ഒമിക്രോണിന്റെ പുതിയ വകഭേദം കോവിഷീല്‍ഡിനെ അതിജീവിക്കും ! ഗോഡൗണില്‍ 20 കോടി ഡോസ്; ബൂസ്റ്റര്‍ ഡോസ് അത്യാവശ്യം…

ഒമിക്രോണിന്റെ പുതിയ വകഭേദത്തിനെതിരേ കോവിഷീല്‍ഡ് വാക്‌സിന്‍ അത്രകണ്ട് ഫലപ്രദമല്ലെന്ന് പഠനം. ഇതുവരെ കോവിഡ് ബാധിച്ചിട്ടില്ലാത്തവര്‍ക്ക് ഒമിക്രോണിന്റെ ബിഎ 1 വകഭേദത്തിനെതിരെ കോവിഷീല്‍ഡ് കാര്യമായ പ്രതിരോധം നല്‍കുന്നില്ലെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. ബൂസ്റ്റര്‍ ഡോസുകളുടെ പ്രാധാന്യം ഊട്ടിയുറപ്പിക്കുന്നതാണ് ഐസിഎംആറും നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും ചേര്‍ന്നു നടത്തിയ പഠനത്തിലെ കണ്ടെത്തലുകളെന്നും ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒമിക്രോണിനെതിരെ കോവാക്‌സിനും താരതമ്യേന നേരിയ പ്രതിരോധമാണ് നല്‍കുന്നതെന്ന് ഇതേ പഠനത്തില്‍ മുന്‍പ് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കോവിഷീല്‍ഡും ഒമിക്രോണിന്റെ പുതിയ വകഭേദത്തെ നേരിടുന്നതില്‍ അത്ര പോരെന്ന കണ്ടെത്തല്‍. കോവാക്‌സിനും കോവിഷീല്‍ഡും സ്വീകരിച്ചവര്‍ക്ക് കഴിയുന്നത്ര നേരത്തേ ബൂസ്റ്റര്‍ ഡോസുകള്‍ കൂടി ഉറപ്പാക്കണമെന്ന് ചൂണ്ടിക്കാട്ടുന്നതാണ് പഠന റിപ്പോര്‍ട്ട്. രാജ്യത്ത് കോവിഡ് നാലാം തരംഗത്തെ നേരിടാനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് ബൂസ്റ്റര്‍ ഡോസുകളുടെ പ്രാധാന്യം വെളിപ്പെടുത്തുന്ന പഠനഫലങ്ങള്‍ പുറത്തുവരുന്നതെന്നതും ശ്രദ്ധേയം. ഒമിക്രോണിന്റെ രണ്ട് ഉപവകഭേദങ്ങള്‍ കൂടി ബെംഗളൂരുവില്‍ കണ്ടെത്തിയതായി…

Read More

ഷബീര്‍ നിരവധി തവണ മുഖത്തടിച്ചു ! പ്രതിയ്ക്ക് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധം; പോലീസ് പ്രതിയ്‌ക്കൊപ്പമായിരുന്നുവെന്ന് പെണ്‍കുട്ടി…

