പൊതുവേദിയില്‍ അതീവ ഗ്ലാമറസായി എത്തിയ രശ്മികയ്ക്ക് വിമര്‍ശനം ! വീഡിയോ വൈറല്‍…

പൊതുവേദിയില്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചെത്തിയതിന്റെ പേരില്‍ നടി രശ്മിക മന്ദണ്ണയ്‌ക്കെതിരേ വിമര്‍ശനം. സീ സിനി അവാര്‍ഡ്‌സ് 2023ല്‍ പങ്കെടുക്കാനെത്തിയ രശ്മിക മന്ദാനയുടെ വസ്ത്രധാരണമാണ് വിമര്‍ശകരെ ചൊടിപ്പിച്ചത്. വസ്ത്രത്തിന്റെ നീളം കുറഞ്ഞു എന്നതാണ് പ്രധാന വിമര്‍ശനം. നടി ഇപ്പോള്‍ ഉര്‍ഫി ജാവേദിനു പഠിക്കുകയാണെന്നും പ്രശസ്തിക്കു വേണ്ടി വസ്ത്രത്തിന്റെ നീളം കുറച്ചിട്ട് എന്ത് കിട്ടാനെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. പാപ്പരാസികള്‍ക്കു മുന്നിലെത്തിയ നടി വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞതില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നത് വീഡിയോയിലും പ്രകടമാണ്. ബോളിവുഡിലും തെന്നിന്ത്യയിലും തിരക്കേറിയ താരമായി മാറിയിരിക്കുകയാണ് രശ്മിക മന്ദാന. സിദ്ധാര്‍ഥ് മല്‍ഹോത്ര നായനാകയെത്തിയ മിഷന്‍ മജ്‌നുവിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്. അര്‍ജുന്‍ റെഡ്ഡിയുടെ സംവിധായകന്‍ ഒരുക്കുന്ന ബോളിവുഡ് ചിത്രം അനിമല്‍ ആണ് രശ്മികയുടെ പുതിയ പ്രോജക്ട്. ചിത്രത്തില്‍ രണ്‍ബീര്‍ കപൂര്‍ ആണ് നായകന്‍. അല്ലു അര്‍ജുന്‍ നായകനാകുന്ന പുഷ്പ 2വിലും രശ്മിക തന്നെയാണ് നായികയായി എത്തുന്നത്.…

Read More

വിവാഹവേദിയില്‍ ഡിജെ മ്യൂസിക്കിനെച്ചൊല്ലിയുള്ള വാക്കേറ്റം കലാശിച്ചത് പൊരിഞ്ഞ അടിയില്‍ ! വീഡിയോ വൈറല്‍…

ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഒരു വിവാഹവേദിയില്‍ ഡിജെ മ്യൂസിക്കിനെച്ചൊല്ലി നടന്നത് പൊരിഞ്ഞ അടി. രണ്ടുവിഭാഗം ചേരിതിരിഞ്ഞ് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. അക്രമം കണ്ട് സ്ത്രീകള്‍ അടക്കമുള്ളവര്‍ ഭയന്ന് പുറത്തേയ്ക്ക് ഓടുന്നന്നും ദൃശ്യങ്ങളില്‍ കാണാം. വടിയും ബെല്‍റ്റും ഉപയോഗിച്ചായിരുന്നു പരസ്പരമുള്ള മര്‍ദ്ദനം. സംഭവവുമായി ബന്ധപ്പെട്ട് ഒന്‍പത് പേരെ അറസ്റ്റ് ചെയ്തു. 20ഓളം പേര്‍ക്കെതിരെ കേസെടുത്തതായും അന്വേഷണം നടക്കുന്നതായും ഗാസിയാബാദ് പൊലീസ് അറിയിച്ചു. എസ്പി നേതാവ് അഖിലേഷ് യാദവാണ് വീഡിയോ പങ്കുവെച്ചത്. യോഗി സര്‍ക്കാരിന്റെ കീഴില്‍ ക്രമസമാധാനനില തകര്‍ന്നതായി കുറ്റപ്പെടുത്തി കൊണ്ടാണ് അഖിലേഷ് യാദവ് വീഡിയോ പങ്കുവെച്ചത്.

