കരയുന്ന കുഞ്ഞിനെയും കൊണ്ട് ഇനി ധൈര്യമായി സിനിമ തീയറ്ററില്‍ പോകാം ! പ്രത്യേക സംവിധാനവുമായി കെഎസ്എഫ്ഡിസി…

കരയുന്ന കുഞ്ഞുങ്ങള്‍ തീയറ്ററില്‍ സിനിമാസ്വാദനത്തെ തടസ്സപ്പെടുത്തുന്നത് പതിവാണ്. ഇത്തരം അമ്മമാരും അച്ഛന്മാരും തിയേറ്ററുകളിലെ പതിവ് കാഴ്ചയുമാണ്. പലപ്പോഴും കുഞ്ഞുമായി അച്ഛനോ അമ്മയോ തിയേറ്ററിനുള്ളില്‍ നിന്ന് പുറത്ത് പോകുന്നതിലാകും ഇത് അവസാനിക്കുക. കുഞ്ഞുങ്ങളുടെ കരച്ചില്‍ സിനിമ കാണാനെത്തുന്ന മറ്റുള്ളവര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുകയും ചെയ്യും. പ്രേക്ഷകരുടെ ആസ്വാദനത്തെ തടസപ്പെടുത്തുന്ന ഈ പരിപാടി അവസാനിപ്പിക്കാന്‍ വഴിയൊരുക്കിയിരിക്കുകയാണ് കേരള സ്റ്റേറ്റ് ഫിലി ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ (KSFDC). തിരുവനന്തപുരം കൈരളി തിയേറ്റര്‍ കോംപ്ലക്‌സിലാണ് ‘ക്രൈയിങ് റൂം’ എന്ന പേരില്‍ പ്രത്യേക മുറി സജ്ജീകരിച്ചിരിക്കുന്നത്. സിനിമ കാണുന്നതിനിടെ കുഞ്ഞുങ്ങള്‍ കരഞ്ഞാല്‍ തിയേറ്റര്‍ വിടുന്നതിന് പകരം ഇനി മുതല്‍ ഈ മുറി പ്രയോജനപ്പെടുത്താം. ശബ്ദം പുറത്തേക്ക് കേള്‍ക്കാത്ത രീതിയിലാണ് ക്രൈയിങ്‌റൂമിന്റെ നിര്‍മാണം. തൊട്ടിലും ഡയപ്പര്‍ മാറ്റാനുമുള്ള സൗകര്യവുമുണ്ട്. കുഞ്ഞുമായി ക്രൈയിംഗ് റൂമിലിരുന്ന് യാതൊരു ബുദ്ധിമുട്ടുമില്ലാതെ സിനിമ കാണാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. കുഞ്ഞിനെ പരിപാലിച്ചുകൊണ്ടു തന്നെ സിനിമ ആസ്വദിക്കാനുളള സൗകര്യമാണ്…

Read More

ഒരു കൊല്ലം മുഴുവന്‍ ആ ഭീഷണിയ്ക്കു മുമ്പില്‍ വഴങ്ങിക്കൊടുക്കേണ്ടി വന്നു ! സ്‌കൂള്‍ പഠനകാലത്തുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞ് നവ്യ നായര്‍…

മലയാളത്തിലെ പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് നവ്യ നായര്‍. സിബി മലയില്‍ ഒരുക്കിയ ഇഷ്ട്ടം എന്ന സിനിമയില്‍ ദിലീപിന്റെ നായികയായി ആണ് നവ്യയുടെ മലയാള സിനിമ അരങ്ങേറ്റം. രഞ്ജിത്തിന്റെ നന്ദനം എന്ന സിനിമയിലെ ബാലാമണി എന്ന കഥാപാത്രം നവ്യയെ മലയാളികളുടെ പ്രിയങ്കരിയാക്കി മാറ്റി. തമിഴകത്തും നായികയായി നവ്യ നായര്‍ തിളങ്ങിയിരുന്നു. കേരള സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും മികച്ച നടിക്കുള്ള അവാര്‍ഡ് നേടിയ ഒരു നടി കൂടിയാണ് നവ്യ നായര്‍. വിവാഹത്തിന് ശേഷം മുംബൈയിലേക്ക് താമസം മാറിയ നവ്യ സിനിമകളില്‍ നിന്നും ഒരു ഇടവേള എടുത്തിരുന്നു. സിനിമാ ലോകത്ത് നിന്നും വിട്ടുനിന്ന താരം കുടുംബ ജീവിതവുമായി മുന്നോട്ട് പോവുകയായിരുന്നു എങ്കിലും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി വിശേഷങ്ങള്‍ പങ്കു വെക്കാന്‍ താരം മറന്നിരുന്നില്ല. എന്നാല്‍ പത്തു വര്‍ഷത്തെ ഇടവേളക്ക് ശേഷം വളരെ ശ്രദ്ധേയമായ ഒരു തിരിച്ചുവരവ് തന്നെയായിരുന്നു താരം നടത്തിയിരുന്നത്. വികെ…

