മീരയുടെ തിരിച്ചുവരവ് പഴയതിലും സുന്ദരിയായി; സൂത്രധാരനിലൂടെ എത്തി മകളിലൂടെ തിരിച്ചുവരുമ്പോൾ തന്‍റെ സൗന്ദര്യ രഹസ്യം തുറന്ന് പറഞ്ഞ് മീരാ ജാസ്മിൻ

മകൾ എന്ന സിനിമയിലൂടെ തിരിച്ചു വരികയാണ് നടി മീര ജാസ്മിൻ. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം വരെ നേടിയ മീര വര്‍ഷങ്ങളായിട്ട് അഭിനയരംഗത്തുനിന്നു വിട്ട് നില്‍ക്കുകയായിരുന്നു. ഇപ്പോള്‍ സത്യന്‍ അന്തിക്കാടിന്‍റെ മകള്‍ എന്ന സിനിമയിലൂടെ ശക്തമായ തിരിച്ച് വരവിന് ഒരുങ്ങുകയാണ് നടി.ജയറാം നായകനായിട്ടെത്തുന്ന ചിത്രത്തില്‍ ടീനേജുകാരിയായ പെണ്‍കുട്ടിയുടെ അമ്മ വേഷത്തിലാണ് മീര ജാസ്മിന്‍ അഭിനയിക്കുന്നത്. എന്നാൽ മീരയുടെ തിരിച്ചുവരവില്‍ എല്ലാവരും അദ്ഭുതപ്പെട്ടത് ഗംഭീര മേക്കോവര്‍ കണ്ടിട്ടാണ്. ശരീരഭാരം കുറച്ച് മെലിഞ്ഞ് പഴയതിലും സുന്ദരിയായിട്ടുള്ള നടിയുടെ ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. സിനിമയിലേക്ക് തിരിച്ച് വരുന്നതിന് പ്രത്യേക തയാറെടുപ്പുകളൊന്നും താന്‍ നടത്തിയിട്ടില്ലെന്നാണ് മീര പറയുന്നത്. മാത്രമല്ല സിനിമയുടെ സെറ്റില്‍ തനിക്ക് ലഭിച്ച സ്വീകരണത്തെക്കുറിച്ചും സന്തോഷം കൊണ്ട് തുള്ളിച്ചാടി പോയ നിമിഷത്തെക്കുറിച്ചുമൊക്കെ പുതിയ ഒരഭിമുഖത്തിൽ മീര വിശദമാക്കി. സിനിമയിലേക്ക് തിരിച്ചുവന്ന ആദ്യ ദിവസം ഞാന്‍ ഭയങ്കര നെര്‍വസ് ആയിരുന്നു. അന്ന്…

Read More

വെറും മൂന്ന് മീനിന് ലേലത്തിലൂടെ ലഭിച്ചത് രണ്ടേകാല്‍ ലക്ഷം രൂപ ! മറ്റെങ്ങുമല്ല കേരളത്തില്‍ തന്നെ…

വെറും മൂന്നു മീനിന് രണ്ടേകാല്‍ ലക്ഷം രൂപ…വിശ്വസിക്കാന്‍ പാടുണ്ട് അല്ലേ…എന്നാല്‍ വാര്‍ത്ത സത്യമാണ്. കഴിഞ്ഞ ദിവസം കൊല്ലം നീണ്ടകര തുറമുഖത്താണ് ഈ സംഭവം നടന്നത്. ലേലം വിളി കേട്ടെത്തിയവര്‍വര്‍ക്ക് കണ്ണുകളെയും കാതുകളെയും വിശ്വസിക്കാനായില്ല. അത്യാവശ്യം വലിപ്പമുള്ള മൂന്ന് മീനുകളെയാണ് അവിടെ കണ്ടത്. എന്നാല്‍ ലേലംവിളി’ഒന്നേ ഇരുപത്, ഒന്നേ നാല്പത്, ഒന്നേ അമ്പത്’ ഇങ്ങനെ അതിവേഗം മുറുകുകയായിരുന്നു. ഒടുവില്‍ രണ്ടേകാല്‍ ലക്ഷത്തിന് കച്ചവടം ഉറപ്പിച്ചു. കടല്‍ സ്വര്‍ണമെന്നറിയുന്ന പട്ത്തികോരയെ (ഗോല്‍) ആണ് കഴിഞ്ഞദിവസം നീണ്ടകര തുറമുഖത്തുനിന്ന് രണ്ടേകാല്‍ ലക്ഷത്തിന് ലേലം പോയത്. ഹൃദയശസ്ത്രക്രിയ ഉള്‍പ്പെടെ വലിയ ശസ്ത്രക്രിയകള്‍ക്കാവശ്യമായ നൂല് നിര്‍മാണത്തിന് ഉപയോഗിക്കുന്നത് പട്ത്തകോരയുടെ ബ്ലാഡറാണ് (പളുങ്ക്). കടല്‍ വെള്ളത്തില്‍ പൊങ്ങിക്കിടിക്കാനും നീന്താനും സഹായിക്കുന്ന ഇതിന്റെ ഈ ‘എയര്‍ ബ്ലാഡറാ’ണ് മോഹവിലയ്ക്ക് കാരണം. ഗുജറാത്ത്, മഹാരാഷ്ട്ര, ഒഡീഷ തീരങ്ങളിലാണ് ഈ മത്സ്യം സാധാരണയായി കാണാറുള്ളത്. കേരളതീരത്ത് അത്യപൂര്‍വമായിട്ടാണ് കഴിഞ്ഞ ദിവസം…

