കാമത്തിനു വേണ്ടി പ്രണയം നടിക്കേണ്ട കാര്യമില്ല ! ലെസ്ബിയന്‍ ആണോയെന്ന ചോദ്യത്തിന് മറുപടിയുമായി ജാനകി സുധീര്‍…

ബിഗ്‌ബോസ് സീസണ്‍ ഫോറിലൂടെ മലയാളികള്‍ക്ക് സുപരിചിതയായി മാറിയ താരമാണ് ജാനകി സുധീര്‍. മോഡലിംഗും അഭിനയവും ഒക്കെയായി സജീവമായ ജാനകിയാണ് മലയാളത്തിലെ ആദ്യത്തെ ലെസ്ബിയന്‍ സിനിമ ഹോളിവുഡിലെ നായികമാരില്‍ ഒരാള്‍. വളരെ ശക്തമായ പ്രമേയുള്ള സിനിമയാണ് ഹോളിവുഡ് എന്നും ലെസ്ബിയന്‍ എന്നൊക്കെ പറയുമ്പോള്‍ ഇന്ന് എല്ലാവരും സ്വീകരിക്കുന്നുണ്ടെന്നും നടി ജാനകി സുധീര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. എല്ലാവര്‍ക്കും ഉള്‍ക്കൊള്ളാന്‍ പ്രയാസം ആണെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ സിനിമയ്ക്ക് പ്രാധാന്യം ലഭിക്കുമെന്ന് കരുതുന്നുവെന്നും താരം പറയുന്നു. ബിഗ് ബോസില്‍ നിന്നും അപ്രതീക്ഷിതമായി പുറത്താക്കപ്പെട്ട ജാനകിയെ തിരികെ കൊണ്ടു വരണമെന്ന് ബിഗ്‌ബോസ് വീടിന് അകത്തുള്ളവരും ആരാധകരുമെല്ലാം ഒരുപോലെ ആവശ്യപ്പെട്ടിരുന്നു. അക്കാര്യം നടന്നില്ലെങ്കിലും എന്തായാലും കുറഞ്ഞ നാളുകള്‍ കൊണ്ട് തന്നെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റാന്‍ ജാനകിയ്ക്ക് സാധിച്ചു. ജാനകിയുടെ ബോള്‍ഡ് ഫോട്ടോഷൂട്ടുകള്‍ എപ്പോഴും വൈറലാവാറുണ്ട്. തന്റെ സിനിമയെക്കുറിച്ചും ചിത്രം പറയുന്ന വിഷയത്തെക്കുറിച്ചുമൊക്കെ ജാനകി…

Read More

ലൈംഗികചൂഷണത്തിന് ഇരയായത് ആറു വര്‍ഷം ! പെണ്‍കുട്ടികള്‍ മാത്രമല്ല ആണ്‍കുട്ടികളും ചൂഷണത്തിന് ഇരയാകുന്നുണ്ടെന്ന് റിസ്വാന്‍…

