മലവെള്ളപ്പാച്ചിലില്‍ കാര്‍ പുഴയിലൂടെ ഒഴുകിപ്പോയി ! യുവതിയെ സാഹസികമായി രക്ഷപ്പെടുത്തി; ഞെട്ടിക്കുന്ന വീഡിയോ

ഹരിയാനയില്‍ മലവെള്ളപ്പാച്ചിലില്‍ പുഴയിലൂടെ ഒഴുകിപ്പോയ കാറില്‍ നിന്നും യുവതിയ്ക്ക് അദ്ഭുത രക്ഷ. അമ്മയുമൊത്ത് കാറില്‍ ഖടക് മന്‍ഗോളില്‍ എത്തിയതായിരുന്നു യുവതി. പുഴയുടെ തീരത്താണ് വാഹനം നിര്‍ത്തിയിട്ടത്. പുഴയില്‍ വെള്ളം പെട്ടെന്ന് ക്രമാതീതമായി ഉയര്‍ന്നതോടെ വാഹനം ഒഴുകിപ്പോയി. ഈ സമയത്ത് യുവതി മാത്രമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. അതിസാഹസികമായി യുവതിയെ രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. യുവതിയെ പഞ്ച്കുളയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്രെയിന്‍ ഉപയോഗിച്ച് വാഹനം ഉയര്‍ത്താനുള്ള ശ്രമത്തിലാണ്. അതേസമയം, പഞ്ച്കുള സെക്ടര്‍ 27നു അടുത്തുള്ള പുഴ കുറുകെ കടക്കാന്‍ ശ്രമിച്ച ഏഴുപേര്‍ കുടുങ്ങി. പോലീസും എന്‍ഡിആര്‍എഫ് സംഘവും സ്ഥലത്തെത്തി. കഴിഞ്ഞ രാത്രി മുതല്‍ ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയാണ്. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ്, ജമ്മു, ഹരിയാനയുടെ ചിലഭാഗങ്ങളിലും തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം എത്തിയെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Read More

എടിഎമ്മില്‍ കാര്‍ഡ് കുടുങ്ങി ! പുറത്തെടുക്കാനുള്ള ശ്രമത്തിനിടെ മെഷീന്‍ തകര്‍ന്നു; പത്തനംതിട്ടയില്‍ നടന്നതിങ്ങനെ…

പത്തനംതിട്ടയില്‍ എടിഎമ്മില്‍ കുടുങ്ങിയ കാര്‍ഡ് പുറത്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ എടിഎമ്മിന്റെ മുന്‍വശം തകര്‍ന്നു. പത്തനംതിട്ട റാന്നി ഉതിമൂട്ടിലെ എടിഎം ആണ് തകര്‍ന്നത്. ഫെഡറല്‍ ബാങ്ക് ഉതിമൂട് ശാഖയുടെ ഉടമസ്ഥതയിലുള്ള എടിഎം ആണ്. തകര്‍ക്കപ്പെട്ട നിലയില്‍ അല്ലെങ്കില്‍ മോഷണ ശ്രമം നടന്നു എന്ന് പ്രഥമദൃഷ്ട്യാ സംശയിക്കുന്ന തരത്തിലായിരുന്നു സാഹചര്യം. എന്നാല്‍ വിശദമായ അന്വേഷണത്തിനൊടുവിലാണ് ഇത് മോഷണശ്രമം അല്ല എന്ന് വ്യക്തമായത്. തോപ്പില്‍ ചാര്‍ലി എന്ന ആള്‍ അഞ്ഞൂറ് രൂപ പിന്‍വലിക്കാന്‍ വേണ്ടി എടിഎമ്മില്‍ എത്തിയതായിരുന്നു. മെഷീനില്‍ കാര്‍ഡ് കുടുങ്ങിയതിനെത്തുടര്‍ന്ന് പുറത്തെടുക്കാനുള്ള ശ്രമത്തിനിടെ എടിഎമ്മിന്റെ മുന്‍വശം വെളിയിലേക്ക് തള്ളിവരികയായിരുന്നുവെന്നാണ് വിവരം.

