ചൈനീസ് ഫോണുകള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് സൈനികര്‍ക്കും കുടുംബാംഗങ്ങള്‍ക്കും വിലക്ക്…

ചൈനയുമായി അതിര്‍ത്തിപ്രദേശങ്ങളില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചൈനീസ് ഫോണുകള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് സൈനികര്‍ക്കും കുടുംബത്തിനും വിലക്ക്. സൈനികര്‍ ചൈനീസ് ഫോണ്‍ ഉപയോഗിക്കുന്നില്ലെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണമെന്ന് സൈന്യത്തിലെ രഹസ്യാന്വേഷണ വിഭാഗം നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്. ചൈനീസ് ഫോണുകളില്‍ മാല്‍വെയര്‍ അടക്കം കണ്ടെത്തിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ചൈനീസ് ഫോണുകള്‍ക്കെതിരെയുള്ള ജാഗ്രത സൈനികര്‍ തുടരുന്നു എന്ന് ഉറപ്പാക്കാന്‍ വിവിധ തലങ്ങളിലൂടെ എപ്പോഴും ഓര്‍മ്മപ്പെടുത്തണമെന്നും രഹസ്യാന്വേഷണ വിഭാഗം നിര്‍ദേശിച്ചു. ഇന്ത്യയോട് ശത്രുതയുള്ള രാജ്യങ്ങളുടെ ഫോണുകള്‍ വാങ്ങുന്നതില്‍ നിന്ന് സൈനികരെയും കുടുംബാംഗങ്ങളെയും നിരുത്സാഹപ്പെടുത്തണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. നേരത്തെ സൈനികരുടെ ഫോണുകളില്‍ നിന്ന് സംശയാസ്പദമായി തോന്നിയ നിരവധി ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്തിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കാന്‍ ചൈനീസ് ഫോണുകളും ചൈനീസ് ആപ്പുകളും ഉപയോഗിക്കുന്നത് സൈനികര്‍ നിര്‍ത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. നിലവില്‍ ഓപ്പോ, ഷവോമി, വണ്‍ പ്ലസ് തുടങ്ങി നിരവധി ചൈനീസ് ഫോണുകളാണ് ഇന്ത്യന്‍…

Read More

18 വയസു കഴിഞ്ഞാല്‍ പിന്നെ വിവാഹം നടക്കാന്‍ ബുദ്ധിമുട്ടാണ് ! പ്രതിസന്ധികളോടു പടപൊരുതി ആദ്യ രോഹിങ്ക്യന്‍ വനിതാ ബിരുദധാരി

പ്രതിസന്ധികളോടു പടവെട്ടിയാണ് തസ്മിദ ജൊഹാര്‍ എന്ന യുവതി ആദ്യ രോഹിങ്ക്യന്‍ വനിതാ ബിരുദധാരിയായി മാറിയത്. കഴിഞ്ഞ ഡിസംബറില്‍ ഡല്‍ഹി ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ഇവര്‍ ബിരുദം നേടിയത്. ടൊറന്റോയിലെ യൂണിവേഴ്‌സിറ്റിയില്‍ നിന്നും സര്‍ട്ടിഫിക്കറ്റിന് വേണ്ടി കാത്തിരിക്കുന്ന തസ്മിദ ഉപരിപഠനത്തിനായി കാനഡയാണ് ലക്ഷ്യം വെയ്ക്കുന്നത്. ഒരു രോഹിങ്ക്യന്‍ വിദ്യാര്‍ഥിനി എന്ന നിലയില്‍ ബിരുദം നേടുക എന്നത് തസ്മിദയ്ക്ക് അത്ര എളുപ്പമായിരുന്നില്ല. സാഹചര്യം അനുകൂലമല്ലാതിരുന്നത് കൊണ്ട്, വീടും പ്രായവും പേരും ദേശവും ഭാഷയുമെല്ലാം മാറ്റിയായിരുന്നു പോരാട്ടത്തിന്റെ ആദ്യ ചുവട്. സ്വാതന്ത്ര്യത്തിലേക്കുള്ള ഒരേയൊരു വഴി വിദ്യാഭ്യാസമാണന്ന തിരിച്ചറിവാണന്ന ചിന്തയാണ് തന്നെ പിടിച്ചുനിര്‍ത്തിയതെന്ന് അവര്‍ പറയുന്നു. മ്യാന്‍മറിലെ രോഹിങ്ക്യന്‍ അഭയാര്‍ഥി ക്യാമ്പില്‍ നിന്നും ബംഗ്ലാദേശിലും പിന്നീട് വിദ്യാഭ്യാസത്തിനായി ഇന്ത്യയിലുമെത്തി. രേഖാപ്രകാരം 26 വയസുണ്ടങ്കിലും തനിക്ക് യഥാര്‍ഥത്തില്‍ പ്രായം 24ാണന്ന് തസ്മിദ പറയുന്നു. വേഗം വിവാഹം നടക്കാന്‍ ബന്ധുക്കള്‍ ചെയ്യുന്നതാണ്. പതിനെട്ട് വയസുകഴിഞ്ഞാല്‍ വിവാഹം…