Read More

സംവിധായകന്‍ സ്വന്തം ഭാര്യയെ കുറിച്ച് അശ്ലീല കമന്റുകള്‍ പറഞ്ഞ് ചിരിക്കുന്നു ! കാറിലിരുന്നും ഇതേ അശ്ലീലം കേള്‍ക്കണം; പ്രതികരിച്ചപ്പോള്‍ സീരിയലില്‍ നിന്ന് പുറത്താക്കിയെന്ന് മഹിമ…

ഒരു കാലത്ത് മലയാള സിനിമ, സീരിയല്‍ രംഗത്ത് സജീവമായിരുന്ന നടിയായിരുന്നു മഹിമ. ഇപ്പോഴിതാ ഫ്‌ളവേഴ്‌സില്‍ സംപ്രേക്ഷണം ചെയ്യുന്ന ഒരു കോടിയില്‍ പങ്കെടുക്കുന്ന വേളയില്‍ നടി നടത്തിയ തുറന്നു പറച്ചിലാണ് ശ്രദ്ധേയമാകുന്നത്. തുടക്കം മുതല്‍ ഈ നിമിഷം വരെയും മോശമായ അനുഭവങ്ങളാണ് തനിക്ക് ഇന്‍ഡസ്ട്രിയില്‍ നിന്നും ഉണ്ടായതെന്നാണ് മഹിമയുടെ വെളിപ്പെടുത്തല്‍. മഹിമയുടെ വാക്കുകള്‍ ഇങ്ങനെ…മെഗാ സീരിയലുകളും, സിനിമകളും എല്ലാം ഞാന്‍ ചെയ്യുന്നുണ്ടായിരുന്നു. പക്ഷെ വലിയ സിനിമകള്‍ ഒന്നും വന്നില്ല. ഓഫറുകള്‍ ഒരുപാട് വരുന്നുണ്ടായിരുന്നു. പക്ഷെ കഥാപാത്രത്തെ കുറിച്ചും, പെയ്മന്റ്നെ കുറിച്ചും സംസാരിച്ച് കഴിഞ്ഞാല്‍ പിന്നെ അവര്‍ ആവശ്യപ്പെടുന്നത് അഡ്ജസ്റ്റ്മെന്റാണ്. സിനിമ ചെയ്യാം, അഡ്ജസ്റ്റ്മെന്റിന് താത്പര്യം ഇല്ല എന്ന് പറഞ്ഞാല്‍ പിന്നെ നമ്മളോട് ശത്രുക്കളെ പോലെ പെരുമാറും. അമ്മ, അച്ഛന്‍ ബന്ധം എന്താണെന്ന് പോലും അറിയില്ല. സംവിധായകന്‍ സ്വന്തം ഭാര്യയെ കുറിച്ച് അശ്ലീല കമന്റുകള്‍ പറഞ്ഞ് ചിരിക്കുന്നു, അത് കേട്ട്…

Read More

സ്വാസികയ്ക്ക് കയറിച്ചെല്ലാനുള്ള വീട്ടിലെ വാഴ നശിച്ചു ! ഉണ്ണി മുകുന്ദനുമായുള്ള ഗോസിപ്പുകളെക്കുറിച്ച് സ്വാസിക പറയുന്നതിങ്ങനെ…