പാണമ്പ്രയില്‍ അമിത വേഗതയില്‍ വാഹനം ഓടിച്ചത് ചോദ്യം ചെയ്ത് പെണ്‍കുട്ടിയെ യുവാവ് മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസിനെതിരെ ഗുരുതര ആരോപണവുമായി സഹോദരിമാര്‍ രംഗത്ത്. മുസ്ലിംലീഗ് നേതൃത്വവുമായി പ്രതി ഇബ്രാഹിം ഷബീറിന് ബന്ധമുള്ളതിനാല്‍ പോലീസ് കര്‍ശന നടപടി സ്വീകരിച്ചില്ലെന്നാണ് പരാതിക്കാരില്‍ ഒരാളായ അസ്ന പറഞ്ഞത്. പരാതി പിന്‍വലിപ്പിക്കാന്‍ പല രീതിയിലുള്ള സമ്മര്‍ദ്ദമുണ്ടായി. താന്‍ പറഞ്ഞത് പൂര്‍ണമായും മൊഴിയായി രേഖപ്പെടുത്താന്‍ പോലും പോലീസ് തയ്യാറായില്ലെന്നും അസ്‌ന ആരോപിച്ചു. അപകടകരമായ രീതിയില്‍ ഡ്രൈവിംഗ് ചെയ്തത് ചോദ്യം ചെയ്തതിനാണ് പ്രതി നടുറോഡില്‍ വെച്ച് പെണ്‍കുട്ടിയെ മര്‍ദ്ദിച്ചത്. അഞ്ചോ ആറോ തവണ പെണ്‍കുട്ടിയുടെ മുഖത്തടിച്ചു. നടുറോഡില്‍ വെച്ച് പെണ്‍കുട്ടിയെ മര്‍ദ്ദിക്കുന്നത് കണ്ട് എല്ലാവരും ശ്രദ്ധിക്കാന്‍ തുടങ്ങിയപ്പോള്‍ പ്രതി അവിടെനിന്നും വേഗത്തില്‍ കടന്നു കളയുകയായിരുന്നു. തനിക്കൊപ്പമുണ്ടായിരുന്ന സഹോദരിയെടുത്ത ഫോട്ടോ കാണിച്ച് ഉടന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നുവെന്നും അസ്ന പറഞ്ഞു. അമിതവേഗത്തില്‍ കാറോടിച്ചെത്തിയ ഇബ്രാഹിം ഷബീര്‍ പെണ്‍കുട്ടികളോടിച്ച വാഹനം…

Read More

വ്യാജ പോക്‌സോ കേസുകള്‍ വര്‍ധിക്കുന്നു ! വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ കുട്ടികളെ ഉപയോഗിക്കുന്നു; കണക്കുകള്‍ ഞെട്ടിക്കുന്നത്…

പോക്‌സോ നിയമം ദുരുപയോഗം ചെയ്ത് സംസ്ഥാനത്ത് വ്യാജ പോക്സോ കേസുകള്‍ വര്‍ധിക്കുന്നതായി നിയമവിദഗ്ധര്‍. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെടുന്ന പോക്സോ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം കുറയാനുള്ള കാരണം വ്യാജ പരാതികളുടെ വര്‍ധനവാണെന്നും നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. വ്യാജ പോക്സോ കേസുകള്‍ക്കെതിരേ കോടതികള്‍ ജാഗ്രത പാലിക്കണമെന്ന് ഹൈക്കോടതി നല്‍കിയ നിര്‍ദേശവും ഫലം കണ്ടിരുന്നില്ല. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക പീഡനം തടയുന്നതിനുള്ള പോക്സോ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും ഇതിനെതിരെ കോടതികള്‍ ജാഗ്രത പാലിക്കണമെന്നും ഹൈക്കോടതി കുടുംബകോടതികള്‍ക്ക് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. പക്ഷേ വ്യാജ പോക്സോ കേസുകള്‍ക്ക് കുറവില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വ്യാജ കേസുകളില്‍ പെട്ട് നിരപരാധിത്വം തെളിയിക്കാനാവാതെ നെട്ടോട്ടമോടുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്. 2015 മുതല്‍ 2019വരെ യുള്ള അഞ്ചു വര്‍ഷം 6939 പോക്സോ കേസുകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ കേവലം 312 പേര്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടതെന്നും കേന്ദ്ര വനിത ശിശു വികസന…

Read More

ഓട്ടം…ഓട്ടത്തോടോട്ടം…ഇപ്പോഴും റിവേഴ്‌സ് ഗിയറിൽ; തലതിരഞ്ഞ നയം, അധിക ബാധ്യത യാത്രക്കാരിലേക്ക്… ചാര്‍ജ് വര്‍ധനകൊണ്ട് രക്ഷപ്പെടുമോ ആനവണ്ടി ? ‍

