കെഎസ്ആര്‍ടിസിയെ ‘താമരാക്ഷന്‍ പിള്ള’യാക്കി കല്യാണയാത്ര ! ഡ്രൈവര്‍ക്ക് എട്ടിന്റെ പണിയുമായി മോട്ടോര്‍വാഹന വകുപ്പ്…

കെഎസ്ആര്‍ടിസി ബസില്‍ നിയമലംഘനം നടത്തി കല്യാണയാത്ര നടത്തിയതില്‍ കേസെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. വഴികാണാത്തവിധം അലങ്കാരം നടത്തി യാത്ര നടത്തിയതിനാണ് കെസെടുത്തത്. ബസ് ഓടിച്ച കോതമംഗലം ഡിപ്പോയിലെ ഡ്രൈവര്‍ എന്‍. എം റഷീദിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ലൈസന്‍സ് റദ്ദാക്കാതിരിക്കാനുള്ള കാരണം ഡ്രൈവര്‍ ബോധിപ്പിക്കണമെന്നും പരാതിയില്‍ തുടര്‍നടപടിയുണ്ടാകുമെന്നും ജോയിന്റ് ആര്‍.ടി.ഒ വ്യക്തമാക്കി. നെല്ലിമറ്റത്തു നിന്ന് ഇരുമ്പുപാലത്തേക്ക് ആയിരുന്നു കല്യാണയാത്ര. ദിലീപ് ചിത്രം കല്യാണരാമനിലെ ‘താമരാക്ഷന്‍ പിള്ള’ ബസിനെ അനുകരിച്ചാണ് കെഎസ്ആര്‍ടിസി ബസ് അലങ്കരിച്ചത്. ബസിന്റെ മുകളില്‍ താമരാക്ഷന്‍ പിള്ള എന്ന് പേരെഴുതി ഒട്ടിക്കുകയും ചെയ്തു. ചിത്രത്തിലേതിനു സമാനമായി വഴികാണാത്ത രീതിയില്‍ വാഴയും കാടുപടലങ്ങളും വെച്ച് ബസ് അലങ്കരിച്ചതിനാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.

Read More

പ്രണയബന്ധം എന്നന്നേക്കുമായി അവസാനിപ്പിക്കാന്‍ അച്ഛനൊപ്പം വീട്ടിലെത്തി ! വീണ്ടും തര്‍ക്കമായപ്പോള്‍ യുവതിയെ കുത്തി; മുന്‍ കാമുകന്‍ പിടിയില്‍…

യുവതിയെ വീട്ടില്‍ കയറി കുത്തിപ്പരിക്കേല്‍പ്പിച്ച മുന്‍ കാമുകന്‍ പിടിയില്‍. കുഞ്ഞിത്തൈ എരുമേലി ആഷിഖിനെയാണ് (25) പോലീസ് അറസ്റ്റ് ചെയ്തത്. പറവൂര്‍ വടക്കേക്കരയില്‍ ഞായറാഴ്ച ഉച്ചക്ക് രണ്ടു മണിയോടെയാണ് സംഭവമുണ്ടായത്. യുവതിയുടെ കൈക്കാണ് കുത്തേറ്റത്. പരിക്ക് ഗുരുതരമല്ല. യുവതിയുടെ അമ്മയേയും ആഷിഖ് കയ്യേറ്റം ചെയ്തു മുമ്പ് ആഷിഖുമായി യുവതി പ്രണയത്തിലായിരുന്നു. എന്നാല്‍ ആഷിഖിനെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കിയ യുവതി ഇയാളുമായുള്ള ബന്ധം അവസാനിപ്പിക്കുകയായിരുന്നു. പിന്നീട് തര്‍ക്കമുണ്ടായപ്പോള്‍ ഇരു വീട്ടുകാരെയും സ്റ്റേഷനില്‍ വിളിച്ചുവരുത്തി പ്രശ്‌നം പരിഹരിച്ചിരുന്നു. എന്നാല്‍ ഞായറാഴ്ച യുവതിയും അമ്മയും മാത്രം വീട്ടില്‍ ഉണ്ടായിരുന്ന സമയത്ത് യുവാവ് അച്ഛനെയും കൂട്ടിയെത്തി സംസാരിക്കുകയായിരുന്നു. ഒന്നും രണ്ടും പറഞ്ഞ് തര്‍ക്കമായതോടെ ആഷിഖ് കത്തിയെടുത്ത് യുവതിയെ കുത്തുകയായിരുന്നു. കൈയില്‍ കുത്തേറ്റതിനെത്തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ആറ് തുന്നലുകള്‍ ഇട്ടു. യുവാവിന്റെ വടികൊണ്ടുള്ള അടിയില്‍ യുവതിയുടെ അമ്മയുടെ തലക്കും പരിക്കേറ്റു. കുത്തുന്നത് തടയാന്‍ ശ്രമിച്ചപ്പോഴായിരുന്നു മര്‍ദനം.