Read More

ശിവമോഗയിലെ ഫ്ളാറ്റില്‍ കഞ്ചാവ് കൃഷിയും വില്‍പ്പനയും ! ഇടുക്കി സ്വദേശി ഉള്‍പ്പെടെ മൂന്ന് വിദ്യാര്‍ഥികള്‍ പിടിയില്‍

കര്‍ണാടകയിലെ ശിവമോഗയില്‍ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് കഞ്ചാവ് കൃഷിയും വില്‍പ്പനയും നടത്തിയ മലയാളി യുവാവ് ഉള്‍പ്പെടെ മൂന്ന് കോളേജ് വിദ്യാര്‍ഥികള്‍ അറസ്റ്റിലായി. തമിഴ്നാട് കൃഷ്ണഗിരി സ്വദേശി വിഘ്നരാജ്(28) ഇടുക്കി സ്വദേശി വിനോദ്കുമാര്‍(27) തമിഴ്നാട് ധര്‍മപുരി സ്വദേശി പാണ്ടിദുരൈ(27) എന്നിവരെയാണ് ശിവമോഗ പോലീസ് പിടികൂടിയത്. വാടകയ്ക്കെടുത്ത ഫ്ളാറ്റില്‍ കഞ്ചാവ് കൃഷിയും വില്‍പ്പനയും നടത്തിയതിനാണ് വിഘ്നരാജിനെ പിടികൂടിയതെന്നും ഇയാളില്‍നിന്ന് കഞ്ചാവും ലഹരിവസ്തുക്കളും വാങ്ങാനെത്തിയപ്പോളാണ് മറ്റുരണ്ടുപേര്‍ അറസ്റ്റിലായതെന്നും പോലീസ് പറഞ്ഞു. വിഘ്നരാജ് നഗരത്തിലെ കോളേജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരിവില്‍പ്പന നടത്തുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഘം ഇയാളുടെ ഫ്ളാറ്റിലെത്തി പരിശോധിച്ചപ്പോളാണ് കഞ്ചാവ് കൃഷി കണ്ടത്. ശിവമോഗയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിയായ വിഘ്നരാജ് കഴിഞ്ഞ മൂന്നരമാസമായി ഫ്ളാറ്റില്‍ കഞ്ചാവ് കൃഷി നടത്തിവരികയായിരുന്നു. പ്രത്യേക സജ്ജീകരണങ്ങളൊരുക്കി ഹൈടെക്ക് രീതിയിലായിരുന്നു ഇയാളുടെ കഞ്ചാവ് കൃഷി. ഒന്നരക്കിലോയിലേറെ കഞ്ചാവും കഞ്ചാവ് ചെടികളുമാണ് മെഡിക്കല്‍…