Read More

കൗമാരപ്രായം മുതല്‍ ഞാന്‍ അതിന് ഇരയായി ! തുറന്നു പറച്ചിലുമായി സൊനാക്ഷി സിന്‍ഹ…

വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെത്തന്നെ ആരാധകരുടെ ഹൃദയത്തിലേറിയ താരമാണ് സൊനാക്ഷി സിന്‍ഹ. നടനും രാഷ്ട്രീയനേതാവുമായ ശത്രുഘ്‌നന്‍ സിന്‍ഹയുടെ മകളായ സൊനാക്ഷി താന്‍ അനുഭവിക്കുന്ന ബോഡി ഷെയിമിംഗിനെപ്പറ്റി തുറന്നു പറഞ്ഞ് പലപ്പോഴും രംഗത്ത് വന്നിട്ടുണ്ട്. സിനിമയില്‍ വന്ന ശേഷം ബോഡി ഷെയ്മിംഗിന്റ അളവ് കൂടുകയാണ് ഉണ്ടായത് എന്ന് നടി പറയുന്നു. സോഷ്യല്‍ മീഡിയയില്‍ തന്റെ ശരീരത്തെ കുറിച്ച് വരുന്ന കമന്റുകള്‍ കണ്ട് വിഷമിച്ചിട്ടുണ്ട് എന്നാണ് സൊനാക്ഷി പറയുന്നത്. അര്‍ബാസ് ഖാന്‍ അവതാരകനായി എത്തുന്ന ടോക് ഷോയിലൂടെ ആയിരുന്നു താരത്തിന്റെ പ്രതികരണം. സൊനാക്ഷി പറയുന്നത് ഇങ്ങനെ…കൗമാര പ്രായം മുതല്‍ ഞാന്‍ ബോഡിഷെയിമിംഗിന് ഇരയായിട്ടുണ്ട്. ആ സമയത്തൊക്കെ അതോര്‍ത്ത് മാനസികമായി വേദനിച്ചിട്ടുമുണ്ട്. മുന്‍പൊക്കെ സമൂഹ മാധ്യമങ്ങളില്‍ എന്നെക്കുറിച്ചുള്ള കമന്റുകള്‍ വായിക്കുമ്പോള്‍ വിഷമം തോന്നുമായിരുന്നു. മറ്റുള്ളവര്‍ കേട്ടാല്‍ മോശമെന്നു തോന്നുന്ന പലവാക്കുകളും എങ്ങനെയാണ് ഒരറപ്പുമില്ലാതെ ചിലയാളുകള്‍ ഓണ്‍ലൈനില്‍ ഉപയോഗിക്കുന്നത് ന്നൈാക്കെ ചിന്തിക്കുമായിരുന്നു എന്ന് താരം…

Read More

ആ സീനില്‍ അടിവസ്ത്രം ഇടാന്‍ അയാള്‍ സമ്മതിച്ചില്ല ! പ്രമുഖ സംവിധായകനെതിരേ ഗുരുതര ആരോപണവുമായ കങ്കണ…

