ക്ഷേത്രനടയിലെത്തി പ്രാര്‍ഥിച്ച ശേഷം കാണിക്ക വഞ്ചികളുമായി യുവാവും യുവതിയും മുങ്ങി !

ക്ഷേത്രത്തിലെ കാണിക്കവഞ്ചികളുമായി യുവതിയും യുവാവും കടന്നു കളഞ്ഞതായി വിവരം. തകഴിക്ക് സമീപം കുന്നുമ്മ ആക്കള ക്ഷേത്രത്തിലെ ഭണ്ഡാരമാണ് ഇരുവരും ചേര്‍ന്ന് മോഷ്ടിച്ചത്. ബൈക്കിലെത്തിയായിരുന്നു മോഷണം. ഇന്നലെ രാവിലെ ഏഴ് മണിക്കായിരുന്നു സംഭവം. യുവാവിനൊപ്പം ബൈക്കിലെത്തിയ യുവതി ക്ഷേത്രനടയിലെത്തി പ്രാര്‍ഥിച്ചു. അതിനു ശേഷം നടയിലുണ്ടായിരുന്ന രണ്ട് കാണിക്ക വഞ്ചികളുമെടുത്ത് കൈയില്‍ കരുതിയ സഞ്ചിയിലിട്ട് അതേ ബൈക്കില്‍ കടക്കുകയായിരുന്നു. മോഷണ ദൃശ്യം ക്ഷേത്രവളപ്പിലെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞു. ശാന്തിക്കാരന്‍ രാവിലെ വന്നു ശ്രീകോവിലിനു വെളിയിലെ ദീപം കത്തിച്ചപ്പോള്‍ ശ്രീകോവിലിനു മുന്നില്‍ കാണിക്ക വഞ്ചികളുണ്ടായിരുന്നു. പിന്നീടു 11നു ശാന്തിക്കാരന്‍ എത്തിയപ്പോഴാണു കാണിക്ക വഞ്ചികള്‍ നഷ്ടമായ വിവരം മനസിലായത്. തുടര്‍ന്ന് ക്ഷേത്ര ഭാരവാഹികള്‍ അമ്പലപ്പുഴ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ക്ഷേത്രത്തില്‍ മൂന്ന് മാസം മുന്‍പും കാണിക്ക വഞ്ചി മോഷണം പോയിരുന്നു. തുടര്‍ന്നാണ് നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചത്.

Read More

ആ ആന്റിയുമായി ചേര്‍ത്ത് കഥകള്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ എല്ലാം കൈവിട്ടു പോയി ! നടന്‍ കരണിന്റെ സിനിമ ജീവിതം തകര്‍ന്നതിങ്ങനെ…

ഒരുകാലത്ത് മലയാളം, തമിഴ് സിനിമകളില്‍ തിളങ്ങി നിന്നിരുന്ന താരമായിരുന്നു കരണ്‍. എണ്‍പതുകളില്‍ മലയാള സിനിമയില്‍ ബാലതാരമായി എത്തിയ കരണിന്റെ യഥാര്‍ത്ഥ പേര് രഘു എന്നായിരുന്നു. സ്വാമി അയ്യപ്പന്‍, പ്രയാണ് തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് രഘുവിനെ തേടി കേരള സംസ്ഥാന പുരസ്‌കാരം എത്തിയിരുന്നു. ഇന്നും രഘുവിനെ മലയാളികള്‍ക്ക് പ്രിയങ്കരനാക്കുന്നത് ഇണയിലെ വെള്ളിച്ചിലം വിതറി…, എന്ന ഗാനവും സിന്ധൂര തിലകവുമായി….. എന്ന കുയിലിനെ തേടിയിലെ ഗാനവുമാണ്. പിന്നീട് തമിഴിലേക്ക് ചേക്കേറിയ താരം ബാലതാരമായും നായകനായും അഭിനയിച്ചു. അപ്പോഴാണ് കരണ്‍ എന്ന പേര് സ്വീകരിച്ചത്. എന്നാല്‍ നായകനായി മാത്രമല്ല, വില്ലനായും സഹനടനായുമൊക്കെ താരം തകര്‍ത്തഭിനയിച്ചു. കമലഹാസന്റെ നമ്മവര്‍ എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ അതിലെ അഭിനയത്തിലൂടെ കരണും ശ്രദ്ധനേടി. പിന്നീട് താരത്തേ തേടി ഒത്തിരി നല്ല കഥാപാത്രങ്ങളെത്തി. കഷ്ടപ്പെട്ട് അഭിനയിച്ചിട്ടും താരത്തിന് ദിവസം 800 രൂപയൊക്കെയായിരുന്നു പ്രതിഫലം. അടുത്ത സിനിമയില്‍ കൂടുതല്‍…

