കഴിക്ക് മോളൂ ! ഭക്ഷണം വാരിക്കൊടുക്കുന്ന വിഗ്നേഷ്; നാണത്തോടെ വാപൊളിക്കുന്ന നയന്‍താര;വീഡിയോ വൈറല്‍…

നയന്‍താരയുടെയും വിഘ്‌നേഷിന്റെയും പ്രണയം സിനിമാപ്രേമികളുടെ ഇഷ്ടവിഷയമാണ്. ഇരുവരുടെയും പ്രേമം വ്യക്തമാക്കുന്നൊരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. നയന്‍താരയ്ക്ക് ഭക്ഷണം വാരിക്കൊടുക്കുന്ന വിഘ്‌നേഷ് ശിവനെ വിഡിയോയില്‍ കാണാം. മഹാബലിപുരത്തെ ഒരു സീ ഫുഡ് ഹോട്ടലില്‍ നിന്നുള്ള ഈ രംഗം വിഘ്‌നേഷ് തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ”ഏറ്റവും മികച്ച നാടന്‍ ഭക്ഷണം അവളെ കഴിപ്പിക്കുന്നതാണ് എന്റെ സന്തോഷം. അതും പ്രിയപ്പെട്ട സീ ഫുഡ് ഹോട്ടലില്‍ നിന്ന്. രുചികരമായ ഭക്ഷണവും സ്നേഹമുള്ള മനുഷ്യരുമുള്ള ഇത്തരം ഹോട്ടലുകള്‍ മാത്രമാണ് ഞങ്ങള്‍ ഭക്ഷണം കഴിക്കാന്‍ ഇഷ്ടപ്പെടുന്ന സ്ഥലം.”വിഘ്‌നേഷ് കുറിച്ചു. ‘കാതുവാക്കിലെ രണ്ടു കാതല്‍’ എന്ന ചിത്രമാണ് ഇരുവരുടേതുമായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. ചിത്രത്തിന്റെ റിലീസിനു മുന്‍പ് ഏപ്രില്‍ 28നും വിഘ്‌നേശും നയന്‍സും തിരുപ്പതി ദര്‍ശനം നടത്തിയിരുന്നു. ഇതിനിടയില്‍ ജൂണ്‍ ഒമ്പതിന് നയന്‍താരയും വിഘ്‌നേഷും തിരുപ്പതി ക്ഷേത്രത്തില്‍ വിവാഹിതരാകാന്‍ പോകുന്നുവെന്ന വാര്‍ത്തയും തമിഴ് മാധ്യമങ്ങള്‍…

Read More

ഷൂട്ടിംഗിനിടെ ആ നടന്‍ കയറിപ്പിടിച്ചു ! ദുരനുഭവം വെളിപ്പെടുത്തി നടി മാല പാര്‍വതി…

സിനിമ ഷൂട്ടിംഗിനിടെ തനിക്ക് മോശം അനുഭവം നേരിടേണ്ടി വന്നുവെന്ന് തുറന്നു പറഞ്ഞ് നടി മാല പാര്‍വതി. ചിത്രീകരണത്തിനിടെ ഒരു തമിഴ്നടന്‍ തന്നെ മോശമായി സ്പര്‍ശിച്ചതായി നടി പറഞ്ഞു. ഡയലോഗ് ഡെലിവറിക്കിടെയാണ് സംഭവം. അന്ന് സംവിധായകന്‍ ഹാന്‍ഡ് മൂവ്‌മെന്റ്‌സ് ഒന്ന് ഒഴിവാക്കി ഒന്നൂടെ ചെയ്യാമെന്ന് പറഞ്ഞു. ഹാന്‍ഡ് മൂവ്മെന്റ്‌സ് എന്ന് പറയുന്നത് ഇയാള്‍ തന്നെ കയറിപിടിച്ചതിനെയാണെന്നും മാല പാര്‍വതി കൂട്ടിച്ചേര്‍ത്തു. മലയാള സിനിമയില്‍ മാത്രമല്ല, എല്ലാ സിനിമകളിലും വഴങ്ങിക്കൊടുക്കാനുള്ള ആവശ്യം മുന്നോട്ടുവയ്ക്കുമെന്നും മാല പാര്‍വതി പറഞ്ഞു. അങ്ങനെയുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിളിച്ച് 20 ദിവസത്തെ ഡേറ്റ് ലഭിക്കുമോ എന്ന് ചോദിച്ചു. കോംപ്രമൈസ് ചെയ്യുമോ എന്ന് ആയാള്‍ ചോദിച്ചു. അങ്ങനെ ചെയ്താല്‍ എത്ര പണം വേണമെങ്കിലും ലഭിക്കും എന്ന് പറഞ്ഞു. അതിന് ചില പാക്കേജുകളുണ്ട്. മാനേജര്‍, പ്രൊഡ്യൂസര്‍, നടന്‍, കാമറമാന്‍ ഇതില്‍ ആരെ വേണമെങ്കിലും തെരഞ്ഞെടുക്കാമെന്നും…