Read More

ഞങ്ങളുടെ ശരീരം കട്ടിലില്‍ കിടന്ന് ഇളകിമറിയുമ്പോള്‍ ആ വികാരം ആയിരുന്നില്ല ! സ്വാസികയുമായുള്ള കിടപ്പറ രംഗങ്ങളെക്കുറിച്ച് അലന്‍സിയര്‍ പറയുന്നതിങ്ങനെ…

നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ചതുരം. റോഷന്‍ മാത്യു, സ്വാസിക വിജയ്, അലന്‍സിയര്‍ എന്നിവരാണ് ഈ സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. കഴിഞ്ഞ ദിവസം റിലീസിനെത്തിയ ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. സിദ്ധാര്‍ഥ് ഭരതനും വിനോയ് തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഇത്തരം ഒരു സിനിമ ചെയ്യാന്‍ തീരുമാനിച്ചതിന്റെ കാരണം തുറന്നു പറയുകയാണ് അലന്‍സിയറും സ്വാസിക വിജയിയും. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു താരങ്ങളുടെ തുറന്നു പറച്ചില്‍. തങ്ങളുടെ ശരീരം പരസ്പരം പിണഞ്ഞ് കട്ടിലില്‍ കിടന്ന് കെട്ടിമറിയുമ്പോള്‍ തനിക്കോ അവള്‍ക്കോ ആ കഥാപാത്രങ്ങളുടെ വികാരമായിരുന്നില്ല ഉണ്ടായിരുന്നതെന്ന് അലന്‍സിയര്‍ പറയുന്നു. ഞങ്ങള്‍ വെറും പകര്‍ന്നാട്ടമാണ് ചെയ്തത്, കാണുന്നവനാണ് ഈ പ്രശ്‌നം. ഞങ്ങളുടെ ഇമോഷന്‍സാണ് നിങ്ങള്‍ പങ്കുവെച്ചത്. പക്ഷേ ഞങ്ങള്‍ തമ്മില്‍ ഒരു ഇമോഷന്‍സും പങ്കുവെച്ചിട്ടില്ല. അതാണ് സിനിമയുടെ…

Read More

ആലിയ ഭട്ട്-രണ്‍ബീര്‍ കപൂര്‍ ദമ്പതികള്‍ക്ക് കുഞ്ഞു പിറന്നു !

ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടിനും നടന്‍ റണ്‍ബീര്‍ കപൂറിനും കുഞ്ഞു പിറന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലാണ് ആലിയ കുഞ്ഞിന് ജന്മം നല്‍കിയത്. ആശുപത്രിയില്‍ ഞായറാഴ്ചയാണ് ആലിയയെ പ്രവേശിപ്പിച്ചത്. ഉച്ചയ്ക്ക് 12.05 ഓടെയാണ് ആലിയ ഭട്ട് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഏപ്രില്‍ 14 നാണ് ആലിയയും റണ്‍ബീറും വിവാഹിതരായത്. താന്‍ ഗര്‍ഭിണിയാണെന്ന വിവരം ജൂലൈ 27നാണ് ആലിയ പുറത്തു വിട്ടത്. അയാന്‍ മുഖര്‍ജി സംവിധാനം ചെയ്ത ബ്രഹ്മാസ്ത്രയാണ് ആലിയയുടേയും റണ്‍ബീറിന്റേയും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഇരുവരും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഇത്. ഗാല്‍ ഗാഡോട്ട്, ജാമി ഡോര്‍നന്‍, മത്തിയാസ് ഷ്വീഗോഫര്‍, സോഫി ഒക്കോനെഡോ എന്നിവര്‍ക്കൊപ്പം ഹാര്‍ട്ട് ഓഫ് സ്റ്റോണ്‍ എന്ന ഹോളിവുഡ് ചിത്രമാണ് ആലിയയുടെ ഇനി പുറത്തിറങ്ങാനുള്ള സിനിമ. രണ്‍വീര്‍ സിങ്ങിനൊപ്പം കരണ്‍ ജോഹറിന്റെ റോക്കി ഔര്‍ റാണി കി പ്രേം കഹാനിയും അടുത്ത വര്‍ഷം പുറത്തിറങ്ങും.…

Read More

ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട 29കാരിയെ ബലാല്‍സംഗം ചെയ്തു ! ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ധനുഷ്‌ക ഗുണതിലക സിഡ്‌നിയില്‍ അറസ്റ്റില്‍

ട്വന്റി20 ലോകകപ്പില്‍ ടീമില്‍ അംഗമായിരുന്ന ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ധനുഷ്‌ക ഗുണതിലക ബലാല്‍സംഗക്കേസില്‍ ഓസ്‌ട്രേലിയയില്‍ അറസ്റ്റില്‍. ഞായറാഴ്ച പുലര്‍ച്ചെ സിഡ്‌നി സിറ്റി പോലീസാണ് 31കാരനായ താരത്തെ അറസ്റ്റ് ചെയ്തത്. ഈ മാസം രണ്ടിനു ഗുണതിലകയ്‌ക്കെതിരേ റജിസ്റ്റര്‍ ചെയ്ത പീഡനക്കേസിന്റെ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. ലോകകപ്പില്‍നിന്നു പുറത്തായ ശ്രീലങ്കന്‍ ടീം ഓസ്‌ട്രേലിയയില്‍നിന്നു തിരിച്ചുപോന്നെങ്കിലും സംഘത്തില്‍ ഗുണതിലകയില്ലെന്ന് ടീമിന്റെ അടുത്തവൃത്തം വാര്‍ത്താ ഏജന്‍സിയായ പിടിഐയോടു വ്യക്തമാക്കി. ഓണ്‍ലൈന്‍ ഡേറ്റിങ് ആപ്പിലൂടെയാണ് ഗുണതിലക, 29കാരിയായ യുവതിയെ പരിചയപ്പെട്ടതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇതിനുശേഷം റോസ് ബേയിലുള്ള വസതിയില്‍വച്ച് നവംബര്‍ 2നു കൂടിക്കാഴ്ച നടത്തിയ ശേഷം യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇവിടെയെത്തി പൊലീസ് നടത്തിയ തെളിവെടുപ്പിന് ഒടുവിലാണ് സിഡ്‌നിയിലെ ഹോട്ടലില്‍നിന്നു ലങ്കന്‍ താരത്തെ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇതു സംബന്ധിച്ച്ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ശനിയാഴ്ച, ഇംഗ്ലണ്ടിനോട് തോറ്റതിനു പിന്നാലെ…

Read More

ലോകത്തിലെ ഏറ്റവും വില കൂടിയ ദ്രാവകം എന്തെന്നറിഞ്ഞാല്‍ നിങ്ങള്‍ അമ്പരക്കും !

