ഇനിയും വച്ചു താമസിപ്പിക്കാനാവില്ല ! ഇനിയും താമസിച്ചാല്‍ അത് മേജര്‍ സര്‍ജറിയിലേക്ക് പോകുമെന്ന് മേഘ്‌ന വിന്‍സെന്റ്…

മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളിലൊരാളാണ് മേഘ്‌ന വിന്‍സെന്റ്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ചന്ദനമഴ എന്ന സീരിയിലൂടെ ആയിരുന്നു നടി ആരാധകര്‍ക്ക് പ്രിയങ്കരിയായി മാറിയത്. മേഘ്‌ന വിന്‍സെന്റ് എന്നതിനേക്കാള്‍ ചന്ദനമഴയിലെ അമൃതയെന്ന് പറയുന്നതാകും കുടുംബപ്രേക്ഷകര്‍ക്ക് മേഘ്‌നയെ മനസിലാക്കാന്‍ കുറച്ച് കൂടി എളുപ്പം. ചന്ദനമഴയില്‍ അഭിനയിച്ച് കൊണ്ടിരിക്കുമ്പോള്‍ വിവാഹിതയായി മേഘ്ന വിവാഹത്തിന് പിന്നാലെ അഭിനയ രംഗത്ത് നിന്നും ഇടവേള എടുത്തിരുന്നു. അതേ സമയം നടിയുടെ ദാമ്പത്യ ജീവിതം അധികം നീണ്ടു നിന്നിരുന്നില്ല. പെട്ടെന്ന് തന്നെ താരം വിവാഹ മോചിതയാവുകയും ചെയ്തിരുന്നു. വിവാഹ മോചനത്തിന് ശേഷം വീണ്ടും അഭിനയ രംഗത്തേക്ക് നടി തിരിച്ച് എത്തിയിരുന്നു. സീ കേരളം ചാനലിലെ മിസിസ് ഹിറ്റ്‌ലര്‍ എന്ന പരമ്പരയിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കുടുംബത്തെ കുറിച്ച് നടി മനസ് തുറന്നിരുന്നു. തനിക്ക് ഏറ്റവും പ്രിയപ്പെട്ട വച്ചിയമ്മയുടെ അസുഖത്തെ കുറിച്ച് ആയിരുന്നു…

Read More

പട്ടിയിറച്ചി വിളമ്പിയെന്ന പ്രചാരം വ്യാജം ! അങ്ങനെയൊരു ഹോട്ടല്‍ തന്നെ ആലപ്പുഴയില്‍ ഇല്ലെന്ന് നഗരസഭാ അധികൃതര്‍…

ആലപ്പുഴ നഗരത്തിലെ ഹോട്ടലില്‍ പട്ടിയിറച്ചി പിടികൂടിയെന്ന പ്രചാരണം വ്യാജമെന്ന് നഗരസഭാ അധികൃതര്‍. വാട്സ്ആപ്പ് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ഇത്തരത്തില്‍ വ്യാപക പ്രചാരണം നടന്നത്. ഇങ്ങനെയൊരു ഹോട്ടല്‍ തന്നെ ആലപ്പുഴയില്‍ ഇല്ലെന്ന് നഗരസഭാ അധികൃതര്‍ പറഞ്ഞു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പട്ടി ഇറച്ചി പിടികൂടിയെന്നാണ് പ്രചാരണം. ഹോട്ടലിനു മുന്നില്‍ പോലീസുകാര്‍ നില്‍ക്കുന്ന ചിത്രങ്ങളാണ് സന്ദേശത്തിന് ഒപ്പമുള്ളത്. പട്ടിയുടെ തലയോടു കൂടിയ മാംസ ചിത്രങ്ങളും പ്രചരിച്ചു. കൊല്‍ക്കത്തയിലെ ഒരു ഹോട്ടലിന്റെ ചിത്രം ഉപയോഗിച്ചാണ് വ്യാജ പ്രചാരണം എന്നാണ് വിവരം. ഇതേ ചിത്രങ്ങള്‍ ഉപയോഗിച്ച് സമാനമായ പ്രചാരണം മറ്റു പല നഗരങ്ങളിലും മുമ്പും നടന്നിട്ടുണ്ട് എന്ന വിവരവും ഇതോടൊപ്പം പുറത്തു വരുന്നുണ്ട്.