അഭിനയമികവു കൊണ്ടും വിവാദങ്ങള്‍ കൊണ്ടും ഇന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന സുന്ദരിയാണ് കങ്കണ റണൗത്ത്. അഭിനയിച്ചിട്ടുള്ള സിനിമകളില്‍ എല്ലാം മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള കങ്കണ പക്ഷേ എപ്പോഴും വിവാദങ്ങളുടെ കൂട്ടുകാരി കൂടിയാണ്. മുമ്പ് ഒരിക്കല്‍ പ്രമുഖ സംവിധായകനും സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാനുമായ പഹലജ് നിഹ്ലാനിയ്ക്ക് എതിരെ കടുത്ത ആരോപണവുമായി കങ്കണ രംഗത്ത് എത്തിയിരുന്നു. താന്‍ സിനിമയില്‍ അഭിനയിച്ച് തുടങ്ങുന്ന സമയത്താണ് പഹലജ് നിഹ്ലാനിയില്‍ നിന്ന് ഇത്തരത്തില്‍ മോശമായ ഒരു അനുഭവം ഉണ്ടായതെന്നാണ് കങ്കണ വ്യക്തമാക്കിയത്. ഐലവ് യു ബോസ് എന്ന ചിത്രത്തില്‍ അവസരം വാഗ്ദാനം ചെയ്ത നിഹലാനി ഫോട്ടോ ഷൂട്ടിന് വിളിച്ചപ്പോളാണ് ഇത്തരത്തില്‍ പെരുമാറിയത് എന്നാണ് കങ്കണ പറഞ്ഞത്. സാറ്റിന്റെ വേഷമാണ് നല്‍കിയത് അടിവസ്ത്രം തന്നില്ല. ആ വസ്ത്രം ധരിച്ച് ഇരുട്ടില്‍ നിന്ന് കാല് കാണിച്ച് വരാനാണ് പറഞ്ഞത്. സോഫ്റ്റ് പോണ്‍ കഥാപാത്രമായിരുന്നു ആ ചിത്രത്തിലേത്. മധ്യവയസ്‌കനായ…

Read More

വിദേശ ദമ്പതികളുടെ പേഴ്‌സ് ട്രെയിനില്‍ നിന്നു കിട്ടി ! ബുദ്ധിപരമായ നീക്കത്തിലൂടെ പഴ്‌സ് തിരിച്ചു കൊടുത്ത യുവാവിന് പ്രശംസാപ്രവാഹം…

ഇന്ത്യയിലെത്തുന്ന വിദേശികള്‍ നമ്മുടെ അതിഥികള്‍ ആണെന്നും അവരോടു മാന്യമായി പെരുമാറണമെന്ന് എപ്പോഴും പറയാറുണ്ട്. ഇത് ധ്വനിപ്പിക്കുന്ന പരസ്യങ്ങളും ഗവണ്‍മെന്റുകള്‍ ചെയ്യാറുണ്ട്. അതില്‍ അഭിനയിക്കുന്നതാവട്ടെ ഇന്ത്യന്‍ ജനതയില്‍ ഏറെ സ്വാധീനമുള്ള ബോളിവുഡ് താരങ്ങള്‍ അടക്കമുള്ള ആളുകളും. എന്നാല്‍ ഗുജറാത്തിലെ ഹോട്ടലുടമയായ ചിരാഗ് എന്ന യുവാവിന്റെ പ്രവൃത്തി ഈ പരസ്യങ്ങളെ കടത്തിവെട്ടുന്നതാണ്. ഇന്ത്യാസന്ദര്‍ശനത്തിനെത്തിയ ഒരു അമേരിക്കന്‍ ദമ്പതികളോട് ചിരാഗ് കാട്ടിയ മാതൃകാപരമായ പെരുമാറ്റവും അവര്‍ അതിനോട് പ്രകടിപ്പിച്ച ആദരവും സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്. ഈ മാസമായിരുന്നു അമേരിക്കയില്‍ നിന്നും സ്റ്റെഫിയും പീറ്റും സ്വന്തം കുട്ടിയേയും കൂട്ടി ഇന്ത്യാ സന്ദര്‍ശനത്തിന് എത്തിയത്. സഞ്ചാരത്തിനിടയില്‍ ഗുജറാത്തില്‍ ഒരു ട്രെയിന്‍ യാത്രയ്ക്കിയിടയില്‍ ഇവരുടെ പണവും രേഖകളും അടങ്ങിയ പഴ്സ് നഷ്ടമായി. നാലു ദിവസം കഴിഞ്ഞപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ ചിരാഗ് എന്ന ഇന്ത്യന്‍ യുവാവില്‍ നിന്നും ഇവര്‍ക്ക് ഒരു സന്ദേശമെത്തി. പേഴ്‌സ് തനിക്ക് കിട്ടിയുണ്ടെന്നും തിരികെ വന്ന്…

Read More

‘നന്‍പകല്‍ നേരത്ത് മയക്കം’ തന്റെ പടം കോപ്പിയടിച്ച് ഇറക്കിയതെന്ന് തമിഴ് സംവിധായിക !

