പ്രശസ്തി ആഗ്രഹിക്കുന്നില്ല ! കുഞ്ഞ് നിര്‍വാന്റെ ചികിത്സാ ചെലവിലേക്ക് 11 കോടി നല്‍കി അജ്ഞാതന്‍…

സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്.എം.എ.) ബാധിതനായ കുഞ്ഞ് നിര്‍വാന്റെ ചികിത്സാ ചെലവിലേക്ക് 11 കോടി രൂപ സംഭാവന ചെയ്ത് അജ്ഞാതനായ ഒരു മനുഷ്യസ്‌നേഹി. 15 മാസം പ്രായമുള്ള നിര്‍വാന്റെ ചികിത്സയ്ക്ക് അമേരിക്കയില്‍നിന്ന് മരുന്നെത്തിക്കാന്‍ 17.4 കോടി രൂപയാണ് വേണ്ടിയിരുന്നത്. നിര്‍വാനെ അറിയുന്നവരും അറിയാത്തവരുമായി ലോകത്തെ പലഭാഗങ്ങളില്‍ നിന്നുള്ള നിരവധിപേര്‍ സാമ്പത്തികസഹായം നല്‍കുകയുണ്ടായി. ഏകദേശം 72000 ആളുകള്‍ ചെറുതും വലുതമായ സഹായം നല്‍കിയിട്ടുണ്ടെന്നാണ് നിര്‍വാന്റെ മാതാപിതാക്കളായ സാരംഗ് മേനോന്‍-അദിതി ദമ്പതികള്‍ പറയുന്നു. എന്നാല്‍ ഒരു വ്യക്തി 11 കോടി രൂപ നല്‍കിയതോടെ മരുന്നിന് ഇനി വേണ്ട തുക ഒരു കോടിയില്‍ താഴെയായി കുറഞ്ഞിരിക്കുകയാണ്. തന്നെക്കുറിച്ചുള്ള യാതൊരു വിവരവും പുറത്തുവിടരുതെന്ന് പറഞ്ഞാണ് നിര്‍വാന് വേണ്ടിയുള്ള പണം കൈമാറിയിരിക്കുന്നത്. ഇതോടെ 17.5 കോടിയുടെ മരുന്നിന് ഇനി വേണ്ടത് ഒരുകോടിയില്‍ താഴെ രൂപയാണ്. മാതാപിതാക്കളായ തങ്ങള്‍ക്കുപോലും തുക കൈമാറിയയാളെ കുറിച്ച് വിവരമില്ലെന്ന് സാരംഗ്…

Read More

മേനോന്‍ ആയാലും നായരായാലും എന്തുകാര്യം ! സംയുക്തയ്‌ക്കെതിരേ വിമര്‍ശനവുമായി ഷൈന്‍ ടോം ചാക്കോ…

‘ബൂമറാങ്’ സിനിമയുടെ പ്രമോഷന് പങ്കെടുക്കുന്നതില്‍ വിസമ്മതിച്ച നടി സംയുക്തയ്ക്കെതിരേ വിമര്‍ശനവുമായി നടന്‍ ഷൈന്‍ ടോം ചാക്കോ. മാധ്യമങ്ങള്‍ക്കു മുന്നിലായിരുന്നു ഷൈന്റെ പരസ്യപ്രതികരണം. ഒരു ജോലി ഏറ്റെടുത്താല്‍ അത് പൂര്‍ണമാക്കാനുള്ള കടമ നമുക്കുണ്ട്. സിനിമയുടെ പ്രമോഷന് എന്തുകൊണ്ട് അവര്‍ വന്നില്ല. പേരിനൊപ്പം ജാതിപ്പേരായ മേനോന്‍ ഒഴിവാക്കിയ സംയുക്തയുടെ നിലപാടിനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ഷൈനിന്റെ പ്രതികരണം. ‘ചെയ്ത സിനിമയുടെ പ്രമോഷന് വരാതിരിക്കുന്നത് പേര് മാറ്റിയത് കൊണ്ട് ശരിയാകണമെന്നില്ല. പേരൊക്കെ ഭൂമിയില്‍ നിന്ന് കിട്ടുന്നതല്ലേ. എന്ത് മേനോന്‍ ആയാലും നായരായാലും ക്രിസ്ത്യാനിയായാലും മുസ്ലീമായാലും ചെയ്ത ജോലി പൂര്‍ത്തിയാക്കാതെ എന്ത് കാര്യം. സഹകരിച്ചവര്‍ക്ക് മാത്രമേ നിലനില്‍പ്പ് ഉണ്ടായിട്ടുള്ളൂ. ചെയ്ത ജോലിയോട് കുറച്ച് ഇഷ്ടം കൂടുതല്‍ ഇഷ്ടം എന്നൊന്ന് ഇല്ല. ഇവരെയൊക്കെ കുത്തിത്തിരിപ്പിക്കാന്‍ ആളുകള്‍ ഉണ്ട്. ചെയ്തത് മോശമായിപോയി എന്ന ചിന്ത കൊണ്ടാണ് പ്രമോഷന് വരാത്തത്’ ഷൈന്‍ ടോം ചാക്കോ പറഞ്ഞു. സംയുക്തക്കെതിരെ ബൂമറാംഗ്…

