സിനിമയാണ് എന്റെ ജീവിതം തകര്‍ത്തത് ! സിനിമയില്‍ എത്തിയില്ലായിരുന്നെങ്കില്‍ ഒന്നും ഇങ്ങനെയാവില്ലായിരുന്നു; തുറന്നു പറഞ്ഞ് ഐശ്വര്യ…

തൊണ്ണൂറുകള്‍ മുതല്‍ മലയാള സിനിമയില്‍ തിളങ്ങി നിന്ന താരമായിരുന്നു ഐശ്വര്യ. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ പ്രമുഖ നടന്മാരുടെയെല്ലാം നായികയായിട്ടുണ്ട് താരം. തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലും ഹിന്ദിയിലുമെല്ലാം താരം കഴിവു തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ നടിയുടെ ഒരു തുറന്നു പറച്ചിലാണ് ആരാധകരെ ഞെട്ടിക്കുന്നത്. തന്റെ ജീവിതത്തില്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ചത് സിനിമയാണെന്ന് പറയുകയാണ് ഐശ്വര്യ. താന്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോന്നതാണ് എല്ലാറ്റിനും കാരണമെന്നും അതുകൊണ്ടായിരുന്നു സിനിമയിലെത്തിയതെന്നും ഐശ്വര്യ പറയുന്നു. സിനിമയില്‍ എത്തിയില്ലായിരുന്നുവെങ്കില്‍ താന്‍ സന്തോഷത്തോടെ ജീവിക്കുമായിരുന്നു. തന്റെ ജീവിതം മാറ്റിയത് സിനിമയാണെന്നും തന്നെ സിനിമയില്‍ കൊണ്ടുവരുന്നതിന് അമ്മ എതിരായിരുന്നുവെന്നും സിനിമയില്‍ അവസരം കിട്ടിയപ്പോള്‍ വീട്ടില്‍ എതിര്‍ത്തതിന് പിന്നാലെ താന്‍ വീടുവിട്ടിറങ്ങുകയായിരുന്നുവെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു. 1990ല്‍ ആയിരുന്നു ആ സംഭവം. ആദ്യം താന്‍പ്ലാന്‍ ചെയ്തിരുന്നത് യുഎസില്‍ പോകാനായിരുന്നു. അവിടെ ഫാമിലിയായി സെറ്റില്‍ഡ് ആവാനായിരുന്നു പ്ലാനെന്നും എന്നാല്‍ സിനിമയില്‍ അവസരം കിട്ടിയതോടെ താന്‍ വീടുവിട്ടിറങ്ങിയെന്നും…

Read More

എന്റെ ഭര്‍ത്താവിനെയും വീട്ടുകാരെയും കണ്ടോളൂ ! എല്ലാവരെയും ഞെട്ടിച്ച് അമൃത…

മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് അമൃത നായര്‍. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന സീരിയലിലൂടെയാണ് നടി ആരാധകരുടെ ഇഷ്ടം പിടിച്ചുപറ്റിയത്. ശീതള്‍ എന്ന കഥാപാത്രത്തെയാണ് നടി സീരിയലില്‍ അവതരിപ്പിച്ചത്. സോഷ്യല്‍ മീഡിയയിലും നടി സജീവമാണ്. തന്റെ വിശേഷങ്ങളെല്ലാം അമൃത സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം അമൃതയെ കുറിച്ചുള്ള ഒരു ഗോസിപ്പ് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. അമൃത വിവാഹിതയായി എന്നായിരുന്നു പ്രചരിച്ചിരുന്ന വാര്‍ത്തകള്‍. ഷിയാസ് കരീം അടക്കമുള്ളവര്‍ ആശംസ അറിയിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ വാര്‍ത്തകളിലെ സത്യാവസ്ഥ തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് അമൃത. തന്റെ വിവാഹം കഴിഞ്ഞിട്ടില്ലെന്നും സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത് സീരിയല്‍ ലൊക്കേഷനില്‍ നിന്നുള്ള ചിത്രമാണെന്നും അമൃത പറയുന്നു. ചിത്രത്തിലുള്ള അജു തോമസ് ഗീതാഗോവിന്ദം എന്ന സീരിയലില്‍ തന്റെ പെയര്‍ ആയി അഭിനയിക്കുന്ന നടനാണെന്നും കളിയായിട്ടാണ് ഷിയാസ് ഇക്ക ഫോട്ടോയ്ക്ക് കമന്റ് ചെയ്തതെന്നും അമൃത വ്യക്തമാക്കി. എന്റെ ഭര്‍ത്താവും വീട്ടുകാരും…