സീരിയലിലും സിനിമയിലും ഒരുപോലെ താരമായ അപൂര്‍വം നടിമാരില്‍ ഒരാളാണ് സ്വാസിക വിജയ്. വൈഗ എന്ന തമിഴ് ചിത്രത്തിലൂടെ ആണ് നടി അഭിനയരംഗത്തേക്ക് എത്തിയത്. പിന്നീട് ലാല്‍ ജോസിന്റെ അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കും സ്വാസിക എത്തി. അതിന് ശേഷം സീരിയല്‍ രംഗത്തേക്കും കൈവെച്ച താരം സീത എന്ന പരമ്പരയിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്നെടുക്കുക ആയിരുന്നു. പിന്നീട് നിരവധി സിനിമകളിലൂടെ തിളങ്ങാനും താരത്തിനായി. അതേ സമയം സിനിമയിലെ പാട്ട് രംഗത്തിനായി ഗ്ലാമറസ് പ്രകടനമോ വസ്ത്രധാരണമോ നടത്താന്‍ ഇഷ്ടമില്ലാത്തയാളാണ് താനെന്ന് തുറന്നു പറയുകയാണ് സ്വാസിക. തന്നെക്കുറിച്ച് പ്രചരിച്ച ഗോസിപ്പുകളെക്കുറിച്ചും നടി വ്യക്തമാക്കുകയുണ്ടായി.അടുത്തിടെ ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു സ്വാസികയുടെ തുറന്നു പറച്ചില്‍. നേരത്തെ ഇട്ടിമാണിയില്‍ ഒരു രംഗത്ത് സ്ലീവ്‌ലെസ് ഇടാനായി പറഞ്ഞിരുന്നു. ഞാനത് ഇടാറില്ലെന്നും അതില്‍ കംഫര്‍ട്ടല്ല എന്നുമായിരുന്നു പറഞ്ഞത്. ഞാനെന്തെങ്കിലും പറഞ്ഞതിനെ ആളുകള്‍…

Read More

2015ല്‍ കൊല്ലപ്പെട്ടെന്നു കരുതിയ പെണ്‍കുട്ടിയെ ജീവനോടെ കണ്ടെത്തി ! അന്വേഷണം പ്രതിയുടെ ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന്…

ഏഴു വര്‍ഷം മുമ്പ് കൊല്ലപ്പെട്ടെന്നു കരുതിയ പെണ്‍കുട്ടിയെ ജീവനോടെ കണ്ടെത്തി. ഇപ്പോള്‍ 21 വയസുള്ള യുവതിയെ യു.പിയിലെ ഹാഥ്റസില്‍നിന്നാണ് കണ്ടെത്തിയത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്ന കേസില്‍ ജയിലിലായ പ്രതിയുടെ കുടുംബാംഗങ്ങള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടെന്ന് ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി നല്‍കിയിരുന്നു. കൊല്ലപ്പെട്ടെന്ന് പറയപ്പെടുന്ന യുവതി ഹാഫ്റസില്‍ ജീവിച്ചിരിപ്പുണ്ടെന്നും രണ്ട് കുട്ടികളുടെ അമ്മയാണെന്നുമായിരുന്നും പ്രതികളുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ് പോലീസ് അന്വേഷണം നടത്തിയതും യുവതിയെ കണ്ടെത്തുന്നതും. 2015-ലായിരുന്നു കേസിനാസ്പദമായ സംഭവം. പതിനാലുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി എന്നതായിരുന്നു കേസ്. ദിവസങ്ങള്‍ക്കുശേഷം പെണ്‍കുട്ടിയുടേതെന്ന് കരുതുന്ന മൃതദേഹം ആഗ്രയില്‍നിന്ന് ലഭിച്ചതിനെത്തുടര്‍ന്ന് കുട്ടിയുടെ അയല്‍വാസിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ എഫ്.ഐ.ആറിട്ട് നടപടി ആരംഭിച്ച പോലീസ് കൊലപാതകം, തട്ടികൊണ്ടുപോകല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. പെണ്‍കുട്ടി പതിനാലുകാരിയായതിനാല്‍ പോക്‌സോയും പ്രതിക്കെതിരെ ചുമത്തിയിരുന്നു. നിലവില്‍ ഇയാള്‍ ജയിലിലാണ്. പ്രതിയുടെ ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് ജീവനോടെ…

