ഇഷ്ടം എന്നു വച്ചാല്‍ ! അക്ഷര ഹാസനെ തനിക്ക് ഭയങ്കര ഇഷ്ടമാണെന്ന് സന്തോഷ് വര്‍ക്കി…

മോഹന്‍ലാല്‍ നായകനായി പുറത്തിറങ്ങിയ ആറാട്ട് എന്ന സിനിമ മൂലം വാര്‍ത്തകളില്‍ ഇടംപിടിച്ചയാളാണ് സന്തോഷ് വര്‍ക്കി. ഈ സിനിമയുടെ റിവ്യൂ പറഞ്ഞാണ് സന്തോഷ് മലയാളികളുടെ മനസ്സില്‍ ചേക്കേറിയത്. മോഹന്‍ലാലിന്റെ ആരാധകനെന്ന് അവകാശപ്പെട്ട് സംസാരം തുടങ്ങിയ സന്തോഷ് ഇന്ന് ഓണ്‍ലൈന്‍ മീഡിയകളിലെ സജീവ സാന്നിധ്യമാണ്. ഇപ്പോള്‍ ഓണ്‍ലൈന്‍ ചാനലുകളെല്ലാം ഏതു സിനിമ ഇറങ്ങിയാലും സന്തോഷിന്റെ അഭിപ്രായം തേടുന്നത് പതിവായിട്ടുണ്ട്. ആളുകള്‍ ഇദ്ദേഹത്തെ ആറാട്ട് വര്‍ക്കി, ആറാട്ട് അണ്ണന്‍ എന്നൊക്കെയാണ് വിശേഷിപ്പിക്കുന്നത്. നടിമാരെ കുറിച്ച് സന്തോഷ് സംസാരിക്കുന്ന വീഡിയോകളെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. പല താരങ്ങളേയും വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞെത്തിയ സന്തോഷ് വര്‍ക്കിയുടെ വീഡിയോകള്‍ വലിയ ട്രോളുകള്‍ക്കാണ് വഴിവെച്ചത്. നേരത്തെ നിത്യ മേനോന്‍, മഞ്ജു വാര്യര്‍ എന്നിവരെ തനിക്ക് വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്ന് സന്തോഷ് വര്‍ക്കി പറഞ്ഞത് ട്രോളന്മാര്‍ ഏറ്റെടുത്തിരുന്നു. ഇവരെക്കൂടാതെ നടിമാരായ മോനിഷ മോഹന്‍ മേനോന്‍, നിഖില വിമല്‍ തുടങ്ങിയവരെയും…

Read More

കണ്ടാൽ ഭയന്നുപോകും..! ഇതെന്തു ജീവി..? അമാനുഷികജീവി ആണെന്ന അടിക്കുറിപ്പോടെ മെക്സിക്കൻ പ്രസിഡന്‍റ് ട്വീറ്റ് ചെയ്ത ചിത്രത്തിന്‍റെ യാഥാർഥ്യമെന്ത്..?

പ്രേതങ്ങളും പിശാചുക്കളും അമാനുഷികശക്തികളും യക്ഷികളും അന്യഗ്രഹജീവികളുമെല്ലാം ഇഴചേർന്ന ഭീതിപ്പെടുത്തുന്ന കഥകൾ എല്ലാ ദേശങ്ങളിലുമുണ്ടാകും. കഥയെന്തായാലും മണ്ണിലലിഞ്ഞു ചേർന്ന ഈ കഥകളെ ദേശത്തെ ആളുകളുടെ മനസിൽനിന്നു മായച്ചുകളയാവുന്നതല്ല. തലമുറകളിലൂടെ ഈ കഥകൾ കൈമാറ്റം ചെയ്യപ്പെടുന്നു. അമാനുഷികശക്തികൾ ഉണ്ടെന്നോ ഇല്ലെന്നോ തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും ഇവയിലെ കഥാപാത്രങ്ങൾ വിവിധ ഭാവങ്ങളിൽ, രൂപങ്ങളിൽ ആളുകളുടെ മനസുകളിൽ ജീവിക്കുന്നു. മെക്സിക്കൻ പ്രസിഡന്‍റ് പ്രസിഡന്‍റ് ആന്ദ്രേ മാനുവൽ ലോപസ് ഒബ്രഡോർ ട്വിറ്ററിൽ പങ്കുവച്ച ഒരു വിചിത്രജീവിയുടെ ചിത്രം ലോകത്തിന്‍റെ ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്. മരത്തിൽ അള്ളിപ്പിടിച്ചിരിക്കുന്ന ഈ ജീവിയെ കണ്ടാൽ ആരും പേടിച്ചുപോകും. ഒരു ഭീകരസത്വം! രാത്രിയിൽ ഇത്തരത്തിലൊരു ജീവിയെ നേർക്കുനേർ കണ്ടാൽ, കാണുന്നയാളുടെ കാര്യത്തിൽ അപ്പോൾതന്നെ തീരുമാനമാകും. ‌ ചിത്രത്തിനൊപ്പം ഒബ്രഡോർ ഒരു അടിക്കുറിപ്പും എഴുതി, “ഇത് മായൻ ഐതിഹ്യങ്ങളിലെ അല്യൂക്സ് എന്ന ജീവിയാണ്’. ട്വിറ്ററിൽ പോസ്റ്റ് ഇട്ടതു നിസാരക്കാരനല്ല. ഒരു രാജ്യത്തിന്‍റെ പ്രസിഡന്‍റ് ആണ്. ഒരു രാജ്യത്തിന്‍റെ…