പുരാതന കാലം മുതല്‍ തന്നെ മിത്തുകളിലും മതങ്ങളിലുമെല്ലാം പ്രതിപാദിക്കുന്ന ജീവിയാണ് തേള്‍. ഈജിപ്ഷ്യന്‍ പുരാണത്തില്‍ ഇവയ്ക്ക് സവിശേഷമായ സ്ഥാനമാണുള്ളത്. ഇവയുടെ മാരക വിഷവും മനുഷ്യര്‍ക്ക് പണ്ടുകാലം മുതല്‍അത്ഭുതമായിരുന്നു. ഇന്ന് ഭൂമിയിലെ ഏറ്റവും വില കൂടിയ ദ്രാവകം ഏതാണെന്ന് ചോദിച്ചാല്‍ അതിന്റെ ഉത്തരം തേളിന്റെ വിഷം എന്നാണ്. ഒരു ഗാലണിന് 39 മില്യണ്‍ ഡോളറാണ് തേള്‍ വിഷത്തിന്റെ വില. ഒരു പഞ്ചസാര തരിയെക്കാളും തീരെ ചെറിയ തുള്ളിയ്ക്ക് മാത്രം 130 ഡോളര്‍. ശാസ്ത്രീയമായ കാരണങ്ങളാണ് തേള്‍ വിഷം ഇത്ര മൂല്യമുള്ളതാകാന്‍ കാരണം. ചികിത്സാ രംഗത്ത് തേള്‍ വിഷം പല രീതിയിലും പ്രയോജനപ്പെടുത്താമെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. കാന്‍സര്‍ രോഗ നിര്‍ണയത്തിനും ട്യൂമറുകളെ ചെറുക്കാനും സഹായിക്കുന്ന പ്രോട്ടീനുകള്‍ തേള്‍ വിഷത്തില്‍ അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. തേള്‍ വിഷത്തിലെ ക്ലോറോടോക്‌സിന്‍ എന്ന ഘടകത്തിന് തലയേയും നട്ടെല്ലിനേയും ബാധിക്കുന്ന ചില കാന്‍സര്‍ സെല്ലുകളെ കണ്ടെത്താന്‍ കഴിയും.…

Read More

വനിതാ കോളജ് കാമ്പസില്‍ യുവാക്കളുടെ അഴിഞ്ഞാട്ടം ! വിദ്യാര്‍ഥിനികള്‍ക്കു നേരെ കടന്നുകയറ്റവും അശ്ലീല പ്രദര്‍ശനവും; ഒമ്പതു പേര്‍ പിടിയില്‍…

യുവാക്കളുടെ സംഘം വനിതാ കോളേജ് കാമ്പസില്‍ അതിക്രമിച്ചു കയറി വിദ്യാര്‍ഥിനികളെയും സുരക്ഷാജീവനക്കാരനെയും ഉപദ്രവിച്ച സംഭവത്തില്‍ ഒമ്പതു പേര്‍ അറസ്റ്റിലായി. മധുര സിറ്റി പോലീസാണ് പ്രതികളെ പിടികൂടിയത്. ഇവര്‍ ഉപയോഗിച്ചിരുന്ന ഇരുചക്രവാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒക്ടോബര്‍ 30-ാം തീയതിയാണ് സംഭവം. ബൈക്കുകളിലെത്തിയ ഒരുസംഘം യുവാക്കള്‍ നഗരത്തിലെ വനിതാ കോളേജില്‍ കടന്നു കയറുകയായിരുന്നു. കോളേജിന്റെ ഗേറ്റ് തുറന്ന് അകത്തുകയറിയ അക്രമികള്‍ പെണ്‍കുട്ടികള്‍ക്ക് നേരേ അശ്ലീലചേഷ്ടകള്‍ കാണിക്കുകയും അശ്ലീലപദപ്രയോഗങ്ങള്‍ നടത്തുകയുമായിരുന്നു. ബൈക്കിലായിരുന്ന പ്രതികള്‍ പെണ്‍കുട്ടികളെ കയറിപിടിക്കാനും ശ്രമിച്ചു. സംഭവത്തില്‍ ഇടപെട്ട സുരക്ഷാജീവനക്കാരനെ യുവാക്കള്‍ മര്‍ദിച്ചു. പിന്നീട് കാമ്പസിന് പുറത്ത് നാട്ടുകാരുമായും ഏറ്റുമുട്ടലുണ്ടായി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. കോളേജ് സൂപ്പര്‍വൈസറുടെ പരാതിയിലാണ് സംഭവത്തില്‍ കേസെടുത്തിരിക്കുന്നതെന്ന് മധുര സിറ്റി പോലീസ് അറിയിച്ചു. മധുര സ്വദേശികളായ അരുണ്‍ പാണ്ഡ്യന്‍, എം. മണികണ്ഠന്‍, സേതുപാണ്ടി, ബി.മണികണ്ഠന്‍, വില്യം ഫ്രാന്‍സിസ്, വിമല്‍ജോയ് പാട്രിക്, ശിവഗംഗ സ്വദേശികളായ സൂര്യ,മുത്തുനവേഷ്…