Read More

തൊട്ടിയും കയറും കിണറ്റിലിട്ട് സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്ന യുവാവ് ! ഫയര്‍ഫോഴ്‌സ് കിണറ്റിലിറങ്ങിയപ്പോള്‍ ‘ആടുമില്ല പൂടയുമില്ല’…

ആള്‍ കിണറ്റില്‍ വീണു എന്ന സന്ദേശത്തെത്തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ അഗ്നിശമന സേനയ്ക്ക് കാണാനായത് ഒഴിഞ്ഞ കിണര്‍ മാത്രം. ഇതിനിടെ കാണാതായയാള്‍ തിരിച്ചെത്തുകയും ചെയ്തു. വാളിയപ്പാടത്തിനു സമീപത്തെ കോളനിയിലാണ് സംഭവം. കൂടെ താമസിക്കുന്ന സുഹൃത്തിനെ കാണാനില്ല എന്നും കിണറ്റില്‍ പോയതായി സംശയം ഉണ്ടെന്നും ആയിരുന്നു കൂത്താട്ടുകുളം അഗ്‌നിരക്ഷാ കേന്ദ്രത്തിലേക്ക് സന്ദേശമെത്തിയത്. അഗ്‌നിരക്ഷാ സേന എത്തിയപ്പോള്‍ ഇയാള്‍ തൊട്ടിയും കയറും കിണറ്റിലിട്ട് സുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു. ഒരു പ്രാവശ്യം സുഹൃത്ത് കയറില്‍ പിടിച്ചെന്നു അറിയിച്ചതോടെ ആള് കിണറ്റില്‍ ഉണ്ടെന്ന് അഗ്‌നിരക്ഷാ സേനയും ഉറപ്പിച്ചു. എന്നാല്‍ പരിശോധന തുടങ്ങി അല്‍പ സമയത്തിനകം കാണാതായയാള്‍ കടയില്‍ നിന്നു ചായപ്പൊടി വാങ്ങി തിരിച്ചെത്തി. മാനസിക അസ്വാസ്ഥ്യം ഉള്ളയാളാണ് തെറ്റായ സന്ദേശം നല്‍കിയതെന്ന് അഗ്‌നിരക്ഷാ സേന അധികൃതര്‍ പറഞ്ഞു. എങ്കിലും കിണറ്റിലിറങ്ങി മറ്റാരും അപകടത്തില്‍ പെട്ടിട്ടില്ല എന്ന് ഉറപ്പു വരുത്തിയാണ് സംഘം മടങ്ങിയത്.

Read More

മദ്യക്കച്ചവടം ഉപേക്ഷിച്ചാല്‍ ഒരു ലക്ഷം രൂപ സമ്മാനം ! മദ്യനിരോധനം ശക്തമാക്കാന്‍ പുതിയ പദ്ധതിയുമായി ബിഹാര്‍ സര്‍ക്കാര്‍…

മദ്യവര്‍ജന നയവുമായി കേരളാ ഗവണ്‍മെന്റ് മുമ്പോട്ടു പോകുമ്പോള്‍ മദ്യ നിരോധനം നടപ്പാക്കുന്നതിന് പുതുവഴികള്‍ തേടി ബിഹാര്‍ സര്‍ക്കാര്‍. സംസ്ഥാനത്ത് നിയമവിരുദ്ധ മദ്യക്കച്ചവടം വ്യാപകമായതോടെയാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പുതിയ പദ്ധതിയുമായി രംഗത്തെത്തിയത്. മദ്യക്കച്ചവടവുമായി ബന്ധപ്പെട്ട ജോലി ഉപേക്ഷിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കുമെന്നാണ് നിതീഷ് കുമാര്‍ അറിയിച്ചിരിക്കുന്നത്. പുതിയൊരു ഉപജീവനമാര്‍ഗ്ഗം കണ്ടെത്താന്‍ ഈ തുക ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമ്പൂര്‍ണ്ണ മദ്യനിരോധനം നടപ്പാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള സര്‍ക്കാര്‍ ഇടപെടലിന്റെ ഭാഗമാണ് പുതിയ പദ്ധതി. 2016ലാണ് മദ്യനിരോധനവുമായി ബന്ധപ്പെട്ട് ബീഹാറില്‍ നിയമം കൊണ്ടുവന്നത്. ഏകദേശം നാല് ലക്ഷത്തിലധികം പേര്‍ ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റിലാകുകയും ചെയ്തിരുന്നു. ലഹരി വിമുക്ത ദിനത്തിന്റെ ഭാഗമായിട്ടാണ് പുതിയ പദ്ധതിയ്ക്ക് മുഖ്യമന്ത്രി നിതീഷ് കുമാര്‍ തുടക്കം കുറിച്ചത്. ബീഹാറിന്റെ സന്തോഷത്തിനും അഭിവൃദ്ധിയ്ക്കും ഈ തീരുമാനം പ്രയോജനപ്പെടുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ‘ലഹരി വിമുക്ത…