Read More

സണ്‍റൂഫിലൂടെ തല പുറത്തിടുന്നത് അത്ര നല്ലതല്ല ! വീഡിയോ ചര്‍ച്ചയാകുന്നു…

ഇപ്പോഴത്തെ കാറുകളിലെ പ്രധാന ഫീച്ചറുകളിലൊന്നായാണ് സണ്‍റൂഫ് കരുതപ്പെടുന്നത്. കാറ്റും വെളിച്ചവും വാഹനത്തിനുള്ളില്‍ എത്തിക്കുക എന്ന ഉദ്ദേശ്യത്തിലാണ് ഇത് വാഹനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ കൂടുതല്‍ ആളുകളും ഈ സൗകര്യം തല പുറത്തേക്കിട്ട് കാഴ്ചകള്‍ കാണാനായാണ് ഉപയോഗിക്കുന്നത്. കുട്ടികളും മറ്റും സണ്‍റൂഫിലൂടെ തല പുറത്തിട്ട് യാത്ര ചെയ്യുന്ന കാഴ്ച നിരത്തുകളില്‍ നിത്യ സംഭവമാണ്. എന്നാല്‍ ഇത്തരം യാത്രകള്‍ പലപ്പോഴും അപകടങ്ങള്‍ വിളിച്ചു വരുത്തുന്നുണ്ടെന്നതാണ് യാഥാര്‍ഥ്യം. ഇത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. കിയ കാര്‍ണിവല്‍ വാഹനമാണ് വീഡിയോയില്‍ കാണുന്നത്. വാഹനത്തിലുണ്ടായിരുന്ന രണ്ടുപേര്‍ സണ്‍റൂഫ് തുറന്ന് അതിലൂടെ തല പുറത്തിട്ടാണ് ഇരിക്കുന്നത്. ഭയങ്കരമായി ആഘോഷിച്ചാണ് യാത്രയെന്ന് വീഡിയോയില്‍ നിന്ന് മനസിലാകും. എന്നാല്‍, വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ ഈ രണ്ടുപേരില്‍ ഒരാള്‍ മുന്നിലേക്ക് മറിയുകയും അയാളുടെ മൂക്ക് വാഹനത്തിന്റെ റൂഫില്‍ ശക്തമായി ഇടിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. അപകടത്തില്‍…

Read More

അഭിമുഖത്തിനിടെ നടിയുടെ കാല്‍ വിരലില്‍ ചുംബിക്കുകയും കടിക്കുകയും ചെയ്ത് രാംഗോപാല്‍ വര്‍മ ! വീഡിയോയ്ക്ക് വ്യാപക വിമര്‍ശനം…

