ഭാര്യ ഹോര്‍ലിക്‌സില്‍ വിഷം കലക്കി നല്‍കിയെന്ന് പരാതി നല്‍കിയിട്ട് ആറുമാസം ! പോലീസ് ഇതുവരെ കേസെടുത്തില്ലെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍…

ഭാര്യ ഹോര്‍ലിക്സില്‍ വിഷം കലക്കി നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് പരാതി നല്‍കിയിട്ടും പോലീസ് കേസെടുത്തില്ലെന്ന ആരോപണവുമായി കെഎസ്ആര്‍ടിസി ഡ്രൈവര്‍ രംഗത്ത്. പാറശാല സ്വദേശിയായ സുധീര്‍ ആണ് പാറശാല പോലീസിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ഇതു സംബന്ധിച്ച് പരാതി നല്‍കിയിട്ട് ആറുമാസം പിന്നിട്ടെങ്കിലും പോലീസ് കേസെടുക്കാന്‍ ഇതുവരെ തയ്യാറായില്ലെന്നാണ് സുധീര്‍ പറയുന്നത്. ശിവകാശി സ്വദേശിനിയായ ഭാര്യ, ആണ്‍സുഹൃത്തിനൊപ്പം ചേര്‍ന്ന് ഹോര്‍ലിക്സില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നായിരുന്നു പരാതി. തനിക്ക് ഇടയ്ക്കിടയ്ക്ക് തലവേദന അനുഭവപ്പെടുമായിരുന്നു. അപ്പോഴെല്ലാം ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഒരിക്കല്‍ വീട്ടില്‍ നിന്ന് ഹോര്‍ലിക്‌സ് കഴിച്ചശേഷം തലവേദനയും ദേഹാസ്വാസ്ഥ്യവും ഉണ്ടായതായി സുധീര്‍ പറയുന്നു. തുടര്‍ന്ന് പാറശാല ആശുപത്രിയിലും ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചതായും പരാതിക്കാരന്‍ പറയുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മൂന്നു ദിവസം വെന്റിലേറ്ററില്‍ കഴിഞ്ഞെന്നും സുധീര്‍ പറയുന്നു. പിന്നീട് ഭാര്യ പിണങ്ങിപ്പോയി മൂന്ന്…

Read More

പൂവനോടാ നിന്റെ കളി ! പൂവന്‍ കോഴിയെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ച യുവാവിന് കിട്ടത് എട്ടിന്റെ പണി; വീഡിയോ വൈറല്‍…

അല്‍പ്പം ആക്രമണ സ്വഭാവം കൂടുതലുള്ള ജീവികളായാണ് പൂവന്‍ കോഴിയെ കണക്കാക്കാറുള്ളത്. ഇതിനെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നവരെ ഇവ കൊത്തി ഓടിക്കുന്നത് പതിവാണ്. ഇത്തരത്തിലുള്ള നിരവധി വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ പൂവന്‍ കോഴിയെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ച യുവാവിന് സംഭവിച്ചതാണ് വൈറലാകുന്നത്. കുമാരായുഷ് 21 എന്ന ട്വിറ്റര്‍ ഹാന്‍ഡിലിലാണ് വീഡിയോ പങ്കുവെച്ചത്. വെറുതെ നിന്ന പൂവന്‍ കോഴിയെ ഒരു രസത്തിന് പ്രകോപിപ്പിക്കാന്‍ ശ്രമിച്ചതാണ് യുവാവ്. ഒരു വടിയെടുത്ത് തല്ലാന്‍ എന്ന മട്ടിലാണ് യുവാവ് നിന്നത്. യുവാവിനെ ഓടിച്ചിട്ട് കൊത്താന്‍ പൂവന്‍ കോഴി ഒരുങ്ങിയതോടെ, രക്ഷപ്പെടാന്‍ ഓടുന്നതിനിടെ മരത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് വീഴുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. കുന്നിന്‍ മുകളില്‍ നിന്ന് താഴേക്ക് ചാടിയാണ് യുവാവ് രക്ഷപ്പെടുന്നത്. കുന്നിന്‍ മുകളില്‍ നിന്ന മരത്തിന്റെ മുകളിലൂടെ താഴേക്ക് ചാടിയാണ് രക്ഷപ്പെടുന്നത്.