Read More

അടുത്തിടെ ഇറങ്ങിയ സിനിമകളെല്ലാം പരാജയം ! രണ്ടു സിനിമകളില്‍ നിന്ന് ഒഴിവാക്കി; നയന്‍താര യുഗം അസ്തമിക്കുന്നുവോ ?

തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നറിയപ്പെടുന്ന നയന്‍താരയുടെ കാലം കഴിയുന്നുവോ ?. നയന്‍താരയും വിഗ്നേഷ് ശിവനും തമ്മിലുള്ള വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ നടിയ്ക്ക് കഷ്ടകാലമാണെന്നാണ് ചിലര്‍ പറയുന്നത്. വളരെ പ്രതീക്ഷയോടെ പുറത്തിറക്കിയ പടങ്ങളൊന്നും പച്ചതൊട്ടില്ല. മാത്രമല്ല അജിതുമായി ചേര്‍ന്ന് നിര്‍മ്മിക്കും എന്ന കരുതിയ പടത്തില്‍ നിന്ന് ഭര്‍ത്താവും സംവിധായകനുമായ വിഗ്നേശ് ശിവനെ പുറത്താക്കുകയും ചെയ്തിരിക്കുകയാണ്. കഴിഞ്ഞ ഒരു ദശാബ്ദമായി നയന്‍താരയുടെ സിനിമകള്‍ക്ക് വലിയ മാര്‍ക്കറ്റാണുണ്ടായിരുന്നത്. നയന്‍സിന്റെ സാന്നിദ്ധ്യം സിനിമയെ വിജയിപ്പിക്കുന്ന അവസ്ഥ. ഇതേത്തുടര്‍ന്ന് ഒന്നിന് പിറകെ ഒന്നായി നടിയുടെ സിനിമകള്‍ ഹിറ്റാവുന്ന കാഴ്ചയ്ക്കാണ് തെന്നിന്ത്യന്‍ സിനിമാലോകം സാക്ഷ്യം വഹിച്ചത്. അതോടെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണവും കൈവന്നു. കാമുകനായ വിഗ്നേഷ് ശിവനെ 2022 ജൂണിലാണ് നയന്‍താര വിവാഹം കഴിച്ചത്. എന്നാല്‍ വിവാഹം മുമ്പേ തന്നെ രജിസ്റ്റര്‍ ചെയ്തിരുന്നതായാണ് വിവരങ്ങള്‍. ആഘോഷപൂര്‍വം നടത്തിയ വിവാഹം കഴിഞ്ഞ് നാലു…

Read More

ദിലീപേട്ടൻ എനിക്ക് ഏട്ടൻ എന്നൊരു ഫീലാണ്..! അന്നും ഇന്നും അദ്ദേഹത്തോട് ആ സ്നേഹമുണ്ട്; നിത്യ ദാസ് പറയുന്നു…