Read More

ആ തമാശ സഹപാഠിയായ പയ്യന്റെ പഠിത്തം നിര്‍ത്തിച്ചു ! താന്‍ കോളജില്‍ പഠിക്കുമ്പോള്‍ ചെയ്ത തെറ്റിനെക്കുറിച്ച് വെളിപ്പെടുത്തലുമായി നടി അനു നായര്‍…

മലയാളം മിനസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സ്വന്തം സുജാത എന്ന പരമ്പര. നടി ചന്ദ്ര ലക്ഷ്മണ്‍ ആണ് ഈ പരമ്പരയില്‍ സുജാത ആയി വേഷമിടുന്നത്. അതേ സമയം സ്വന്തം സുജാതയിലെ ശക്തയായ വില്ലത്തിയാണ് റൂബി. കണ്ടാല്‍ തന്നെ ഒരു അടി കൊടുക്കാന്‍ തോന്നും എന്ന് പ്രേക്ഷകര്‍ പറയുന്നത്ര വില്ലത്തരങ്ങളുമായാണ് കഥാപാത്രം സീരിയലില്‍ റൂബി നിറഞ്ഞാടുന്നത്. അനു നായരാണ് റൂബിയെ അവതരിപ്പിക്കുന്നത്. അടുത്തിടെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അനു നായര്‍ സ്വന്തം സുജാതയെ പറ്റിയും സീരിയലിലും ജീവിതത്തിലും താന്‍ ചെയ്ത വില്ലത്തരങ്ങളെ പറ്റിയും തുറന്നു പറഞ്ഞിരുന്നു. താന്‍ അമ്പലത്തില്‍ ഒക്കെ പോകുമ്പോള്‍ അവിടെ കാണാറുള്ള പ്രായം ചെന്ന അമ്മമാരൊക്കെ വന്ന് തന്നോട് നിന്നെ കണ്ടാല്‍ രണ്ടെണ്ണം തരണം എന്ന് തോന്നിയിട്ടുണ്ട് എന്നൊക്കെ പറയാറുണ്ടെന്ന് താരം പറയുന്നത്. ജീവിതത്തില്‍ എന്തെങ്കിലും വില്ലത്തരം ചെയ്ത് കുറ്റബോധം തോന്നിയിട്ടുണ്ടോ എന്ന അവതാരകന്റെ…

Read More

കൂടെ അഭിനയിച്ച നടിയോടു പ്രണയം തോന്നിയെങ്കിലും പറഞ്ഞില്ല ! എന്നാല്‍ അവള്‍ക്ക് അത് മനസ്സിലായിക്കാണും; മനസ്സുതുറന്ന് ഉണ്ണി മുകുന്ദന്‍…