Read More

ഹനുമാനു മുമ്പില്‍ ബിക്കിനി ധരിച്ച് സ്ത്രീകളുടെ ബോഡിബില്‍ഡിംഗ് ഷോ ! പിന്നാലെ ശുദ്ധീകരണവുമായി കോണ്‍ഗ്രസ്;വീഡിയോ പുറത്ത്…

മധ്യപ്രദേശിലെ രത്‌ലാമില്‍ നടന്ന ബോഡിബില്‍ഡിംഗ് ഷോ വിവാദമായി. മത്സരത്തിന്റെ വേദിയില്‍ സ്ത്രീകള്‍ ബിക്കിനി ധരിച്ച് ഹനുമാന് മുന്നില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തതാണ് വിവാദത്തിനു കാരണം. ബോഡിബില്‍ഡിംഗ് മത്സരത്തിന് പിന്നാലെ ഗംഗാ ജലം തളിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശുദ്ധീകരണം നടത്തി. ഇവിടെ ഹനുമാന്‍ ചാലിസ ചൊല്ലുകയും ചെയ്തു. 13ാമത് മിസ്റ്റര്‍ ജൂനിയര്‍ ബോഡിബില്‍ഡിങ് മത്സരം കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളിലാണ് സംഘടിപ്പിച്ചത്. ബിജെപി ഭരിക്കുന്ന നഗരസഭയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. ബോഡിബില്‍ഡിംഗ് ഷോ അവസാനിച്ചതിന് പിന്നാലെയാണ് മത്സരാര്‍ത്ഥികള്‍ ഹനുമാന്‍ ചിത്രത്തിനു മുന്നില്‍ നിന്ന് ഫോട്ടോയ്ക്കു പോസ് ചെയ്തത്. ബ്രഹ്മചാരിയായ ഹനുമാനെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്. മുന്‍ മേയറും, കോണ്‍ഗ്രസ് നേതാവുമായ പരാസ് സക്ലേശയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം അരങ്ങേറിയത്. ഹനുമാന്‍ സ്വാമി കുറ്റക്കാരെ ശിക്ഷിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് മായങ്ക് ജാട്ട് അഭിപ്രായപ്പെട്ടു. അതേസമയം സ്ത്രീകള്‍ കായികരംഗത്ത് പ്രവേശിക്കുന്നത് ഇഷ്ടമല്ലാത്തതിനാലാണ്…

Read More

എയര്‍ഹോസ്റ്റസിന്റെ കഴുത്തില്‍ കുത്തിയ ശേഷം എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമം ! യാത്രികന്‍ അറസ്റ്റില്‍…