Read More

പൂവ് ചോദിച്ചപ്പോള്‍ പൂക്കാലം ! സോപ്പു വാങ്ങിത്തരുമോയെന്ന് ചോദിച്ച യാചകനെ ‘കുളിപ്പിച്ചു കുട്ടപ്പനാക്കി’ പോലീസുകാരന്‍…

ജനമൈത്രി പോലീസ് എന്നാണ് പേരെങ്കിലും ജനങ്ങളോട് ഒട്ടുമിക്ക പോലീസുകാര്‍ക്കും അത്ര മൈത്രി ഉണ്ടാവാറില്ല. എന്നാല്‍ ഇതിന് അപവാദമാവുകാണ് നെയ്യാറ്റിന്‍കര പോലീസ് സ്‌റ്റേഷനിലെ ഒരു ട്രാഫിക് പോലീസുകാരന്‍. ‘ഒരു സോപ്പു വാങ്ങിത്തരുമോ’ എന്നു ചോദിച്ച യാചകനായ വയോധികനെ കുളിപ്പിച്ചിരിക്കുകയാണ് നെയ്യാറ്റിന്‍കര സ്റ്റേഷനിലെ ട്രാഫിക് പൊലീസുകാരനും പൂവാര്‍ വിരാലി സ്വദേശിയുമായ എസ്.ബി. ഷൈജു. ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടരയോടെ നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു സമീപമാണു സംഭവം. പൊരി വെയിലത്തു നിന്ന് ഗതാഗതം നിയന്ത്രിക്കുന്നതിനിടെയാണ് വളരെ പതുക്കെ നടന്നു വരികയായിരുന്ന വയോധികനെ ഷൈജു കാണുന്നത്. ഡ്യൂട്ടി അവസാനിച്ചതിനാല്‍ തിരികെ സ്റ്റേഷനിലേക്ക് മടങ്ങുന്നതിനിടെ വയോധികന്റെ സമീപത്തു ചെന്ന് ‘റോഡ് മുറിച്ചു കടക്കേണ്ടതുണ്ടോ’ എന്നു ചോദിച്ചു. പക്ഷേ, മറുപടി ‘കുളിക്കാന്‍ ഒരു സോപ്പു വാങ്ങിത്തരാമോ’ എന്നതായിരുന്നു. പിന്നാലെ വയോധികന്‍ നാണയത്തുട്ടുകള്‍ ഷൈജുവിനു നേരെ നീട്ടി. ഇതോടെയാണ് വയോധികന്‍ കുളിക്കാന്‍ ആഗ്രഹിക്കുന്നതായി ഷിജുവിനു മനസ്സിലായത്. സമീപത്തെ…

Read More

സമ്മര്‍ ഇന്‍ ബത്‌ലഹേമിന്റെ രണ്ടാം ഭാഗം വരുന്നു; സര്‍പ്രൈസ് പ്രഖ്യാപനവുമായി നിര്‍മാതാവ്…