ഇ. അനീഷ്അങ്ങിനെ സ്വകാര്യ ബസുകള്‍ക്കൊപ്പം കെഎസ്ആര്‍ടിസിയും നിരക്ക് വര്‍ധിപ്പിച്ചു… പക്ഷെ അതുകൊണ്ട് രക്ഷപ്പെടുമോ ആനവണ്ടി. എത് കാലത്തും കേള്‍ക്കുന്ന പ്രശ്‌നമാണ് കെഎസ്ആര്‍ടിസിയിലെ ശമ്പളം മുടങ്ങല്‍. അതിന് ഈ വിഷുക്കാലത്തും തടസമുണ്ടായില്ല. കെഎസ്ആര്‍ടിസി രക്ഷപ്പെടുത്താന്‍ എത്രയെത്ര പദ്ധതികളാണ് നടപ്പിലാക്കുകയും നടപ്പിലാക്കികൊണ്ടിരിക്കുകയും ചെയ്യുന്നത്. പലരതീതിയിലും കെഎസ്ആര്‍ടിസിയെ രക്ഷപ്പെടുത്താന്‍ നോക്കി കുഴിയില്‍ ചാടി നിന്നതല്ലാതെ മറ്റൊന്നും നടന്നില്ല. കെഎസ്ആര്‍ടിസി ടൂറിസം പാക്കേജ്,വിനോദ സഞ്ചാരികള്‍ക്ക് കുറഞ്ഞ നിരക്കില്‍ ബസില്‍ താമസ സൗകര്യം, വിനോദയാത്രകള്‍, ഗ്രാമവണ്ടി… എല്ലാമേഖലകളിലും കൈവച്ച ആനവണ്ടി അധികൃതര്‍ക്ക് പക്ഷെ ഉദ്ദേശിച്ച ഫലം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. അപ്പോഴാണ് വീണ്ടും സാധാരണക്കാരുടെ മേലേക്ക് ചാര്‍ജ് വര്‍ധനയുടെ പേരിലുള്ള പാഞ്ഞുകയറല്‍. പ്രതിസന്ധി പരിഹരിക്കാൻ ബസ് ചാർജ് വർധിപ്പിക്കാനാണ് സ്വകാര്യ ബസുടമകൾക്കൊപ്പം കെഎസ്ആർടിയും വാദിച്ചത്. സ്ഥിര വരുമാനമില്ലാത്ത, വനിതകളോ വിദ്യാർഥികളോ പ്രായമായവരോ ഒക്കെയാണ് ഇപ്പോൾ ബസ് യാത്രക്കാർ. ബസ് ചാർജ് വർധിപ്പിക്കുന്നത് അത്തരം ആളുകളെ കൂടുതൽ…

Read More

സ്‌കൂളില്‍ പഠിക്കുമ്പോഴൊക്കെ ഞങ്ങള്‍ കുട്ടികള്‍ കരുതിയത് ശങ്കറും മേനകയും കല്യാണം കഴിക്കും എന്നായിരുന്നു..! ആ സംഭവത്തെക്കുറിച്ച് മേനക പറയുന്നു…

ശങ്കറും മേനകയും ഒരു കാലത്ത് യുവാക്കളുടെ ഹരമായിരുന്നു. എന്നാല്‍ കൂടുതല്‍ സിനിമകളില്‍ ഞാന്‍ ഒരുമിച്ച് അഭിനയിച്ചത് മമ്മൂക്കയുടെ കൂടെയാണ്. എന്നാലും എല്ലാവരും പറഞ്ഞത് ശങ്കര്‍- മേനക എന്നാണ്. ഈയിടെ ശങ്കറിനോടും ഞാന്‍ ഇക്കാര്യം പറഞ്ഞിരുന്നു. ഇങ്ങനെയൊക്കെ ആളുകള്‍ പറയുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ നമുക്ക് കുറച്ചു കൂടി പടങ്ങള്‍ ചെയ്യാമായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. അതേ സമയം എന്‍റെ വീട്ടിലുള്ളവരുടെ അഭിപ്രായവും ഇതൊക്കെ തന്നെയാണ്. അമ്മ ശങ്കര്‍ അങ്കിളിനൊപ്പം അഭിനയിക്കുന്നത് കാണാന്‍ നല്ല രസമാണ്. അങ്കിള്‍ വേറെ ആരുടെ കൂടെ അഭിനയിച്ചാലും കാണാന്‍ ഞങ്ങള്‍ക്ക് ഇഷ്ടമല്ലെന്നാണ് അവര്‍ പറയുന്നത്. അടുത്തിടെ ഞാനൊരു കടയില്‍ പോയി. അവിടെയുണ്ടായിരുന്ന കടയുടമ എന്നോട് വന്ന് സംസാരിച്ചു. ഞാനൊരു കാര്യം ചോദിച്ചാല്‍ തെറ്റിദ്ധരിക്കുമോ എന്നാണ് അദ്ദേഹം ചോദിച്ചത്. സ്‌കൂളില്‍ പഠിക്കുമ്പോഴൊക്കെ ഞങ്ങള്‍ കുട്ടികള്‍ കരുതിയത് ശങ്കറും മേനകയും കല്യാണം കഴിക്കും എന്നായിരുന്നു. അയാള്‍ പറയുന്നത് കേട്ട്…