Read More

ഈജിപ്തിന്റെ പരമോന്നത ബഹുമതി ‘ഓഡര്‍ ഓഫ് ദ നൈല്‍’ ഏറ്റുവാങ്ങി നരേന്ദ്ര മോദി

ഈജിപ്തിന്റെ പരമോന്നത ബഹുമതിയായ ‘ഓഡര്‍ ഓഫ് ദ നൈല്‍’ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് സമ്മാനിച്ച് ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍ സിസി. മോദിയുടെ ഈജിപ്ത് സന്ദര്‍ശനവേളയിലായിരുന്നു രാഷ്ട്രത്തലവന്‍ വിശിഷ്ടാതിഥിയ്ക്ക് ബഹുമതി കൈമാറിയത്. 26 കൊല്ലത്തിനിടെ ഈജിപ്തിലേക്ക് ഉഭയകക്ഷി സന്ദര്‍ശനത്തിനെത്തുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. അബ്ദുല്‍ ഫത്താഹ് എല്‍ സിസിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് മോദി ഈജിപ്ത് സന്ദര്‍ശനത്തിനെത്തിയത്. അബ്ദുല്‍ ഫത്താഹ് എല്‍ സിസിയുമായി ചര്‍ച്ചകള്‍ നടത്തിയ നരേന്ദ്ര മോദി ഈജിപ്തിലെ ചരിത്രപ്രധാനമായ അല്‍ ഹക്കിം പള്ളി, കെയ്റോയിലെ ഹീലിയോപോളിസ് കോമണ്‍വെല്‍ത്ത് വാര്‍ സെമിട്രി എന്നിവ സന്ദര്‍ശിച്ചു. ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി എല്‍ സിസി സെപ്റ്റംബറില്‍ ഇന്ത്യയിലെത്തും. പ്രത്യേക ക്ഷണിതാവായാണ് എല്‍ സിസിയുടെ ഇന്ത്യാസന്ദര്‍ശനം. ഒന്നാം ലോക മഹായുദ്ധത്തില്‍ വീരചരമമടഞ്ഞ ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് ഹീലിയോപോളിസ് വാര്‍ സെമിട്രിയില്‍ പ്രധാനമന്ത്രി ആദരവര്‍പ്പിച്ചു. ഈജിപ്തിലും പലസ്തീനിലുമായി ഒന്നം ലോക മഹായുദ്ധത്തില്‍…

Read More

കൊന്നാലും അത് ചെയ്യില്ലെന്ന് ഹണി ! എന്നാല്‍ ഒടുവില്‍ അവരുടെ നിര്‍ബന്ധത്തിനു വഴങ്ങേണ്ടി വന്നു

തെന്നിന്ത്യന്‍ സിനിമയില്‍ ഏറെ ആരാധകരുള്ള നടിയാണ് ഹണി റോസ്. ഹണിയുടെ ഡ്രസ് സെന്‍സിനെ എപ്പോഴും ആരാധകര്‍ പുകഴ്ത്താറുണ്ട്. തിരക്കിട്ട് സിനിമകള്‍ ചെയ്യാറില്ലെങ്കിലും ദശലക്ഷക്കണക്കിന് ആരാധകരാണ് താരത്തിന് സോഷ്യല്‍ മീഡിയയിലുള്ളത്. പക്ഷേ, ഹണിക്ക് തീരെ ഇഷ്ടമില്ലാത്ത വേഷങ്ങള്‍ ഇടേണ്ടിവന്ന സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. സിനിമയുടെ ഭാഗമാകുമ്പോള്‍ ഇഷ്ടപ്പെടുന്ന വസ്ത്രങ്ങള്‍ തന്നെയാവണം ഇടേണ്ടത് എന്ന് നിര്‍ബന്ധം പിടിക്കാനും സാധിക്കില്ലല്ലോ. ഒരു അഭിമുഖത്തില്‍ അത്തരമൊരു സംഭവത്തെക്കുറിച്ച് ഹണി തുറന്നു പറഞ്ഞിരുന്നു. ഒറ്റനോട്ടത്തില്‍ പച്ച നിറത്തിലെ തത്തയാണോ എന്ന് തോന്നിപ്പിക്കുമാറ് ഒരു വേഷം ധരിച്ച് ഹണി നില്‍ക്കുന്ന ചിത്രം കാട്ടിയാണ് അവതാരക ചോദ്യം ചോദിച്ചത്. ഈ വേഷം ധരിച്ച ചിത്രത്തിന്റെ പേര് പോലും ഹണി ഇന്ന് ഓര്‍ക്കുന്നില്ല. അത്രയേറെ വിഷമം തോന്നിയ നിമിഷമായിരുന്നു അത് ആദ്യ തമിഴ് സിനിമയോ മറ്റോ ആണ് എന്ന് ഹണി ഓര്‍ക്കുന്നു. ബിഹൈന്‍ഡ് വുഡ്‌സിനു നല്‍കിയ അഭിമുഖത്തിലാണ് ഹണി അക്കാര്യം…