മലയാള സിനിമയിലെ എക്കാലത്തേയും ജനപ്രിയ ചിത്രങ്ങളില്‍ ഒന്നാണ് സമ്മര്‍ ഇന്‍ ബത്‌ലഹേം. 1998ല്‍ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് സിബി മലയില്‍ ആയിരുന്നു. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രം സിയാദ് കോക്കറായിരുന്നു നിര്‍മിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മാതാവ്. മഞ്ജു വാര്യരും ജയസൂര്യയും പ്രധാനവേഷത്തിലെത്തുന്ന മേരി ആവാസ് സുനോ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍വച്ചാണ് നിര്‍മാതാവ് സിയാദ് കോക്കര്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. മഞ്ജുവും താനും ഒരു കുടുംബം പോലെയാണെന്നും താരത്തിന്റെ കൂടെ ഒരു ചിത്രം മാത്രമാണ് ചെയ്യാന്‍ സാധിച്ചിട്ടുള്ളതെന്നും സിയാദ് കോക്കര്‍ പറഞ്ഞു. സമ്മര്‍ ഇന്‍ ബത്‌ലഹേം രണ്ടാം ഭാഗത്തില്‍ മഞ്ജുവും ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജയറാം, സുരേഷ് ഗോപി, മഞ്ജുവാര്യര്‍, കലാഭവന്‍ മണി, ജനാര്‍ഥനന്‍, സുകുമാരി തുടങ്ങി വന്‍ താരനിരയായിരുന്നു സമ്മര്‍ ഇന്‍ ബത്ലഹേമില്‍ അണിനിരന്നത്. അതിഥി വേഷത്തില്‍ മോഹന്‍ലാലുമെത്തി.…

Read More

റിമി ടോമി വീണ്ടും വിവാഹിതയാവുന്നു ? വരന്‍ സിനിമ മേഖലയില്‍ നിന്നു തന്നെയുള്ള ആള്‍ എന്ന് സൂചന…

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് റിമി ടോമി. നിരവധി ഗാനങ്ങളിലൂടെ മലയാളികളുടെ മനംകവര്‍ന്ന റിമി നടി, അവതാരക എന്നീ നിലകളിലും കഴിവു തെളിയിച്ചിട്ടുണ്ട്. നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള റിമി സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ്. തന്റെ വിശേഷങ്ങളും ഫോട്ടോ ഷൂട്ടുകളും ഒക്കെ റിമി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. സ്വകാര്യ ടെലിവിഷന്‍ ചാനലിലെ പരിപാടിയിലെ ജഡ്ജ് കൂടിയാണ് റിമി ടോമി. വര്‍ക്ക് ഔട്ട് ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന റിമി ടോമി ആരോഗ്യത്തില്‍ കാട്ടുന്ന ശ്രദ്ധയെ കുറിച്ച് ആരാധകര്‍ ചര്‍ച്ച ചെയ്യാറുണ്ട്. വര്‍ഷങ്ങളായി മലയാളികള്‍ക്ക് അറിയാവുന്ന റിമി ടോമിയുടെ ഫിറ്റ്നെസിന്റെ രഹസ്യം എന്താണെന്നും ആരാധകര്‍ ചോദിക്കാറുണ്ട്. മീശമാധവന്‍ എന്ന ചിത്രത്തിലെ ചിങ്ങമാസം വന്നു ചേര്‍ന്നാല്‍ ആണ് റിമി ടോമിയുടെ ആദ്യത്തെ ഹിറ്റ് ഗാനം. ബല്‍റാം വേഴ്സസ് താരാദാസെന്ന ചിത്രത്തിലൂടെ സ്വന്തം വേഷത്തില്‍ തന്നെ വെള്ളിത്തിരയിലുമെത്തി. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത…

Read More

കടന്നു വരൂ കടന്നു വരൂ തികച്ചും സൗജന്യം… ആവശ്യക്കാരില്ലാതെ കോവിഡ് വാക്‌സിന്‍; ഉത്പാദനം നിര്‍ത്തി സിറം ഇന്‍സ്റ്റിറ്റ്യൂട്ട്…

കോവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീല്‍ഡ് ആവശ്യക്കാരില്ലാതെ വലിയ തോതില്‍ കെട്ടിക്കിടക്കുന്നതിനാല്‍ ഉത്പാദനം നിര്‍ത്തി പൂന സിറം ഇന്‍സ്റ്റിറ്റ്യൂട്ട്… വാക്‌സിന്റെ ആവശ്യം കുറഞ്ഞതോടെ കഴിഞ്ഞ ഡിസംബര്‍ 31 മുതല്‍ ഉത്പാദനം മന്ദഗതിയിലാക്കിയിരുന്നു. 20 കോടി ഡോസ് വാക്സിന്‍ മരുന്നുകമ്പനികളില്‍ കെട്ടിക്കിടക്കുകയാണ്. ഒമ്പതുമാസമാണ് വാക്‌സിന്റെ കാലാവധി. സൗജന്യമായി നല്‍കാമെന്ന് അറിയിച്ചിട്ടും ആവശ്യക്കാരില്ലെന്ന് കമ്പനി മേധാവി അദാര്‍ പൂനാവാലെ പറഞ്ഞു. ആസ്ട്ര സെനെക്കയുമായി ചേര്‍ന്ന് കോവിഷീല്‍ഡാണ് കമ്പനി നിര്‍മിക്കുന്ന പ്രധാന കോവിഡ് പ്രതിരോധ വാക്‌സിന്‍. 100 കോടിയിലധികം ഡോസ് വാക്‌സിന്‍ ഇതിനകം ഉത്പാദിപ്പിച്ചു. യു.എസ്. മരുന്നുനിര്‍മാണ കമ്പനിയായ നൊവാവാക്‌സിന്റെ കോവോവാക്‌സും കമ്പനി നിര്‍മിക്കുന്നുണ്ട്. രാജ്യത്ത് ഭൂരിഭാഗംപേരും വാക്‌സിന്‍ സ്വീകരിച്ചതും കോവിഡിനോടു പൊരുത്തപ്പെട്ട് ജീവിച്ചുതുടങ്ങിയതും നിയന്ത്രണങ്ങളില്‍ ഇളവ് വന്നതുമൊക്കെ വാക്‌സിന്‍ ഉപയോഗത്തെ ബാധിച്ചെന്നാണ് വിലയിരുത്തല്‍. കോവിഡിന്റെ ആദ്യഘട്ടത്തില്‍ വാക്‌സിനുവേണ്ടി ഇന്ത്യയടക്കം എല്ലാ രാജ്യങ്ങളും നെട്ടോട്ടമായിരുന്നു. പിന്നീട് വാക്‌സിനെത്തിയപ്പോഴും സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന രാജ്യങ്ങളില്‍ കൃത്യമായി…

Read More

23 ലക്ഷം കൊടുത്ത് അത്യപൂര്‍വമായ കറുത്ത കുതിരയെ വീട്ടിലെത്തിച്ചു ! കുളിപ്പിച്ചപ്പോള്‍ ആളാകെ മാറി; സിനിമയെ അനുസ്മരിപ്പിക്കുന്ന സംഭവം ഇങ്ങനെ…

23 ലക്ഷം രൂപ നല്‍കി വാങ്ങിയ അത്യപൂര്‍വ ഇനം കറുത്ത കുതിര ഒന്നു കുളിച്ചപ്പോള്‍ ആളാകെ മാറിയതിന്റെ ഞെട്ടലിലാണ് രമേഷ് സിംഗ് എന്നയാള്‍. മാര്‍വാനി ഇനത്തില്‍പ്പെട്ട അത്യപൂര്‍വമായ കറുത്ത കുതിരയെ കണ്ടയുടന്‍ 23 ലക്ഷം രൂപ നല്‍കി രമേഷ് വാങ്ങുകയായിരുന്നു. പക്ഷേ വീട്ടിലെത്തി കുളിപ്പിച്ചപ്പോഴാണ് തനിക്കു പറ്റിയ അബദ്ധം രമേഷ് അറിയുന്നത്. വെള്ളം വീണതോടെ കുതിരയുടെ ശരീരത്തിലടിച്ച കറുത്ത പെയിന്റ് ഇളകി. തവിട്ടു നിറത്തിലുള്ള നാടന്‍ കുതിര മുന്നില്‍. പഞ്ചാബിലെ സംഗ്രുര്‍ ജില്ലയിലെ സുനം പട്ടണത്തില്‍ തുണിക്കട നടത്തുന്ന രമേഷ് സിങ് ഫാം നടത്തുന്നതിനായാണ് കുതിരയെ വാങ്ങിയത്. അപൂര്‍വ ഇനത്തില്‍പ്പെട്ട കുതിരയുടെ ഫാം തുടങ്ങുന്നതിനുവേണ്ടിയാണ് കറുത്ത കുതിരയെ തന്നെ വാങ്ങിയത്. കുതിരയ്ക്ക് അപൂര്‍മായി മാത്രമാണ് കറുത്ത നിറം വരാറുള്ളത് അതിനാലാണ് ഇത്ര വലിയ തുകയ്ക്ക് കുതിരയെ വാങ്ങാന്‍ രമേഷ് തയാറായത്. കുതിരയുടെ വിപണി വിലവച്ച് മറിച്ചുവിറ്റാല്‍ അഞ്ചു…