നടി അഷു റെഡ്ഡിയുമായുള്ള സംവിധായകന്‍ രാം ഗോപാല്‍ വര്‍മയുടെ അഭിമുഖം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. അഭിമുഖത്തിനിടെയുള്ള രാം ഗോപാല്‍ വര്‍മ്മയുടെ പെരുമാറ്റം വിവാദമാകുകയും ചെയ്തു. അഭിമുഖത്തിന്റെ അവസാനം രാം ഗോപാല്‍ വര്‍മ നടിയുടെ കാലില്‍ ചുംബിക്കുന്നതാണ് വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തിയിരിക്കുന്നത്. അഭിമുഖത്തിലുടനീളം രാം ഗോപാല്‍ വര്‍മ നടിയുടെ കാല്‍ചുവട്ടില്‍ തറയിലാണ് ഇരിക്കുന്നത്. നടി സോഫയിലുമാണ്. അഭിമുഖത്തിന്റെ അവസാനം നടിയുടെ കാല്‍പാദത്തില്‍ തൊട്ട് ചെരുപ്പ് ഊരിമാറ്റി ചുംബിക്കുകയായിരുന്നു. നിന്നോടുള്ള സ്നേഹം പ്രകടിപ്പിക്കാന്‍ ഇതല്ലാതെ മറ്റ് വഴികളില്ലെന്ന് പറഞ്ഞാണ് ചുംബിക്കുന്നത്. കൂടാതെ വിരലുകളില്‍ കടിക്കുകയും ചെയ്യുന്നുണ്ട്. നിന്നെ പോലൊരു സുന്ദരിയെ സൃഷ്ടിച്ചതിന് ദൈവത്തിന് സല്യൂട്ടെന്നും അദ്ദേഹം പറയുന്നുണ്ട്. ഒരു മണിക്കൂറില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള അഭിമുഖം പത്ത് ലക്ഷത്തില്‍ കൂടുതല്‍ പേരാണ് കണ്ടത്. രാം ഗോപാല്‍ വര്‍മയുടെ പുതിയ ചിത്രം ഡെയ്ഞ്ചറസിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടായിരുന്നു ഇങ്ങനെയൊരു അഭിമുഖം അദ്ദേഹം റിലീസ് ചെയ്തത്. സിനിമാ…

Read More

20 രൂപയ്ക്ക് നാട്ടുകാരെ ഊട്ടി കുടുംബശ്രീ ഹോട്ടലുകള്‍ കടക്കെണിയില്‍ ! സബ്‌സിഡി കുടിശ്ശിക പെരുകുന്നു…

20 രൂപ ചെലവില്‍ ഊണ് കഴിക്കാനുള്ള അവസരം ഒരുക്കി സംസ്ഥാനത്താകമാനം തുറന്ന കുടുംബശ്രീ ഹോട്ടലുകള്‍ വന്‍ കടക്കെണിയില്‍. സര്‍ക്കാര്‍ വാഗ്ദാനംചെയ്തിരുന്ന സബ്‌സിഡി കൃത്യമായി കിട്ടാതായതോടെ കുടുംബശ്രീ പ്രവര്‍ത്തകര്‍ നടത്തുന്ന ജനകീയ ഹോട്ടലുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായത്. ഏഴു മാസത്തെ സബ്‌സിഡി കുടിശികയില്‍ മൂന്നു മാസത്തെ തുക മാത്രമാണ് കഴിഞ്ഞ ആഴ്ച നല്‍കിയത്. 14 ജില്ലകള്‍ക്കായി 10 കോടി രൂപയാണ് അനുവദിച്ചത്. ‘വിശപ്പുരഹിത കേരളം’ ലക്ഷ്യമാക്കി 2020 -21ലെ ബഡ്ജറ്റിലാണ് ജനകീയ ഹോട്ടല്‍ പദ്ധതി പ്രഖ്യാപിച്ചത്. വര്‍ഷം 60 കോടി സബ്സിഡിക്കായി നീക്കിവച്ചിട്ടുണ്ട്. അതില്‍ ഈ സാമ്പത്തികവര്‍ഷം മൊത്തം 30 കോടിയാണ് ഇതുവരെ അനുവദിച്ചത്. 30 കോടി ബാക്കിയാണ്. 1171 ജനകീയ ഹോട്ടലുകളാണ് കോവിഡ് കാലത്ത് ആരംഭിച്ചത്. ഇപ്പോള്‍ 1198ലെത്തി. രണ്ടു മാസമായി പുതിയതൊന്നും തുടങ്ങിയിട്ടില്ല. അനിവാര്യമെങ്കില്‍ മാത്രം അനുവദിച്ചാല്‍ മതിയെന്നാണ് ധനകാര്യ വകുപ്പിന്റെ നിര്‍ദ്ദേശം. 50 മുതല്‍ 2500…

Read More

ഉറ്റ സുഹൃത്തിന്റെ ഭര്‍ത്താവിനെ പ്രണയിച്ചു സ്വന്തമാക്കി ഹന്‍സിക ! ഭര്‍ത്താവ് സൊഹൈല്‍ കതൂരിയയും ഹന്‍സികയും പരിചയപ്പെടുന്നതിങ്ങനെ…