എനിക്കിപ്പോൾ ഇൻസ്റ്റഗ്രാം ഒരു വരുമാന മാർഗം കൂടിയാണ്. പറക്കും തളിക ഫസ്റ്റ്ഡേ സിനിമ കാണാൻ പോയപ്പോൾ എനിക്ക് ടിക്കറ്റ് കിട്ടിയില്ല. പിന്നെ രാത്രിയാണ് സിനിമ കണ്ടത്. മക്കൾ വന്നശേഷം ക്ഷമ പഠിക്കുന്നുണ്ട്. മലയാളം പറയാനാണ് എനിക്കിഷ്ടം. മക്കളും മലയാളം പറയണമെന്നാണ് എന്‍റെ ആഗ്രഹം. മക്കൾ‌ക്ക് മലയാളം അറിയില്ലെന്ന് പറയുന്നത് എനിക്കിഷ്ടമല്ല. ആവശ്യത്തിനുള്ള പഞ്ചാബിയെ ഞാൻ പഠിച്ചിട്ടുള്ളു. പക്ഷെ എനിക്ക് കാര്യങ്ങൾ മനസിലാകും. ഒരു പാൻ ഇന്ത്യൻ കുടുംബമാണ്. സിനിമയുടെ ഒന്നും അറിയാത്ത കാലത്താണ് പറക്കും തളിക ചെയ്തത്. അഭിനയം എന്താന്ന് അറിയാതെ അഭിനയിച്ചതാണ്. ദിലീപേട്ടൻ എനിക്ക് ഏട്ടൻ എന്നൊരു ഫീലാണ്. അന്നും ഇന്നും അദ്ദേഹത്തോട് ആ സ്നേഹമുണ്ട്. -നിത്യ ദാസ്

Read More

അതിനെ അന്ന് ഭിക്ഷ എന്നല്ല പറയുക! അതിലൊന്നും വിഷമിച്ചിട്ട് കാര്യമില്ല, ജീവിക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം; മനസുതുറന്ന് നസീർ സംക്രാന്തി

അതിനെ അന്ന് ഭിക്ഷ എന്നല്ല പറയുക. കപ്പയ്ക്ക് പോവുക എന്നാണ് പറയുക. ഒരുവിധത്തിൽ പറഞ്ഞാൽ ഭിക്ഷ തന്നെയാണ്. എനിക്ക് അത് പറയുന്നതിൽ നാണമൊന്നുമില്ല. ഒരു കൊട്ടയൊക്കെ ആയിട്ട് നമ്മൾ വീടുകളിൽ പോവും. അമ്മച്ചി എന്ന് വിളിച്ചു ചെല്ലുമ്പോൾ അവർ ആഹാരമൊക്കെ തരും. വൈകുന്നേരം വരുമ്പോൾ കുറച്ച് അരി, കുറച്ച് കപ്പ, കുറച്ച് ചില്ലറ പൈസയൊക്കെ ആയിട്ട് വരും. അന്നത്തെ ദിവസം ഞങ്ങൾ അതുവച്ച് കഴിയും. അതിലൊന്നും വിഷമിച്ചിട്ട് കാര്യമില്ല. ജീവിക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം. ഭിക്ഷയെ ഞാൻ ഒരു മോശം കാര്യമായി കണ്ടിട്ടില്ല. എന്ത് തൊഴിലിനും അതിന്‍റേതായ മാന്യതയുണ്ട്. കക്കാതിരിക്കുക, മോഷ്ടിക്കാതിരിക്കുക. പിടിച്ചു പറിക്കാതിരിക്കുക. അല്ലാതെ ജീവിക്കാനായി എന്ത് തൊഴിലും ചെയ്യാം. പക്ഷെ ചെയ്യുന്ന തൊഴിൽ പറയാനുള്ള മനസുണ്ടാവണം. അതില്ലാത്തവർ മനുഷ്യന്മാരല്ല. -നസീർ സംക്രാന്തി

Read More

അക്കാര്യത്തില്‍ ഞാന്‍ വളരെ ഭാഗ്യവതി ആണ്..! തന്റെ ഭര്‍ത്താവിനെക്കുറിച്ച് തുറന്നുപറഞ്ഞ്‌ നടി ശ്വേത മേനോന്‍

മോഡലിംഗില്‍നിന്ന് സിനിമയിലേക്ക് എത്തിയ ശ്വേത മലയാളത്തില്‍ ഗ്ലാമറസ് വേഷങ്ങളിലും അഭിനയ പ്രാധാന്യമുള്ള സിനിമകളിലുമെല്ലാം അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ മുപ്പത് വര്‍ഷത്തോളമായി സിനിമയിലുണ്ട് ശ്വേത. 1991 ല്‍ പുറത്തിറങ്ങിയ അനശ്വരം എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. അതിനുശേഷം ഹിന്ദിയിലൊക്കെ സജീവമായ താരം പിന്നീട് മലയാളത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. രതിനിര്‍വേദം, കളിമണ്ണ് തുടങ്ങിയവയാണ് ശ്വേതയുടെ ഏറ്റവും ശ്രദ്ധനേടിയ സിനിമകള്‍. ഇപ്പോഴിതാ, ഒരു ചെറിയ ഇടവേളയ്ക്കുശേഷം പുതിയ ചിത്രവുമായി എത്തിയിരിക്കുകയാണ് ശ്വേത മേനോന്‍. ഏറെ നാളുകള്‍ക്ക് ശേഷം നിത്യ ദാസ് തിരിച്ചെത്തുന്ന പള്ളിമണിയിലാണ് ശ്വേതയും പ്രധാന കഥാപാത്രങ്ങളില്‍ ഒന്നിനെ അവതരിപ്പിക്കുന്നത്. ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് പള്ളിമണി. അതിനിടെ, ശ്വേത ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണിപ്പോൾ. എനിക്കെന്‍റെ ഭര്‍ത്താവിന്‍റെ എല്ലാ പിന്തുണയും ലഭിക്കുന്നുണ്ട്. എന്നെ പൂര്‍ണമായും പിന്തുണയ്ക്കുന്ന ആളാണ് അദ്ദേഹം. അക്കാര്യത്തില്‍ ഞാന്‍ വളരെ ഭാഗ്യവതിയും ആണ്. എന്നെ എന്‍റെ അച്ഛനും…