Read More

അവധിയ്ക്ക് ബന്ധുവീട്ടിലെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി ! കൗമാരക്കാരന്‍ അറസ്റ്റില്‍…

തമിഴ്‌നാട്ടില്‍ നിന്ന് ദീപാവലി അവധിക്ക് വയനാട്ടിലെ ബന്ധുവീട്ടിലെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ കൗമാരക്കാരന്‍ അറസ്റ്റില്‍. പനമരം കുന്നുമ്മല്‍ വീട്ടില്‍ അശ്വന്ത് (19) നെയാണ് പനമരം പൊലീസ് അറസ്റ്റ് ചെയ്തത്.പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് നടപടി. കരിമ്പുമ്മല്‍ ചുണ്ടക്കുന്നിലെ ബന്ധുവീട്ടിലേക്ക് വിരുന്നെത്തിയതായിരുന്നു പെണ്‍കുട്ടി. പെണ്‍കുട്ടി വിവരം അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസെടുത്ത പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. വൈദ്യ പരിശോധനയ്ക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തി മാനന്തവാടി പോക്സോ പ്രത്യേക കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Read More

റേപ്പ് സീനുകള്‍ ചെയ്യുമ്പോള്‍ എന്റെ വസ്ത്രം കീറാന്‍ പാടില്ല ! നായകന്‍ സിപ് ഊരുമ്പോള്‍ സ്ട്രാപ്പ് കാണുന്നതിന്റെ പേരില്‍ ആ സിനിമ ഉപേക്ഷിച്ചുവെന്ന് രവീണ ടണ്‍ഠന്‍

തൊണ്ണൂറുകളില്‍ ബോളിവുഡിലെ സ്വപ്‌നസുന്ദരിയായിരുന്നു രവീണ ടണ്‍ഠന്‍. അന്ന് സൂപ്പര്‍താരങ്ങളുടെ സ്ഥിരം നായികയായിരുന്ന രവീണയ്ക്ക് ഇന്നും ആരാധകര്‍ ഏറെയാണ്. തനിക്ക് കംഫര്‍ട്ടബിള്‍ ആയ സിനിമകളാണ് എന്നും ചെയ്തതെന്നും അല്ലാത്ത റോളുകള്‍ ഒരിക്കലും ചെയ്തിരുന്നില്ലെന്നും താരം പറയുന്നു. ഷൂട്ടിംഗിനിടയില്‍ താന്‍ പലപ്പോഴും അണ്‍കംഫര്‍ട്ടബിള്‍ ആവുമായിരുന്നെന്ന് എഎന്‍ഐ ഏജന്‍സിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു. ഒരു പാട്ട് രംഗം ചിത്രീകരിക്കുമ്പോള്‍ ചെയ്യുന്ന സ്റ്റെപ്പുകള്‍ തനിക്ക് കംഫര്‍ട്ട് അല്ല എങ്കില്‍ താനത് തുറന്നുപറയുമെന്നും നടി പറയുന്നു. ഈ സ്റ്റെപ്പ് ചെയ്യാന്‍ പറ്റുന്നില്ല എന്ന് തന്നെ പറയും. പറയുക മാത്രമല്ല, താന്‍ ആ സ്റ്റെപ്പ് ചെയ്യുകയും ഇല്ലെന്നും താരം പറയുന്നു. സ്വിമ്മിങ് ഡ്രസ്സ് ധരിക്കുകയോ കിസ്സിംഗ് സീനില്‍ അഭിനയിക്കുകയോ ചെയ്തിട്ടില്ല. തനിക്ക് അഭിനയിക്കാന്‍ തന്റേതായ നിയമങ്ങള്‍ ഉണ്ടായിരുന്നു. താന്‍ റേപ് സീനുകള്‍ ചെയ്യുമ്പോള്‍ എന്റെ വസ്ത്രം കീറാനോ, അതിന്റെ നീളം കുറയ്ക്കാനോ പാടില്ല. പൂര്‍ണ…