Read More

എന്‍റെ നെഞ്ചില്‍ ചേര്‍ത്തുപിടിച്ചു! അത് വിവരിക്കാനോ വിശദീകരിക്കാനോ സാധിക്കാത്ത അനുഭൂതിയായിരുന്നു; കാജൽ അഗർവാൾ പറയുന്നു..

എന്‍റെ കുഞ്ഞ് നീലിനെ ഈ ലോകത്തേക്ക് സ്വാഗതം ചെയ്തതിന്‍റെ ആവേശത്തിലും ആഹ്ലാദത്തിലുമാണ്. കുഞ്ഞിന്‍റെ ജനനത്തിന് ഏറെ ദൈര്‍ഘ്യം വേണ്ടി വന്നിരുന്നു. എങ്കിലും അത് അഹ്ലാദം നല്‍കുന്നതും ഏറ്റവും സംതൃപ്തവുമായിട്ടുള്ള അനുഭവമാണ്. നീല്‍ ജനിച്ച് ആദ്യ നിമിഷങ്ങള്‍ക്കുള്ളില്‍ മറുപിള്ളയോടും വെളുത്ത പാടയോടും കൂടി എന്‍റെ നെഞ്ചില്‍ ചേര്‍ത്തുപിടിച്ചു. അത് വിവരിക്കാനോ വിശദീകരിക്കാനോ സാധിക്കാത്ത അനുഭൂതിയായിരുന്നു. ആ ഒരു നിമിഷമാണ് സ്‌നേഹത്തിന്‍റെ ആഴമേറിയ സാധ്യതകളെക്കുറിച്ച് ഞാന്‍ മനസിലാക്കുന്നത്. എന്നന്നേക്കുമായി എന്‍റെ ഹൃദയത്തിന്‍റെയും പുറമേയുള്ള ശരീരത്തിന്‍റെയും ഉത്തരവാദിത്വം മനസിലാക്കാനും വലിയൊരു കൃതഞ്ജത അനുഭവിക്കാനും സാധിച്ചു. -കാജൽ അഗർവാൾ

Read More

വിൻസി അലോഷ്യസ് ബോളിവുഡിൽ! ഹിന്ദി പഠിച്ചെടുക്കുക എന്നതൊരു വെല്ലുവിളിയായിരുന്നു, പക്ഷേ… വിൻസിയുടെ വാക്കുകള്‍ ഇങ്ങനെ…

റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ വിൻസി അലോഷ്യസ് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. ഷെയ്സൺ ഔസേപ്പ് സംവിധാനം ചെയ്യുന്ന ഫെയ്സ് ഓഫ് ദ് ഫെയ്സ്‍ലെസ് എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് വിൻസിയുടെ ബോളിവുഡ് അരങ്ങേറ്റം. ചിത്രത്തിന്‍റെ ടൈറ്റിൽ ലോഞ്ച് 25ന് നടക്കും. വിൻസിയുടെ വാക്കുകളിലേക്ക്… ഒരു മലയാളിയായ കഥാപാത്രത്തെയാണ് ഞാൻ സിനിമയിൽ അവതരിപ്പിക്കുന്നത്. എങ്കിലും 95 ശതമാനം സംഭാഷണങ്ങളും ഹിന്ദിയിൽതന്നെയാണ്. ഹിന്ദി പഠിച്ചെടുക്കുക എന്നതൊരു വെല്ലുവിളിയായിരുന്നു. പക്ഷേ, അവർ അതിൽ നന്നായി സഹായിക്കാം എന്നു പറഞ്ഞതോടെ ഞാൻ ഓകെ പറഞ്ഞു. ഫെയ്സ് ഓഫ് ദ് ഫെയ്സ്‍ലസ് എന്ന സിനിമയുടെ പ്രോജക്ട് ഹെഡ് എഡിറ്റർ രഞ്ജൻ എബ്രഹാം ആണ്. അദ്ദേഹം വഴിയാണ് എനിക്ക് ഈ സിനിമയിലേക്ക് അവസരം ലഭിക്കുന്നത്. ദേശീയ പുരസ്കാര ജേതാവ് കൂടിയായ മഹേഷ് റാണെയാണ് സിനിമയുടെ കാമറ. അദ്ദേഹമാണ് കാമറ ചെയ്യുന്നതെന്ന് അറിഞ്ഞപ്പോൾ വലിയ എക്സൈറ്റ്മെന്‍റ് ആയിരുന്നു. ഷാരൂഖ്…