നടി ഹന്‍സിക മോട്‌വാനി തന്റെ അജ്ഞാത കാമുകനെ സ്വന്തമാക്കിയത് ഡിസംബര്‍ നാലിന് ആയിരുന്നു. അടുത്ത സുഹൃത്തും ബിസിനസ്സ് പങ്കാളിയുമായ സൊഹൈല്‍ കതൂരിയെയാണ് ഹന്‍സിക വിവാഹം കഴിച്ചത്. വിവാഹിതയാകുന്നുവെന്ന് നടി അറിയിച്ചതോടെ ആരാധകരെല്ലാം വരനെ കുറിച്ച് കൂടുതല്‍ അറിയാനുള്ള ശ്രമത്തിലായിരുന്നു. ഇരുവരും ഏറെനാളായി പ്രണയത്തിലായിരുന്നുവെങ്കിലും തന്റെ വ്യക്തിജീവിതം ഹന്‍സിക മാധ്യമങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തിയിരുന്നു. വിവാഹം ഉറപ്പിച്ചതിനു ശേഷമാണ് താരം ഇക്കാര്യം പരസ്യപ്പെടുത്തിയത്. ഹന്‍സികയുടെ ഭര്‍ത്താവ് സൊഹൈല്‍ കതൂരിയയെക്കുറിച്ച് ആരാധകര്‍ക്കും അത്ര അറിവില്ല. തന്റെ ഏറ്റവും അടുത്ത സുഹൃത്തിനെത്തന്നെയാണ് ഹന്‍സിക ജീവിത പങ്കാളിയായി തിരഞ്ഞെടുത്തത്. തന്റെ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ പാര്‍ട്‌നര്‍ കൂടിയായ സൊഹൈലുമായി വര്‍ഷങ്ങളുടെ പരിചയം ഹന്‍സികയ്ക്കുണ്ട്. ഹന്‍സികയുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു സൊഹൈല്‍. ബിസിനസ് ബന്ധം സൗഹൃദത്തിലേക്കും തുടര്‍ന്ന് പ്രണയത്തിലേക്കും വളരുകയായിരുന്നു. മുംബൈയിലുള്ള ബിസിനസുകാരനായ സൊഹൈലിന് സ്വന്തമായി ടെക്‌സറ്റൈല്‍സ് കമ്പനിയും ഉണ്ട്. 1985 മുതല്‍ ആഗോളതലത്തില്‍…

Read More

ഇവിടെ ആരും ആരെയും പിടിച്ചുകൊണ്ടുപോയി റേപ്പ് ചെയ്യുന്നില്ല ! കാര്യങ്ങള്‍ നടന്നു കഴിഞ്ഞ് നാലു വര്‍ഷം കഴിഞ്ഞ് മീ ടു എന്ന് പറഞ്ഞ് വരുന്നതിനോട് യോജിക്കുന്നില്ലെന്ന് സ്വാസിക…

മലയാള സിനിമ സുരക്ഷിതത്വമുള്ള മേഖലയാണെന്ന് നടി സ്വാസിക വിജയ്. നോ പറയേണ്ടയിടത്ത് നമ്മള്‍ നോ പറഞ്ഞാല്‍ പിന്നെ ആരും നമ്മുടെ അടുത്ത് വന്ന് ഒന്നും ചെയ്യാന്‍ ആവശ്യപ്പെടില്ലെന്നും സ്വാസിക വ്യക്തമാക്കി. ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു സ്വാസികയുടെ തുറന്നു പറച്ചില്‍. ഈ ഇന്‍ഡസ്ട്രിയില്‍ ആരും ആരെയും പിടിച്ചുകൊണ്ടുപോയി റേപ്പ് ചെയ്യുന്നില്ല. ഒരു മോശം അനുഭവം ഉണ്ടായാല്‍ ഡബ്ല്യുസിസി പോലുള്ളവരെ സമീപിക്കാതെ പോലീസ് സ്റ്റേഷനിലോ വനിതാ കമ്മീഷനിലോ പോയി പരാതിപ്പെട്ടു കൂടെയെന്നും സ്വാസിക ചോദിക്കുന്നു. ഏതെങ്കിലും ഒരു സിനിമ സെറ്റില്‍നിന്ന് എനിക്ക് മോശമായി ഒരു അനുഭവമുണ്ടായിക്കഴിഞ്ഞാല്‍ അപ്പോള്‍ത്തന്നെ അവിടെ നിന്ന് പ്രതികരിച്ച്, ഈ ജോലി വേണ്ടെന്ന് പറഞ്ഞ് ഇറങ്ങി വരുകയാണ് ചെയ്യുക. നമ്മള്‍ സ്ത്രീകള്‍ അതാണ് ആദ്യം പഠിപ്പിച്ചു കൊടുക്കേണ്ടത്. അതാണ് നമ്മള്‍ ആര്‍ജിക്കേണ്ടതെന്നും സ്വാസിക പറഞ്ഞു. നമുക്ക് നോ എന്ന് പറയേണ്ട സ്ഥലത്ത് നോ പറയുകതന്നെ…