Read More

സ്‌ട്രോക്ക് വന്നതോടെ വലതു കണ്ണിന്റെ കാഴ്ച മങ്ങി ! അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്തതിന്റെ കാരണം വെളിപ്പെടുത്തി ദിവ്യ ബിനു…

മലയാളികളുടെ പ്രിയ പരമ്പരകളില്‍ ഒന്നാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം. മുന്‍കാല ചലച്ചിത്ര നായികാ നടി ചിപ്പി രഞ്ജിത്ത്, രാജീവ് പരമേശ്വരന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാായി എത്തുന്ന സാന്ത്വനം സീരിയലിലെ താരങ്ങള്‍ ഓരോരുത്തരം പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ഈ സീരിയലില്‍ നെഗറ്റീവ് കഥാപാത്രമായ സാവിത്രി അമ്മായിയായെത്തുന്നത് നടി ദിവ്യ ബിനുവാണ്. സാവിത്രി എന്ന നെഗറ്റീവ് ഷേഡുള്ള അമ്മായിയായി താരം തകര്‍ക്കുകയാണ്. എന്നാല്‍ ദിവ്യ ബിനു അത്ര ചില്ലറക്കാരിയല്ല. വെറുമൊരു അഭിനേത്രി മാത്രമല്ല താരം. സിനിമയിലും ടെലിവിഷനിലും തിളങ്ങുന്ന ഒരു ഡബ്ബിങ് ആര്‍ട്ടിസ്റ്റ് കൂടിയാണ്. ബാഹുബലി മലയാളത്തില്‍ രമ്യാ കൃഷ്ണന് ശബ്ദം നല്‍കിയത് ദിവ്യയാണ്. ബാഗമതിയില്‍ അനുഷ്‌ക്കയ്ക്കും ശബ്ദം നല്‍കിയത് ദിവ്യയാണ്. ഡബ്ബിങ് ആര്‍ടിസ്റ്റ് ആകുന്നതിന് മുന്നേ ഒരു സ്റ്റാഫ് നേഴ്‌സായിരുന്നു ദിവ്യ. ഇപ്പോഴിതാ പൊങ്കാല ഇടാന്‍ കഴിഞ്ഞ സന്തോഷം പങ്കുവെക്കുകയാണ് താരം. കൊറോണ കഴിഞ്ഞ് പൊങ്കാല ഇടാനൊക്കെ…

Read More

ആയുര്‍വേദം ചെറിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നുണ്ട് ! താന്‍ കരയാത്ത ദിവസങ്ങളില്ലെന്ന് നടി മംമ്ത…

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് മമ്ത മോഹന്‍ദാസ്. മയൂഖം എന്ന ചിത്രത്തിലൂടെയാണ് മമ്ത മലയാള സിനിമയില്‍ എത്തിയത്. രണ്ടുവട്ടം കാന്‍സറിനോടു പടപൊരുതി തിരിച്ചു വന്ന മമ്ത ഇന്ന് നിരവധി കാന്‍സര്‍ രോഗികള്‍ക്ക് പ്രചോദനമാണ്. അടുത്തിടെ താരം താന്‍ നേരിട്ട് കൊണ്ടിരിക്കുന്ന പുതിയ രോഗാവസ്ഥയെ കുറിച്ച് തുറന്ന് പറഞ്ഞ് എത്തിയിരുന്നു. വെള്ളപ്പാണ്ട് പോലെ തോന്നുന്ന വിറ്റിലിഗോ എന്ന ഓട്ടോ ഇമ്മ്യൂണ്‍ ഡിസോര്‍ഡര്‍ ആണ് മംമ്തയ്ക്ക് ബാധിച്ചിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലാണ് മംമ്ത തന്റെ രോഗാവസ്ഥയെ കുറിച്ച് പറഞ്ഞത്. തന്റെ ഒരു ഫോട്ടോയും താരം പങ്ക് വെച്ചിരുന്നു. എനിക്ക് നിറം നഷ്ടമാവുന്നു എന്ന് പറഞ്ഞാണ് താരം തന്റെ പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ താന്‍ ആ ചിത്രം പങ്കുവെയ്ക്കാനുണ്ടായ സാഹചര്യ വിശദീകരിക്കുകയാണ് മംമ്ത. ആളുകള്‍ എന്ത് പറയും എന്ന് ആലോചിച്ച് വരുന്ന സ്ട്രസ്സ് വളരെ ഭീകരമാണ്. ആ അവസ്ഥയിലായിരിക്കാം സാമന്തയും ദീപികയും എല്ലാം അവരുടെ…