Read More

ഞാന്‍ പിരീയഡ്സായി കിടക്കുന്നത് നാട്ടുകാര്‍ മൊത്തമറിയും ! പലപ്പോഴും ഷൂട്ടിംഗ് നിര്‍ത്തിവെച്ചിട്ടുണ്ടെന്ന് അനശ്വര രാജന്‍…

2018ല്‍ പുറത്തിറങ്ങിയ ഉദാഹരണം സുജാത എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് അനശ്വര രാജന്‍. തുടര്‍ന്ന് 2019ല്‍ പുറത്തിറങ്ങിയ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രം ഏറെ ശ്രദ്ധേയമായി മാറി. കീര്‍ത്തി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അനശ്വര അവതരിപ്പിച്ചത്. പിന്നീട് ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളിലൂടെ മലയാള സിനിമാ മേഖലയില്‍ തന്റേതായ സ്ഥാനം അനശ്വര നേടിയെടുത്തു. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമായ താരം തന്റെ പുതിയ ഫോട്ടോഷൂട്ടുകളും പുതിയ വിശേഷങ്ങളും എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ടുകള്‍ പലപ്പോഴും സൈബര്‍ അറ്റാക്കുകള്‍ക്കും കാരണമായിട്ടുണ്ട്. ഇപ്പോഴിതാ സൂപ്പര്‍ ശരണ്യക്ക് ശേഷം മമിത, അനശ്വര, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ ഒരുമിച്ചഭിനയിച്ച ചിത്രം ‘പ്രണയ വിലാസം’ റിലീസിന് ഒരുങ്ങുകയാണ്. ഫെബ്രുവരി 24ന് സിനിമ തിയേറ്ററുകളില്‍ എത്തുകയാണ്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി മൈല്‍ സ്റ്റോണ്‍ മേക്കേര്‍സിന് നല്‍കിയ അഭിമുഖത്തിലാണ് താരങ്ങള്‍ മനസ്…

Read More

സൊനാക്ഷി വിളിച്ചിരുന്നത് അങ്കിളെന്ന് ! എന്തുകൊണ്ട് സമപ്രായക്കാരായ നായികമാരെ തഴഞ്ഞ് പുതുമുഖങ്ങളെ തെരഞ്ഞെടുക്കുന്നുവെന്ന് തുറന്നു പറഞ്ഞ് സല്‍മാന്‍ ഖാന്‍…

പ്രായം 57 ആയെങ്കിലും ഇന്നും ഇന്ത്യന്‍ യുവതയുടെ ഹരമാണ് സല്‍മാന്‍ ഖാന്‍. സല്‍മാന്‍ഖാന്റെ സിനിമകള്‍ നിര്‍മാതാവിന് ഒരിക്കലും നഷ്ടമുണ്ടാക്കാറുമില്ല. സല്‍മാന്‍ ഖാന്‍ പോലീസ് വേഷത്തിലെത്തിയ സൂപ്പര്‍ഹിറ്റ് സിനിമയായിരുന്നു ദബാങ്. മിടുക്കനായ പോലീസ് ഉദ്യോഗസ്ഥന്‍ ചുള്‍ബുള്‍ പാണ്ഡെയെ ആണ് സല്‍മാന്‍ ഖാന്‍ അവതരിപ്പിച്ചത്. അഭിനവ് കശ്യപ് സംവിധാനം ചെയ്ത ഈ ചിത്രത്തിലൂടെയാണ് ബോളിവുഡ് താരം സോനാക്ഷി സിന്‍ഹ അരങ്ങേറ്റം നടത്തിയത്. ബോളിവുഡിലെ ഏറ്റവും മികച്ച പോലീസ് കഥകളിലൊന്നായാണ് ദബാങിനെ വിലയിരുത്തുന്നത്. ദബാങില്‍ അഭിനയിക്കുമ്പോള്‍ സൊനാക്ഷിയ്ക്ക് 20 വയസുമാത്രമായിരുന്നു പ്രായം. സല്‍മാന്‍ഖാനാകട്ടെ 45കാരനും. തന്നെ സോനാക്ഷി അങ്കിളെന്നാണ് വിളിച്ചിരുന്നതെന്ന് പറയുകയാണ് സല്‍മാന്‍. 16-17 വയസു മുതലേ സോനാക്ഷിയെ തനിക്കറിയാമെന്നും താരം സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. ചെറുപ്പത്തില്‍ സോനാക്ഷി തന്നെ സല്‍മാന്‍ അങ്കിള്‍ എന്നാണ് വിളിച്ചിരുന്നത്. അതുകൊണ്ട് സോനാക്ഷിക്കിപ്പോള്‍ തന്നെ എന്താണ് വിളിക്കേണ്ടതെന്നറിയില്ല, അതുകൊണ്ട് ഒന്നും വിളിക്കാറുമില്ല എന്നുമാണ്…