Read More

കൊറിയയിലൊന്നും ആരും സിനിമയെ വിമര്‍ശിക്കുന്നില്ല ! വിമര്‍ശിക്കുന്നവര്‍ ചിന്തിക്കേണ്ടത് അതിനുള്ള യോഗ്യത തങ്ങള്‍ക്കുണ്ടോയെന്നാണെന്ന് റോഷന്‍ ആന്‍ഡ്രൂസ്…

പരാജയപ്പെട്ട സിനിമകളെ ആളുകള്‍ കണ്ണടച്ചു വിമര്‍ശിക്കുന്നതിനെതിരേ തുറന്നടിച്ച് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്.നിരവധി പേരുടെ ഉപജീവനമാര്‍ഗമാണ് സിനിമ. കൊറിയയിലൊന്നും ആരും സിനിമയെ വിമര്‍ശിക്കില്ല. ഇവിടെ ആളുകള്‍ സിനിമയെ വിമര്‍ശിച്ച് താഴെയിറക്കുകയാണെന്നും റോഷന്‍ ആന്‍ഡ്രൂസ് ഒരു അഭിമുഖത്തില്‍ പറഞ്ഞു. സിനിമ പോസ്റ്റര്‍ ഒട്ടിക്കുന്ന ആളുകള്‍ മുതല്‍ നിരവധി ആളുകളുടെ ഉപജീവനമാര്‍ഗമാണ് സിനിമ. കൊറിയയില്‍ സിനിമയെ ആരും വിമര്‍ശിക്കില്ല. അവര്‍ സിനിമയെ സപ്പോര്‍ട്ട് ചെയ്യും. ഇവിടെ നടക്കുന്ന വിമര്‍ശനങ്ങള്‍ സിനിമയെ നശിപ്പിച്ച് താഴെയിറക്കും. വിമര്‍ശിക്കാം, പക്ഷേ വിമര്‍ശിക്കുന്നവര്‍ക്ക് അതിനുള്ള ക്വാളിറ്റി വേണമെന്നും റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു. വിമര്‍ശിക്കുന്നവര്‍ ചിന്തിക്കേണ്ടത് അതിനുള്ള യോഗ്യത തങ്ങള്‍ക്കുണ്ടോയെന്നാണ്. ട്രോള്‍ ഉണ്ടാക്കുന്നവര്‍ അവര്‍ക്കും ഭാര്യയും കുടുംബവും ഉണ്ടെന്ന് ചിന്തിക്കണം. ട്രോള്‍ ചെയ്യപ്പെടുന്ന കലാകാരന്റെ മാനസികാവസ്ഥയെക്കുറിച്ച് ആരെങ്കിലും ചിന്തിക്കുന്നുണ്ടോ എന്നും റോഷന്‍ ആന്‍ഡ്രൂസ് കൂട്ടിച്ചേര്‍ത്തു.

Read More

ഇവളുടെ മനസ് ഈ നിറം പോലെ തന്നെയാണെന്ന് ആ പ്രമുഖ നടി പറഞ്ഞു ! ദുരനുഭവം പങ്കുവെച്ച് മഞ്ജു പത്രോസ്…