Read More

ലോക റിക്കാര്‍ഡിട്ട് ‘ഗോസ്റ്റ്’ ! ഈ അദ്ഭുത പശുവിന്റെ വിശേഷങ്ങള്‍ അറിഞ്ഞാല്‍ ഞെട്ടിപ്പോകും…

ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ്‌സില്‍ ഇടം നേടാന്‍ വ്യത്യസ്ഥമായ പല വേലകളും ഒപ്പിക്കുന്ന മനുഷ്യരുടെ വാര്‍ത്തകള്‍ നമ്മള്‍ കാണാറുണ്ട്. ഇത്തരത്തില്‍ ലോക റിക്കാര്‍ഡിട്ടിട്ടുള്ള നിരവധി പക്ഷിമൃഗാധികളുമുണ്ട്. ഇപ്പോള്‍ ഗിന്നസില്‍ ഇടം നേടിയിരിക്കുന്നത് ഒരു പശുവാണ്. ‘ഗോസ്റ്റ്’ എന്ന പേരില്‍ അറിയപ്പെടുന്ന ഈ പശുവിന് വെറും 60 സെക്കന്‍ഡില്‍ വ്യത്യസ്തങ്ങളായ പത്ത് കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. അതിഥികളെ സ്വീകരിക്കുന്നത് മുതല്‍ ചുംബനം നല്‍കുന്നത് വരെയുള്ള കാര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. അമേരിക്കയിലെ നെബ്രാസ്‌കയില്‍ നിന്നുള്ള മേഗന്‍ റെയ്മാന്‍ എന്ന സ്ത്രീയാണ് ഈ പശുവിന്റെ പരിശീലക. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് അടുത്തിടെ യുട്യൂബില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലൂടെയാണ് ഗോസ്റ്റ് എന്ന ലോക റെക്കോര്‍ഡ് ജേതാവായ പശുവിനെ ലോകം അറിഞ്ഞത്. മേഗന്‍ റെയ്മാന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് ഗോസ്റ്റ് പ്രവര്‍ത്തിക്കുന്നതിന്റെ വീഡിയോയാണ് യൂട്യൂബില്‍ ശ്രദ്ധിക്കപ്പെട്ടത്. ഒരു മിനിറ്റിനുള്ളില്‍ 10 നിര്‍ദ്ദേശങ്ങളോടാണ് ഈ പശു കൃത്യമായി…

Read More

റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഷോക്കേറ്റ് യുവതിയ്ക്ക് ദാരുണാന്ത്യം

ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ യുവതി ഷോക്കേറ്റ് മരിച്ചു. സ്‌റ്റേഷനിലെ വെള്ളക്കെട്ട് മറികടക്കുന്നതിനിടെ യുവതിക്ക് ഷോക്കേല്‍ക്കുകയായിരുന്നു. പ്രീത് വിഹാര്‍ സ്വദേശിനി അഹൂജ(34)യാണ് മരിച്ചത്. സഹോദരിക്കൊപ്പം ചണ്ഡിഗഡിലേക്ക് പോകുന്നതിനായാണ് ഇവര്‍ രാവിലെ റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. മഴ പെയ്തതിനെ തുടര്‍ന്ന് വെള്ളക്കെട്ട് മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ബാലന്‍സ് നഷ്ടമായ യുവതി വൈദ്യതി തൂണില്‍ പിടിച്ചപ്പോഴാണ് വൈദ്യുതാഘാതമേറ്റത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയതായി പോലീസ് പറഞ്ഞു. അധികൃതരുടെ അനാസ്ഥയാണ് യുവതി ഷോക്കേറ്റ് മരിക്കാനിടയാക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സഹോദരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ കേസ് എടുത്തതായി പോലീസ് പറഞ്ഞു. യുവതി വിവാഹിതയാണെന്നും ഇവര്‍ക്ക് രണ്ടു മക്കളുണ്ടെന്നും പോലീസ് അറിയിച്ചു.

