കൊന്നാലും അത് ധരിക്കില്ലെന്ന് പറഞ്ഞു; ദുരനുഭവം തുറന്ന് പറഞ്ഞ് ഹണി റോസ്

തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള ഹണി കഴിഞ്ഞ പതിനെട്ട് വർഷമായി സിനിമയുടെ ഭാഗമാണ്. സമൂഹമാധ്യമങ്ങളിലും ഹണി റോസ് താരമാണ്. ഹണിയുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം അതിവേഗമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ഉദ്ഘാടന വേദികളിലെയും സജീവ സാന്നിധ്യവുമാണ് ഹണി റോസ്. ഇതിന്‍റെ പേരില്‍ സോഷ്യല്‍ മീഡിയ നിരന്തരം താരത്തെ ട്രോളുകയും ചെയ്യാറുണ്ട്. എങ്കിലും അതിനെയൊന്നും കൂസാതെ മുന്നോട്ട് പോവുകയാണ് ഹണി റോസ്. ഓരോ തവണയും തനിക്ക് വ്യത്യസ്തമായതും മനോഹരമായതുമായ വസ്ത്രങ്ങൾ ധരിച്ചാണ് ഹണി പൊതുവേദികളിൽ എത്താറുള്ളത്. പക്ഷേ ഹണിക്ക് തീരെ ഇഷ്‌ടമില്ലാത്ത വേഷങ്ങൾ ഇടേണ്ടിവന്ന സാഹചര്യങ്ങളും പലപ്പോഴും ഉണ്ടായിട്ടുണ്ട്. സിനിമയിൽ നിന്നുണ്ടായ അത്തരമൊരു അനുഭവത്തെ കുറിച്ച് ഹണി റോസ് അടുത്തിടെ ഒരു അഭിമുഖത്തിൽ മനസുതുറന്നിരുന്നു. പച്ചനിറത്തിലുള്ള വസ്ത്രം ധരിച്ചുള്ള ഹണിയുടെ പഴയ ഒരു ഫോട്ടോ അവതാരക കാണിച്ചപ്പോഴാണ് ഹണി തന്‍റെ അനുഭവം പങ്കുവച്ചത്. ആ വേഷം ധരിച്ച ചിത്രത്തിന്‍റെ പേര്…

Read More

കാവ്യയും സംയുക്തയും ഗീതുവും ചേര്‍ന്ന് അന്നത് കുളമാക്കി കൈയ്യില്‍ തന്നു ! വെളിപ്പെടുത്തലുമായി പ്രമുഖ സംവിധായകന്‍

ഒരു കാലത്ത് മലയാള സിനിമയുടെ ആവേശമായിരുന്ന നായികമാരായിരുന്നു സംയുക്ത വര്‍മ്മയും കാവ്യ മാധവനും ഗീതു മോഹന്‍ദാസും. ഇപ്പോഴും ഇവര്‍ക്ക് നിരവധി ആരാധകരാണുള്ളത്. വിവാഹശേഷം മൂവരും അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കുകയായിരുന്നു. അതേസമയം സംവിധായകയായി ഗീതു മോഹന്‍ദാസ് ചലച്ചിത്രരംഗത്ത് സജീവമാണ്. നടന്‍ ബിജു മേനോനുമായുള്ള പ്രണയ വിവാഹത്തോടെ സംയുക്ത വര്‍മ്മ അഭിനയ ജീവിതത്തിന് വിരാമം ഇട്ടിരുന്നു. കുടുംബ ജീവിതവും യോഗയും ഒക്കെയായി തിരക്കിലാണ് സംയുക്ത. എന്നാല്‍ കാവ്യ മാധവന്‍ ആകട്ടെ ദിലീപുമായുള്ള രണ്ടാം വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും ബ്രേക്ക് എടുത്ത് മാറിനില്‍ക്കുകയാണ്. സൂപ്പര്‍ഹിറ്റ് സംവിധാന ജോഡിയായിരുന്ന റാഫി മെക്കാര്‍ട്ടിന്റെ സംവിധാനത്തില്‍ നേരത്തെ പുറത്തിറങ്ങിയ തെങ്കാശിപട്ടണം എന്ന ചിത്രത്തില്‍ ഇവര്‍ മൂന്നു പേരും ഒന്നിച്ച് അഭിനയിക്കുകയും സിനിമ വന്‍ വിജയമാകുകയും ചെയ്തിരുന്നു. എന്നാല്‍ തെങ്കാശിപ്പട്ടണത്തെ കുറിച്ചുള്ള ഒരു രസകരമായ സംഭവം സംവിധായകന്‍ മെക്കാര്‍ട്ടിന്‍ അടുത്തിടെ തുറന്നു പറഞ്ഞിരുന്നു. ഒരു അഭിമുഖത്തിലാണ്…