Read More

ചരിത്രത്തില്‍ ഇടംപിടിച്ച് ബോബി ! ഡല്‍ഹി കോര്‍പ്പറേഷനിലേക്ക് വിജയിച്ചു കയറിയ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍…

ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞടുപ്പില്‍ ചരിത്രം കുറിച്ച് ബോബി കിന്നാര്‍.ഏക ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ഥിയും ആംആദ്മി പാര്‍ട്ടി നേതാവുമായ ബോബി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വരുണ ധാക്കയെ 6,714 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സുല്‍ത്താന്‍പുരി എ വാര്‍ഡില്‍ നിന്ന് വിജയിച്ചു കയറിയത്. കഴിഞ്ഞ തവണയും ഈ വാര്‍ഡ് ആംആദ്മിക്ക് ഒപ്പമായിരുന്നു. 2017ല്‍ സഞ്ജീവ് കുമാറാണ് വിജയിച്ചത്. ആദ്യമായാണ് ഡല്‍ഹി മുന്‍സിപ്പല്‍ തെരഞ്ഞടുപ്പില്‍ ഒരു ട്രാന്‍സ്ജെന്‍ഡര്‍ മത്സരിക്കുന്നത്. വിജയിച്ചതോടെ കൗണ്‍സിലില്‍ എത്തുന്ന ആദ്യട്രാന്‍സ്ജന്‍ഡര്‍ അംഗവും ബോബിയാകും. കഴിഞ്ഞ തെരഞ്ഞടുപ്പില്‍ ബോബി സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരരംഗത്തുണ്ടായിരുന്നെങ്കിലും ജയിക്കാനായിരുന്നില്ല. സുല്‍ത്താന്‍പുരിയില്‍ ‘ബോബി ഡാര്‍ലിങ്’ എന്നറിയപ്പെടുന്ന ബോബി ഹിന്ദു യുവ സമാജ് ഏകതാ അവാം തീവ്രവാദ വിരുദ്ധ സമിതിയുടെ ഡല്‍ഹി യൂണിറ്റ് പ്രസിഡന്റാണ്. ട്രാന്‍സ്ജെന്‍ഡറായതിനാല്‍ താന്‍ നേരിട്ട ദുരനുഭവങ്ങള്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ 38 വയസുള്ള അവര്‍ വെളിപ്പെടുത്തിയിരുന്നു. തെരഞ്ഞെടുക്കപ്പെട്ടാല്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ അഴിമതി തുടച്ചുനീക്കാന്‍ പ്രവര്‍ത്തിക്കുമെന്നും അവര്‍…

Read More

യുവതിയ്ക്ക് വിവാഹാലോചനയുമായി മധ്യവയസ്‌കനെ സമീപിച്ചത് ഭര്‍ത്താവ് ! 53കാരനില്‍ നിന്ന് ദമ്പതികള്‍ തട്ടിയത് 41 ലക്ഷം; യുവതി ഒളിവില്‍…