Read More

ധോണിയുമായി പിരിഞ്ഞതിനു ശേഷം നാല് പുരുഷന്മാരുമായി ബന്ധപ്പെട്ടു ! വെളിപ്പെടുത്തലുമായി റായ് ലക്ഷ്മി…

ഏറെ ആരാധകരുള്ള തെന്നിന്ത്യന്‍ നടിയാണ് റായ് ലക്ഷ്മി. മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ അടക്കമുള്ള ഒട്ടുമിക്ക നടന്മാര്‍ക്കൊപ്പവും താരം അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഇടക്കാലത്ത് വിവാദങ്ങളും പ്രണയബന്ധങ്ങളും ഇവര്‍ക്ക് തിരിച്ചടിയായി. നേരത്തെ ബോളിവുഡിനെ ഇളക്കിമറിച്ച ജൂലി-2 എന്ന ചിത്രത്തില്‍ അതീവ ഗ്ലാമറസായിട്ടാണ് റായ്ലക്ഷ്മി എത്തിയത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സ്പോട്ബോയ് എന്ന മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ താരത്തിന്റെ പഴയ പ്രണയകഥകളും ചര്‍ച്ചയായി മാറിയിരുന്നു. ക്രിക്കറ്റ് താരങ്ങളായ എം സ് ധോണി, എസ് ശ്രീശാന്ത് എന്നിവരുമായുള്ള അടുപ്പവും അതുണ്ടാക്കിയ വിവാദവുമെല്ലാം നടി തുറന്നു പറയുകയുണ്ടായി. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആയിരുന്നു റായ് ലക്ഷ്മി. ധോണിയാകട്ടെ ടീം ക്യാപ്റ്റനും. എന്നാല്‍ അധികനാള്‍ ഇരുവരും തമ്മിലുളള ബന്ധം നീണ്ടുനിന്നില്ല. ഇതിനു കാരണം നടിക്കു ശ്രീശാന്തുമായുള്ള സൗഹൃദമാണെന്ന് വാര്‍ത്തകള്‍ പരന്നു. ഇരുവരും ഇടയ്ക്ക് ഒരു മാസികയ്ക്കായി അടുത്തിടപഴകുന്ന ചിത്രങ്ങളും പുറത്തുവന്നു. ശ്രീയുമായുള്ള ബന്ധത്തെക്കുറിച്ച്…

Read More

ഇത് ദൈവത്തിന്റെ അനുഗ്രഹം ! തന്റെ മാറിടത്തെക്കുറിച്ച് കമന്റടിച്ചവര്‍ക്ക് ചുട്ട മറുപടിയുമായി ദിവ്യങ്ക…