Read More

ഫേസ്ബുക്കിലെ ‘വര്‍ക്ക് ഫ്രം ഹോം’ ചതി ! പരസ്യം കണ്ട് ക്ലിക്ക് ചെയ്ത വീട്ടമ്മയ്ക്ക് നഷ്ടമായത് 15 ലക്ഷം രൂപ…

വര്‍ക്ക് ഫ്രം ഹോം ജോലികള്‍ മിക്കവരെയും ആകര്‍ഷിക്കാറുണ്ട്. നമുക്ക് അനുയോജ്യമായ സാഹചര്യത്തില്‍ വീട്ടിലിരുന്ന് ശമ്പളത്തോടെയുള്ള ജോലി ആരാണ് ആഗ്രഹിക്കാത്തത്. ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലാകമാനം വര്‍ക്ക് ഫ്രം ഹോം ജോലികളുടെ പരസ്യങ്ങളാണ്. ഇവയില്‍ പലതും തട്ടിപ്പാണെന്നതാണ് യാഥാര്യര്‍ഥ്യം. ദിവസേന വീട്ടിലിരുന്ന് 8000-10000 രൂപ സമ്പാദിക്കാമെന്ന് കേള്‍ക്കുമ്പോള്‍ ഒട്ടുമിക്ക ആളുകളും വീണു പോകുന്നു. എന്നാല്‍ ഇത്തരത്തില്‍ തട്ടിപ്പില്‍ പെട്ട് നിരവധി ആളുകള്‍ക്കാണ് പണം നഷ്ടമായിരിക്കുന്നത്. അത്തരമൊരു തട്ടിപ്പില്‍പെട്ട് മഹാരാഷ്ട്ര സ്വദേശിനിയായ സ്ത്രീക്ക് നഷ്ടപ്പെട്ടത് ലക്ഷങ്ങളാണ്. ഫേസ്ബുക്കില്‍ കണ്ട വര്‍ക് ഫ്രം ഹോം പരസ്യത്തിന്റെ ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ 15.22 ലക്ഷം രൂപ ഇവര്‍ക്ക് നഷ്ടമാവുകയായിരുന്നു. ഡോംബിവാലി സ്വദേശിനിയായ ഒരു വീട്ടമ്മയാണ് ഈ ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായത്. 57 കാരിയായ ഇവര്‍ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തിലാണ് ഫേസ്ബുക്കില്‍ കണ്ട വര്‍ക് ഫ്രം ഹോം പരസ്യത്തില്‍ വിശദാംശങ്ങള്‍ അറിയാനായി ക്ലിക്ക് ചെയ്തത്. എന്നാല്‍ ഈ…

Read More

ഇലോണ്‍ മസ്‌ക് പണി തുടങ്ങി ! പിരിച്ചു വിട്ട ജീവനക്കാര്‍ കയറാതിരിക്കാന്‍ ഓഫീസുകള്‍ അടച്ചിടും…

സ്‌പേസ് എക്‌സ് മേധാവി ഇലോണ്‍ മസ്‌ക് മൈക്രോ-ബ്ലോഗിങ് സൈറ്റായ ട്വിറ്റര്‍ ഏറ്റെടുത്തതിനു പിന്നാലെ ജീവനക്കാരെ പിരിച്ചുവിടല്‍ തുടങ്ങി. വെള്ളിയാഴ്ച അമേരിക്കന്‍ സമയം രാവിലെ ഒമ്പത് മണി മുതലാണ് പിരിച്ചുവിടല്‍ തുടങ്ങുന്നത്. ജീവനക്കാര്‍ ഓഫീസിലേക്ക് എത്തേണ്ടെന്നും വീട്ടില്‍ തന്നെ കഴിയാനും ട്വിറ്റര്‍ നിര്‍ദേശം നല്‍കി. പിരിച്ചുവിടുന്ന ജീവനക്കാര്‍ക്ക് അറിയിപ്പ് ഇ-മെയില്‍ വഴി ലഭിക്കും. പിരിച്ചുവിടുന്ന ജീവനക്കാര്‍ പ്രവേശിക്കാതിരിക്കാന്‍ ഓഫീസുകള്‍ താത്ക്കാലികമായി അടച്ചിടും. ഇലോണ്‍ മസ്‌ക് ഏറ്റെടുത്തതു മുതല്‍ ഒരാഴ്ചയായി ട്വിറ്റര്‍ അനിശ്ചിത്വത്തിലൂടെയാണ് മുന്നോട്ടുപോകുന്നത്. സിഇഒ അടക്കം നിരവധി പ്രമുഖരെ ആദ്യ ദിനം തന്നെ മസ്‌ക് പുറത്താക്കിയിരുന്നു. ഭീമമായ നഷ്ടപരിഹാരം നല്‍കിയാണ് ഒഴിവാക്കല്‍. ട്വിറ്ററിനെ ആരോഗ്യകരമായ മാര്‍ഗത്തിലേക്ക് എത്തിക്കുകയാണ്. ആഗോള തലത്തില്‍ തൊഴിലാളികളെ കുറച്ചുകൊണ്ടാണ് ഈ വിഷമകരമായ പാതയിലൂടെ കടന്നുപോകുകയെന്നും ട്വിറ്റര്‍ വ്യക്തമാക്കി.