Read More

മോദിയുടെ കാല്‍ തൊട്ടുവന്ദിച്ച് അമേരിക്കന്‍ ഗായിക ! ഇന്ത്യയെ സ്വന്തം കുടുംബമായി കാണുന്നുവെന്ന് മേരി മില്‍ബന്‍; വീഡിയോ വൈറല്‍

അമേരിക്കയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാല്‍ തൊട്ടുവന്ദിച്ച് പ്രശസ്ത അമേരിക്കന്‍ ഗായിക മേരി മില്‍ബന്‍. ഇന്ത്യന്‍ ദേശീയ ഗാനം ആലപിച്ച ശേഷം ഗായികയെ അഭിനന്ദിക്കുന്ന മോദിയുടെ കാല്‍ തൊട്ടു വണങ്ങുന്ന മേരി മില്‍ബനിന്റെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്‍പില്‍ ഇന്ത്യയുടെ ദേശീയ ഗാനം ആലപിക്കാനായതില്‍ അഭിമാനിക്കുന്നുവെന്ന് മേരി മില്‍ബന്‍ പറഞ്ഞു. ഇന്ത്യയെ സ്വന്തം കുടുംബമായാണ് കാണുന്നത്. ഇന്ത്യയിലെ ജനങ്ങളോട് സ്‌നേഹവും ബഹുമാനവുമാണെന്ന് മോദിയുടെ കാല്‍തൊട്ടു വണങ്ങിയ ശേഷം അവര്‍ പ്രതികരിച്ചു. ദേശീയഗാനവും ഓം ജയ് ജഗദീഷ് ഹരേയും പാടി ഇന്ത്യക്കാരുടെ മനസില്‍ ഇടം നേടിയ ഗായികയാണ് മേരി മില്‍ബന്‍. പ്രധാനമന്ത്രിയുടെ ഔദ്യോഗിക സന്ദര്‍ശനത്തോടനുബന്ധിച്ച് നടന്ന സമാപന പരിപാടിയില്‍ അമേരിക്കയിലെ ഇന്ത്യക്കാരുടെ കൂട്ടായ്മ സങ്കടിപ്പിച്ച പരിപാടിയിലാണ് സംഭവം. നാല് ദിവസത്തെ പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനം ഇന്ന് അവസാനിക്കും.…

Read More

ശനിയുടെ ഉപഗ്രഹത്തില്‍ ജീവന്‍റെ ഘടകം! ഫോസ്ഫറസിന്‍റെ സാന്നിധ്യം കണ്ടെത്തി

വാഷിംഗ്ടൺ ഡിസി: ശനിയുടെ ഉപഗ്രഹമായ എന്‍സെലാഡസില്‍ ജീവന്‍റെ അവശ്യഘടകമായ ഫോസ്ഫറസിന്‍റെ സാന്നിധ്യം ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ജീവന് ആവശ്യമായ മറ്റ് അഞ്ചു മൂലകങ്ങളായ കാര്‍ബണ്‍, ഹൈഡ്രജന്‍, നൈട്രജന്‍, ഓക്‌സിജന്‍, സള്‍ഫര്‍ എന്നിവയുടെ അടയാളങ്ങള്‍ എന്‍സെലാഡസില്‍ മുന്‍ പഠനങ്ങള്‍ കണ്ടെത്തിയിരുന്നു. നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തിലാണ് ശനിയുടെ ഉപഗ്രഹത്തില്‍ ഫോസ്ഫറസിന്‍റെ സാന്നിധ്യം കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തുന്നത്. വളരെ സുപ്രധാനമായ കണ്ടെത്തലാണ് ശാസ്ത്രജ്ഞര്‍ നടത്തിയിരിക്കുന്നത്. എന്‍സെലാഡസില്‍ കൂടുതല്‍ പഠനങ്ങള്‍ ഇനിയും നടത്തേണ്ടതുണ്ട്. അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ടും എന്‍സെലാഡസ് ശ്രദ്ധാകേന്ദ്രമാകുകയാണെന്നും ശാസ്ത്രജ്ഞയായ കരോലിന്‍ പോര്‍കോ അഭിപ്രായപ്പെട്ടു. ഭൂമിയിലെ ജീവന്‍റെ അവിഭാജ്യഘടകമാണ് ഫോസ്ഫറസ്. കാത്സ്യം കഴിഞ്ഞാല്‍ മനുഷ്യശരീരത്തില്‍ ഏറ്റവും സമൃദ്ധമായ രണ്ടാമത്തെ ധാതുവാണിത്, അസ്ഥികള്‍, പല്ലുകള്‍, കോശസ്തരങ്ങള്‍, ഡിഎന്‍എ എന്നിവയുടെ രൂപീകരണത്തിന് ഇതു പ്രധാനമാണ്. ഭൂമിയിലെ 550 വ്യത്യസ്ത ധാതുക്കളുടെ ഭാഗമാണ് ഈ മൂലകം. ഭൂമിയില്‍ ഏറ്റവും സമൃദ്ധമായ 12-ാമത്തെ മൂലകമാണിത്. ശനിയെയും അതിന്‍റെ ഉപഗ്രഹങ്ങളെയും…