സ്വത്വപ്രതിസന്ധികളേതുമില്ലാതെ സ്വന്തമായി കരിയറുണ്ടാക്കിയ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് റിസ്വാന്‍. ലിംഗസമത്വം ലിംഗനീതി എന്നതൊക്കെ ആണ്‍-പെണ്‍ സ്വത്വത്തെ ചുറ്റിപ്പറ്റി മാത്രം നടക്കുന്ന കാലത്തുനിന്നും നമ്മള്‍ കുറച്ചധികം മുന്നോട്ട് പോയിട്ടുണ്ട്. എല്‍.ജി.ബി.റ്റി.ക്യൂ.ഐ തുടങ്ങി ഒരുപാട് വ്യത്യസ്തരായ മനുഷ്യരെ ഉള്‍ക്കൊള്ളാന്‍ ഇന്ന് നമ്മള്‍ക്കാകുന്നുണ്ട്. ഇപ്പോള്‍ പിന്നോട്ടടിക്കുന്ന സമൂഹത്തില്‍ നിന്നും സധൈര്യം മുന്നോട്ടു നിങ്ങുകയാണ് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് റിസ്വാന്‍. തന്റെ ജീവിതത്തെപ്പറ്റി റിസ്വാന്‍ പറയുന്നതിങ്ങനെ…ചെറിയ പ്രായം മുതല്‍ താന്‍ പെണ്‍കുട്ടിയായിരിക്കാനാണ് ഇഷ്ടപ്പെട്ടിരുന്നതെന്ന് പറയുകയാണ് റിസ്വാന്‍. ഒരുങ്ങി നടക്കാനും പെണ്‍കുട്ടികളെയൊക്കെ ഒരുക്കിക്കൊടുക്കാനുമൊക്കെ ഇഷ്ടമായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞപ്പൊ ഞാന്‍ ഉമ്മയോട് പറഞ്ഞു എനിക്ക് മേക്കപ്പ് ആര്‍ട്ടിസ്റ്റാകണം എന്ന്. പക്ഷേ അത് കേട്ടപ്പോ ഉമ്മ പറഞ്ഞത് അത് നമ്മുടെ മതത്തിനെ നിന്ദിക്കലാണ്. പെണ്ണുങ്ങളുമായി അങ്ങനെ അടുത്തിടപഴകി നടക്കാന്‍ പാടില്ല എന്നൊക്കെയായിരുന്നു. അതുകൊണ്ട് ആ ആഗ്രഹം ഞാന്‍ വേണ്ടെന്ന് വെച്ചു. ഈ മേഖലയില്‍ തന്നെ എന്തെങ്കിലുമൊക്കെ…

Read More

ഇന്‍സ്റ്റഗ്രാമില്‍ ബിക്കിനിച്ചിത്രം ഇട്ടു ! അശ്ലീലമെന്ന് ആരോപിച്ച് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടെന്ന് വനിതാ പ്രൊഫസര്‍…

സമൂഹമാധ്യമത്തില്‍ ബിക്കിനി ചിത്രം ഇട്ടുവെന്നാരോപിച്ച് തന്നെ ജോലിയില്‍ നിന്നും പുറത്താക്കിയെന്ന ആരോപണവുമായി വനിതാ പ്രൊഫസര്‍. കൊല്‍ക്കത്ത സെന്റ് സേവ്യേഴ്സ് യൂണിവേഴ്സിറ്റിക്കെതിരെയാണ് വനിതാ പ്രൊഫസറുടെ പരാതി. അസിസ്റ്റന്റ് പ്രൊഫസറായ ഇവരുടെ ബിക്കിനി ചിത്രം, തന്റെ മകന്‍ നോക്കിക്കൊണ്ടിരിക്കുന്നു എന്നാരോപിച്ച് ഒരു രക്ഷിതാവ് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ഇവര്‍ക്കെതിരേ നടപടിയെടുത്തത്. ഒന്നാം വര്‍ഷ അണ്ടര്‍ ഗ്രാജ്വേറ്റ് ബിരുദ വിദ്യാര്‍ത്ഥിയായ മകന്‍ ഇന്‍സ്റ്റഗ്രാമില്‍ അധ്യാപികയുടെ അശ്ലീല ചിത്രങ്ങള്‍ കാണുന്നുവെന്നാരോപിച്ചാണ് പിതാവ് കഴിഞ്ഞവര്‍ഷം യൂണിവേഴ്സിറ്റിക്ക് രേഖാമൂലം പരാതി നല്‍കിയത്. നവമാധ്യമത്തിലെ പ്രൊഫസറുടെ ചിത്രം അശ്ലീലവും നഗ്‌നതയുടെ പരിധി ലംഘിക്കുന്നതുമാണെന്നും പരാതിയില്‍ ആരോപിക്കുന്നു. ഇതേത്തുടര്‍ന്ന് 2021 ഒക്ടോബറില്‍ യൂണിവേഴ്സിറ്റി അധികൃതരുടെ യോഗത്തില്‍ സെന്റ് സേവ്യേഴ്സ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പരാതിയെക്കുറിച്ച് അറിയിക്കുന്നു. അധ്യാപികയുടെ ചിത്രങ്ങളുടെ പകര്‍പ്പും വിസി യോഗത്തില്‍ കാണിച്ചു. എന്നാല്‍ ആരോപണം അധ്യാപിക നിഷേധിച്ചു. തുടര്‍ന്ന് ജോലി ഉപേക്ഷിക്കാന്‍ തന്റെ മേല്‍ സമ്മര്‍ദ്ദം ഉണ്ടായതായും…