Read More

എന്നും എപ്പോഴും..! ഹൻസികയെ പ്രൊപ്പോസ് ചെയ്ത് നടിയുടെ ബിസിനസ്സ് പങ്കാളി; വിവാഹം ഡിസംബറിൽ

നടി ഹൻസിക മോത്‌വാനി വിവാഹിതയാകുന്നു. മുംബൈ വ്യവസായിയും നടിയുടെ ബിസിനസ്സ് പങ്കാളിയുമായ സുഹൈൽ കതൂരിയയാണ് വരൻ. പാരീസിലെ ഈഫൽ ഗോപുരത്തിനു മുന്നിൽ ഹൻസികയെ പ്രൊപ്പോസ് ചെയ്യുന്ന സുഹൈലിന്‍റെ ചിത്രങ്ങൾ ഹൻസിക തന്‍റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചു. എന്നും എപ്പോഴും എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്. ഹൻസികയും സുഹൈലും പങ്കാളികളായിട്ടുള്ള ഇവന്‍റ് മാനേജ്മെന്‍റ് കന്പനിയിലെ പരിച‌യമാണ് ഇരുവരുടെയും പ്രണയത്തിന് മൊട്ടിട്ടത്. ജയ്പൂരിലെ മുണ്ടോട കൊട്ടാരത്തില്‍ ഡിസംബർ നാലിനാണ് വിവാഹം. ഡിസംബർ രണ്ടിന് സൂഫി പരിപാടിയോട് കൂടിയാണ് വിവാഹച്ചടങ്ങുകൾക്ക് തുടക്കമാകുക. മെഹന്ദി-സംഗീതാഘോഷം ഡിസംബർ മൂന്നിനാണ്. ഡിസംബർ നാലിന് ഹാൽദി. തൊട്ടടുത്ത ദിവസം വിവാഹം. മുംബൈ സ്വദേശിയായ ഹൻസിക ടെലിവിഷൻ സീരിയലിലൂടെ ബാലതാരമായിട്ടാണ് അഭിനയരംഗത്തെത്തുന്നത്. ഋതിക് റോഷന്‍റെ ഹിറ്റ് ചിത്രമായ കോയി മിൽഗയയിൽ ഹൻസിക അഭിനയിച്ചിട്ടുണ്ട്. ബോളിവുഡിൽ, ആപ് കാ സുരൂർ, മണി ഹേ തോ ഹണി ഹേ തുടങ്ങിയ…

Read More

വണ്ടി ഓടിക്കാനറിയില്ലെങ്കിലും കാര്‍ വേണം ! നവവരന്റെ ടെസ്റ്റ് ഡ്രൈവില്‍ വാഹനമിടിച്ച് അമ്മായിക്ക് ദാരുണാന്ത്യം;നാല് ബന്ധുക്കള്‍ക്ക് ഗുരുതര പരിക്ക്…