വിമാനയാത്രയ്ക്കിടെ എയര്‍ഹോസ്റ്റസിനെ ആക്രമിക്കുകയും എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിക്കുകയും ചെയ്ത യാത്രികനെ അറസ്റ്റ് ചെയ്തു. അമേരിക്കന്‍ പൗരനായ ഫ്രാന്‍സിസ്‌കോ സെര്‍വോ ടോറസ് (33) ആണ് അറസ്റ്റിലായത്. ലോസ് ഏഞ്ചല്‍സില്‍ നിന്ന് പുറപ്പെട്ട യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനം ബോസ്റ്റന്‍ ലോഗല്‍ എയര്‍പോര്‍ട്ടില്‍ എത്തിയ ഉടന്‍ യുവാവിനെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. എയര്‍ ഹോസ്റ്റസിനെ ലോഹ സ്പൂണ്‍ ഉപയോഗിച്ച് ആണ് ഇയാള്‍ കുത്തിയത്. വിമാനത്തിലെ ജീവനക്കാരുടെ ജോലി തടസപ്പെടുത്തി, അപകടകരമാം വിധം ആയുധം ഉപയോഗിച്ചു എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ജീവപര്യന്തം വരെ തടവും പിഴയും ചുമത്താവുന്ന കുറ്റമാണിത്. ലാന്‍ഡിങ്ങിന് മണിക്കൂറുകള്‍ക്ക് മുന്‍പ് വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ ഇയാള്‍ തുറക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ കോക്പിറ്റില്‍ അലാറം അടിക്കുകയായിരുന്നു. തുടര്‍ന്ന് തുറക്കാന്‍ ശ്രമിച്ച വാതില്‍ എയര്‍ഹോസ്റ്റസെത്തി സുരക്ഷിതമായി അടച്ചു. ഇതിനിടെയാണ് ഇയാള്‍ എയര്‍ഹോസ്റ്റസിനെ കുത്തുന്നത്. കഴുത്തിന്റെ ഭാഗത്ത് മൂന്ന് തവണയാണ്…

Read More

സാറ ഇതെങ്ങനെ സഹിക്കും ! രശ്മിക മന്ദണ്ണയോട് ക്രഷ് തോന്നിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ശുഭ്മാന്‍ ഗില്‍…

ഇന്ത്യയുടെ യുവ ബാറ്റര്‍ ശുഭ്മാന്‍ ഗില്ലിനോട് മാധ്യമപ്രവര്‍ത്തകര്‍ മിക്കവാറും ചോദിക്കുന്ന ഒരു ചോദ്യമാണ് ആരാണ് ഇഷ്ട നടി എന്നത്. ഇത് ട്രാപ്പാണെന്ന് മനസ്സിലാക്കി ആദ്യമൊക്കെ ഒഴിഞ്ഞു മാറിയിരുന്ന താരം പിന്നീട് നടി സാറ അലിഖാന്റെ പേര് പറയുകയുണ്ടായി. അതോടെ ഇരുവരും തമ്മില്‍ പ്രണയമാണെന്ന തരത്തില്‍ ഗോസിപ്പുകള്‍ പ്രചരിക്കുകയും ചെയ്തു. ഇപ്പോഴിതാ തനിക്ക് തെന്നിന്ത്യയിലെ സൂപ്പര്‍ താരസുന്ദരി രശ്മിക മന്ദണ്ണയോടു ക്രഷ് തോന്നിയിട്ടുണ്ടെന്ന് താരം തുറന്നു പറഞ്ഞിരിക്കുകയാണ്. ശുഭ്മാന്‍ ഗില്ലിന്റെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായി കഴിഞ്ഞു. രശ്മികയുടെ ആരാധകരും സംഭവം ഏറ്റെടുത്ത് കഴിഞ്ഞു. എന്നാല്‍ ശുഭ്മാന്റെ പ്രസ്താവനയോട് രശ്മിക ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതിനോട് രശ്മിക എങ്ങനെ പ്രതികരിക്കുമെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. നടി സാറ അലിഖാനു പുറമെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകള്‍ സാറയുടെ പേരും ശുഭ്മാനൊപ്പം ഉയര്‍ന്നു കേട്ടിരുന്നു. ഇപ്പോഴിതാ സാറമാരെയെല്ലാം പിന്തള്ളി…