Read More

ഉറങ്ങുന്ന കുട്ടിയുടെ കൈ വരിഞ്ഞു മുറുക്കി മൂന്നടി നീളമുള്ള പാമ്പ് ! രണ്ടു തവണ കടിച്ചു; ഞെട്ടിക്കുന്ന സംഭവം…

ഉറക്കത്തില്‍ പാമ്പിനെ സ്വപ്‌നം കാണുന്നവരുണ്ട്. എന്നാല്‍ ഉറക്കമുണരുമ്പോള്‍ തൊട്ടടുത്ത് പാമ്പിനെക്കണ്ടാല്‍ എന്താണവസ്ഥ. ഇത്തരത്തില്‍ അങ്ങേയറ്റം ഭീതിജനകമായ ഒരു സാഹചര്യത്തിലൂടെയാണ് ഓസ്‌ട്രേലിയയിലെ ക്വീന്‍സ്ലന്‍ഡ് സ്വദേശിയായ ഒരു കുട്ടി ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് കടന്നുപോയത്. ഉറക്കത്തില്‍ അസ്വസ്ഥത തോന്നി കണ്ണു തുറന്നപ്പോള്‍ കണ്ടത് സ്വന്തം കയ്യില്‍ ചുറ്റിയിരിക്കുന്ന പെരുമ്പാമ്പിനെയാണ്. മൂന്നടി നീളമുള്ള പാമ്പാണ് കുട്ടിയുടെ കൈയ്യില്‍ ചുറ്റിയത്. ക്വീന്‍സ്ലന്‍ഡില്‍ ധാരാളമായി കാണപ്പെടുന്ന കാര്‍പെറ്റ് പൈതണ്‍വിഭാഗത്തില്‍പ്പെട്ട പെരുമ്പാമ്പായിരുന്നു കുട്ടിയുടെ കയ്യില്‍ ചുറ്റിപ്പിണഞ്ഞത്. രാത്രി ഒന്നരയ്ക്കാണ് സംഭവം. കുട്ടിയുടെ നിലവിളി കേട്ടുണര്‍ന്ന മാതാപിതാക്കളും നടുക്കുന്ന കാഴ്ച കണ്ട് പരിഭ്രാന്തരായി. ഉടന്‍തന്നെ ഇവര്‍ സ്റ്റീവ് ബ്രൗണ്‍ എന്ന പാമ്പ് പിടുത്ത വിദഗ്ധനെ വിളിച്ചു വരുത്തുകയായിരുന്നു. സംഭവസ്ഥലത്ത് എത്തിയ സ്റ്റീവ് പാമ്പിനെ പിടികൂടി ജനവാസ മേഖലയില്‍ നിന്നും അകലെയുള്ള കാട്ടിലേക്ക് വിടുകയും ചെയ്തു. സ്റ്റീവ് തന്നെയാണ് സംഭവത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. എയര്‍കണ്ടീഷണര്‍ സ്ഥാപിക്കാനായി സീലിങ്ങില്‍…