Read More

സിംഗിള്‍ ലൈഫ് പൊളിക്കുവാണല്ലേ ! വിവാഹമോചന വാര്‍ത്തകള്‍ക്ക് മറുപടിയുമായി ഭാമ

തന്റെ വിവാഹജീവിതം സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കും കമന്റുകള്‍ക്കും കൃത്യമായ മറുപടിയുമായി നടി ഭാമ. സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമായ ഭാമയുടെ വിവാഹജീവിതത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ പതിവാണ്. കഴിഞ്ഞ ദിവസം ഒരു യാത്രക്കിടയില്‍ ഒറ്റയ്ക്കുള്ള ചിത്രം പങ്കുവച്ചതിനു ലഭിച്ച കമന്റിന് ഭാമ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ”സിംഗിള്‍ ലൈഫ് പൊളിച്ച് നടക്കുന്നു” എന്നായിരുന്നു ചിത്രത്തിന് ഒരാളുടെ കമന്റ്. ”സിംഗിള്‍ ലൈഫ് ആകുമ്പോള്‍ പറയാട്ടോ. ഇപ്പോള്‍ അല്ല” എന്നാണ് ഇതിന് ഭാമ നല്‍കിയ മറുപടി. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു എന്നതരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ക്ക് മറുപടി എന്ന നിലയില്‍ കൂടിയാണ് താരത്തിന്റെ ഈ കമന്റ് ഇപ്പോള്‍ ആഘോഷിക്കപ്പെടുന്നത്. നേരത്തെ ഭര്‍ത്താവും മകളും ഇല്ലാതെ പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രങ്ങള്‍ ഭാമ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. അന്നും സമാനമായ കമന്റുകളാണ് താരത്തെ തേടിയെത്തിയത്. എന്നാല്‍ ഒരു ഷൂട്ടിങ്ങിന് പോയപ്പോഴാണ് പിറന്നാള്‍ ആഘോഷിച്ചതെന്നും അതിനാലാണ് അവര്‍…

Read More

ശ്രീനാഥ് ഭാസിയെ “അമ്മ”യില്‍ എടുത്തില്ല; യോഗം ഉണ്ടെന്നറിയിച്ചിട്ടും താരങ്ങള്‍ക്ക് അവധി നല്‍കാതെ നിര്‍മാതാക്കൾ

 കൊച്ചി: നടന്‍ ശ്രീനാഥ് ഭാസിക്ക് ചലച്ചിത്രതാര സംഘടനയായ അമ്മയില്‍ അംഗത്വം ലഭിച്ചില്ല. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഉള്‍പ്പെടെ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ സിനിമാമേഖലയിലെ മറ്റു സംഘടനകളുടെ എന്‍ഒസി ലഭിച്ചശേഷം അംഗത്വം നല്‍കുന്നതു സംബന്ധിച്ച് തീരുമാനമെടുത്താല്‍ മതിയെന്ന് കൊച്ചിയിൽ നടന്ന അമ്മ ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. യോഗം മുന്‍കൂട്ടി അറിയിച്ചിട്ടും താരങ്ങള്‍ക്ക് അവധി നല്‍കാതെ ഇന്നലെ ചിത്രീകരണം തുടര്‍ന്ന അഞ്ചു ചിത്രങ്ങളുടെ നിര്‍മാതാക്കളെ സംഘടന പ്രതിഷേധം അറിയിച്ചു. 2024 ജൂണില്‍ പുതിയ ഭരണസമിതിയുടെ തെരഞ്ഞെടുപ്പ് നടത്തുവാനും യോഗം തീരുമാനിച്ചു. പ്രസിഡന്‍റ് മോഹന്‍ലാലിന്‍റെ അധ്യക്ഷതയില്‍ കലൂര്‍ ഗോഗുലം കണ്‍വന്‍ഷന്‍ സെന്‍ററില്‍ നടന്ന യോഗത്തില്‍ അമ്മയുടെ പുതിയ ഡിജിറ്റല്‍ ഐഡന്‍റിറ്റി കാര്‍ഡ് മമ്മൂട്ടിക്ക് നല്‍കി വിതരണോദ്ഘാടനം നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി ഇടവേള ബാബു, ട്രഷറര്‍ സിദ്ധിഖ്, പ്രേംകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Read More

