ആ ദ്യശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്യാറുണ്ട്. അത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രചരിക്കുന്നത്. വീഡിയോയില്‍ ബീച്ചിലിരിക്കുന്ന ഒരു സ്ത്രീ കടല്‍ക്കാക്കകളെ പിടികൂടി തന്‍റെ കൈകളിലാക്കി സുഹൃത്തുക്കളെ കാണിക്കുന്നതായി കാണാം. സണ്‍ബാത്തിനായി ബീച്ചിലെത്തിയ ഇവർ കടലിന് സമീപം നടക്കുന്ന ഒരു കൂട്ടം കടല്‍ക്കാക്കകളെ  ശബ്ദമുണ്ടാക്കിയും കൈകൊട്ടിയും  അടുത്തേക്ക് വിളിക്കുകയും, അവയെ  ചാടിപിടിച്ച്  അവരുടെ കൈകള്‍ക്കുള്ളിലാക്കി തന്‍റെ സുഹൃത്തുക്കള്‍ക്ക് കാണിച്ചു കൊടുക്കുകയും ചെയ്തു. ആ സമയത്തും സ്ത്രീയുടെ കൈക്കുള്ളില്‍ കിടന്ന് പിടയുന്ന കടല്‍ക്കാക്കയെ ദൃശ്യങ്ങളിൽ കാണാം. എന്നാല്‍ വീഡിയോ സമൂഹമാധ്യമത്തിലെത്തിയതോടെ നിരവധിപേരാണ് സ്ത്രീയെ വിമര്‍ശിച്ച് രംഗത്തെത്തിയത്.  കടുത്ത വിമര്‍ശനങ്ങള്‍ക്കൊപ്പം ഇത്തരം വീഡിയോകള്‍ സമൂഹമാധ്യമത്തില്‍ നിന്നും പിന്‍വലിക്കണമെന്ന അഭിപ്രായവും ഉയർന്നുവന്നിട്ടുണ്ട്.

Read More

നൃത്തം ചെയ്താല്‍ സമ്മാനമായി ഐസ്‌ക്രീം ; പാർലറിൽ നൃത്തമാടി നിരവധിപേർ

  ഐസ്‌ക്രീം ഇഷ്ടമില്ലാത്തവരായി ആരും തന്നെ കാണില്ല. എല്ലാവരുടെയും ഇഷ്ട വിഭവത്തില്‍ ഐസ്‌ക്രീമിനും ഒരു പ്രത്യേക സ്ഥാനം തന്നെയുണ്ട്. എല്ലാവര്‍ഷവും ജൂലൈയിലെ മൂന്നാം ഞായറാഴ്ച ദേശീയ ഐസ്‌ക്രീം ദിനമായി ആഘോഷിക്കാറുണ്ട്. ഈ വര്‍ഷം അത് ജൂലൈ 16ന് ആയിരുന്നു. എന്നാല്‍ ഈ വര്‍ഷത്തെ ദേശീയ ഐസ്‌ക്രീം ദിനത്തില്‍ ഐസ്‌ക്രീം പ്രേമികള്‍ക്കായി വളരെ വ്യത്യസ്തമായൊരു ഓഫറുമായാണ് ബംഗളൂരുവിലെ കോര്‍ണര്‍ ഹൗസ് ഐസ്‌ക്രീംസ് എന്ന പാര്‍ലര്‍ എത്തിയിരിക്കുന്നത്. ദേശീയ ഐസ്‌ക്രീം ദിനത്തില്‍ തങ്ങളുടെ പാര്‍ലറില്‍ എത്തുന്ന ഉപഭോക്താക്കള്‍ പാര്‍ലറില്‍ പ്രവേശിക്കുന്നത് മുതല്‍ ഓര്‍ഡര്‍ ചെയ്ത് കൗണ്ടറില്‍ എത്തുന്നത് വരെ നൃത്തം ചെയ്താല്‍ സൗജന്യമായി ഐസ്‌ക്രീം സ്‌കൂപ്പ് സൗജന്യമായി നല്‍കുമെന്നതായിരുന്നു ഓഫര്‍. തുടര്‍ന്ന് അന്നേ ദിവസം പാര്‍ലറില്‍ ഐസ്‌ക്രീം സ്‌കൂപ്പിനായി നൃത്തം ചെയ്താണ് ആളുകള്‍ എത്തിയത്. പാര്‍ലറിലെ സിസിടിവിയില്‍ സമ്മാനമായി ലഭിക്കുന്ന ഐസ്‌ക്രീമിനായി ആടിത്തിമിര്‍ത്ത് നൃത്തം ചെയ്യുന്ന ഉപഭോക്താക്കളെ കാണവുന്നതാണ്. തുടര്‍ന്ന്…

Read More

വോട്ടര്‍മാര്‍ക്കെല്ലാം ഓരോ കിലോ ആട്ടിറച്ചി വീതം നല്‍കിയിയിട്ടും ഞാന്‍ തെരഞ്ഞെടുപ്പില്‍ പൊട്ടി ! നിതിന്‍ ഗഡ്കരിയുടെ തുറന്നു പറച്ചില്‍