മലയാളികളുടെ പ്രിയതാരമാണ് ഉണ്ണി മുകുന്ദന്‍.സൂപ്പര്‍ഹിറ്റ് മലയാളം സിനിമയായ നന്ദനത്തിന്റെ തമിഴ് റീമേക്കായ സീടന്‍ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദന്‍ സിനിമ മേഖലയിലേക്ക് കടക്കുന്നത്. 2011ല്‍ റിലീസായ ബോംബേ മാര്‍ച്ച് 12 എന്ന സിനിമയിലൂടെയാണ് താരത്തിന്റെ മലയാള അരങ്ങേറ്റം. പിന്നെ നിരവധി ചിത്രങ്ങള്‍. 2012ല്‍ പുറത്തിറങ്ങിയ മല്ലുസിംഗ് വന്‍വിജയമായതോടെ പിന്നീട് താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. അതേ സമയം ഇപ്പോഴും അവിവാഹിതനായി തുടരുന്ന ഉണ്ണി മുകുന്ദന്റെ വിവാഹത്തെക്കുറിച്ച് പലപ്പോഴും പല ഗോസിപ്പുകളും സമൂഹമാധ്യമങ്ങളില്‍ നിറയാറുണ്ട്. ഇവയ്‌ക്കെല്ലാം മറുപടിയുമായി താരം പലപ്പോഴും എത്തിയിട്ടുമുണ്ട്. ഇപ്പോഴിതാ വിവാഹത്തെ പറ്റിയും സിനിമയിലെ ഇന്റിമേറ്റ് സീനുകള്‍ അഭിനയിക്കുന്നതിനെ പറ്റിയും ഉണ്ണി മുകുന്ദന്‍ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഉണ്ണി മുകുന്ദന്‍ ഇതേപ്പറ്റി സംസാരിച്ചത്. വിവാഹം എപ്പോഴാണെന്ന് ചോദിക്കുന്നവരോട് ദേഷ്യം ഉണ്ടാവാറുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് ഒരിക്കലും ദേഷ്യം…

Read More

വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാള്‍ നല്ലത്..! സമൂഹത്തിന് വലിയ സന്ദേശം നല്‍കി മ്യൂസിക് വീഡിയോ പുറത്തിറക്കി സംവിധായക അനു കുരിശിങ്കല്‍ (വീഡിയോ കാണാം)

വിസ്മയ കേസില്‍ ഭര്‍ത്താവ് കുറ്റക്കാരനെന്നുള്ള കോടതിയുടെ നിര്‍ണായക വിധി വലിയൊരു സ്ത്രീ സമൂഹത്തിന് നല്‍കുന്നത് ഇനിയും സ്വതന്ത്രയായി ജീവിക്കാനുള്ള ധൈര്യമാണ്. താലിച്ചരടിന്റെ കെട്ടുപാടിനാല്‍ ഹോമിക്കപ്പെടാനുള്ള ഒരു സ്ത്രീജിവിതവും എന്ന്. അവള്‍ക്ക് സ്വപ്‌നങ്ങളുണ്ട്… പറന്നുയരാന്‍ വിശാലമായ ആകാശമുണ്ട്… ഇനിയും നിറവും വര്‍ണവും നിറയുന്ന ജീവിതമുണ്ട്… സ്ത്രീധന പീഡനത്തിനൊടുവില്‍ ഒരുമുഴം കയറില്‍ എല്ലാം അവസാനിപ്പിച്ച വിസ്മയ എത്ര വര്‍ഷം കഴിഞ്ഞാലും നമുക്ക് വേദനയാണ്. ഇന്ന് ഓരോ പെണ്‍കുട്ടികള്‍ക്കും താലിച്ചരട് കുലക്കയറാകുമ്പോള്‍ അതു വെട്ടി മാറ്റി ജീവനും ജീവിതവും തിരിച്ച് പിടിക്കാന്‍ കുടുംബം ഒപ്പമുണ്ടെന്നുള്ള ആര്‍ജവമാണ് പകരുന്നത്… ‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാള്‍ നല്ലത്’ എന്ന വലിയ സന്ദേശത്തെ പകര്‍ന്ന് സമൂഹത്തോട് തന്റെ മ്യൂസിക് വീഡിയോയിലൂടെ സംവദിക്കുകയാണ് ചലച്ചിത്ര സംവിധായിക അനു കുരിശിങ്കല്‍. നോട്ട് ഫോര്‍ സെയില്‍ (KNOT FOR SALE) എന്ന പുതിയ സംഗീത ആല്‍ബത്തിലൂടെ സമകാലിക സമൂഹത്തിലെ ഏറ്റവും…