Read More

അച്ഛന്റെ കച്ചവടം മെച്ചപ്പെടുത്താന്‍ വേറിട്ട മാര്‍ക്കറ്റിംഗുമായി പത്തുവയസുകാരന്‍ ! വീഡിയോ വൈറല്‍…

സോഷ്യല്‍ മീഡിയ ആളുകള്‍ക്ക് പരസ്പരം സംവദിക്കാനുള്ള ഇടം മാത്രമല്ല, പലവിധ മാര്‍ക്കറ്റിംഗിനുള്ള സ്ഥലം കൂടിയാണെന്ന് ആളുകള്‍ തിരിച്ചറിയുന്ന കാലമാണിത്. സോഷ്യല്‍ മീഡിയയിലൂടെയുള്ള മാര്‍ക്കറ്റിംഗ്, പത്രങ്ങളിലൂടെയും ചാനലിലൂടെയുമുള്ള മാര്‍ക്കറ്റിംഗിനേക്കാള്‍ പ്രയോജനം ചെയ്യും. അത് മനസ്സിലാക്കിയതു കൊണ്ടാകും ഒരു പത്തുവയസ്സുകാരന്‍ തന്റെ അച്ഛന്റെ തെരുവോര കച്ചവടം മെച്ചപ്പെടുത്താന്‍ വേണ്ടി സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ ചെയ്തത്. ഈ വീഡിയോ നിരവധി പേര്‍ ഷെയര്‍ ചെയ്‌തോടെ കടയിലേക്ക് ജനപ്രവാഹമായി. സോഷ്യല്‍ മീഡിയയിലൂടെയുള്ള മാര്‍ക്കറ്റിംഗ് വളരെ ഫലപ്രദവും വേഗതയേറിയതുമാണെന്ന് ഇതു തെളിയിക്കുന്നു. മുഹമ്മദ് അദ്‌നാന്‍ എന്ന ഹൈദരാബാദുകാരനാണ് വീഡിയോയിലൂടെ പിതാവിന്റെയും തന്റെയും ജീവിതം മാറ്റിമറിച്ചത്. ചിക്കന്‍ ഹലീം വില്‍ക്കുന്ന തന്റെ അച്ഛന്റെ കട പരിചയപ്പെടുത്തിക്കൊണ്ടാണ് കുട്ടി വീഡിയോ ചെയ്തത്. ബോറാബന്ധയില്‍ ചിക്കന്‍ ഹലീം വില്‍ക്കുന്ന അച്ഛന്റെ കട എല്ലാവരും സന്ദര്‍ശിക്കണമെന്ന് മാത്രമാണ് മുഹമ്മദ് പറഞ്ഞത്. നെയ്യ്, കശുവണ്ടിപ്പരിപ്പ്, വറുത്തെടുത്ത സവാള, ഷെര്‍വ എന്നിങ്ങനെ കടയിലെ…

Read More

സീറോ സൈസും ഒതുങ്ങിയ അരക്കെട്ടും റാംപില്‍ കണ്ടു ശീലിച്ചവരുടെ മുമ്പിലേക്ക് അവള്‍ നടന്നെത്തി ! ശ്രുതി കുരുവിയുടെ കുറിപ്പ് വൈറലാകുന്നു…