Read More

ഹോളിവുഡിലും ‘ജെന്‍ഡര്‍ ഇക്വാലിറ്റി’ ക്യാമ്പെയ്ന്‍ ? റെഡ് കാര്‍പ്പറ്റില്‍ പാവാട ധരിച്ചെത്തി ബ്രാഡ്പിറ്റ്; കാരണമറിയാമോ…

സ്ത്രീകള്‍ക്ക് പാന്റ് ധരിക്കാമെങ്കില്‍ പുരുഷന്മാര്‍ക്ക് സാരിയും പാവാടയും ധരിച്ചുകൂടെ…ജെന്‍ഡര്‍ ഇക്വാലിറ്റി സംബന്ധിച്ച ചര്‍ച്ചകള്‍ അടുത്തിടെ കേരളത്തില്‍ സജീവമായപ്പോള്‍ ഉയര്‍ന്ന ചോദ്യമാണിത്. കേരളത്തില്‍ ഒരു പുരുഷനും പാവാടയും ബ്ലൗസുമൊന്നും ധരിച്ചില്ലെങ്കിലും അങ്ങ് ഹോളിവുഡില്‍ ‘പാവാട’ ധരിച്ചെത്തിയിരിക്കുകയാണ് സൂപ്പര്‍താരം ബ്രാഡ്പിറ്റ്. പുതിയ ചിത്രം ബുള്ളറ്റ് ട്രെയിനിന്റെ പ്രചരാണാര്‍ഥമാണ് ബ്രാഡ്പിറ്റിന്റെ ഈ ‘കടുംകൈ’. രണ്ടാഴ്ച്ച മുമ്പ് ബെര്‍ലിനിലാണ് ആക്ഷന്‍ അഡ്വഞ്ചര്‍ ചിത്രമായ ബുള്ളറ്റ് ട്രെയിനിന്റെ പ്രീമിയര്‍ നടന്നത്. ഹോളിവുഡിലെ പ്രമുഖരെല്ലാം പങ്കെടുത്ത പ്രീമിയറില്‍ മുട്ടറ്റമുള്ള പാവാടയും ലൂസ്ഫിറ്റ് ലിനന്‍ ഷര്‍ട്ടും ജാക്കറ്റും ബൂട്ട്‌സും ധരിച്ചുള്ള ബ്രാഡ് പിറ്റിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. പല കോണുകളില്‍ നിന്ന് പല അഭിപ്രായങ്ങള്‍ ഉയര്‍ന്നെങ്കിലും ബ്രാഡ് പിറ്റ് മാത്രം തന്റെ വസ്ത്രധാരണത്തെ കുറിച്ച് ഒന്നും പറഞ്ഞില്ല. പക്ഷേ, ലോസ് ഏഞ്ചല്‍സില്‍ നടന്ന പ്രീമിയറില്‍ മറ്റൊരു സ്‌റ്റൈലില്‍ എത്തിയ താരത്തിനോട് മീഡിയയ്ക്ക് ചോദിക്കാനുണ്ടായിരുന്നത് സിനിമയെ കുറിച്ചല്ലായിരുന്നു, എന്തുകൊണ്ട്…

Read More

പ്രണയം തെളിയിക്കാന്‍ എയ്ഡ്‌സ് രോഗിയായ കാമുകന്റെ രക്തം സ്വന്തം ശരീരത്തില്‍ കുത്തിവച്ച് 15കാരി…