Read More

ഇന്നും ഞാന്‍ വിളിക്കുന്നത് പിള്ളാരുടെ അച്ഛനെന്നാണ് ! സബീറ്റയുടെ വെളിപ്പെടുത്തല്‍…

ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പര്‍ഹിറ്റ് പരമ്പരയാണ് ചക്കപ്പഴം. ഇതിലെ താരങ്ങളെല്ലാവരും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. ചക്കപ്പഴത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സബീറ്റ ജോര്‍ജ്. സ്വന്തം പേരിനെക്കാളും ലളിതാമ്മ എന്നാണ് നടിയെ അറിയപ്പെടുന്നത്. സിനിമയിലും സജീവമാണ് താരമിപ്പോള്‍. വിവാഹശേഷം അമേരിക്കയിലേക്ക് ചേക്കേറിയ സബീറ്റ അവിടെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ജോലി ചെയ്യുകയാണ്. 10 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു താരത്തിന്റെ വിവാഹമോചനം, രണ്ട് കുട്ടികളുണ്ട്. അതില്‍ ഭിന്നശേഷിക്കാരനായിരുന്ന മകന്‍ അടുത്തിടെയായിരുന്നു മരണപ്പെട്ടത്. ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ചും മുന്‍ഭര്‍ത്താവിനെ കുറിച്ചും സംസാരിക്കുകയാണ് സബീറ്റ. തനിക്ക് മാതാപിതാക്കള്‍ നല്ല ഫ്രീഡം നല്‍കിയായിരുന്നു വളര്‍ത്തിയതെന്നും ഏവിയേഷന്‍ കോഴ്സ് പഠിച്ച് ജോലി ചെയ്യുമ്പോഴായിരുന്നു ഭര്‍ത്താവിനെ കണ്ടതെന്നും സബീറ്റ പറയുന്നു. ബാഗ് മിസ്സായി എന്നു പറഞ്ഞ് പരാതി പറയാന്‍ വന്നപ്പോള്‍ എയര്‍പോര്‍ട്ടില്‍ വെച്ചായിരുന്നു ആദ്യമായി കണ്ടത്. അന്ന് അദ്ദേഹത്തിന് തന്നെ ഇഷ്ടമായി എന്നും അദ്ദേഹത്തിന്റെ മിസ്…

Read More

വിമാനത്തിന്റെ ശുചിമുറിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത് രണ്ടരക്കിലോ സ്വര്‍ണം !

കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ വിമാനത്തിന്റെ ശുചിമുറിയില്‍ നിന്ന് ഉപേക്ഷിച്ച നിലയില്‍ കണ്ടെടുത്തത് 2536 ഗ്രാം സ്വര്‍ണം. അബുദാബിയില്‍ നിന്നെത്തിയ ഗോ ഫസ്റ്റ് വിമാനത്തിന്റെ ശുചിമുറിയിലാണ് സ്വര്‍ണം കണ്ടെത്തിയത്. രഹസ്യവിവരത്തെത്തുടര്‍ന്ന് ഡിആര്‍ഐ കൊച്ചി യൂണിറ്റ് വിമാനത്തില്‍ പരിശോധന നടത്തിയപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. വിമാനത്തില്‍ നിന്നു കണ്ടെത്തിയ സ്വര്‍ണത്തിന് ഏകദേശം 1.42 കോടി രൂപയാണ് വിപണിമൂല്യം. ശുചിമുറിയില്‍ കറുത്തു തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു സ്വര്‍ണം. ഈ സ്വര്‍ണ കടത്താന്‍ ശ്രമിച്ചവരെക്കുറിച്ച് വിവരം ഇതുവരെ ലഭിച്ചിട്ടില്ല. വിമാനത്തിലെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണസംഘം പരിശോധിച്ച് വരികയാണ്.