മെലിഞ്ഞിരിക്കുന്ന സ്ത്രീകള്‍ മാത്രമേ സുന്ദരിമാരായുള്ളൂ എന്ന സങ്കല്‍പ്പമാണ് പൊതുവെ സമൂഹത്തിനുള്ളത്. അതിനാല്‍ തന്നെ അമിതവണ്ണമുള്ളവരെ പരിഹസിക്കുന്നത് പതിവായിരിക്കുകയാണ്. ഇപ്പോള്‍ ശ്രുതി കിഷന്‍ കുരുവി ഇതേക്കുറിച്ച് പങ്കുവെച്ച ഒരു കുറിപ്പാണ് വൈറലാകുന്നത്. സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് ശ്രുതിയുടെ കുറിപ്പ്. സീറോ സൈസും ഒതുങ്ങിയ അരക്കെട്ടും റാംപില്‍ കണ്ട് ശീലിച്ചവരുടെ മുന്നിലേക്കാണ് അവള്‍ നടന്നെത്തിയതെന്ന് ശ്രുതി കുറിക്കുന്നു. ശ്രുതിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം… അഴക്… അന്നുമിന്നും സ്ത്രീ സൗന്ദര്യ സങ്കല്‍പമെന്നുപറയുന്നത് മെലിഞ്ഞു ഷേപ്പ് ആയ ബോഡി തന്നെയാണ്. അരുത്. സൈസ് സീറോ മാത്രമാണ് സൗന്ദര്യം എന്ന് കരുതിയാല്‍ തെറ്റി. മെലിഞ്ഞിരിക്കുക എന്നാല്‍ ആരോഗ്യത്തോടെ ഇരിക്കുക എന്നാണ് അര്‍ഥം എന്നരീതിയില്‍ പലരും പറഞ്ഞുകേട്ടിട്ടുണ്ട്. പച്ചവെള്ളം കുടിച്ചാല്‍ പോലും തടി വെക്കുന്നവര്‍ മെലിഞ്ഞിരിക്കുന്നവരെ അസൂയയോടെ നോക്കാറുണ്ട്. സൗന്ദര്യ മത്സരങ്ങളില്‍, ഫാഷന്‍ ഷോകളില്‍, പരസ്യ ചിത്രങ്ങളില്‍ സിനിമയില്‍ എല്ലാം തന്നെ വടിവൊത്ത…

Read More

ഒമിക്രോണിന്റെ പുതിയ വകഭേദം കോവിഷീല്‍ഡിനെ അതിജീവിക്കും ! ഗോഡൗണില്‍ 20 കോടി ഡോസ്; ബൂസ്റ്റര്‍ ഡോസ് അത്യാവശ്യം…

ഒമിക്രോണിന്റെ പുതിയ വകഭേദത്തിനെതിരേ കോവിഷീല്‍ഡ് വാക്‌സിന്‍ അത്രകണ്ട് ഫലപ്രദമല്ലെന്ന് പഠനം. ഇതുവരെ കോവിഡ് ബാധിച്ചിട്ടില്ലാത്തവര്‍ക്ക് ഒമിക്രോണിന്റെ ബിഎ 1 വകഭേദത്തിനെതിരെ കോവിഷീല്‍ഡ് കാര്യമായ പ്രതിരോധം നല്‍കുന്നില്ലെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. ബൂസ്റ്റര്‍ ഡോസുകളുടെ പ്രാധാന്യം ഊട്ടിയുറപ്പിക്കുന്നതാണ് ഐസിഎംആറും നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും ചേര്‍ന്നു നടത്തിയ പഠനത്തിലെ കണ്ടെത്തലുകളെന്നും ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒമിക്രോണിനെതിരെ കോവാക്‌സിനും താരതമ്യേന നേരിയ പ്രതിരോധമാണ് നല്‍കുന്നതെന്ന് ഇതേ പഠനത്തില്‍ മുന്‍പ് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കോവിഷീല്‍ഡും ഒമിക്രോണിന്റെ പുതിയ വകഭേദത്തെ നേരിടുന്നതില്‍ അത്ര പോരെന്ന കണ്ടെത്തല്‍. കോവാക്‌സിനും കോവിഷീല്‍ഡും സ്വീകരിച്ചവര്‍ക്ക് കഴിയുന്നത്ര നേരത്തേ ബൂസ്റ്റര്‍ ഡോസുകള്‍ കൂടി ഉറപ്പാക്കണമെന്ന് ചൂണ്ടിക്കാട്ടുന്നതാണ് പഠന റിപ്പോര്‍ട്ട്. രാജ്യത്ത് കോവിഡ് നാലാം തരംഗത്തെ നേരിടാനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് ബൂസ്റ്റര്‍ ഡോസുകളുടെ പ്രാധാന്യം വെളിപ്പെടുത്തുന്ന പഠനഫലങ്ങള്‍ പുറത്തുവരുന്നതെന്നതും ശ്രദ്ധേയം. ഒമിക്രോണിന്റെ രണ്ട് ഉപവകഭേദങ്ങള്‍ കൂടി ബെംഗളൂരുവില്‍ കണ്ടെത്തിയതായി…

Read More