തന്റെ കാമുകനോടോ കാമുകിയോടോ പ്രണയം തെളിയിക്കാന്‍ പലരും പല സാഹസങ്ങളും കാണിക്കുന്നത് പലപ്പോഴും വാര്‍ത്തയാകാറുണ്ട്. എന്നാല്‍ കാമുകനോടുള്ള പ്രണയത്തിന്റെ ആഴം തെളിയിക്കാന്‍ ഒരു പതിനഞ്ചുകാരി ചെയ്ത സാഹസമാണ് ഇപ്പോള്‍ ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. എച്ച്ഐവി പോസിറ്റീവായ കാമുകന്റെ രക്തം സ്വന്തം ശരീരത്തില്‍ കുത്തിവെച്ചുകൊണ്ടാണ് പെണ്‍കുട്ടി തന്റെ പ്രണയം തെളിയിച്ചിരിക്കുന്നത്. അസമിലെ സുവല്‍കുച്ചി മേഖലയിലാണ് സംഭവം. ഹാജോയിലെ സത്ഡോലയില്‍ നിന്നുള്ള എയ്ഡ്സ് രോഗബാധിതനുമായി ഫേസ്ബുക്കിലൂടെയാണ് പെണ്‍കുട്ടി പ്രണയത്തിലായത്. മൂന്ന് വര്‍ഷം കൊണ്ട് അവരുടെ പ്രണയം വളരെ ദൃഢമായി. പെണ്‍കുട്ടി കാമുകനൊപ്പം വീടു വിട്ട് ഇറങ്ങിപ്പോയതായും പിന്നീട് മാതാപിതാക്കള്‍ തിരികെ കൊണ്ടുവന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇപ്പോള്‍, വളരെ അപക്വമായ ഒരു കാര്യമാണ് 15 വയസ്സുകാരി ചെയ്തിരിക്കുന്നത്. സിറിഞ്ച് ഉപയോഗിച്ച് കാമുകന്റെ രക്തം പെണ്‍കുട്ടി സ്വന്തം ശരീരത്തില്‍ കുത്തിവെയ്ക്കുകയായിരുന്നു. പെണ്‍കുട്ടി ഇപ്പോള്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. അതേസമയം, കാമുകനെ ഹാജോ പോലീസ് കസ്റ്റഡിയില്‍…

Read More

അടിയില്‍ ഇട്ട അണ്ടര്‍ വെയര്‍ വരെ കാണാം..! മാളവിക മേനോന്റെ പുതിയ ലുക്കിനെക്കുറിച്ച് ആരാധകരുടെ അഭിപ്രായം ഇങ്ങനെ; വീഡിയോ കാണാം…

മലയാളി യുവനടിമാരില്‍ ശ്രദ്ധേയയാണ് മാളവിക മേനോന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ ഫോട്ടോഷൂട്ടുകള്‍ എല്ലാം വൈറലാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ മാളവിക മേനോന്റെ ഒരു വീഡിയോ ആണ് ശ്രദ്ധ നേടിയിരിക്കുന്നത്. ഒരു പൊതു പരുപാടിയില്‍ ഗ്ലാമറസ് വേഷത്തില്‍ എത്തിയ മാളവികയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുന്നത്. ഗ്ലാമറസ് വേഷം ആണെങ്കില്‍ പോലും ആ വേഷത്തില്‍ താരം ഒട്ടും കംഫര്‍ട്ടബിള്‍ അല്ല എന്നാണ് പലരും കമന്റ് ചെയ്യുന്നത്. നിരവധി പേരാണ് ഈ വീഡിയോയ്ക്ക് കമെന്റുകളുമായി എത്തിയത്. ആ പെണ്ണിന്റെ ഇരിപ്പ് കണ്ടാല്‍ അറിയാം ഈ ഡ്രെസ്സില്‍ കംഫര്‍ട്ടബിള്‍ അല്ല താന്‍ എന്ന്. എന്നിട്ടും അതിടാന്‍ കാണിച്ച ആ വല്യ മനസുണ്ടെല്ലോ… എന്നാണ് ഒരു കമന്റ് ഇതിപ്പോള്‍ എത്ര തവണയാണ് വസ്ത്രം അങ്ങോട്ടുമിങ്ങോട്ടും വലിച്ച് ശരിയായി ഇടേണ്ടി വരുന്നത്,ഇത്ര അസ്വസ്ഥതയാണെങ്കില്‍ ഇതൊക്കെ വലിച്ച് കേറ്റണമോ,അല്ലെങ്കിലും പ്രകടനപരത കാണിക്കാന്‍ വെമ്പുന്നവരോട്…

Read More

മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയത് 14 കാറുകള്‍ ! ഓടിമാറിയതു കൊണ്ട് രക്ഷപ്പെട്ടത് 50 ടൂറിസ്റ്റുകള്‍;വീഡിയോ വൈറല്‍…