Read More

ഇന്ദു ടീച്ചർ വേറെ ലെവലാണ്..! അധ്യാപനത്തിനൊപ്പം സാമൂഹ്യ പ്രവർത്തനത്തിൽ സജീവ സാന്നിധ്യം

കടുത്തുരുത്തി: അധ്യാപനത്തിനൊപ്പം സാമൂഹ്യ പ്രവർത്തനത്തിൽ സജീവ സാന്നിധ്യമായി ഇന്ദു ടീച്ചർ.തലയോലപ്പറന്പ് ഡി ബി കോളജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയായ അസോസിയേറ്റ് പ്രഫസർ കെ.എസ്. ഇന്ദു അധ്യാപിക മാത്രമല്ല. പ്രഭാഷക, സാമൂഹിക പ്രവർത്തക, ഡബ്ബിംഗ് ആർട്ടിസ്റ്റ്, സോഷ്യൽ കൗണ്‍സിലർ തുടങ്ങി നിരവധി മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തിത്വമാണ് എം ജി യൂണിവേഴ്സിറ്റി മുൻ സിൻഡിക്കേറ്റംഗം കൂടിയായ ഇന്ദു. 1996ൽ ആണ് ഡി ബി കോളജിൽ അധ്യാപികയായി ജോലിയിൽ പ്രവേശിക്കുന്നത്. ദൂരദർശനിലെയും ഓൾ ഇൻഡ്യ റേഡിയോയിലും ദീർഘകാലം വോയ്സ് ഓവർ ആർട്ടിസ്റ്റായിരുന്നു. റേഡിയോയിൽ യുവവാണി, നാടകങ്ങൾ, ദൂരദർശനിൽ സ്മൃതിലയം തുടങ്ങിയ നിരവധിയായ പരിപാടികൾക്കും ഡോക്യുമെന്‍ററികൾക്കും ശബ്ദം പകർന്നതിലൂടെ മലയാളി ശ്രോതാക്കളുടെ മനസിൽ ടീച്ചറുടെ ശബ്ദം ചിരപ്രതിഷ്ഠ നേടിയിട്ട് കാലമേറേയായി. മാധുര്യം നിറഞ്ഞതും ഘനഗാംഭീര്യമുള്ളതുമായ ശബ്ദത്തിനുടമയായ അധ്യാപികയുടെ ശബ്ദം നിരവധി ടി വി സീരിയലുകളിലെ താരങ്ങൾക്കും റേഡിയോ, ടെലിവിഷൻ പരസ്യങ്ങളിലെ അഭിനേതാക്കൾക്കും…

Read More

അമ്മയ്ക്ക് എന്നോട് എന്തെങ്കിലും പറ‍യാൻ പോലും പേടിയാണ്; എപ്പോഴും പൊട്ടിതെറിക്കുന്നത് ആ ഒരാളോട് മാത്രമെന്ന് സുരഭി  ലക്ഷ്മി