Read More

ചിത്രീകരണത്തിനിടെ കാര്‍ നദിയിലേക്ക് മറിഞ്ഞു ! സാമന്തയ്ക്കും വിജയ് ദേവരക്കൊണ്ടയ്ക്കും സാമന്തയ്ക്കും പരിക്ക്…

സിനിമ ചിത്രീകരണത്തിനിടെ നടന്‍ വിജയ് ദേവരക്കൊണ്ടയ്ക്കും നടി സാമന്തയ്ക്കും പരിക്കേറ്റെന്ന് റിപ്പോര്‍ട്ട്. ‘കുഷി’ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ കാര്‍ നദിയിലേക്ക് മറിഞ്ഞാണ് ഇരുവര്‍ക്കും പരിക്കേറ്റതെന്നാണ് വിവരം. കാശ്മീരിലായിരുന്നു ഷൂട്ടിംഗ്. സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. വിജയ് ദേവരകൊണ്ടയുടെ ക്രൂ അംഗങ്ങള്‍ ദേശീയമാധ്യമങ്ങളോട് വെളിപ്പെടുത്തിയതാണ് ഇക്കാര്യം. പഹല്‍ഗാമിനടുത്തുള്ള ലിഡര്‍ നദിയിലേക്കാണ് കാര്‍ മറിഞ്ഞത്. അതിവേഗം കാറോടിക്കുന്ന ഒരു രംഗം ചിത്രീകരിക്കുമ്പോഴായിരുന്നു കാര്‍ നദിയിലേക്ക് മറിഞ്ഞത്. പെട്ടെന്നുതന്നെ പ്രഥമശുശ്രൂഷ നല്‍കിയെന്നും ക്രൂ അംഗങ്ങള്‍ പറഞ്ഞു. ഞായറാഴ്ച ദാല്‍ തടാകത്തിനടുത്തുവെച്ചുള്ള രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനായി ഇരുതാരങ്ങളും എത്തിയെങ്കിലും പുറംവേദന അലട്ടിയിരുന്നു. ഫിസിയോ തെറാപ്പിസ്റ്റിന്റെ സേവനം തേടുകയും ചെയ്തു. ചികിത്സ തുടരുകയാണ്. ശക്തമായ സുരക്ഷയിലായിരുന്നു ചിത്രീകരണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ദാലില്‍ ചിത്രീകരണം പൂര്‍ത്തിയാക്കി തിങ്കളാഴ്ച ഉച്ചയോടെ സംഘം കശ്മീരില്‍നിന്ന് തിരിച്ചു. 2018-ല്‍ പുറത്തിറങ്ങിയ ‘മഹാനടി’ക്കുശേഷം വിജയ് ദേവരകൊണ്ടയും സാമന്തയും ഒന്നിക്കുന്ന ചിത്രമാണ് ‘കുഷി’. ശിവ…

Read More

‘ചാമ്പിക്കോ’യ്ക്കു ശേഷം വീണ്ടും യുവാക്കളെ കൈയ്യിലെടുത്ത് നിമിഷ ബിജോ ! ഗ്ലാമര്‍ ഫോട്ടോഷൂട്ട് വൈറല്‍…

സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് നടിയും മോഡലുമായ നിമിഷ ബിജോ. താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകള്‍ മിക്കതും ഗ്ലാമറസായതിനാല്‍ വൈറലാകാന്‍ അധിക സമയം എടുക്കാറില്ല. അടുത്തിടെ മമ്മൂട്ടിയുടെ ഭീഷ്മപര്‍വത്തിലെ ‘ചാമ്പിക്കോ’ ഫോട്ടോഷൂട്ട് അനുകരിച്ചുള്ള താരത്തിന്റെ റീല്‍ പുറത്തിറങ്ങിയിരുന്നു. നിമിഷയുടെ ആരാധകര്‍ പെട്ടെന്നു തന്നെ റീല്‍സ് ഏറ്റെടുത്ത് വൈറലാക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ അതിനു പിന്നാലെ താരത്തിന്റെ ഫോട്ടോഷൂട്ടാണ് ആരാധകരുടെ ഇഷ്ടം പിടിച്ചു പറ്റുന്നത്. ഗ്ലാമറസായുള്ള താരത്തിന്റെ ചിത്രങ്ങള്‍ കിടുവാണെന്നാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്. മലയാള സിനിമയില്‍ തന്നെ ഇത്ര സൗന്ദര്യമുള്ളവര്‍ കുറവാണെന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. ചേച്ചി പൊളിയാണ് എന്നും കമന്റ് ചെയ്തവരുണ്ട്. സിനിമയിലും മോഡലിംഗിലുമായി സജീവമാണ് താരമിപ്പോള്‍. ചീട്ടി, രാക്ഷസി, കോളേജ് ക്യൂട്ടീസ്, അവഞ്ചേഴ്‌സ്, എതിരേ എന്നിവയാണ് താരത്തിന്റേതായി ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.

Read More

11 മക്കളുടെ അച്ഛനായ തടേസെയുടെ  പഠിക്കണമെന്ന മോഹം  വെറുതേയായില്ല; 69-ാം വയസില്‍ മെഡിക്കല്‍ വിദ്യാര്‍ഥി; സോഷ്യല്‍മീഡിയയില്‍ തരംഗമായി  എത്യോപ്യക്കാരന്‍

പലപ്പോഴും വിദ്യാഭ്യാസം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നതിനെ പഴിക്കുന്നവരെയാണ് ചുറ്റും കാണാനാവുക. എന്നാല്‍ മനസ്സുണ്ടെങ്കില്‍ അത് വിധിയെന്ന് പറയാതെ വീണ്ടും പഠിച്ച് മുന്നേറാന്‍ കഴിയുമെന്ന് തെളിയിക്കുകയാണ് എത്യോപ്യയിലെ തടേസെ ഗിച്ചിലെ എന്ന 69 കാരന്‍. പതിനൊന്നു മക്കളുടെ പിതാവ് കൂടിയാണ് ഇദ്ദേഹം. മാതാപിതാക്കളുടെ മരണം നിമിത്തം തന്‍റെ പഠനം സ്കൂള്‍ സമയത്തെ നിര്‍ത്തേണ്ടി വന്നയാളാണ് തടേസെ.കര്‍ഷകനായ ഇദ്ദേഹം കാര്‍ഷികവൃത്തിയില്ലാത്ത സമയത്ത് ഒരു കഫേയില്‍ ജോലി നോക്കുകയും ചെയ്തിരുന്നു. 10 വര്‍ഷം മുമ്പാണ് വിദ്യാഭ്യാസം പുനരാരംഭിക്കണമെന്ന മോഹം അദ്ദേഹത്തിനുണ്ടാകുന്നത്. അതിനായി അദ്ദേഹം ഇറങ്ങിത്തിരിക്കുകയും ചെയ്തു. നിലവില്‍ എത്യോപ്യയിലുള്ള ജിമ്മാ യൂണിവേഴ്സിറ്റിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയായി ചേര്‍ന്നിരിക്കുകയാണ് തടേസെ. 69ാം വയസില്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിനായി ചേര്‍ന്ന തടേസയെ അഭിനന്ദിച്ച് സമൂഹമാധ്യമങ്ങള്‍ വഴി നിരവധിപേരാണ് മുന്നോട്ട് വന്നിരിക്കുന്നത്.