ബാനറുകള്‍ സ്ഥാപിച്ചും ആട്ടിറച്ചി വിതരണം ചെയ്തും തെരഞ്ഞെടുപ്പില്‍ വിജയിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ജനങ്ങളുടെ വിശ്വാസവും സ്‌നേഹവും നേടിയാണ് തിരഞ്ഞെടുപ്പ് വിജയിക്കുന്നതെന്നും ഗഡ്കരി വ്യക്തമാക്കി. നാഗ്പുരില്‍ നടന്ന മഹാരാഷ്ട്ര സ്റ്റേറ്റ് ടീച്ചേഴ്സ് കൗണ്‍സിന്റെ (എംഎസ്ടിസി) ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ കിലോ ആട്ടിറച്ചി വോട്ടര്‍മാര്‍ക്കിടയില്‍ വിതരണം ചെയ്തിട്ടും താന്‍ തിരഞ്ഞെടുപ്പില്‍ തോറ്റ കാര്യവും അദ്ദേഹം ചടങ്ങില്‍ പറഞ്ഞു. വോട്ടര്‍മാര്‍ മിടുക്കരാണെന്നും എല്ലാ സ്ഥാനാര്‍ഥികളില്‍ നിന്നും പാരിതോഷികം സ്വീകരിക്കുമെന്നും എന്നാല്‍ അവര്‍ വോട്ടു ചെയ്യുന്നത് അവര്‍ക്ക് ശരിയെന്ന് തോന്നുന്ന സ്ഥാനാര്‍ഥിക്ക് മാത്രമാണെന്നും ഗഡ്കരി പറഞ്ഞു. ”സ്ഥാനാര്‍ഥികള്‍ പലപ്പോഴും തിരഞ്ഞെടുപ്പില്‍ ജയിക്കുന്നത് പോസ്റ്ററുകള്‍ ഒട്ടിച്ചും പാരിതോഷികങ്ങള്‍ നല്‍കിയുമാണ്. പക്ഷേ, അത്തരം തന്ത്രങ്ങളില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. ഞാന്‍ ഒരിക്കല്‍ ഒരു പരീക്ഷണം നടത്തി. ഓരോ കിലോ ആട്ടിറച്ചി വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്തു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. വോട്ടര്‍മാര്‍ വളരെ മിടുക്കരാണ്” അദ്ദേഹം…

Read More

തമിഴ്‌നാട് പിഎസ്‌സി പരീക്ഷയില്‍ ഡെലിവറി ബോയ്ക്ക് മിന്നും ജയം; ആശംസകളുമായി സൊമാറ്റോ

ഒരു വ്യക്തി ജീവിതത്തില്‍ ലക്ഷ്യത്തിലെത്തുന്നത് സ്വപ്‌നം കണ്ടതുകൊണ്ട് മാത്രമല്ല. അതോടൊപ്പം നിരന്തരമായ പ്രയത്‌നവും കഠിനാധ്വാനവും ആവശ്യമാണ്. ഇത്തരത്തിന്‍  സ്വപ്നത്തെ നേടിയെടുത്തവരുടെ പട്ടികയില്‍ ഇനി വിഗ്നേഷിന്‍റെ പേരും ഉണ്ടാകും. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ആപ്പായ സൊമാറ്റോയില്‍ ഡെലിവറി ജോലിക്കാരനായ വിഗ്നേഷ് എഴുതിനേടിയത് തമിഴ്‌നാട് പബ്ലിക് കമ്മീഷന്‍റെ പരീക്ഷയിലെ മിന്നുന്ന വിജയമാണ്. വിഗ്നേഷിന്‍റെ ഈ വിജയം സൊമാറ്റോയും ആഘോഷമാക്കി ട്വിറ്ററില്‍ വിഗ്നേഷിനെ അഭിനന്ദിച്ചെത്തിയിരുന്നു. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ നിരവധിപേരാണ് വിഗ്നേഷിനെ പ്രശംസിച്ചെത്തിയത്.

Read More

വിടില്ല ഞാന്‍ ! കഞ്ചാവടിച്ച് മൂന്നു പേരെ അരിവാള്‍ കൊണ്ട് വെട്ടി; പോലീസിനെ വെറുതെ വിടില്ലെന്ന് ഭീഷണി; രണ്ടു പേര്‍ പിടിയില്‍

കഞ്ചാവിന്റെ ലഹരിയില്‍ അരിവാള്‍ കൊണ്ട് മൂന്ന് പേരെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി, വിവേകാനന്ദപുരം സ്വദേശി മോഹന്‍ദാസ് (40), സുനാമി കോളനി സ്വദേശി ആക്‌നല്‍ (18), ടൈസണ്‍ (27) എന്നിവരെ വെട്ടിയ സംഭവത്തിലാണ് സുനാമി കോളനി സ്വദേശി ജെഫ്രിന്‍(20), കാന്‍ഷ്ടന്‍ റാഫിനായുമാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി ആയിരുന്നു സംഭവം. ഇതേക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ… മോഹന്‍ദാസ് ഇന്നലെ രാത്രി വിവേകാനന്ദപുരത്തുള്ള എടിഎമ്മില്‍ ബന്ധുവിന് പണം ട്രാന്‍സ്ഫര്‍ ചെയ്ത ശേഷം ബൈക്കില്‍ തിരികെ വീട്ടിലേക്ക് പോകാന്‍ ഇറങ്ങുമ്പോള്‍ ജെഫ്രിന്റെ ബൈക്കില്‍ ചെറുതായി ഉരസി. താഴെ വീണ ജെഫ്രിനെ മോഹന്‍ദാസ് പിടിച്ചു എഴുന്നേല്‍പ്പിച്ചു. തുടര്‍ന്ന് ഇരുവര്‍ക്കുമിടയില്‍ വാക്കേറ്റവുമുണ്ടായി. ലഹരിയിലായിരുന്ന ജെഫ്രിന്‍ തന്റെ സുഹൃത്തുക്കളെ സംഭവ സ്ഥലത്ത് വിളിച്ചുവരുത്തി. സുഹൃത്തുക്കള്‍ വന്നതും മറച്ച് വച്ചിരുന്ന അരിവാള്‍ കൊണ്ട് ജെഫ്രിന്‍ മോഹന്‍ദാസിന്റെ തലയില്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് അവിടെ…

Read More