Read More

‘മദ്യ’തിരുവതാംകൂര്‍കാര്‍ക്ക് ഇനി ‘മലബാര്‍’ ബ്രാണ്ടി അടിച്ചു പൂസാകാം ! വര്‍ഷങ്ങളായി പൂട്ടിക്കിടന്ന പാലക്കാട്ടെ മലബാര്‍ ഡിസ്റ്റിലറീസില്‍ നവീകരണം തുടങ്ങി…

സംസ്ഥാനത്തെ കുടിയന്മാരുടെ ഒരു പ്രധാന പരാതിയാണ് വിലകുറഞ്ഞ മദ്യം കിട്ടാനില്ലെന്നത്. ആകെയുള്ള ജവാന്‍ ആകട്ടെ മിക്കവാറും സ്ഥലങ്ങളില്‍ ഔട്ട് ഓഫ് സ്റ്റോക്കും. ഇതേത്തുടര്‍ന്നാണ് ജവാന്‍ റമ്മിന്റെ ഉത്പാദനം കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇപ്പോഴിതാ അഷ്ടിയ്ക്കു വകയില്ലാത്ത കുടിയന്മാര്‍ക്കായി സര്‍ക്കാരിന്റെ സ്വന്തം ബ്രാണ്ടി എത്തുകയാണ്. വര്‍ഷങ്ങളായി പൂട്ടിക്കിടക്കുന്ന മലബാര്‍ ഡിസ്റ്റിലറിയില്‍ നിന്നാണ് മലബാര്‍ ബ്രാണ്ടി എന്ന പേരില്‍ മദ്യം ഉത്പ്പാദിപ്പിക്കുക. പുതിയ ബ്രാണ്ടിയുടെ ഉല്പാദനത്തിനാവശ്യമായ നിര്‍മ്മാണ നടപടികള്‍ ആരംഭിച്ചു. പാലക്കാട് മേനോന്‍പാറയിലാണ് മലബാര്‍ ഡിസ്റ്റിലറീസ്. പ്രതിദിനം പതിമൂവായിരം കെയ്സ് മദ്യം ഉല്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ബോട്ട്‌ലിംഗ് പ്ലാന്റ് ഉള്‍പ്പടെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനായാല്‍ ഇത്തവണത്തെ ഓണത്തിന് മലബാര്‍ ബ്രാണ്ടി വിപണിയിലെത്തും. ഇതിനായി നാലു ഘട്ടങ്ങളിലുള്ള പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തിയാകേണ്ടത്. ആദ്യഘട്ടത്തില്‍ 70,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടത്തിന്റെ നവീകരണത്തിനായി ആറേകാല്‍ കോടി അനുവദിച്ചിട്ടുണ്ട്. കേരള പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍…

Read More

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്ത്രീകള്‍ക്ക് ടിക്കറ്റ് നല്‍കുന്നത് ഇസ്ലാമിക വിരുദ്ധം ! സ്ത്രീകള്‍ മത്സരിക്കുന്നത് മതത്തെ ദുര്‍ബലപ്പെടുത്തുമെന്ന് അഹമ്മദാബാദ് ഇമാം