ഇന്ത്യന്‍ ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളിലൊരാളാണ് ദിവ്യങ്ക തൃപതി. നിരവധി സീരിയലുകളിലും ടിവിഷോകളിലും അഭിനയിച്ചിട്ടുള്ള ദിവ്യയ്ക്ക് നിരവധി ആരാധകരാണുള്ളത്. അതേ സമയം തന്റെ മാറിടത്തെപ്പറ്റി കമന്റടിച്ച് തന്നെ അപമാനിക്കാന്‍ വന്നവര്‍ക്ക് കുറിക്ക് കൊള്ളുന്ന മറുപടി അടുത്തിടെ നടി നല്‍കിയിരുന്നു. ഭര്‍ത്താവ് വിവേക് ദഹിയയുമൊത്തു നില്‍ക്കുന്ന ഒരു ചിത്രം ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. അപ്പോഴേയ്ക്കും സദാചാരവാദികള്‍ എത്തിയിരുന്നു. ദിവ്യാങ്ക എപ്പോഴും മാറിടം ഇറുകി പിടിച്ച തരത്തിലുള്ള വസ്ത്രമാണ് ധരിക്കുന്നത് എന്നും ഇതു ചീപ്പാണ് എന്നുമായിരുന്നു ഇവരുടെ കണ്ടെത്തല്‍. മാറിടത്തെ ചൊല്ലി അപമാനിച്ചവര്‍ക്കു കുറിക്കു കൊള്ളുന്ന മറുപടിയും നടി കൊടുത്തു. അത് ഇങ്ങനെയായിരുന്നു. എന്റെ മാറിടത്തില്‍ അഭിമാനം കൊള്ളുന്നു. ഒരു സ്ത്രീയും അതിനെ ചൊല്ലി ലജ്ജിക്കേണ്ടവളല്ല. ദൈവം നമ്മളെ ഇങ്ങനെ രൂപപെടുത്തി ഇരിക്കുന്നതിന് കാരണങ്ങള്‍ ഉണ്ട്. അതിനെക്കുറിച്ച് ലജ്ജിക്കേണ്ടത് ഒന്നുമില്ല. നിങ്ങള്‍ ഈ വിഷയം ഉയര്‍ത്തിക്കൊണ്ടു വന്നത് നന്നായി. ചൂടില്‍…

Read More

പ്രമുഖ നിര്‍മാതാവിന്റെ മകന്റെ നിര്‍ബന്ധത്തിനു വഴങ്ങി ലൈംഗികബന്ധത്തിലേര്‍പ്പെട്ടു ! സ്റ്റുഡിയോ അവര്‍ വേശ്യാലയം ആക്കിയെന്ന് ശ്രീറെഡ്ഡി…

സിനിമാ മേഖലയിലെ പീഡനങ്ങളുടെ വെളിപ്പെടുത്തലിലൂടെ ശ്രദ്ധേയയായ താരമാണ് നടി ശ്രീ റെഡ്ഡി. ഫിദ സംവിധായകന്‍ ശേഖര്‍ കമ്മുല, നാനി, അല്ലു അര്‍ജുന്‍ എന്നിവര്‍ക്ക് എതിരെയും നടി ലൈംഗിക ആരോപണം ഉന്നയിച്ചിരുന്നു. ഒരു നിര്‍മ്മാതാവിന്റെ മകന്‍ തന്നെ ശാരീരികമായി ഉപയോഗിച്ചു എന്നും ശ്രീ റെഡ്ഡി വെളിപ്പെടുത്തിയിരുന്നു. ഒരു സര്‍ക്കാര്‍ സ്റ്റുഡിയോയില്‍ വച്ചാണ് അയാള്‍ തന്നോട് ലൈംഗികമായി ബന്ധപ്പെട്ടത്. അയാള്‍ ടോളിവുഡിലെ മുന്‍നിര നിര്‍മ്മാതാക്കളില്‍ ഒരാളുടെ മകനായിരുന്നുവെന്നും നടി പറയുന്നു. സിനിമയില്‍ ഉളളവര്‍ സ്റ്റുഡിയോയെ വേശ്യാലയം ആക്കിയെന്നും ശ്രീ റെഡ്ഡി തുറന്നു പറഞ്ഞിരുന്നു. നോര്‍ത്ത് ഇന്ത്യയില്‍ നിന്നുള്ള നടിമാര്‍ക്കാണ് ഇപ്പോള്‍ തെലുങ്ക് സിനിമയില്‍ അവസരം ലഭിക്കുന്നത്. അവര്‍ എന്തിനും തയ്യാറാണ് എന്നതാണ് ഇതിന് പിന്നില്‍. എന്നാല്‍ തെലുങ്ക് പെണ്‍കുട്ടികള്‍ അത്തരം പ്രവൃത്തികള്‍ക്ക് തയ്യാറല്ല, അതാണ് കഴിഞ്ഞ 10, 15 വര്‍ഷമായി ടോളിവുഡില്‍ തെലുങ്ക് നടിമാര്‍ കുറയുന്നതെന്നും ശ്രീ പറഞ്ഞു. നിരവധി…