മധ്യപ്രദേശില്‍ കനത്തമഴയില്‍ ഞൊടിയിടയില്‍ പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് തീരത്ത് നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ ഒലിച്ചുപോയി. പുഴയില്‍ വെള്ളം ഉയരുന്നത് കണ്ട് വനത്തിനോട് ചേര്‍ന്നുള്ള ഉയര്‍ന്നപ്രദേശത്തേയ്ക്ക് ഓടി മാറിയത് കൊണ്ട് 50 ഓളം വിനോദസഞ്ചാരികള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഞായറാഴ്ചയാണ് സംഭവം. ഖാര്‍ഗോണ്‍ ജില്ലയില്‍ സുഖ്ദി നദിയിലാണ് കനത്തമഴയെ തുടര്‍ന്ന് ക്ഷണനേരത്തിനുള്ളില്‍ തന്നെ മലവെള്ളപ്പാച്ചില്‍ ഉണ്ടായത്. ഇന്‍ഡോറില്‍ നിന്ന് വിനോദസഞ്ചാരത്തിന് എത്തിയ സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘമാണ് കുടുങ്ങിപ്പോയത്. ഇവര്‍ സഞ്ചരിച്ചിരുന്ന 14 കാറുകളാണ് പൊടുന്നനെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പുഴയില്‍ ഒലിച്ചുപോയത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ 10 കാറുകള്‍ വീണ്ടെടുത്തു. എന്നാല്‍ കാറില്‍ വെള്ളം കയറി തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് സ്റ്റാര്‍ട്ട് ആക്കാന്‍ സാധിച്ചില്ല. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Read More

സര്‍ക്കാര്‍ ജോലിയില്‍ ഒരുമിച്ച് പ്രവേശിക്കാനൊരുങ്ങി അമ്മയും മകനും ! അംഗന്‍വാടി അധ്യാപികയുടെ വിജയം നിശ്ചയദാര്‍ഢ്യത്തിന്റേത്…

അമ്മയും മകനും ഒരേ സമയം സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നത് കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ ഒരു പക്ഷെ ആദ്യമായിരിക്കും. ഈ അപൂര്‍വ്വ നേട്ടം കരസ്ഥമാക്കിയിരിക്കുകയാണ് അരീക്കോട് സൗത്ത് പുത്തലത്ത് വീട്ടില്‍ ബിന്ദുവും മകന്‍ വിവേകും. അംഗന്‍വാടിവാടി ജീവനക്കാരിയായ ബിന്ദു എന്ന നാല്‍പ്പത്തി ഒന്നുകാരിക്ക് കഴിഞ്ഞയാഴ്ച്ച പ്രഖ്യാപിച്ച എല്‍.ജി.എസ് ലിസ്റ്റില്‍ തൊണ്ണൂറ്റി രണ്ടാം റാങ്കാണുള്ളത്. എല്‍.ഡി.സി ലിസ്റ്റിലുള്ള ഇരുപത്തി നാല് വയസുകാരന്‍ വിവേകിന് മുപ്പത്തിഎട്ടാം റാങ്കും. ഒരേ കോച്ചിംഗ് സെന്ററിലായിരുന്നു ഇരുവരുടെയും പഠനം. 11 വര്‍ഷമായി അംഗന്‍വാടി അധ്യാപികയായ ബിന്ദുവിന് നല്ല വരുമാനമുള്ള സര്‍ക്കാര്‍ ജോലിയില്‍ കയറണമെന്നായിരുന്നു ആഗ്രഹം. 2011 ല്‍ ബിന്ദുഅരീക്കോട് പ്രതീക്ഷ പിഎസ്‌സി സെന്ററില്‍ പരിശീലനത്തിനായി ചേര്‍ന്നു.വീട്ടുജോലികള്‍ക്കിടയിലും അങ്കണവാടിയിലെ ഇടവേളകളിലുമെല്ലാം പി.എസ്.സിക്കായി പഠിച്ചു. 2019ല്‍ ബി.എസ്.സി ജ്യോഗ്രഫി പഠനം പൂര്‍ത്തിയാക്കി വീട്ടില്‍ വെറുതെ ഇരുന്ന വിവേകും അമ്മയ്ക്ക് ഒപ്പം പി.എസ്.സി പരീശീലന കേന്ദ്രത്തില്‍ എത്തി. ജോലിയുള്ളതിനാല്‍ ഞായറാഴ്ചകളില്‍…