വാഹനമോടിക്കാനറിയാത്ത നവവരന്റെ ടെസ്റ്റ് ഡ്രൈവില്‍ കാറിടിച്ച് പിതൃസഹോദരിയ്ക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ഇറ്റാവ ജില്ലയിലെ അക്ബര്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം. അരുണ്‍കുമാര്‍(24) എന്നയാളാണ് വിവാഹത്തിന് മുമ്പ് വധുവിന്റെ വീട്ടുകാര്‍ സമ്മാനിച്ച കാര്‍ ടെസ്റ്റ് ഡ്രൈവ് നടത്തിയത്. കാറിടിച്ച് പത്ത് വയസുകാരി ഉള്‍പ്പെടെ നാല് ബന്ധുക്കള്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അരുണ്‍കുമാറിന് കാറോടിക്കാന്‍ അറിയില്ലെന്നും ഇയാള്‍ ആദ്യമായാണ് ഒരു വാഹനം ഓടിക്കുന്നതെന്നും പോലീസ് പറഞ്ഞു. സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യുകയാണ് അരുണ്‍. കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് ഇയാളുടെ വിവാഹം നിശ്ചയിച്ചത്. സ്ത്രീധനമായി അരുണിന്റെ ബന്ധുക്കള്‍ കാര്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് വിവാഹത്തിന് മുമ്പുള്ള ‘തിലകം’ എന്ന ചടങ്ങില്‍ വധുവിന്റെ ബന്ധുക്കള്‍ കാറിന്റെ താക്കോല്‍ അരുണിന് കൈമാറി. തനിക്ക് ഡ്രൈവിംഗ് അറിയില്ലെന്ന് പറയാന്‍ മടിച്ച ഇയാള്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്തു. അമിതവേഗത്തില്‍ പാഞ്ഞ കാര്‍ സമീപത്ത് നിന്ന ബന്ധുക്കളെ ഇടിച്ചിടുകയായിരുന്നു.…

Read More

ഇന്ത്യയെ സിംബാബ്‌വെ തോല്‍പ്പിച്ചാല്‍ സിംബാബ്‌വെക്കാരനെ വിവാഹം കഴിക്കുമെന്ന് പാക് നടി ! കിടിലന്‍ മറുപടിയുമായി ഇന്ത്യന്‍ ആരാധകരും…

സിംബാബ്‌വെക്കാര്‍ക്ക് ഉഗ്രന്‍ വാഗ്ദാനവുമായി പാക് നടി. അടുത്ത മത്സരത്തില്‍ സിംബാബ്‌ബെ ഇന്ത്യയെ തോല്‍പ്പിച്ചാല്‍ സിംബാബ് വെക്കാരനെ വിവാഹം ചെയ്‌തേക്കാമെന്നാണ് പാക് നടി സെഹര്‍ ഷിന്‍വാരി പറഞ്ഞിരിക്കുന്നത്. ട്വന്റി20 ലോകകപ്പില്‍ പാക്കിസ്ഥാന് സെമിയില്‍ കടക്കണമെങ്കില്‍ ഇന്ത്യ സിംബാബ് വെയുമായി തോല്‍ക്കേണ്ടതുണ്ട്.ഇതാണ് സെഹര്‍ ഷിന്‍വാരിയെ ഈയൊരു സാഹസത്തിന് പ്രേരിപ്പിച്ചത്. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള മത്സരത്തിനിടെ, ഇന്ത്യയുടെ പരാജയമാണ് ആഗ്രഹിക്കുന്നതെന്ന് കാണിച്ചും ഷിന്‍വാരി നിരവധി തവണയാണ് ട്വീറ്റ് ചെയ്തത്. ”അവരുടെ ടീം അദ്ഭുതകരമായി ഇന്ത്യയെ പരാജയപ്പെടുത്തുകയാണെങ്കില്‍ തീര്‍ച്ചയായും ഞാന്‍ സിംബാബ്വെ പൗരനെ വിവാഹം കഴിക്കും”-എന്നായിരുന്നു ഷിന്‍വാരിയുടെ ട്വീറ്റ്. 850ലേറെ യൂസര്‍മാരാണ് അവരുടെ പോസ്റ്റ് ലൈക് ചെയ്തത്.നടിയുടെ ട്വീറ്റിന് പിന്നാലെ വലിയ രീതിയിലുള്ള ട്രോളുകളുടെ പൊങ്കാലയാണ് ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ഇങ്ങനെ പോയാല്‍ ജീവിതകാലം മുഴുവന്‍ അവിവാഹിതയായി തുടരേണ്ടി വരുമെന്നതടക്കം രസകരമായ ട്രോളുകളും കമന്റുകളുമാണ് ട്വീറ്റിന് താഴെ നിറയുന്നത്. നേരത്തേ അവര്‍…