ആര്‍ക്കും അറിയാത്ത കാര്യം എന്ന് പറഞ്ഞാല്‍ ഞാന്‍ വീട്ടില്‍ ഭയങ്കര സീരിയസാണ്. പുറമെ കോമഡി വേഷങ്ങളും ഒക്കെ ചെയ്യുന്നത് കൊണ്ട് ഞാന്‍ എപ്പോഴും തമാശ പറഞ്ഞുകൊണ്ടിരിക്കുന്ന ഒരാളാണെന്ന് ആളുകള്‍ വിചാരിക്കും. പക്ഷെ, വീട്ടില്‍ പോകുമ്പോള്‍ ഞാന്‍ ഭയങ്കര സീരിയസായിട്ടുള്ള ഒരാളാണ്. ശരിക്കും പറഞ്ഞാല്‍ അമ്മയ്ക്കൊക്കെ എന്നോട് എന്തെങ്കിലും വന്ന് പറയാന്‍ തന്നെ പേടിയാണ്. കാരണം എല്ലാ പ്രഷറും കാരണം ഞാന്‍ പൊട്ടിത്തെറിക്കുന്ന സ്ഥലം അവിടെയാണ്. നിങ്ങക്കൊന്ന് മനസിലാക്കിക്കൂടേ, എന്നാണ് ഞാന്‍ പലപ്പോഴും ചോദിക്കുക. പിന്നെ ഞാന്‍ വിചാരിക്കും അമ്മയ്ക്ക് എന്നെ മനസിലാകുമെന്ന്. പിന്നെ ഞാന്‍ തന്നെ തിരിച്ച് അവിടെ പോയി എല്ലാം കോംപ്രമൈസ് ചെയ്ത് എടുക്കാറാണ്. അവരെന്ത് പിഴച്ചു, എന്ന് ഞാന്‍ വിചാരിക്കും. നമ്മള്‍ എന്ത് പറഞ്ഞാലും നമ്മളെ വിട്ട് പോകാത്ത ഒരാള്‍ എന്നതുകൊണ്ടാണ് അമ്മയോട് എപ്പോഴും ചൂടാകുന്നത്. –സുരഭി ലക്ഷ്മി

Read More

ജീവിതത്തില്‍ പ്രണയം ഉണ്ടായിട്ടുണ്ട്, അത് ഉണ്ടാവാതെ ഇരിക്കുമോ; പക്ഷേ ഞാന്‍ ആരോടും പറഞ്ഞിട്ടില്ല ; കാരണം തുറന്ന് പറഞ്ഞ് പിഷാരടി

വീട്ടില്‍ ജാതകത്തിലൊക്കെ വിശ്വാസമുണ്ട്. പ്രേമിക്കുകയാണെങ്കില്‍ കുഴപ്പമൊന്നുമില്ല. അതല്ലാതെ വിവാഹം കഴിക്കാന്‍ നമ്മള്‍ ആലോചിക്കും. അന്നേരം വേറെ മതത്തില്‍ നിന്നൊന്നും കെട്ടാന്‍ പറ്റില്ല. പിന്നെ എന്‍റെ പണി മിമിക്രി ആണല്ലോ. ചിലപ്പോള്‍ എന്‍റെ പെങ്ങളെ പോലും ഞാന്‍ മിമിക്രിക്കാരനെ കൊണ്ട് കെട്ടിച്ച് കൊടുക്കണം എന്ന് നിര്‍ബന്ധിക്കില്ല. ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കാരണം മിമിക്രി ഒന്നും ആരും പ്രൊഫഷനായി കണ്ടിട്ടില്ല. പിന്നെ വരുമാനത്തിന് സ്ഥിരതയൊന്നുമില്ല. അപ്പോള്‍ ന്യായമായും ഒരു പെണ്ണ് കിട്ടായ്മ ഉണ്ടായിരുന്നു. അങ്ങനെയാണ് ഇത് നാലഞ്ച് സംസ്ഥാനം വിട്ട് പോയത്. ജീവിതത്തില്‍ പ്രണയം ഉണ്ടായിട്ടുണ്ട്. അത് ഉണ്ടാവാതെ ഇരിക്കുമോ. പക്ഷേ ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. പ്രണയം പറയാതെ അവരുടെ കൂടെ സൗഹൃദമാണെന്ന് പറഞ്ഞ് നടക്കും. അത് ഭയങ്കര സുഖമാണ്. അല്ലെങ്കില്‍ ചിലപ്പോള്‍ ഓടിച്ച് വിട്ടേക്കും. -രമേഷ് പിഷാരടി

Read More