Read More

മരണത്തില്‍ നിന്ന് യുവതിയെ തലനാരിഴയ്ക്ക് രക്ഷിച്ചത് ‘പ്യൂമ’ ! 36കാരിയുടെ കുറിപ്പ് വൈറല്‍…

ബ്രാന്‍ഡഡ് വസ്തുക്കള്‍ മാത്രമുപയോഗിക്കുന്നവര്‍ നമ്മുടെ സമൂഹത്തില്‍ ഏറെയുണ്ട്. വില കൂടുതലാണെങ്കിലും സാധനങ്ങളുടെ ഗുണമേന്മയാണ് ഇവരെ ബ്രാന്‍ഡഡ് വസ്തുക്കളിലേക്കാകര്‍ഷിക്കുന്നത്. ഇക്കാര്യത്തില്‍ മലയാളികളും മോശക്കാരല്ല. എന്നാല്‍ ബ്രാന്‍ഡഡ് ഭ്രമം ജീവന്‍ രക്ഷിച്ച കഥയാണ് 36കാരിയായ കെറി ടാറ്റര്‍സ്ലിയ്ക്ക് പറയാനുള്ളത്. മരണത്തെ മുഖാമുഖം കണ്ട യുവതിയുടെ ജീവന്‍ രക്ഷിച്ചതാവട്ടെ ഒരു ചെരുപ്പും. അക്കഥയിങ്ങനെ…2,800 രൂപയുടെ പ്യൂമ ബ്ലാക്ക് സ്ലൈഡര്‍ ധരിച്ചുകൊണ്ട് വീട്ടുമുറ്റത്തെ കൃത്രിമ പുല്ല് വൃത്തിയാക്കുകയായിരുന്നു കെറി. അതിനിടെ വാക്വം ക്ലീനറില്‍ നിന്ന് ഷോക്കേറ്റു. ശക്തമായി വൈദ്യുതാഘാതമേറ്റ കെറി സമീപത്തെ മതിലിലേയ്ക്ക് തെറിച്ചുവീണു. തുടര്‍ന്ന് കെറിക്ക് അതിശക്തമായ വേദനയും വിറയലും ശ്വാസതടസവും അനുഭവപ്പെടാന്‍ തുടങ്ങി. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായിരുന്നു. ശക്തമായ വൈദ്യുതാഘാതമേറ്റിട്ടുണ്ടെന്നും കാലില്‍ റബ്ബര്‍ ചെരുപ്പ് ധരിച്ചിരുന്നതിനാലാണ് ജീവന്‍ തിരിച്ചുകിട്ടിയതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ആരോഗ്യം പൂര്‍ണമായി വീണ്ടെടുത്തെന്നും തന്റെ ജീവിതത്തിലുണ്ടായ അനുഭവം എല്ലാവരുമായി പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നുവെന്നും കുറിപ്പ് പങ്കുവെച്ച് കെറി…

Read More

പ്രമുഖ നടി കുവൈറ്റില്‍ അറസ്റ്റില്‍ ! ഇവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് റിപ്പോര്‍ട്ട്…

പ്രമുഖ നടി കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റിലായി. ഇവര്‍ക്കെതിരെ നേരത്തെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നെന്ന് അധികൃതര്‍ അറിയിച്ചതായി കുവൈറ്റ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പ്രശസ്തയായ നടിയെ അറസ്റ്റ് ചെയ്തെന്ന് മാത്രമേ അധികൃതര്‍ അറിയിച്ചിട്ടുള്ളൂ. ഇതാരാണെന്നോ കേസുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. നടി വിദേശത്തുനിന്നാണ് എത്തിയത്. പാസ്പോര്‍ട്ട് പരിശോധിക്കുന്നതിനിടയില്‍ നടിയുടെ പേരില്‍ കുവൈറ്റ് പബ്ലിക്ക് പ്രോസിക്യൂഷന്‍ വാറണ്ട് പുറപ്പെടുവിച്ചതായി കണ്ടെത്തി. തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഈ സമയം നടി മദ്യലഹരിയിലായിരുന്നെന്ന് അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Read More