Read More

മനുഷ്യ വിസര്‍ജ്യം മണത്തുനോക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് വമ്പന്‍ ശമ്പളം വാഗ്ദാനം ചെയ്ത് യു.കെ കമ്പനി…

മികച്ച ശമ്പളമുള്ള ഒരു ജോലി എല്ലാവരുടെയും ആഗ്രഹമാണ്. അത്തരക്കാരെ ലക്ഷ്യം വച്ച് യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനി കഴിഞ്ഞദിവസം ഒരു ജോലിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജോലിയുടെ സ്വഭാവം അറിഞ്ഞാല്‍ പലരും ഒരുപക്ഷെ മൂക്കുപൊത്തിയേക്കും. മനുഷ്യവിസര്‍ജ്യം മണത്തു നോക്കലാണ് ജോലി. പൂമെലിയെ അതാണ് പോസ്റ്റിന്റെ പേര്. ട്രെയിനിയായി ജോലിക്കെത്തുന്നവര്‍ക്ക് സാലറി 1.48 ലക്ഷം രൂപ. അധികമാരും ഈ ജോലിയെപ്പറ്റി കേട്ടുകാണില്ല. കാരണം ലോകത്താദ്യമായാണ് ഇങ്ങനൊരു ജോലി ഒരു കമ്പനി പ്രഖ്യാപിക്കുന്നത്. യു.കെയിലെ ന്യുട്രീഷന്‍ ബ്രാന്‍ഡായ ഫീല്‍ കംപ്ലീറ്റ് ആണ് ഈ വിചിത്ര പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ആളുകള്‍ മികച്ച ഒരു ജോലിയ്ക്കു വേണ്ടി പരക്കം പായുന്ന ഈ കാലത്ത് ഈ ജോലിയ്ക്ക് ആളെക്കിട്ടുമെന്നു തന്നെയാണ് കമ്പനിയുടെ പ്രതീക്ഷ.

Read More

അമ്മയുടെ പ്രായമുള്ളയാളെ പ്രണയിച്ച് വിവാഹം ചെയ്ത് യുവതി ! ആദ്യകുട്ടിയെ പ്രതീക്ഷിച്ച് ദമ്പതികള്‍; അപൂര്‍വ പ്രണയകഥയിങ്ങനെ…

പ്രണയത്തിന് പ്രായം ഒരു ഘടകമല്ലെന്ന് പൊതുവെ പറയാറുണ്ട്. ഇത് വെളിവാക്കുന്ന നിരവധി കഥകള്‍ നാം കേട്ടിട്ടുമുണ്ട്. അത്തരത്തില്‍ ഒരു കഥയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. നോര്‍ത്ത് കരോലിനയിലെ മോറെസ്വില്ലെയില്‍ നിന്നുള്ള 30 കാരിയായ അമാന്‍ഡ കാനനാണ് തന്നെക്കാള്‍ 24 വയസ്സ് പ്രായക്കൂടുതലുള്ളയാളെ വിവാഹം കഴിച്ചത്. യുവതിയുടെ അമ്മയുടെ അതേപ്രായമാണ് ഇദ്ദേഹത്തിന്. കോളേജ് കാലം മുതല്‍ പ്രണയത്തിലായിരുന്ന കാമുകനുമായുള്ള വിവാഹം വേണ്ടെന്ന് വച്ച ശേഷമാണ് അമാന്‍ഡ തന്റെ പുതിയ പങ്കാളിയെ കണ്ടെത്തിയത്. 2017-ലാണ് റേഡിയോ ഡിജെ ആയ എയ്‌സ് എന്ന 54-കാരനെ അമാന്‍ഡ പരിചയപ്പെടുന്നത്. വിവാഹമോചിതനായിരുന്ന എയ്സ് ഇനി ഒരിക്കലും വിവാഹം കഴിക്കില്ലെന്ന് പ്രതിജ്ഞ എടുത്തിരുന്നു. ഇതിനിടെയാണ് അമാന്‍ഡ എയ്സിന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. തുടര്‍ന്ന് ഇവര്‍ 2021-ല്‍ വിവാഹിതരായി. ജൂണില്‍ പിറക്കാന്‍ പോകുന്ന കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ഇവര്‍. ‘ആദ്യ കുട്ടി ജനിച്ചത് തനിക്ക് 30 വയസുള്ളപ്പോഴായിരുന്നു. ഇപ്പോള്‍ എന്റെ…