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്ത്രീകള്‍ക്ക് ടിക്കറ്റ് നല്‍കുന്നത് ഇസ്ലാമിക വിരുദ്ധമാണെന്ന വാദവുമായി അഹമ്മദാബാദ് ജുമാ മസ്ജിദ് ഇമാം ഷബീര്‍ അഹമ്മദ് സിദ്ദിഖി. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പുമായി ബന്ധപ്പെട്ട് സംസാരിക്കുകായിരുന്നു ഇമാം. തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ മത്സരിക്കുന്നത് മതത്തെ ദുര്‍ബലപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ക്ക് ഒരു പ്രത്യേക സ്ഥാനമുള്ളതിനാല്‍ പള്ളിയില്‍ നമസ്‌കരിക്കാന്‍ അനുവാദമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഏത് പാര്‍ട്ടിയായാലും മുസ്ലിം സ്ത്രീകള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റ് നല്‍കിയാലും അവര്‍ ഇസ്ലാമിക വിരുദ്ധരാണ്. സ്ത്രീകള്‍ മുന്നില്‍ വരുന്നത് ഇസ്ലാമില്‍ അനുവദനീയമായിരുന്നെങ്കില്‍ അവരെ പള്ളിയില്‍ പ്രവേശിക്കുന്നത് തടയില്ലായിരുന്നു. സ്ത്രീകള്‍ക്ക് ഇസ്ലാമില്‍ ഒരു പ്രത്യേക പദവി ഉള്ളതിനാലാണ് പള്ളികള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് അവരെ തടയുന്നത്. സ്ത്രീകളാണ് മത്സരിക്കുന്നതെങ്കില്‍ അത് മതത്തെ ദുര്‍ബലപ്പെടുത്തുമെന്നും ഇമാം പറഞ്ഞു. പുരുഷന്മാരെ ലഭിക്കാത്തതുകൊണ്ടാണോ നിങ്ങള്‍ സ്ത്രീകള്‍ക്ക് സീറ്റ് കൊടുക്കുന്നതെന്ന് ഇമാം ചോദിക്കുന്നു. വിഷയത്തില്‍ ഇമാമിനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങള്‍…

Read More

അയാള്‍ പിന്നില്‍ നിന്ന് എന്റെ മാറിടത്തില്‍ കയറിപ്പിടിച്ചു ! അന്നെനിക്ക് 13 വയസ് മാത്രമായിരുന്നു;ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സോനം കപൂര്‍…

ബോളിവുഡിലെ പ്രിയ നടിമാരില്‍ ഒരാളാണ് സോനം കപൂര്‍. സൂപ്പര്‍താരം അനില്‍ കപൂറിന്റെ മകള്‍ എന്ന നിലയില്‍ ആണ് നടി ആദ്യം ശ്രദ്ധിക്കപ്പെടുന്നതെങ്കിലും പിന്നീട് തന്റെ അഭിനയപാടവം കൊണ്ട് ബോളിവുഡില്‍ ഒരു സ്ഥാനം ഉണ്ടാക്കിയെടുക്കാന്‍ താരത്തിനായി. 2007 ല്‍ പുറത്തിറങ്ങിയ സാവരിയ എന്ന സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. മ്യൂസിക് വീഡിയോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് കഴിഞ്ഞു. അതേ സമയം സിനിമ-സീരിയല്‍ മേഖലയില്‍ തിളങ്ങി നില്‍ക്കുന്ന സെലിബ്രിറ്റികള്‍ പലരും ജീവിതത്തില്‍ എന്നും കറുത്ത അധ്യായമായി ഓര്‍ത്തു വെക്കുന്ന സംഭവങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്ക് വയ്ക്കാറുണ്ട്. ഇത്തരത്തില്‍ തന്റെ ജീവിതത്തില്‍ ചെറുപ്പകാലത്ത് നേരിട്ട ഒരു ദുരനുഭവം സോനം കപൂര്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഒരു സിനിമാ തീയേറ്ററില്‍ വെച്ച് തന്റെ ചെറുപ്പ കാലത്ത് നേരിട്ട ദുരനുഭവം ആണ് താരം തുറന്നു പറഞ്ഞത്.…

Read More