Read More

വിവാഹതട്ടിപ്പുകാരനൊന്നുമല്ല! 61കാരൻ 88-ാം തവണയും കെട്ടി, വധു…; ആദ്യ വിവാഹം പതിനാലു വയസുള്ളപ്പോള്‍…

പടിഞ്ഞാറന്‍ ജാവയിലെ മജലെങ്കയില്‍നിന്നുള്ള കൗതുകം നിറഞ്ഞ ഒരു വിവാഹവാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 61 കാരനായ കാകേക് കാൻ എന്ന കര്‍ഷകന്‍റെ 88-ാം വിവാഹത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ കേട്ടാല്‍ ആരും അതിശയിച്ചുപോകും! ഇയാള്‍ വിവാഹതട്ടിപ്പുകാരനൊന്നുമല്ല. വിവാഹം കഴിച്ച് സ്ത്രീകളെ സംരക്ഷിക്കുകയാണ് താനെന്നാണ് കര്‍ഷകന്‍ പറയുന്നത്. ഇയാളുടെ 88-ാം വിവാഹത്തിന് ഒരു പ്രത്യേകതയുമുണ്ട്. വധു അയാളുടെ മുന്‍ ഭാര്യയാണ്, അതായത് അയാളുടെ 86-മത്തെ ഭാര്യ. 86-ാം വിവാഹത്തിന് വെറും രണ്ടു വര്‍ഷം മാത്രമേ ദൈര്‍ഘ്യമുണ്ടായിരുന്നുള്ളൂ. ചില സൗന്ദര്യപ്പിണക്കങ്ങളാണ് ഇരുവരും പിരിയാന്‍ കാരണം. അക്കാലത്തു തനിക്കു ചില പെരുമാറ്റദൂഷ്യങ്ങള്‍ പറ്റിയെന്നും കര്‍ഷകന്‍ പറഞ്ഞു. ബന്ധം പിരിഞ്ഞിട്ട് വര്‍ഷങ്ങളായെങ്കിലും ഇരുവരും തീവ്രപ്രണയത്തിലായിരുന്നു. മുന്‍ ഭാര്യയാണ് വീണ്ടും വിവാഹം കഴിക്കാമെന്ന തീരുമാനം കര്‍ഷകനെ അറിയിക്കുന്നത്. തുര്‍ന്ന് അവര്‍ മുന്‍ ഭര്‍ത്താവിന്‍റെ വീട്ടിലേക്കെത്തുകയായിരുന്നു. അയാള്‍ക്ക് അവരെ ഉപേക്ഷിക്കാനും കഴിഞ്ഞില്ല, കാരണം അയാളുടെ ഹൃദയം കീഴടക്കിയ ഭാര്യമാരില്‍ ഒരാളത്രെ…

Read More

എന്നാലും അത് ഒന്നൊന്നര ‘ടാസ്‌ക്’ ആയിപ്പോയി ! വ്യാജ ആമസോണ്‍ സൈറ്റ് നല്‍കിയ ‘ടാസ്‌കിന്’ പിന്നാലെ പിറകെ പോയ പയ്യന്നൂര്‍ സ്വദേശിനിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി…