Read More

ഏഴുവയസുകാരന്‍ ക്ലാസ് മുറിയില്‍ കുടുങ്ങിയത് ഏഴുമണിക്കൂര്‍ ! ഒടുവില്‍ കുട്ടിയെ രക്ഷിച്ചത് പൂട്ടു തകര്‍ത്ത്…

ഉറങ്ങിപ്പോയതിനെത്തുടര്‍ന്ന് ഏഴുവയസുകാരന്‍ ക്ലാസ്മുറിയില്‍ കുടുങ്ങിയത് ഏഴുമണിക്കൂര്‍. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം. സ്‌കൂള്‍ സമയം കഴിഞ്ഞിട്ടും കുട്ടി വീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം ആരംഭിച്ചതോടെയാണ് കുട്ടി ക്ലാസ്മുറിയില്‍ ഉണ്ടെന്ന കാര്യം ശ്രദ്ധിക്കാതെ അധികൃതര്‍ വാതില്‍ അടച്ചുപോയതായി കണ്ടെത്തിയത്. ക്ലാസ്മുറിയില്‍ കുട്ടി ഉറങ്ങിപ്പോകുകയായിരുന്നു. ഇത് ശ്രദ്ധിക്കാതെ ക്ലാസ് സമയം കഴിഞ്ഞപ്പോള്‍ അധികൃതര്‍ ക്ലാസ് മുറി അടച്ച് പോയത് കൊണ്ടാണ് കുട്ടി കുടുങ്ങിപ്പോയത്. ഗോരഖ്പൂരിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം. മൂന്നാം ക്ലാസുകാരനെ കാണാതായതോടെയാണ് വീട്ടുകാര്‍ പരിഭ്രാന്തരായത്. സ്‌കൂള്‍ വിട്ട് വീട്ടില്‍ വരുന്ന സമയമായിട്ടും കുട്ടിയെ കാണാതെ വന്നതോടെ മാതാപിതാക്കള്‍ അന്വേഷിച്ച് ഇറങ്ങുകയായിരുന്നു. പോലീസിനെ വിവരം അറിയിച്ചതിന് പിന്നാലെ മാതാപിതാക്കള്‍ സ്‌കൂളില്‍ എത്തി. സ്‌കൂളില്‍ കുട്ടിയെ തെരയുന്നതിനിടെ, ഏഴുവയസുകാരന്റെ കരച്ചില്‍ കേട്ടു. തുടര്‍ന്ന് പോലീസ് വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്തുകയറി കുട്ടിയെ രക്ഷിക്കുകയായിരുന്നു. കുട്ടി ക്ലാസ് മുറിയില്‍ കിടന്ന് ഉറങ്ങുന്നത്…

Read More

ഉര്‍ഫിയുടെ വസ്ത്രധാരണം മുസ്ലിം സമുദായത്തെ അപമാനിക്കുന്നത് ! ഫത്വ പുറപ്പെടുവിക്കാന്‍ അപേക്ഷ…

ഗ്ലാമറസ് വസ്ത്രധാരണ രീതികള്‍ കൊണ്ട് സോഷ്യല്‍ മീഡിയയുടെ ആകര്‍ഷണകേന്ദ്രമായി മാറിയ താരമാണ് മോഡലും നടിയുമായ ഉര്‍ഫി ജാവേദ്. ഇപ്പോഴിതാ ഉര്‍ഫി ജാവേദിന്റെ വസ്ത്രധാരണത്തിനെതിരെ ഹത്വ പുറപ്പെടുവിയ്ക്കാന്‍ രംഗത്തെത്തിയിരിക്കുകയാണ് നടനും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവെന്‍സറുമായ ഫൈസല്‍ അന്‍സാരി. ഉര്‍ഫി ജാവേദിന്റെ വസ്ത്രധാരണം മുസ്ളീം സമുദായത്തെ അപമാനിയ്ക്കുന്ന തരത്തിലാണെന്നു ചൂണ്ടിക്കാട്ടിയാണ് ഫൈസല്‍ അന്‍സാരി ഹത്വ പുറപ്പെടുവിയ്ക്കാന്‍ വേണ്ടി അപേക്ഷ സമര്‍പ്പിച്ചിരിയ്ക്കുന്നത്. ഇവര്‍ മരിച്ചാല്‍ പോലും പള്ളിയില്‍ ഖബര്‍ സ്ഥാനം നിരോധിയ്ക്കണമെന്നും ഫൈസല്‍ അന്‍സാരി പറഞ്ഞു. ഇതിന്റെ പേരില്‍ തന്നെ നിരവധി ട്രോളുകളും, സൈബര്‍ ബുള്ളിയിംഗും നടി നേരിട്ടുകൊണ്ടിരിയ്ക്കുകയാണ്. എന്നാല്‍ താന്‍ ഇസ്ളാം മതത്തേയോ മറ്റേതെങ്കിലും മതത്തേയോ പിന്തുടരാന്‍ ആഗ്രഹിയ്ക്കുന്നില്ലെന്നും താന്‍ നിരീശ്വരവാദി ആണെന്നും ഉര്‍ഫി ജാവേദി പറഞ്ഞു.