Read More

ഐറിൻ മുത്തശിക്ക് 100 തികഞ്ഞു; ചായ കുടിച്ച് ആഘോഷം! വെറുതെയിരിക്കാൻ താൻ ഇഷ്ടപ്പെട്ടില്ലെന്ന്  ഐറിൻ

  ലണ്ടൻ: ഇംഗ്ലണ്ടിലെ സ്റ്റോക്ക്-ഓൺ-ട്രെന്‍റ് നിവാസിയായ ഐറിൻ സ്പ്രോസ്റ്റണ് 100 വയസ് പൂർത്തിയായി. നൂറാം ജന്മദിനം അവർ ആഘോഷിച്ചത് കേക്ക് മുറിച്ചായിരുന്നില്ല. പകരം തനിക്ക് ഏറ്റവും പ്രിയപ്പെട്ട പാനീയമായ ചായ കുടിച്ചുകൊണ്ടായിരുന്നു. തന്‍റെ ദീർഘായുസിന്‍റെ രഹസ്യവും ആഘോഷവേളയിൽ ഐറിൻ മുത്തശി വെളിപ്പെടുത്തി. ഒരു ദിവസം എട്ട് കപ്പ് ചായ വരെ താൻ കുടിക്കുമായിരുന്നുവെന്നു പറഞ്ഞ അവർ ചായ കുടിക്കുന്നത് തന്നെ എപ്പോഴും ഊർജസ്വലയായിരിക്കാനും സന്തോഷവതിയായിരിക്കാനും സഹായിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. താനെപ്പോഴും ആളുകളോട് ദയയോടെ പെരുമാറാൻ ആഗ്രഹിച്ച ആളായിരുന്നു. ആളുകൾ തിരികെ തന്നോടും അങ്ങനെ കാണിച്ചിട്ടുണ്ട്. ഞാനെപ്പോഴും തിരക്കിലായിരിക്കും. വെറുതെയിരിക്കാൻ താൻ ഇഷ്ടപ്പെട്ടില്ല. ചായക്കൊപ്പം ഇതൊക്കെയായിരിക്കും തന്‍റെ ദീർഘായുസിന് കാരണം. നൂറ് വയസ് വരെ ജീവിച്ചിരിക്കും എന്ന് താൻ കരുതിയിരുന്നില്ലെന്നും ഐറിൻ പറഞ്ഞു. ഖനിത്തൊഴിലാളിയായിരുന്ന ഐറിന്‍റെ ഭർത്താവ് എറിക് 2003ൽ മരിച്ചു. വിവാഹിതയാവുമ്പോൾ 19 വയസായിരുന്നു ഐറിന്‍റെ പ്രായം. എറിക്കിന്…

Read More