Read More

ഭര്‍ത്താവിനെയും അമ്മായിയമ്മയെയും കൊന്ന് കഷണങ്ങളാക്കി ഫ്രീസറില്‍ കയറ്റി ! യുവതി പിടിയില്‍…

ഭര്‍ത്താവിനെയും അമ്മായിയമ്മയെയും കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തിയ ശേഷം മാസങ്ങളോളം മൃതദേഹാവശിഷ്ടങ്ങള്‍ ഫ്രീസറില്‍ സൂക്ഷിച്ച യുവതി പിടിയില്‍. ഏഴുമാസം മുന്‍പാണ് യുവതി ഇരുവരെയും കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തിയത്. ഇരുവരുടെയും മൃതദേഹാവശിഷ്ടങ്ങള്‍ മേഘാലയത്തിലെ നദിയില്‍ നിന്ന് കണ്ടെടുത്തതായി പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. 2022 സെപ്റ്റംബറില്‍ ഭര്‍ത്താവിനെയും അമ്മായി അമ്മയെയും കാണാനില്ലെന്ന് കാണിച്ച് യുവതി പോലീസില്‍ പരാതി നല്‍കി. ദിവസങ്ങള്‍ക്ക് ശേഷം മറ്റൊരു ബന്ധുവും പരാതി നല്‍കിയതോടെ, യുവതിയെ പോലീസ് ചോദ്യം ചെയ്തു. തുടര്‍ന്നാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്. 2022 ഓഗസ്റ്റ് 17ന് കാമുകന്റെയും സുഹൃത്തിന്റെയും സഹായത്തോടെ ഭര്‍ത്താവ് അമര്‍ജ്യോതി ഡേയെയും അമ്മായി അമ്മ ശങ്കരി ഡേയെയും കൊലപ്പെടുത്തിയതായി പ്രതി ബന്ദന കലിത സമ്മതിച്ചതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കൊല നടത്തി ശേഷം ഇരകളുടെ മൃതദേഹങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ച് വീട് വിട്ടു.…

Read More

പതിനാറുകാരി വിവാഹത്തിന് വിസമ്മതിച്ചു ! കത്തി കൊണ്ട് കഴുത്തില്‍ കുത്തിയ ശേഷം നടുറോഡിലൂടെ വലിച്ചിഴച്ച് 47കാരന്റെ ക്രൂരത;വീഡിയോ…

വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് 16കാരിയുടെ കഴുത്തില്‍ കത്തികൊണ്ട് കുത്തിയശേഷം നടുറോഡിലൂടെ വലിച്ചിഴച്ച് 47കാരന്റെ ക്രൂരത. സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. ശനിയാഴ്ച വൈകീട്ട് ഓംകാര്‍ തിവാരി എന്നയാള്‍ കത്തിക്കൊണ്ട് കുത്തിയ ശേഷം ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ റോഡിലൂടെ വലിച്ചിഴയ്ക്കുന്നത് പുറത്തുവന്ന വീഡിയോയില്‍ കാണാം. സാമൂഹികമാധ്യമങ്ങളില്‍ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടി നഗരത്തിലെ ഗുധിയാരി പ്രദേശത്തുള്ള ഓംകാര്‍ തിവാരിയുടെ പലചരക്ക് കടയിലാണ് ജോലി ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു. കൗമാരക്കാരിയെ ഇയാള്‍ വിവാഹം കഴിക്കാന്‍ താത്പര്യം പ്രകടിപ്പിക്കുകയും പെണ്‍കുട്ടി വിസമ്മതിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി കടയിലെ ജോലി ഉപേക്ഷിച്ചുവെന്നും പോലീസ് പറഞ്ഞു. ഇരുവരും തമ്മില്‍ സാമ്പത്തിക തര്‍ക്കവും ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട് ശനിയാഴ്ച വൈകീട്ട് മദ്യപിച്ചെത്തിയ തിവാരി പെണ്‍കുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി…

Read More

ജീവിച്ചു കൊതി തീരാതെയാണല്ലോ മോനെ നിന്റെ മടക്കം ! ആ കുട്ടി എങ്ങനെ ഇതിനെ അതിജീവിക്കും; സീമ ജി നായരുടെ കുറിപ്പ്…

മലയാളികളുടെ ആകെ ശ്രദ്ധ പിടിച്ചുപറ്റിയാണ് പ്രണവും ഷഹാനയും വിവാഹിതരായത്. ചുരുങ്ങിയ നാളുകൊണ്ട് സമൂഹ മാധ്യമങ്ങളിലൂടെയും ജനങ്ങളുടെ സ്നേഹം സമ്പാദിക്കാനും ഇരുവര്‍ക്കുമായി. അതുകൊണ്ടുതന്നെ പ്രണവിന്റെ അകാലവിയോഗം പ്രണവിനെയും ഷഹാനയെയും സ്‌നേഹിക്കുന്നവരെ ഒന്നടങ്കം തകര്‍ത്തിരിക്കുകയാണ്. ജീവിതത്തെ മാറ്റിമറിച്ച ഒരു ബൈക്ക് അപകടത്തില്‍ നെഞ്ചിനു താഴേക്ക് തളര്‍ന്നുപോയ പ്രണവിന് കൂട്ടായി ഷഹാന കൂടെയുണ്ടായിരുന്നു. നെഞ്ചിനു താഴെ തളര്‍ന്നുപോയ പ്രണവിന്റെ ജീവിതത്തിലേക്ക് കടന്നുവരാന്‍ ഷഹാനയ്ക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല. വാഹനാപകടങ്ങളില്‍ പരിക്ക് പറ്റി കിടപ്പിലായവര്‍ക്കെല്ലാം ധൈര്യം നല്‍കി മുന്നേറാന്‍ പ്രണവിനായി. ഇപ്പോഴിതാ പ്രണവിന്റെ വിയോഗത്തില്‍ വേദന നിറഞ്ഞ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടിയും ജീവകാരുണ്യ പ്രവര്‍ത്തകയുമായ സീമ ജി നായര്‍. താന്‍ ഒരിക്കലെങ്കിലും ഈ പ്രിയപ്പെട്ടവരെ കാണണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും പ്രണവിന്റെ മരണവാര്‍ത്ത കേട്ടപ്പോള്‍ തനിക്ക് വിശ്വസിക്കാനായില്ലെന്നും സീമ ജി നായര്‍ പറയുന്നു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് സീമ ഇക്കാര്യം പറഞ്ഞത്. ഷഹാനയുടെ മുഖം നെഞ്ചില്‍…

Read More

പൃഥ്വിഷായെ ആക്രമിച്ച കേസില്‍ സപ്‌ന ഗില്ലിന്റെ സുഹൃത്ത് പിടിയില്‍ !