ഞാന്‍ അടിയില്‍ ഒന്നും ഇട്ടിട്ടില്ലെന്നാണ് അവര്‍ പ്രചരിപ്പിച്ചത് ! ആ സംഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് മാളവിക മേനോന്‍

ബാലതാരമായി എത്തിയ ശേഷം നായികയായി മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ നടിയാണ് മാളവിക മേനോന്‍. ആല്‍ബങ്ങളില്‍ അഭിനയിച്ചു കൊണ്ടാണ് താരം അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. അനൂപ് മേനോന്‍ നായകനായ 916 എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന മാളവിക മലയാളം തമിഴ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 2012 ലാണ് മാളവികയുടെ ആദ്യ ചിത്രം 916 ചിത്രം പുറത്തിറങ്ങുന്നത്. അതേ വര്‍ഷം തന്നെ മറ്റ് രണ്ട് ചിത്രങ്ങളില്‍ കൂടി മാളവിക അഭിനയിച്ചിട്ടുണ്ട്. ഹീറോയും നിദ്രയും. ഇവാന്‍ വോറെ മാതിരി, വിഴ, ബ്രഹ്മന്‍, വീതു വിട്ടു, നിജമാ നിഴലാ, അരുവാ സണ്‍ഡേ എന്നീ തമിഴ് ചിത്രങ്ങളിലും മാളവിക അഭിനയിച്ചിട്ടുണ്ട്. അതേ സമയം സോഷ്യല്‍ മീഡിയയില്‍ അത്ര ആക്റ്റീവ് ആയിട്ടുള്ള ആളല്ല താനെന്ന് പറയുകയാണ് മാളവിക മേനോന്‍ . ആരെങ്കിലും നിര്‍ബന്ധിച്ചാലാണ് താന്‍ എന്തെങ്കിലും പോസ്റ്റ് ചെയ്യുന്നതെന്നും നടി പറയുന്നു. എന്തെങ്കിലും ഫംഗ്ഷന്…

Read More

നടന്‍ പൃഥ്വിരാജിന് സംഘട്ടന സീനിന്‍റെ ചിത്രീകരണത്തിനിടെ വീണു പരിക്ക് ; ഇന്ന് ഓപ്പറേഷൻ

കൊച്ചി: നടന്‍ പൃഥ്വിരാജിന് ഷൂട്ടിംഗിനിടെ കാലിന് പരിക്കേറ്റു. മൂന്നാര്‍ മറയൂറില്‍ നടക്കുന്ന “വിലായത്ത് ബുദ്ധ’എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് വീണു പരിക്കേറ്റത്. കെഎസ്ആര്‍ടിസി ബസില്‍ സംഘട്ടന സീനിന്‍റെ ചിത്രീകരണം പൂര്‍ത്തിയാക്കി പുറത്തേക്ക് ഇറങ്ങുമ്പോള്‍ തെന്നി വീഴുകയായിരുന്നു. കാലിനു ചെറിയ പരിക്ക് പറ്റിയെങ്കിലും ഗുരുതരമല്ലെന്നാണു സൂചന. മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എക്‌സ്റേയും സ്‌കാനിംഗും പൂര്‍ത്തിയാക്കിയശേഷം ഇന്നലെ വൈകുന്നേരത്തോടെ കൊച്ചി ലേക്ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ ശസ്ത്രക്രിയ നടത്തുമെന്നാണ് വിവരം. ജി.ആര്‍. ഇന്ദുഗോപന്‍റെ “വിലായത്ത് ബുദ്ധ’ എന്ന കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണിത്. ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഡബിള്‍ മോഹനന്‍ എന്ന കഥാപാത്രമായാണു പൃഥ്വിരാജ് എത്തുന്നത്.