മലയാളം ബിഗ്‌സ്‌ക്രീന്‍-മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഒരുപോലെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ ആണ് മഞ്ജു പത്രോസ് മലയാളികള്‍ക്ക് മുമ്പിലെത്തുന്നത്. പിന്നീട് മഴവില്‍ മനോരമയിലെ തന്നെ മറിമായം എന്ന പരിപാടിയിലൂടെ താരമായി മാറിയ മഞ്ജു അതുവഴി മലയാള സിനിമയിലും സജീവമായി മാറുകയായിരുന്നു. മിനിസ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ 2ലെ മത്സരാര്‍ത്ഥിയും ആയിരുന്നു മഞ്ജു പത്രോസ്. തുടക്കം റിയാലിറ്റി ഷോയില്‍ കൂടിയായിരുന്നു എങ്കിലും മലയാള സിനിമയിലും തന്റേതായ ഒരു സ്ഥാനം ഉറപ്പിക്കാന്‍ മഞ്ജുവിന് കഴിഞ്ഞു. മലയാളത്തിലെ താര രാജാക്കന്‍മാരായ മോഹന്‍ലാല്‍, മമ്മൂട്ടി അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ക്ക് ഒപ്പവും യുവതാരങ്ങള്‍ക്ക് ഒപ്പവും സിനിമ ചെയ്യാനുള്ള അവസരവും താരത്തിന് ലഭിച്ചു. സിനിമകളില്‍ സജീവം ആയിരിക്കുമ്പോള്‍ തന്നെ മിനിസ്‌ക്രീനിലും താരം തിളങ്ങി നില്‍ക്കുകയാണ്. ബിഗ്‌ബോസ്…

Read More

‘ലെത്തുകുത്തുല’ രാജകുമാരന്റെ മൃതദേഹം കണ്ടെത്തിയത് കോണ്ടം ധരിച്ച നിലയില്‍ ! ഒപ്പമുണ്ടായിരുന്നത് നാല് സ്ത്രീകള്‍

സുലു രാജകുമാരന്‍ ലെത്തുകുത്തുലയുടെ മൃതദേഹം 2020 നവംബര്‍ 6ന് ദക്ഷിണാഫ്രിക്കന്‍ തലസ്ഥാനമായ ജോഹന്നാസ്ബര്‍ഗിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ കണ്ടെത്തിയ സംഭവം രാജ്യത്താകെ ചര്‍ച്ചയായിരുന്നു. ഈ സംഭവത്തില്‍ രാജകുമാരനോടൊപ്പം കിടക്ക പങ്കിടാന്‍ എത്തിയ നാല് സ്ത്രീകള്‍ കോടതിയില്‍ വിചാരണ നേരിടുകയാണ്. രാജകുമാരന്റെ മൃതദേഹം ആദ്യം കണ്ട പോലീസ് ഉദ്യോഗസ്ഥനും, മെഡിക്കല്‍ ഓഫീസറും കഴിഞ്ഞ ദിവസം കോടതിയില്‍ മൊഴി നല്‍കി. അപ്പാര്‍ട്ട്മെന്റില്‍ സുലു രാജകുമാരന്‍ ലെത്തുകുത്തുലയുടെ മൃതദേഹം കണ്ടെത്തിയ അവസ്ഥയെക്കുറിച്ചാണ് പൊലീസ് ഉദ്യോഗസ്ഥന്‍ മൊഴി നല്‍കിയത്. ലിംഗത്തില്‍ കോണ്ടം ഉപയോഗിച്ച് മരിച്ച നിലയിലാണ് രാജകുമാരന്റെ മൃതദേഹം കണ്ടെതെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ കോടതിയെ അറിയിച്ചു. ലെത്തുകുത്തുലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ത്ഷെഫോഗാറ്റ്സോ മോറെമാന്‍ (30) മാര്‍ഗരറ്റ് കൊയ്ലെ (42) പോര്‍ട്ടിയ മോള (28), ഗോണ്ട്സെ ത്ഹോലെ (30) എന്നീ സ്ത്രീകളാണ് വിചാരണ നേരിടുന്നത്. ഇവര്‍ രാജകുമാരനെ നഗ്‌നനാക്കി ഉപേക്ഷിച്ചതായി കണ്ടെത്തിയിരുന്നു. കേസില്‍ ജോഹന്നാസ്ബര്‍ഗിലെ സൗത്ത്…

Read More