മമ്മൂട്ടിയുടെ അഭിനയവും ലിജോ ജോസ് പെല്ലിശേരിയുടെ സംവിധായക മികവും കൊണ്ട് പ്രേക്ഷകര്‍ നെഞ്ചേറ്റിയ ചിത്രം നന്‍പകല്‍ നേരത്ത് മയക്കത്തിനെതിരേ കോപ്പിയടി ആരോപണവുമായി തമിഴ് സംവിധായിക. സില്ലു കരുപ്പട്ടി, എലേ, പൂവരസം പീപ്പി തുടങ്ങിയ സിനിമകള്‍ ഒരുക്കിയ ഹലീത ഷമീമാണ് മമ്മൂട്ടി ചിത്രത്തിനെതിരെ രംഗത്തുവന്നിരിക്കുന്നത്. ഹലിത സംവിധാനം ചെയ്ത് 2021 ല്‍ പുറത്തിറങ്ങിയ എലേയ് എന്ന സിനിമയിലെ നിരവധി അംശങ്ങള്‍ നന്‍പകല്‍ നേരത്ത് മയക്കത്തിലേക്ക് അടര്‍ത്തിയെടുത്തിരിക്കുന്നതായി ഹലിത ആരോപിക്കുന്നു. രണ്ടു ചിത്രങ്ങളും ഷൂട്ട് ചെയ്തത് ഡിണ്ടിഗല്‍ ജില്ലയില്‍ പളനിക്കടുത്ത മഞ്ഞനായ്ക്കന്‍പട്ടിയിലാണ്. എലേ എന്ന എന്റെ ചിത്രത്തെ നിങ്ങള്‍ക്ക് എഴുതിത്തള്ളാം. പക്ഷേ അതിലേ ആശയങ്ങളും ലാവണ്യവും ഒരു ദാക്ഷിണ്യവുമില്ലാതെ അതേ പടി അടര്‍ത്തിയെടുത്താല്‍ ഞാന്‍ നിശബ്ദയായി ഇരിക്കില്ലെന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ ഹലിത പറഞ്ഞു. ഹലീത ഷമീം പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് ഒരു സിനിമയില്‍ നിന്ന് അതിന്റെ ലാവണ്യം മുഴുവന്‍…

Read More

അവര്‍ക്ക് നല്ല ശരീരമുണ്ട്…പിന്നെ എന്തുകൊണ്ട് അത് കാണിച്ചൂടാ…ശരീരം അധികം കാണിക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്ന് അനിഖ

ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് അനിഖ സുരേന്ദ്രന്‍. നായികയായുള്ള അനിഖയുടെ ആദ്യചിത്രം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. മലയാളത്തിനു പുറമെ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും സജീവമാണ് അനിഖ. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. മലയാളത്തിലും തമിഴിലുമായി 15ല്‍ അധികം സിനിമകളില്‍ അനിഖ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. 2007ല്‍ ഛോട്ടാമുംബൈ എന്ന മോഹന്‍ലാല്‍ നായകനായ ചിത്രത്തില്‍ ചെറിയ വേഷത്തില്‍ എത്തിയ അനിഖ പിന്നീട് കഥ തുടരുന്നുവെന്ന ചിത്രത്തില്‍ മമതയുടെ മകളായി വേഷമിട്ട് ശ്രദ്ധേയയായി. തമിഴില്‍ അജിത് നായകനായി എത്തിയ എന്നൈ അറിന്താല്‍ എന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ മകളായി അഭിനയിച്ചാണ് അരങ്ങേറ്റം കുറിച്ചത്. ആ ചിത്രത്തില്‍ ഗംഭീര പ്രകടനം കഴിച്ച വച്ചതോടുകൂടി അജിത്തിന്റെ തന്നെ വിശ്വാസത്തിലും മകളായി അഭിനയിക്കുകയും ചെയ്തു. ഇപ്പോഴിതാ താരം നായികയായി അരങ്ങേറുകയാണ്. ഓ മൈ ഡാര്‍ലിംഗ് എന്ന ചിത്രത്തിലൂടെയാണ് അനിഖ നായികയായി എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ പ്രദര്‍ശനം വിജയകരമായി…