ആമസോണിന്റെ പേരിലുള്ള വ്യാജവെബ്‌സൈറ്റ് നല്‍കിയ ടാസ്‌ക് പിന്തുടര്‍ന്ന പയ്യന്നൂര്‍ സ്വദേശിനിയുടെ പണം നൈസായി കവര്‍ന്നെടുത്ത് ഓണ്‍ലൈന്‍ തട്ടിപ്പു സംഘം. പയ്യന്നൂര്‍ സ്വദേശിനിയായ 22 വയസുകാരിക്കാണ് ലക്ഷങ്ങള്‍ നഷ്ടമായത്. ആമസോണിന്റെ പേരില്‍ വ്യാജമായി നിര്‍മ്മിച്ച വെബ് സൈറ്റില്‍ കയറിയ യുവതി ഒരു പ്രത്യേക നമ്പര്‍കാണുകയും അതിന്റെ ലിങ്കില്‍ കയറി പരിശോധിക്കുകയായിരുന്നു. ഈ ലിങ്കില്‍ നിന്നും പിന്നീട് ടാസ്‌കുകള്‍ ഓരോന്നായി ഇവര്‍ക്ക് വരാന്‍ തുടങ്ങി. 900 രൂപയ്ക്ക് ആദ്യം മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്തു ആദ്യടാസ്‌ക് പൂര്‍ത്തിയാക്കിയാല്‍ 1260 കാഷ് ബാക്കായി ലഭിക്കുമെന്നായിരുന്നു ഓഫര്‍. യുവതി റീചാര്‍ജ് ചെയ്തപ്പോള്‍ ഈ പണം ലഭിക്കുകയും ചെയ്തു. പിന്നീട് ടാസ്‌കുകള്‍ ഒന്നൊന്നായി കടന്നുവന്നെങ്കിലും പണം തിരിച്ചുവന്നില്ലെന്നു മാത്രമല്ല മോഹനവാഗ്ദാനങ്ങള്‍ കൂടിയും വന്നു. കഴിഞ്ഞ ജൂലൈ 12 മുതല്‍ 23 ദിവസങ്ങളിലായി ഫോണ്‍, ഗൂഗിള്‍ പേ, വാട്‌സ് ആപ്പ്, പേടി എം എന്നിവയുടെ പരാതിക്കാരിയുടെ…

Read More

അധ്യാപകര്‍ക്കെതിരേ വിദ്യാര്‍ഥിനികളുടെ വ്യാജ ലൈംഗിക പരാതി ! ഹെഡ് മാസ്റ്റര്‍ കുടുങ്ങി…

സ്‌കൂള്‍ അധ്യാപകര്‍ക്കെതിരേ വിദ്യാര്‍ഥിനികള്‍ നല്‍കിയ ലൈംഗിക പീഡനക്കേസ് വ്യാജമാണെന്ന് പോലീസ് കണ്ടെത്തി. കുട്ടികള്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് അധ്യാപകര്‍ക്കെതിരേ പോക്സോ വകുപ്പുകള്‍ പ്രകാരം മധുരൈ പോലീസ് കേസ് എടുത്തിരുന്നു. അധ്യാപകരുമായുള്ള പ്രശ്നത്തെ തുടര്‍ന്ന് ഹെഡ്മാസ്റ്ററുടെ പ്രേരണ കൊണ്ടാണ് പെണ്‍കുട്ടികള്‍ പരാതി നല്‍കിയതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. സ്‌കൂളിലെ പരാതിപ്പെട്ടിയിലൂടെയാണ് ഫിസിക്കല്‍ എജ്യുക്കേഷന്‍ അധ്യാപകനെതിരേ കുട്ടികള്‍ ലൈംഗിക പരാതി ഉന്നയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഓഗസ്റ്റ് ആറിന് ഹെഡ്മാസ്റ്റര്‍ വിവരം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചു. തുടര്‍ന്ന് ഊമാച്ചിക്കുളും വനിതാ പൊലീസില്‍ പരാതി നല്‍കി. അതേദിവസം തന്നെ വനിത അധ്യാപിക ഉള്‍പ്പടെ മൂന്ന് അധ്യാപകര്‍ക്കെതിരെ പൊലീസ് പോക്സോ വകുപ്പുകള്‍ പ്രകാരം കേസ് എടുക്കുകയും ചെയ്തു. അധ്യാപകര്‍ തമ്മിലുള്ള വ്യക്തിവൈരാഗ്യമാണ് കേസിന് പിന്നിലെന്ന് കേസില്‍ കുറ്റമാരോപിക്കപ്പെട്ട അധ്യാപകരിലൊരാള്‍ ഇന്‍സ്പെക്ടറെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പരാതി വ്യാജമാണെന്ന് കണ്ടെത്തിയത്. ഹെഡ്മാസ്റ്റര്‍ പറഞ്ഞതുകൊണ്ടാണ് ഇത്തരത്തില്‍…

Read More