Read More

തിരിഞ്ഞു നോക്കുമ്പോള്‍ കാണുന്നത് അയാള്‍ എന്നെ നോക്കി സ്വയംഭോഗം ചെയ്യുന്നതാണ് ! വെളിപ്പെടുത്തലുമായി അനശ്വര രാജന്‍…

ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാള സിനിമയില്‍ ശ്രദ്ധേയയായ യുവനടിയാണ് അനശ്വര രാജന്‍. 2018ല്‍ പുറത്തിറങ്ങിയ ഉദാഹരണം സുജാത എന്ന ചിത്രത്തില്‍ മഞ്ജു വാര്യരുടെ മകളായി അഭിനയിച്ച് ആണ് അനശ്വര രാജന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ആദ്യ ചിത്രത്തിന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം 2019ല്‍ പുറത്തിറങ്ങിയ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രം വമ്പന്‍ ഹിറ്റായി മാറിയതോടെ അനശ്വര മലയാളികളുടെ മനസ്സില്‍ ചേക്കേറി. പിന്നീട് സൂപ്പര്‍ശരണ്യയടക്കമുള്ള സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ താരത്തിന്റെ കരിയര്‍ ഗ്രാഫുയര്‍ത്തി. ഇപ്പോഴിതാ കുട്ടിക്കാലത്ത് തനിക്കുണ്ടായൊരു മോശം അനുഭവത്തെ കുറിച്ച് പറയുകയാണ് അനശ്വര. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് ബസില്‍ യാത്ര ചെയ്തപ്പോഴുണ്ടായ മോശം അനുഭവമാണ് അനശ്വര രാജന്‍ തുറന്ന് പറഞ്ഞത്. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആണ് താരത്തിന്റെ പ്രതികരണം. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് മോശം അനുഭവം ഉണ്ടായത്. ചെറിയ ഫ്രോക്കൊക്കെ ഇട്ട് സ്‌കൂളില്‍…

Read More

ബ്ലോക്കില്‍ വച്ച് കാറില്‍ നിന്ന് ഇറങ്ങിയോടിയ വരന്‍ രണ്ടാഴ്ചയ്ക്കു ശേഷവും തിരികെയെത്തിയില്ല ! വരനെതിരേ പരാതിയുമായി വധു…

വിവാഹത്തിന്റെ തൊട്ടടുത്ത ദിവസം കാണാതായ വരനെ രണ്ടാഴ്ചയ്ക്കു ശേഷവും കണ്ടെത്താനാകാഞ്ഞതിനെത്തുടര്‍ന്ന് വരനെതിരേ പരാതി നല്‍കി വധു. ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങിയ സമയത്ത് വരന്‍ കാറില്‍ നിന്ന് ഇറങ്ങിയോടി കടന്നുകളയുകയായിരുന്നു. എന്നാല്‍ രണ്ടാഴ്ച കഴിഞ്ഞിട്ടും വരനെ കണ്ടെത്താന്‍ കഴിയാതിരുന്ന സാഹചര്യത്തിലാണ് വധു പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയത്. വധുവിന്റെ പരാതിയില്‍ തെരച്ചില്‍ ആരംഭിച്ചതായി പോലീസ് പറയുന്നു. ബംഗളൂരുവില്‍ ഫെബ്രുവരി 16നായിരുന്നു സംഭവം. തൊട്ടുമുന്‍പത്തെ ദിവസമായിരുന്നു വിവാഹം. പള്ളിയില്‍ പോയി തിരിച്ചുപോകുമ്പോള്‍ കാര്‍ ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങി. ഈസമയത്താണ് വരന്‍ കാറില്‍ നിന്ന് ഇറങ്ങിയോടി കടന്നുകളഞ്ഞതെന്ന് പരാതിയില്‍ പറയുന്നു. മുന്‍സീറ്റിലിരുന്ന യുവാവ് കാറിന്റെ ഡോര്‍ തുറന്ന് പുറത്ത് കടന്ന ശേഷം ഉടന്‍ തന്നെ സ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു. വരന്റെ പിന്നാലെ ഓടിയെങ്കിലും പിടികൂടാന്‍ സാധിച്ചില്ലെന്നും വധുവിന്റെ പരാതിയില്‍ പറയുന്നു. മുന്‍ കാമുകി തന്നെ ബ്ലാക്ക് മെയില്‍ ചെയ്യുന്നതായി കല്യാണത്തിന് മുന്‍പ് തന്നെ…