Read More

‘എ’ സിനിമകള്‍ ഇഷ്ടമല്ല ! കിന്നാരത്തുമ്പി മാത്രം വീണ്ടും കണ്ടു; മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമെന്ന് ഷക്കീല…

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമാലോകത്തെ മിന്നും താരമായിരുന്നു ഷക്കീല. സൂപ്പര്‍താരങ്ങളെപ്പോലും കവച്ചു വയ്ക്കുന്ന രീതിയിലായിരുന്നു ഷക്കീലച്ചിത്രങ്ങള്‍ തീയറ്ററുകള്‍ കീഴടക്കി മുന്നേറിയിരുന്നത്. ജീവിതത്തില്‍ തിരിച്ചടികള്‍ നേരിടേണ്ടി വന്ന താരം ഇപ്പോള്‍ സിനിമയില്‍ നിന്ന് അകന്ന് ചെന്നൈയില്‍ താമസിച്ച് വരികയാണ്. ഇപ്പോഴിതാ താന്‍ അഭിനയിച്ച സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് ഷക്കീല. തന്റെ സിനിമകളൊന്നും താന്‍ കാണാറില്ലെന്ന് ഷക്കീല പറഞ്ഞു. ഒത്തിരി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ കിന്നാരത്തുമ്പികള്‍ മാത്രമേ താന്‍ പിന്നീട് കണ്ടിട്ടുള്ളൂവെന്നും അതും ഒരു തവണ മാത്രമേ കണ്ടിട്ടുള്ളൂവെന്നും തനിക്ക് സിനിമയില്‍ നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും ഷക്കീല പറഞ്ഞു. മോഹന്‍ലാലിന്റെ കടുത്ത ആരാധികയാണ് താന്നെന്നും അദ്ദേഹം നായകനായ ഛോട്ടാമുംബൈ എന്ന ചിത്രത്തില്‍ താന്‍ അഭിനയിച്ചത് ഫാന്‍ ഗേള്‍ മൊമന്റ് ആയിരുന്നുവെന്നും എ ഫിലുമുകളൊന്നും തനിക്ക് ഇഷ്ടമില്ലെന്നും ഷക്കീല പറയുന്നു. ഒരു സിനിമയിലും തനിക്ക് ഇഷ്ടപ്പെട്ട കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.…

Read More

ഏറ്റവും വേദന നല്‍കുന്ന വാക്കുകള്‍!  സിനിമയിൽ അധികകാലം നില്‍ക്കില്ലെന്ന് പറഞ്ഞവരുണ്ട്; സോനാക്ഷി സിൻഹ പറയുന്നു…