വിവാഹ വാഗ്ദാനം നല്‍കി മധ്യവയസ്‌കനെ പ്രലോഭിപ്പിച്ച് 41 ലക്ഷം തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. ഭര്‍ത്താവ് മരിച്ച യുവതിയാണെന്ന വ്യാജേന ഭാര്യയെ മുന്നില്‍ നിര്‍ത്തി തട്ടിപ്പ് നടത്തിയ കടമ്പഴിപ്പുറം സ്വദേശി സരിന്‍ കുമാര്‍ (37) ആണ് പോലീസിന്റെ പിടിയിലായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഞ്ച് വിവാഹ തട്ടിപ്പുകേസുകളില്‍ പ്രതിയായ ഭാര്യ ശാലിനി (36) ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. 53കാരനാണ് ഇവരുടെ തട്ടിപ്പിന് ഇരയായത്. പ്രമുഖ മലയാള പത്രങ്ങളില്‍ പുനര്‍വിവാഹത്തിന് ആലോചന ക്ഷണിച്ച പരസ്യദാതാവിന്റെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട് ഭര്‍ത്താവ് വാഹനാപകടത്തില്‍ മരിച്ച യുവതിയാണെന്ന വ്യാജേനയാണ് ശാലിനി സ്വയം പരിചയപ്പെടുത്തിയത്. മധ്യപ്രദേശില്‍ അധ്യാപികയാണെന്നാണ് പറഞ്ഞിരുന്നത്. പരസ്യം നല്‍കിയ 53 കാരന്റെ ഫോണില്‍ സന്ദേശങ്ങള്‍ അയച്ചു സൗഹൃദം നടിച്ചു. വാഹനാപകടത്തില്‍ മരിച്ച ആദ്യ ഭര്‍ത്താവിന്റെ ചികിത്സയ്ക്ക് പലരില്‍നിന്ന് കടം വാങ്ങിയാണ് ആശുപത്രി ചെലവ് നടത്തിയെന്നു പറഞ്ഞ് പലതവണയായി 41 ലക്ഷം…

Read More

വിവാഹപൂര്‍വ ലൈംഗികബന്ധവും ലിവിംഗ് ടുഗെദറും നിരോധിച്ച് ഈ രാജ്യം ! നിയമം ലംഘിച്ചാല്‍ കാത്തിരിക്കുന്നത് കഠിനമായ ശിക്ഷകള്‍…

വിവാഹപൂര്‍വ ലൈംഗിക ബന്ധവും ലിവിംഗ് ടുഗെദറും നിരോധിച്ച് പുതിയ നിയമം പാസാക്കി ഇന്തോനേഷ്യ. ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്ന പുതിയ ക്രിമിനല്‍ കോഡ് ഇന്തോനേഷ്യന്‍ പാര്‍ലമെന്റ് ഏകകണ്ഠമായാണ് പാസാക്കിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിയമം ലംഘിക്കുന്നവര്‍ക്ക് വ്യഭിചാരക്കുറ്റത്തിന് ഒരു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും. വ്യഭിചാരം ആരോപിക്കപ്പെടുന്ന വ്യക്തിയുടെ മാതാപിതാക്കളില്‍ നിന്ന് പരാതിയുണ്ടെങ്കിലാണ് കേസെടുക്കുക. സ്വദേശികള്‍ക്കും രാജ്യത്തെത്തുന്ന വിദേശികള്‍ക്കും ഇത് ബാധകമാണ്. ഇത് കൂടാതെ പ്രസിഡന്റിനെയോ സര്‍ക്കാര്‍ സ്ഥാപനങ്ങളെയോ അപമാനിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രസിഡന്റിനെ അപമാനിക്കുന്നത് മൂന്നുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പുതിയ നിയമഭേദഗതിക്കെതിരെ രാജ്യത്ത് വലിയ രീതിയില്‍ പ്രതിഷേധം നടക്കുന്നുണ്ട്. വ്യക്തി സ്വാതന്ത്ര്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും ഇല്ലാതാക്കുന്നതാണ് ഭേദഗതിയെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

Read More