Read More

കിണറിന്റെ അരമതിലിലിരുന്ന് ഫുട്‌ബോള്‍ കളി കണ്ടു ! പന്തില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ ശ്രമിച്ച 14കാരന്‍ കിണറ്റില്‍…

കിണറിന്റെ അരമതിലിരുന്ന് ഫുട്‌ബോള്‍ കളി കാണുന്നതിനിടെ അബദ്ധത്തില്‍ കിണറ്റില്‍ വീണ ഇടവെട്ടി സ്വദേശിയായ പതിനാലുകാരനെ അഗ്നിരക്ഷാസേന എത്തി രക്ഷിച്ചു. ഇന്നലെ 11 മണിയോടെയാണ് സംഭവം. 35 അടിയോളം താഴ്ചയുള്ള കിണറ്റിലാണ് കുട്ടി വീണത്. കൂട്ടുകാര്‍ ഫുട്ബോള്‍ കളിക്കുന്നത് കണ്ട് കിണറിന്റെ മതിലില്‍ ഇരുന്ന ബാലന്‍ പന്ത് നേരെ വന്നപ്പോള്‍ പിന്നോട്ട് ആഞ്ഞപ്പോഴാണ് കിണറ്റിലേക്ക് വീണതെന്നാണ് വിവരം. ഓടിയെത്തിയ നാട്ടുകാരിലൊരാള്‍ കയര്‍ ഉപയോഗിച്ച് കിണറ്റിലിറങ്ങി കുട്ടിക്കു പിടിച്ചുനില്‍ക്കാന്‍ ചെറിയ ഏണിയിറക്കി നല്‍കി. തുടര്‍ന്ന്, അഗ്നിരക്ഷാ സേന എത്തി വലയിലാക്കി കരയിലെത്തിക്കുകയായിരുന്നു. വീഴ്ചയില്‍ ചെറിയ പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു.

Read More

ഓജോബോര്‍ഡ് കളിച്ച് 28 പെണ്‍കുട്ടികള്‍ ആശുപത്രിയില്‍ ! സ്‌കൂളിനെതിരേ ഗുരുതര ആരോപണവുമായി കുട്ടികളുടെ മാതാപിതാക്കള്‍…

മരിച്ചുപോയവരുടെ ആത്മാക്കളുമായി സംസാരിക്കാന്‍ സാധിക്കുമെന്ന് പലരും വിശ്വസിക്കുന്ന ഒരു കളിയാണ് ഓജോബോര്‍ഡ്. ലോകത്തുടനീളമുള്ള കൗമാരക്കാരിലും വിദ്യാര്‍ത്ഥികളിലും ഇത് ഏറെ സ്വാധീനം ചെലുത്തുന്നുണ്ട്. ഇത് വഴി മാനസികമായ പല പ്രശ്നങ്ങളും കുട്ടികള്‍ക്കിടയില്‍ സൃഷ്ടിക്കപ്പെടാറുണ്ട്. ഓജോബോര്‍ഡ് രീതി തുടങ്ങിയിട്ട് ഏകദേശം ഒന്നര നൂറ്റാണ്ട് ആയെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ ഇന്നും ഇതിന്റെ പേരില്‍ നിരവധി പേര്‍ ഇന്നും അപകടത്തില്‍പ്പെടുന്നുണ്ട്. ഓജോബോര്‍ഡ് കളിച്ച് തളര്‍ന്നു വീണ കൊളംബിയയിലെ ഗാലേരസ് എജുക്കേഷണല്‍ ഇന്‍സ്റ്റിറ്റൂഷ്യനിലെ 28 പെണ്‍കുട്ടികളെയാണ് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഘം ചേര്‍ന്നിരുന്ന് ഓജോബോര്‍ഡ് കളിക്കുന്നതിനിടയില്‍ ആകാംക്ഷയും പരിഭ്രാന്തിയും വര്‍ദ്ധിച്ച് കുട്ടികള്‍ തളര്‍ന്നു വീഴുകയായിരുന്നു. ഉടന്‍ തന്നെ ഇവരെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളുടെ വ്യക്തി വിവരങ്ങളോ ഇവരുടെ ഇപ്പോഴത്തെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട കാര്യങ്ങളോ ഇതുവരെയും പുറത്തു വിട്ടിട്ടില്ല. എന്നാല്‍, കുട്ടികളുടെ മാതാപിതാക്കളെ വിവരം അറിയിച്ചു എന്നാണ് സ്‌കൂള്‍ അധികൃതര്‍…