ബോളിവുഡിലെ പ്രമുഖ നടിയാണ് സോനാക്ഷി സിന്‍ഹ. നടന്‍ ശത്രുഘ്‌നന്‍ സിൻഹയുടെ മകൾ കൂടിയായ സോനാക്ഷി 2010 ലാണ് നായികയായി അരേങ്ങറ്റം കുറിക്കുന്നത്. ആദ്യ സിനിമയായ ദബാംഗില്‍ സല്‍മാന്‍ ഖാന്‍റെ നായികയായാണ് അഭിനയിച്ചത്. അരങ്ങേറ്റ ചിത്രം തന്നെ വിജയമായതോടെ സോനാക്ഷിയും പ്രശസ്തിയിലേക്ക് വളര്‍ന്നു. മികച്ച പുതുമുഖത്തിനുള്ള നിരവധി അവാര്‍ഡുകള്‍ നേടി കൊണ്ടാണ് സോനാക്ഷി കരിയറിന് തുടക്കം കുറിച്ചത്. എന്നാല്‍ എത്രയൊക്കെ നേടിയാലും സോനാക്ഷിയുടെ കരിയര്‍ അധികനാൾ മുന്നോട്ട് പോവില്ലെന്ന് പറഞ്ഞവരുണ്ട്. ഇതേക്കുറിച്ച് നടി തന്നെയാണ് പുറംലോകത്തോട് പറഞ്ഞത്. ആളുകള്‍ എന്തിനാണ് അങ്ങനെ വേദനിപ്പിക്കുന്ന തരത്തില്‍ സംസാരിച്ചതെന്നും നടി വ്യക്തമാക്കിയിരുന്നു. കരിയർ ആരംഭിക്കാന്‍ പോവുന്ന ഒരു പുതുമുഖത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും വേദന നല്‍കുന്ന വാക്കുകളായിരുന്നു അതൊക്കെ. ആ സമത്ത് അത് വളരെ യാദൃശ്ചികമായിരുന്നു. സത്യം പറഞ്ഞാല്‍ ഇക്കാര്യങ്ങളൊന്നും ഞാനത്ര ശ്രദ്ധിച്ചിരുന്നില്ല. എന്‍റെ ജോലി എന്താണോ അതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനും…

Read More

വിവാഹവാർഷികം മറന്നുപോയി! ഭാര്യയും ഭാര്യാവീട്ടുകാരും യുവാവിനെ ‘പഞ്ഞിക്കിട്ടു’; അയാളുടെ കൂടെ ജീവിക്കാൻ താല്പര്യമില്ലെന്നു യുവതി

മുംബൈ: വിവാഹ വാർഷികം മറന്നുപോയതിന്‍റെ പേരിൽ‌ ഭാര്യയും ഭാര്യാവീട്ടുകാരും ചേർന്നു യുവാവിനെ ആക്രമിച്ചു പരിക്കേൽപ്പിച്ചു. 32 വയസുള്ള വിശാൽ നാംഗ്രേ എന്ന യുവാവിനാണ് മർദനമേറ്റത്. കൊറിയർ കമ്പനിയിലെ ഡ്രൈവറായി ജോലി നോക്കുകയാണ് ഇയാൾ. ഭാര്യ കൽപന ഫുഡ് ഔട്ട്‍ലെറ്റ് ജോലിക്കാരിയാണ്. ഗോവണ്ടിയിലെ ബൈഗൻവാഡിയിലാണ് ഇരുവരുടെയും താമസം. ഫെബ്രുവരി 18 നായിരുന്നു പ്രസ്തുത ദമ്പതികളുടെ വിവാഹവാർഷികം. എന്നാൽ, അക്കാര്യം മറന്ന ഭർത്താവ് ഭാര്യക്ക് വിവാഹവാർഷിക ആശംസയർപ്പിച്ചില്ല. ജോലിക്ക് പോയി വീട്ടിലെത്തിയ ഭാര്യ ഈ ദേഷ്യത്തിൽ തന്‍റെ സഹോദരനോടും മാതാപിതാക്കളോടും ഭർത്താവിന്‍റെ വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു. ഭർത്താവിനോട് അയാളുടെ കൂടെ ജീവിക്കാൻ തനിക്കിനി താല്പര്യമില്ലെന്നും പറഞ്ഞു. യുവതി വിളിച്ച് പറഞ്ഞ ഉടൻതന്നെ സഹോദരനും മാതാപിതാക്കളും എത്തി. വാക്കുതർക്കത്തിനിടെ ഭാര്യയും സഹോദരനും മാതാപിതാക്കളും ചേർന്നു യുവാവിനെയും യുവാവിന്‍റെ അമ്മയെയും മർദിച്ചു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിച്ചു. മുറ്റത്ത് നിർത്തിയിട്ടിരുന്ന യുവാവിന്‍റെ വാഹനവും വീടിന്‍റെ…

Read More