Read More

മുസ്ലീം ദമ്പതികള്‍ ക്ഷേത്രത്തില്‍ വിവാഹിതരായി; ഷിംലയിലെ ക്ഷേത്രത്തിലെ ഈ നല്ല മാതൃകയ്ക്ക് കൈയ്യടി…

എല്ലാ രാജ്യത്തും സമാധാനാന്തരീക്ഷം നിലനില്‍ക്കുന്നതിനാവശ്യമായ ഒന്നാണ് സാമുദായിക സൗഹാര്‍ദ്ദം. അത്തരത്തിലൊരു സാമുദായിക സൗഹാര്‍ദ്ദത്തിന്റെ പുത്തന്‍ മാതൃകയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഹിമാചല്‍പ്രദേശിലെ ഷിംല ജില്ലയിലുള്ള രാംപൂരില്‍ നിന്നാണ് ഇപ്പോള്‍ അത്തരമൊരു വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്. ഹിന്ദു ക്ഷേത്രപരിസരത്ത് മുസ്ലീം ദമ്പതികള്‍ ആചാരപ്രകാരം വിവാഹിതരായതാണ് വാര്‍ത്ത. ഈ നല്ല മാതൃകക്ക് കയ്യടിക്കുകയാണ് രാജ്യമെമ്പാടുള്ള ജനാധിപത്യ മതേതര വിശ്വാസികള്‍. വിശ്വഹിന്ദു പരിഷത്തിന്റെ കീഴിലുള്ള താക്കൂര്‍ സത്യനാരായണ ക്ഷേത്രത്തിലാണ് വിവാഹം നടന്നത്. മുസ്ലീം സമുദായത്തില്‍ പെട്ടവരും ഹിന്ദു സമുദായത്തില്‍പ്പെട്ടവരും വിവാഹച്ചടങ്ങുകളില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. ക്ഷേത്ര പരിസരത്ത് മൗലവിയുടെയും സാക്ഷികളുടെയും അഭിഭാഷകന്റെയും സാന്നിധ്യത്തിലാണ് നിക്കാഹ് നടത്തിയത്. മതസൗഹാര്‍ദത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ഷേത്രത്തില്‍ വച്ച് ഇങ്ങനൊരു വിവാഹം നടത്തിയത്. വിശ്വഹിന്ദു പരിഷത്തിന്റെയും രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെയും ജില്ലാ ഓഫീസും സത്യനാരായണ ക്ഷേത്ര സമുച്ചയത്തിലാണ്. ”ഈ ക്ഷേത്രവും രാഷ്ട്രീയ സ്വയംസേവക്…

Read More

എന്റെ മേലെ കയറി ഇരിക്കുകയാണ് അയാള്‍ ചെയ്തത് ! എന്റെ നാലിരട്ടി വലുപ്പമുള്ളയാളാണെന്ന് ഓര്‍ക്കണം; മുന്‍ കാമുകനെതിരേ നടി അനിഖ…