Read More

ഹിറ്റ്ലർ സിനിമയിൽ ജഗദീഷിന്‍റെ നായികയാകാതെ സുചിത്ര മാറിയത് ആ ഒറ്റകാരണം കൊണ്ട്

ജഗദീഷ്–സിദ്ദിഖ് താരങ്ങളുടെ നായികയായി ടാഗ് ചെയ്യപ്പെട്ടിരുന്നു. ഈ കോമ്പിനേഷനിലുള്ള സിനിമകളല്ലാതെ ഞാൻ ചെയ്ത ചിത്രങ്ങൾ കുറവാണ്. അതൊക്കെ സൂപ്പർഹിറ്റുകളുമായിരുന്നു. ഒട്ടനവധി ചിത്രങ്ങളിൽ ജഗദീഷ്–സിദ്ദിഖ് എന്നിവരോടൊപ്പം നായികയായി അഭിനയിച്ചതിന് ശേഷം ഒരു ചേഞ്ച് വേണമെന്ന് തോന്നിയതുകൊണ്ടാണ് ഹിറ്റ്ലറിൽ അഭിനയിക്കുമ്പോൾ ജഗദീഷേട്ടന്‍റെ നായികയായി വേറെ ആരെയെങ്കിലും കാസ്റ്റ് ചെയ്യണം എന്ന് സംവിധായകൻ സിദ്ദിഖിനോട് പറഞ്ഞത്. ജഗദീഷേട്ടനോട് ചർച്ച ചെയ്തതിനു ശേഷമാണ് അങ്ങനെ പറഞ്ഞത്. അതൊരിക്കലും ജഗദീഷേട്ടനോടൊപ്പം അഭിനയിക്കാൻ ഇഷ്ടമില്ലാത്തതുകൊണ്ടല്ല. മറിച്ച് പ്രേക്ഷകർക്ക് ഞങ്ങളുടെ ജോഡി കണ്ടു ബോർ അടിച്ചിട്ടുണ്ടാകും എന്ന് തോന്നിയിട്ടാണ്. -സുചിത്ര

Read More

അഭിനയിക്കാനറിയില്ല, ലുക്ക് മാത്രമേയുള്ളൂ! ആരാധകരുടെ ചോദ്യങ്ങൾക്ക് കിടലൻ മറുപടിയുമായി മാളവിക മോഹനൻ‌

സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് മാളവിക മോഹനന്‍. മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച് ഇന്ന് തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലുമെല്ലാം നിറഞ്ഞു നില്‍ക്കുന്ന താരമായി മാളവിക മാറി. സോഷ്യല്‍ മീഡിയയിലും താരമാണ് മാളവിക. താരത്തന്‍റെ ചിത്രങ്ങളും ഫോട്ടോഷൂട്ടുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് മാളവിക. ആസ്‌ക് മാളവികെ എന്ന ഹാഷ്ടാഗിലൂടെ ട്വിറ്ററിലൂടെയാണ് മാളവിക ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. താരത്തിന് ആശംസകളും അഭിനന്ദനുങ്ങളുമൊക്കെയായി നിരവധി പേര്‍ എത്തിയിരുന്നു. ഇതിനിടെ ഒരാള്‍ താരത്തെ അധിക്ഷേപിക്കാനും ശ്രമിച്ചു. നമ്മള്‍ക്കെല്ലാവര്‍ക്കും നിങ്ങള്‍ക്കടക്കം അറിയാം, അഭിനയത്തില്‍ നിങ്ങള്‍ വളരെ മോശമാണെന്ന്. നിങ്ങളുടെ ആരാധകര്‍ എന്ന് പറയുന്നവര്‍ നിങ്ങളുടെ ഫോട്ടോഷൂട്ടുകളുടേയും സോഷ്യല്‍ മീഡിയയിലെ ചൂടന്‍ ചിത്രങ്ങളുടേയും ആരാധകര്‍ ആണ്. ഇതേക്കുറിച്ചെന്താണ് നിങ്ങള്‍ക്ക് പറയാനുള്ളത്? എന്നായിരുന്നു ഒരാൾ ചോദിച്ചത്.ഇതിനര്‍ഥം നിങ്ങളും എന്‍റെ ഫോട്ടോഷൂട്ടുകളുടെ ഫാനാണെന്നല്ലേ, കാരണം നിങ്ങള്‍ എന്നെ…

Read More