Read More

ജീവിതത്തില്‍ സങ്കടം പറഞ്ഞു കരഞ്ഞിട്ടുള്ളത് രണ്ടു സ്ത്രീകളുടെ മുമ്പില്‍ ! തുറന്നു പറച്ചിലുമായി സലിം കുമാര്‍…

അന്താരാഷ്ട്ര വനിതാ ദിനത്തില്‍ നടന്‍ സലിംകുമാര്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. അമ്മയെയും ഭാര്യയെയുമാണ് താന്‍ വനിതാ ദിനത്തില്‍ ഓര്‍ക്കുന്നതെന്ന് താരം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ജീവിതത്തില്‍ തന്റെ സങ്കടങ്ങള്‍ പറഞ്ഞു കരഞ്ഞിട്ടുള്ളത് ഈ രണ്ടു സ്ത്രീകളുടെ മുന്നില്‍ മാത്രമാണെന്ന് സലിം കുമാര്‍ പറയുന്നു. മറ്റുള്ളവരുടെ മുന്‍പില്‍ ഒന്ന് സങ്കടപ്പെടാന്‍ പോലും വിട്ടു കൊടുക്കാത്ത അമ്മയും ഭാര്യയുമാണ് തന്റെ ശക്തി. ഇന്നീ വനിതാ ദിനത്തിലോര്‍ക്കാന്‍ ഇവരല്ലാതെ മറ്റാര്. ഈ ദിനം എന്റെ അമ്മയുടേതാണ്, എന്റെ ഭാര്യയുടെയാണ് സലിം കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. സലിം കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ജീവിതത്തില്‍ ഞാന്‍ എന്റെ സങ്കടങ്ങള്‍ പറഞ്ഞു കരഞ്ഞിട്ടുള്ളത് രണ്ടു സ്ത്രീകളുടെ മുന്നില്‍ മാത്രമാണ്. അതിലൊന്ന് എനിക്കായ് ജീവിച്ചു മരിച്ചു പോയ എന്റെ അമ്മയാണ് മറ്റൊന്ന് എനിക്കായ് മരിച്ചു ജീവിക്കുന്ന എന്റെ ഭാര്യയാണ്. മറ്റുള്ളവരുടെ മുന്‍പില്‍ ഒന്ന് സങ്കടപ്പെടാന്‍ പോലും വിട്ടു…

Read More

ചൈനീസ് ഫോണുകള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് സൈനികര്‍ക്കും കുടുംബാംഗങ്ങള്‍ക്കും വിലക്ക്…

ചൈനയുമായി അതിര്‍ത്തിപ്രദേശങ്ങളില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചൈനീസ് ഫോണുകള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് സൈനികര്‍ക്കും കുടുംബത്തിനും വിലക്ക്. സൈനികര്‍ ചൈനീസ് ഫോണ്‍ ഉപയോഗിക്കുന്നില്ലെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണമെന്ന് സൈന്യത്തിലെ രഹസ്യാന്വേഷണ വിഭാഗം നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്. ചൈനീസ് ഫോണുകളില്‍ മാല്‍വെയര്‍ അടക്കം കണ്ടെത്തിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ചൈനീസ് ഫോണുകള്‍ക്കെതിരെയുള്ള ജാഗ്രത സൈനികര്‍ തുടരുന്നു എന്ന് ഉറപ്പാക്കാന്‍ വിവിധ തലങ്ങളിലൂടെ എപ്പോഴും ഓര്‍മ്മപ്പെടുത്തണമെന്നും രഹസ്യാന്വേഷണ വിഭാഗം നിര്‍ദേശിച്ചു. ഇന്ത്യയോട് ശത്രുതയുള്ള രാജ്യങ്ങളുടെ ഫോണുകള്‍ വാങ്ങുന്നതില്‍ നിന്ന് സൈനികരെയും കുടുംബാംഗങ്ങളെയും നിരുത്സാഹപ്പെടുത്തണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. നേരത്തെ സൈനികരുടെ ഫോണുകളില്‍ നിന്ന് സംശയാസ്പദമായി തോന്നിയ നിരവധി ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്തിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കാന്‍ ചൈനീസ് ഫോണുകളും ചൈനീസ് ആപ്പുകളും ഉപയോഗിക്കുന്നത് സൈനികര്‍ നിര്‍ത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. നിലവില്‍ ഓപ്പോ, ഷവോമി, വണ്‍ പ്ലസ് തുടങ്ങി നിരവധി ചൈനീസ് ഫോണുകളാണ് ഇന്ത്യന്‍…

Read More