സെല്‍ഫിയെടുക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം പൃഥിഷായെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലായി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. നേരത്തേ പിടിയിലായ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ സപ്ന ഗില്ലിന്റെ സുഹൃത്തിനെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നു മുംബൈ പൊലീസ് ഉദ്യോഗസ്ഥന്‍ ദേശീയ മാധ്യമത്തോടു പറഞ്ഞു. സപ്നയുടെ സുഹൃത്ത് ശോഭിത് ഠാക്കൂറിനെയാണ് ശനിയാഴ്ച പിടികൂടിയത്. താരത്തെ ആക്രമിച്ച കേസില്‍ എട്ടു പേര്‍ക്കെതിരെയാണു കേസെടുത്തിരിക്കുന്നത്. വ്യാഴാഴ്ച അറസ്റ്റിലായ സപ്ന ഗില്ലിനെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കി പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. പൃഥ്വി ഷായെ മര്‍ദിച്ചിട്ടില്ലെന്നാണു സപ്ന കോടതിയില്‍ പറഞ്ഞത്. ക്രിക്കറ്റ് താരം തന്നെ ആക്രമിച്ചതായും സപ്ന ആരോപിച്ചു. പൃഥ്വി ഷായ്ക്കു മദ്യപിക്കുന്ന ശീലമുണ്ടെന്നും അതുകൊണ്ടാണു താരത്തെ ബിസിസിഐ വിലക്കിയതെന്നും സപ്നയുടെ അഭിഭാഷകന്‍ കോടതിയില്‍ ആരോപിച്ചിരുന്നു. മുംബൈ സാന്റക്രൂസിലെ ഹോട്ടലിനു മുന്നില്‍വച്ച് പൃഥ്വി ഷായെ അക്രമിച്ചെന്നും കാര്‍ തകര്‍ത്തെന്നുമാണ് സപ്ന ഗില്ലിനെതിരായ കേസ്.…

Read More

പതിനെട്ട് വയസുകാരിയായ നടിയുടെ ലിപ്‌ലോക്..! അതില്‍ അശ്ലീലമൊന്നുമില്ല; അനിഖ പറയുന്നു…

മലയാളത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം തുടങ്ങി സൂപ്പര്‍താരങ്ങളുടെ കൂടെയും തമിഴിലും അജിത്ത്, വിജയ് എന്നിങ്ങനെയുള്ള താരങ്ങളുടെ കൂടെയുമൊക്കെ ബാലതാരമായി തിളങ്ങിയ താരമാണ് അനിഖ. തെന്നിന്ത്യൻ സിനിമയിലെല്ലാം സജീവമായിരുന്ന അനിഖ ഓ മൈ ഡാര്‍ലിംഗ് എന്ന സിനിമയിലൂടെ നായികയായി തുടക്കം കുറിക്കുകയാണ്. ഈ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് പ്രൊമോഷൻ പരിപാടികളിൽ പങ്കെടുത്ത് കൊണ്ടിരിക്കുകയാണ് അനിഖ ഇപ്പോൾ. പതിനെട്ട് വയസുകാരിയായ നടിയുടെ ലിപ്‌ലോക് സീന്‍ ഈ സിനിമയിലുണ്ടെന്നതാണ് ശ്രദ്ധേയം. ഓഹ് മൈ ഡാര്‍ലിംഗിലെ പുറത്ത് വന്ന ട്രെയിലറിലാണ് നായകനുമായിട്ടുള്ള ലിപ്‌ലോക് സീനുകള്‍ ഉള്ളത്. ഇത് വലിയ രീതിയില്‍ വിമര്‍ശിക്കപ്പെടുകയും ചെയ്തിരുന്നു. ഇതോടെ പലയിടത്തുനിന്നും നടിയെ തേടി മോശം കമന്‍റുകളാണ് വരുന്നത്. ഇത്രയും കാലം ബാലതാരമായി മാത്രം കണ്ടിരുന്ന കുട്ടിയെ പെട്ടെന്ന് ഇങ്ങനൊരു സീനില്‍ കണ്ടതിന്‍റെ വിഷമമാണ് ആരാധകര്‍ പങ്കുവച്ചത്. ചിലര്‍ നടിയുടെ മനോഹരമായ അഭിനയത്തെ വാഴ്ത്തിയപ്പോള്‍ മറ്റ് ചിലര്‍ കൗമാരക്കാരിയായ…

Read More