Read More

കൈയ്യില്‍ പണമില്ലാതെ മാസങ്ങളോളം വെറുതെയിരുന്നു ! സംഭവിച്ചത് താന്‍ പ്രതീക്ഷിക്കാത്ത കാര്യമെന്ന് കീര്‍ത്തി സുരേഷ്…

അഭിനയമികവു കൊണ്ടും സൗന്ദര്യം കൊണ്ടും തെന്നിന്ത്യന്‍ സിനിമയെ കീഴടക്കിയ നടിയാണ് കീര്‍ത്തി സുരേഷ്. മുന്‍ കാല തെന്നിന്ത്യന്‍ നായിക മേനകയുടേയും നിര്‍മ്മാതാവ് സുരേഷ്‌കുമാറിന്റെയും മകള്‍ കൂടിയായ കീര്‍ത്തി ബാലതാരമായാണ് സിനിമയില്‍ എത്തുന്നത്. പിന്നീട് നായികയായി മാറുകയായിരുന്നു. മലയാളത്തില്‍ കൂടെയാണ് സിനിമയില്‍ എത്തിയതെങ്കിലും കീര്‍ത്തി തമിഴ്, തെലുങ്ക് ഭാഷകളിലാണ് സജീവം. അധികം മലയാള ചിത്രങ്ങള്‍ താരം അഭിനയിച്ചിട്ടില്ലെങ്കിലും കേരളത്തിലും താരത്തിന് ധാരാളം ആരാധകരാണ് ഉള്ളത്. ദസറ എന്ന ചിത്രമാണ് കീര്‍ത്തിയുടേതായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. മഹാനടി എന്ന ചിത്രത്തിന് താരത്തെ തേടി ഒത്തിരി അവാര്‍ഡുകള്‍ എത്തിയിരുന്നു. ഈ ചിത്രത്തിന് ശേഷം ഒത്തിരി സിനിമകള്‍ തേടിയെത്തുമെന്നായിരുന്നു കരുതിയിരുന്നതെന്നും എന്നാല്‍ അങ്ങനെയല്ല സംഭവിച്ചതെന്നും കീര്‍ത്തി പറയുന്നു. മഹാനടിക്ക് ശേഷം തനിക്ക് കൊമേഷ്യല്‍ സിനിമകള്‍ ചെയ്യാനായിരുന്നു താത്പര്യമെന്നും എന്നാല്‍ വന്നതെല്ലാം സ്ത്രീ പ്രാധാന്യമുള്ള ചിത്രങ്ങളായിരുന്നുവെന്നും കീര്‍ത്തി കൂട്ടിച്ചേര്‍ത്തു. കുറേ കാത്തിരുന്നു. മൂന്നുമാസങ്ങള്‍ക്ക് ശേഷം…

Read More

രാത്രിയില്‍ നിരന്തരം ഉപദ്രവിക്കുന്നു ! ഭര്‍ത്താവിനെതിരേ പരാതിയുമായി പാതിരാത്രിയില്‍ പോലീസ് സ്‌റ്റേഷനില്‍ എത്തി നടി രചിത

തമിഴ് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് നടി രചിത. ബിഗ്‌ബോസ് മുന്‍ മത്സരാര്‍ഥിയും കൂടിയാണ് താരം. മെഗാ മണ്ഡല എന്ന സീരിയല്‍ ആണ് രചിതയുടെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. പിരിവോം സന്ധിപ്പോം എന്ന സൂപ്പര്‍ഹിറ്റ് തമിഴ് സീരിയലിലെ ജ്യോതി എന്ന കഥാപാത്രം ആണ് രചിതയെ പ്രശസ്തയായത്. ശരവണന്‍ മീനാച്ചി, മെഗാ മണ്ഡല, സന്തിപ്പം ഇളവരസി തുടങ്ങിയ നിരവധി സീരിയലുകളിലും അവര്‍ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. കൂടാതെ ബിഗ് ബോസ് റിയാലിറ്റി ഷോ തമിഴ് സീസണ്‍ 6ലും രചിത പങ്കെടുത്തിരുന്നു. ഇപ്പോഴിതാ തന്റെ ഭര്‍ത്താവ് ദിനേശ് ഗോപാലസ്വാമിക്ക് എതിരെ അര്‍ദ്ധരാത്രിയില്‍ പരാതിയുമായി പോലീസ് സ്റ്റേഷനില്‍ രചിത മഹാലക്ഷ്മി എത്തിയതിന്റെ വിവരങ്ങള്‍ ആണ് പുറത്തു വരുന്നത്. സീരിയല്‍ രംഗത്ത് വെച്ച് കണ്ടു മുട്ടി പ്രണയിച്ചാണ് രചിത ദിനേശ് ഗോപാലസ്വാമിയെ വിവാഹം ചെയ്തത്. 2013ലാണ് രചിതയും ദിനേശും വിവാഹിതരായത്. ചെന്നൈ വനിതാ പോലീസ്…

Read More

ഷെയ്ൻ നിഗവും നിര്‍മാതാക്കളും തമ്മിലുള്ള തര്‍ക്കം പരിഹരിച്ചു; വിലക്ക് പിൻവലിച്ച് നിർമാതാക്കൾ