Read More

രാഹുല്‍ ഗാന്ധിയ്ക്ക് സ്വന്തമായി വീടില്ല ! പക്ഷെ,ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പറയുന്നത് മറ്റൊന്ന്…

റായ്പൂരില്‍ നടന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി വികാരപരമായി നടത്തിയ പ്രസംഗം വൈറലായിരുന്നു. 52 വയസായിട്ടും സ്വന്തമായി വീടില്ല എന്നു പറഞ്ഞ രാഹുലിന്റെ വാക്കുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരിത്യാഗത്തിന്റെ പ്രതീകമായി കണ്ടപ്പോള്‍ ഈ വാചകങ്ങളെ പരിഹസിക്കുകയാണ് ബിജെപി. ഇതിനു പിന്നാലെ 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികയോടൊപ്പം രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച സ്വത്തുവിവരങ്ങള്‍ സംബന്ധിച്ച സത്യവാങ്മൂലവും ചര്‍ച്ചയാവുകയാണ്. സത്യവാങ്മൂലം പ്രകാരം രാഹുല്‍ ഗാന്ധിയുടെ സമ്പാദ്യം അഞ്ചു കോടി 80 ലക്ഷം രൂപയാണ്. നിക്ഷേപങ്ങളും ഭൂമിയും കെട്ടിടങ്ങളും അടക്കമുള്ള സ്ഥാവര ജംഗമ വസ്തുക്കളുടെ ആകെ മൂല്യം 15 കോടി 88 ലക്ഷം രൂപയാണെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. അഞ്ച് വര്‍ഷത്തിനിടയില്‍ രാഹുല്‍ ഗാന്ധിയുടെ ആകെ ആസ്തിയില്‍ 7 കോടിയോളം രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. 2014ലെ തിരഞ്ഞെടുപ്പില്‍ 9.4 കോടിയായിരുന്നു ആകെ ആസ്തിയായി കാണിച്ചിരുന്നത്.…

Read More

തെരുവുനായയെ കെട്ടിയിട്ട് യുവാവ് ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത് ! പീഡകനായി തിരച്ചില്‍…

ഡല്‍ഹിയില്‍ യുവാവ് തെരുവുനായയെ കെട്ടിയിട്ട് ബലാല്‍സംഗം ചെയ്യുന്ന വീഡിയോ പുറത്ത്. ഹരിഹര്‍നഗര്‍ പാര്‍ക്കിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കാനെത്തിയ വ്യക്തിയാണ് ഈ ദാരുണ സംഭവം കാമറയില്‍ പകര്‍ത്തിയത്. തുടര്‍ന്ന് സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചു. പരാതിയുമായി പോലീസ് സ്റ്റേഷനെ സമീപിച്ചെങ്കിലും പരാതി രജിസ്റ്റര്‍ ചെയ്യാന്‍ ലോക്കല്‍ പോലീസ് തയ്യാറായില്ലെന്ന് ഇയാള്‍ ആരോപിച്ചു. ഹരിനഗര്‍ പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്യാന്‍ വിസമ്മതിച്ചതായി മൃഗാവകാശ പ്രവര്‍ത്തകന്‍ ട്വീറ്റ് ചെയ്തു. എന്നാല്‍, സംഭവം ശ്രദ്ധയില്‍പ്പെട്ടെന്നും ഉടന്‍ പ്രതിയെ പിടികൂടുമെന്നും പോലീസ് അറിയിച്ചു. പ്രതിക്കായി തിരച്ചില്‍ തുടങ്ങിയെന്നും പോലീസ് സംഘത്തെ നിയോഗിച്ചെന്നും പോലീസ് അറിയിച്ചു. പ്രതിയെ പിടികൂടാനാകാത്ത പൊലീസിനെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധമാണുയരുന്നത്.

Read More