മുന്‍ കാമുകനില്‍ നിന്ന് ക്രൂരമര്‍ദ്ദനം ഏറ്റെന്ന ആരോപണവുമായി തമിഴ്‌നടി അനിഖ വിക്രമന്‍ രംഗത്ത്. നടിയുടെ വെളിപ്പെടുത്തല്‍. മര്‍ദനത്തില്‍ പരിക്കേറ്റതിന്റെ ചിത്രങ്ങളും അനിഖ പങ്കുവെച്ചിട്ടുണ്ട്. ഇയാളുടെ ക്രൂരതകള്‍ കാരണം നഷ്ടമായെന്നു കരുതിയ ജീവിതം വീണ്ടെടുത്തെന്നും അഭിനയ ജീവിതത്തിലേക്ക് തിരിച്ചെത്തിയെന്നും വ്യക്തിമാക്കിയാണ് തന്റെ അതിജീവനകഥ നടി വിവരിച്ചിരിക്കുന്നത്. കാമുകന്‍ അനൂപ് ഇപ്പോള്‍ ഒളിവിലാണെന്ന് പറഞ്ഞ നടി ഇയാളിപ്പോള്‍ യു.എസിലുണ്ടെന്ന സംശയവും പ്രകടിപ്പിച്ചു. ഇയാളുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് വ്യക്തമാക്കിയ നടി. പോലീസില്‍ പരാതി നല്‍കിയതായും പോസ്റ്റില്‍ വെളിപ്പെടുത്തി. നടിയുടെ വാക്കുകള്‍ ഇങ്ങനെ…നിര്‍ഭാഗ്യവശാല്‍ അനൂപ് പിള്ള എന്നൊരാളുമായി ഞാന്‍ ഇഷ്ടത്തിലായിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അയാള്‍ എന്നെ മാനസികമായും ഏറ്റവുമൊടുവില്‍ ശാരീരികമായും പീഡിപ്പിക്കുകയായിരുന്നു. ഇതുപൊലെ ഒരാളെ ജീവിതത്തില്‍ ഞാന്‍ വേറെ കണ്ടിട്ടില്ല. ഇതെല്ലാം ചെയ്തശേഷം അയാള്‍ എന്നെ ഭീഷണിപ്പെടുത്തുകയും ചെയ്യും. ഇയാള്‍ ഇത്തരത്തില്‍ പെരുമാറുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയിട്ടില്ല എന്നതാണ്…

Read More

ഏഴാംക്ലാസില്‍ പഠിക്കുമ്പോള്‍ ബന്ധുവായ സ്ത്രീ ലൈംഗികപീഡനത്തിനിരയാക്കി ! തുറന്നു പറച്ചിലുമായി പീയൂഷ് മിശ്ര

സംഗീത സംവിധായകന്‍, ഗായകന്‍, നടന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് പീയൂഷ് മിശ്ര. ഇപ്പോള്‍ ഇദ്ദേഹം നടത്തിയിരിക്കുന്ന ഒരു വെളിപ്പെടുത്തലാണ് ശ്രദ്ധേയമായിരിക്കുന്നത്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ ബന്ധുവായ സ്ത്രീ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് മിശ്രയുടെ വെളിപ്പെടുത്തല്‍. ആത്മകഥാംശമുള്ള നോവലായ ‘തുമാരി ഓകാത്ത് ക്യാ ഹേ പീയൂഷ് മിശ്ര’ എന്ന നോവലിലാണ് അദ്ദേഹം ഇക്കാര്യം വെള്ളിപ്പെടുത്തിയത്. പി.ടി.ഐയ്ക്ക് അടുത്തിടെ നല്‍കിയ അഭിമുഖത്തിലും പീയൂഷ് ഇക്കാര്യം പറഞ്ഞിരുന്നു. വളരെ ആഴത്തിലുള്ള ആഘാതമാണ് ഏതാണ്ട് അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഈ സംഭവം തന്നിലുണ്ടാക്കിയതെന്ന് അദ്ദേഹം പറഞ്ഞത്. മിശ്രയുടെ വാക്കുകള്‍ ഇങ്ങനെ…ലൈംഗികത വളരെ ആരോഗ്യകരമായ ഒരു കാര്യമാണ്, അതുമായുള്ള നിങ്ങളുടെ ആദ്യ കൂടിക്കാഴ്ച നല്ലതാവണം. അല്ലാത്തപക്ഷം അത് നിങ്ങളുടെ ജീവിതത്തിന് മുറിവേല്‍പ്പിക്കുകയും ജീവിതകാലം മുഴുവന്‍ അസ്വസ്ഥമാക്കുകയും ചെയ്യുന്നു. ആ ലൈംഗികാതിക്രമത്തില്‍ നിന്ന് പുറത്തുവരാന്‍ എനിക്ക് വളരെയധികം സമയം വേണ്ടിവന്നു. ചില ആളുകളുടെ…

Read More