കൊച്ചി: അച്ചടക്കമില്ലായ്മയുടെ പേരിൽ ചലച്ചിത്ര താരം ഷെയ്ൻ നിഗമിന് നിർമാതാക്കളുടെ സംഘടന ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു. താരസംഘടനയായ “അമ്മ’ ഇടപെട്ടാണ് ഷെയ്ൻ നിഗവും നിര്‍മാതാക്കളും തമ്മിലുള്ള തര്‍ക്കം പരിഹരിച്ചത്. സമാന കുറ്റത്തിന് വിലക്ക് നേരിടുന്ന നടൻ ശ്രീനാഥ് ഭാസിയുടെ സംഘടനാ അംഗത്വ അപേക്ഷയിൽ ശനിയാഴ്ച തീരുമാനമെടുക്കുമെന്ന് “അമ്മ’ അറിയിച്ചു. ആര്‍ട്ടിസ്റ്റുകള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും നിര്‍മാതാക്കള്‍ക്കും നിരവധി ബുദ്ധിമുട്ടുകള്‍ ശ്രീനാഥ് ഭാസിയും ഷെയ്ൻ നിഗവും ഉണ്ടാക്കിയതിനെത്തുടർന്നാണ് നിര്‍മാതാക്കളുടെ സംഘടന ഇവർക്കെതിരെ നടപടി എടുത്തത്. പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും സംഘടന വ്യക്തമാക്കിയിരുന്നു. സോഫിയ പോൾ നിർമിക്കുന്ന ചിത്രം “ആർഡിഎക്സി’ന്‍റെ സെറ്റിൽ ബഹളമുണ്ടാക്കിയെന്നും ചിത്രത്തിന്‍റെ തിരക്കഥയിൽ തിരുത്തൽ വേണമെന്ന് ആവശ്യപ്പെട്ട് ഷൂട്ടിംഗ് അലങ്കോലമാക്കിയെന്നുമാണ് ഷെയ്നിനെതിരായ പരാതി. ഒരേസമയത്ത് ഷൂട്ടിംഗ് നടക്കുന്ന നിരവധി ചിത്രങ്ങളിൽ അഭിനയിക്കാൻ കരാറിൽ ഏർപ്പെട്ട് നിർമാതാക്കളെ ബുദ്ധിമുട്ടിച്ചെന്നാണ് ഭാസിക്കെതിരായ പരാതി.

Read More

വിവാഹം അപ്പോൾ മാത്രം മതി; അല്ലെങ്കിൽ ആ പണിക്ക് പോകണ്ട; ആത്മാർഥ പ്രണ‍യത്തിന് പ്രാധാന്യം നൽകുന്നയാളെന്ന് അനുമോൾ

  ആത്മാർഥ പ്രണയത്തിന് വളരെയധികം പ്രാധാന്യം കൊടുക്കുന്ന ആളാണ് ഞാൻ. ഭാഗ്യവശാൽ നല്ല കുറച്ചു സുഹൃത്തുക്കൾ എനിക്കുണ്ട്. സുഹൃത്തുക്കളുടെയും കുടുംബത്തിന്‍റെയും കാര്യത്തിൽ ഞാൻ നല്ല ഭാഗ്യവതിയാണ്. നല്ലൊരു ടീമാണ് കൂടെയുള്ളത്. റിലേഷൻഷിപ്പൊന്നും എനിക്ക് വർക്ക് ആയിട്ടില്ല. ആൺകുട്ടി ആണെങ്കിലും പെൺകുട്ടി ആണെങ്കിലും ഒരു വകതിരിവും പക്വതയും വന്നു കഴിയുമ്പോൾ ഇയാളുടെ ഒപ്പം ജീവിക്കാൻ കംഫർട്ട് ആയിരിക്കും, നമുക്ക് അങ്ങോട്ടും ഇങ്ങോട്ടും ഹാൻഡിൽ ചെയ്യാൻ പറ്റും എന്ന തിരിച്ചറിവുണ്ടാകും. അപ്പോൾ മാത്രം വിവാഹം കഴിച്ചാൽ മതി. അല്ലെങ്കിൽ ആ പണിക്ക് പോകണ്ട എന്നേ ഞാൻ പറയുകയുള്ളൂ. അങ്ങനെയാണ് ഞാനും വിശ്വസിക്കുന്നത്. -അനുമോൾ

Read More