Read More

ഇന്‍സ്റ്റഗ്രാമിലൂടെ പ്രണയിച്ച സ്പിന്നിംഗ് മില്‍ മാനേജരെ അന്വേഷിച്ച് 22കാരി തമിഴ്‌നാട്ടില്‍ ! എന്നാല്‍ അവിടെയെത്തിയപ്പോള്‍ കണ്ട കാഴ്ച…

ഇന്‍സ്റ്റഗ്രാമിലൂടെ പ്രണയിച്ച കാമുകനെ അന്വേഷണിച്ച് തമിഴ്‌നാട്ടിലെ ദിണ്ടിഗലിലെത്തിയ മലയാളി യുവതിയെ ഒടുവില്‍ പോലീസ് ഭര്‍ത്താവിന്റെ അടുത്തെത്തിച്ചു. 22കാരിയായ മലപ്പുറം സ്വദേശിയെയാണ് കേരള-തമിഴ്നാട് പൊലീസിന്റെ അന്വേഷണത്തിനൊടുവില്‍ രക്ഷപ്പെടുത്തിയത്. വിവാഹം ശേഷം സ്വന്തം വീട്ടില്‍ താമസിച്ചിരുന്ന യുവതി ഇന്‍സ്റ്റഗ്രാമിലൂടെയാണ് തമിഴ്‌നാട് സ്വദേശിയായ യുവാവിനെ പരിചയപ്പെടുന്നത്. യുവാവ് പറഞ്ഞിരുന്നത് താന്‍ ദിണ്ടിഗലിലെ സ്പിന്നിങ് മില്ലില്‍ മനേജരായി ജോലി ചെയ്യുകയാണെന്നാണ്. മൂന്ന് മാസം മുന്‍പാണ് കാമുകനെ തേടി യുവതി ദിണ്ടിഗലിലെ വേഡസന്തൂരിലെത്തിയത്. അന്വേഷിച്ചെങ്കിലും അയാള്‍ പറഞ്ഞ സ്ഥലത്തൊന്നും യുവാവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ അവിടെവച്ച് പരിചയപ്പെട്ട ഒരു യുവതിയോടൊപ്പം താമസിച്ച് കാമുകനെ അന്വേഷിക്കാന്‍ ആരംഭിച്ചു. ഇരുവരും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാമുകന്‍ വിവാഹിതനാണെന്നും കേരളത്തില്‍ നിര്‍മാണത്തൊഴിലാളിയാണെന്നും കണ്ടെത്തി. അതേ സമയം ഭാര്യയെ കാണുന്നില്ലായെന്ന പരാതിയുമായി യുവതിയുടെ ഭര്‍ത്താവ് കേരള പോലീസിനെ സമീപിച്ചിരുന്നു. യുവതിക്കായുള്ള അന്വേഷണം തമിഴ്നാട്ടിലേക്കും ആന്ധ്രാപ്രദേശിലേക്കും വ്യാപിപ്പിച്ച കേരള പോലീസ്, തമിഴ്നാട്…

Read More