അമ്മയായിട്ട് ഒരു മാസം ! ഡെയ്ന്‍ എനിക്ക് തന്ന പിറന്നാള്‍ സമ്മാനം; സന്തോഷം പങ്കുവെച്ച് മീനാക്ഷി രവീന്ദ്രന്‍…

മീനാക്ഷി രവീന്ദ്രനും ഡെയ്ന്‍ ഡേവിസും മിനിസ്‌ക്രീനിലെ മിന്നും ജോഡിയാണ്. വ്യത്യസ്തമായ അവതരണ ശൈലിയാണ് ഇരുവരെയും പ്രിയങ്കരമാക്കിയത്. തന്റെ പുതിയ സിനിമയിലേക്ക് നായകനെയും നായികയേയും കണ്ടെത്തുന്നതിന് വേണ്ടി സംവിധായകന്‍ ലാല്‍ജോസ് മഴവില്‍ മനോരമ ചാനലുമായി ചേര്‍ന്ന് നടത്തിയ നായിക നായകന്‍ പരിപാടിയില്‍ മത്സരാര്‍ഥിയായി വന്നത് മുതലാണ് മീനാക്ഷി രവീന്ദ്രന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാക്കിയത്. നായിക നായകന് ശേഷം പിന്നീട് അവതാരികയായും മീനാക്ഷി തിളങ്ങി. ഉടന്‍ പണം എന്ന ടെലിവിഷന്‍ ഷോയിലൂടെയാണ് മീനാക്ഷിയും ഡെയ്‌നും പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടംപിടിക്കുന്നത്. പിന്നീട് മാലിക് എന്ന ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ മകളായും മീനാക്ഷി അഭിനയിച്ചു. ഹൃദയം അടക്കമുള്ള സിനിമകളിലും അഭിനയിച്ചിട്ടുള്ള മീനാക്ഷി ഇപ്പോള്‍ തന്റെ ജീവിതത്തിലെ പുതിയ സന്തോഷങ്ങളെ കുറിച്ച് തുറന്നു സംസാരിച്ചതാണ് വൈറലാകുന്നത്. എയര്‍ഹോസ്റ്റസ് ജോലി ഉപേക്ഷിച്ചാണ് മീനാക്ഷി അഭിനയത്തിലേക്ക് ഇറങ്ങിയത്. മീനാക്ഷിയുടെ വാക്കുകള്‍ ഇങ്ങനെ… സ്‌കൈയാണ് എന്റെ പുതിയ വിശേഷം. അമ്മയായിട്ട്…

Read More

ഭാര്യ തടിച്ചിയാകുന്നു ! വിവാഹമോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ് കോടതിയില്‍…

ഭാര്യയ്ക്ക് വലിയതോതില്‍ വണ്ണം കൂടുന്നുവെന്നും അതിനാല്‍ വിവാഹമോചനം വേണമെന്നും ആവശ്യപ്പെട്ട് ഭര്‍ത്താവ് കോടതിയില്‍. മീററ്റിലാണ് സംഭവം. സല്‍മാന്‍ എന്ന യുവാവാണ് വിവാഹമോചന ഹര്‍ജി നല്‍കിയത്. ഇതിനു പിന്നാലെ തനിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇയാളുടെ ഭാര്യ നസ്മ പോലീസിനെ സമീപിച്ചു. തനിക്ക് സല്‍മാനൊപ്പം ജീവിക്കണമെന്നും അതിനുവേണ്ട നടപടി സ്വീകരിക്കണമെന്നും നസ്മ ആവശ്യപ്പെടുന്നു. ദമ്പതികള്‍ക്ക് ഏഴു വയസ്സുള്ള കുട്ടിയുണ്ട്. തന്നെ തടിച്ചി എന്നു വിളിച്ച് ഭര്‍ത്താവ് കളിയാക്കുക പതിവാണെന്നും, ഒരുമാസം മുമ്പ് ഇക്കാര്യം ചൂണ്ടിക്കാട്ടി സല്‍മാന്‍ തന്നെ വീട്ടില്‍ നിന്നും പുറത്താക്കിയിരുന്നതായും യുവതി പോലീസിനോട് പറഞ്ഞു.

Read More

അജ്ഞാതപനിയില്‍ വിറച്ച് ഒരു ഗ്രാമം ! കുട്ടികളെ സ്‌കൂളില്‍ വിടാന്‍ തയ്യാറാകാതെ മാതാപിതാക്കള്‍…

അജ്ഞാത പനിയില്‍ വിറച്ച് ഉത്തരാഖണ്ഡിലെ ഒരു ഗ്രാമം. പനി പടരുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ആരോഗ്യവിഭാഗം നടത്തിയ ക്യാമ്പില്‍ 220 പേര്‍ക്ക് രോഗം പിടിപെട്ടതായി കണ്ടെത്തി. പൗരിയിലെ താലി ഗ്രാമത്തിലാണ് ഈ ദുരവസ്ഥ. അജ്ഞാത പനി പടരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന ഘട്ടത്തില്‍ ആരോഗ്യമന്ത്രി ധാന്‍ സിങ് റാവത്തിന്റെ നിര്‍ദേശപ്രകാരമാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പില്‍ പരിശോധിച്ചപ്പോള്‍ 220 ഗ്രാമവാസികള്‍ക്ക് പനി പിടിപെട്ടതായി കണ്ടെത്തി. പനിക്ക് പുറമേ ചുമയും തലവേദനയുമാണ് മറ്റു രോഗ ലക്ഷണങ്ങള്‍. 20 പേരുടെ രക്ത സാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചതായി അധികൃതര്‍ വ്യക്തമാക്കി. മൂന്ന് ദിവസത്തിനകം ഫലം വരുമെന്നാണ് പ്രതീക്ഷ. ഫലം ലഭിച്ചാല്‍ മാത്രമേ, പനിയുടെ യഥാര്‍ഥ കാരണം വ്യക്തമാകുകയുള്ളൂവെന്നും അധികൃതര്‍ പറയുന്നു. പരിശോധനയില്‍ ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. ആന്റിജന്‍ ടെസ്റ്റാണ് നടത്തിയത്. ഗ്രാമത്തില്‍ നിന്ന് ആളുകള്‍ പുറത്തേയ്ക്ക് പോകുന്നത് വിരളമാണ്. അതിനാല്‍ കോവിഡ് പിടിപെടാനുള്ള…

Read More

വിനോദസഞ്ചാരത്തിനെത്തിയ ഇന്ത്യന്‍ ഗര്‍ഭിണിയുടെ മരണം ! പോര്‍ച്ചുഗല്‍ ആരോഗ്യമന്ത്രി രാജിവച്ചു…

വിനോദസഞ്ചാരത്തിനായി പോര്‍ച്ചുഗലില്‍ എത്തിയ ഇന്ത്യന്‍ യുവതിയുടെ മരണവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദത്തെത്തുടര്‍ന്ന് പോര്‍ച്ചുഗല്‍ ആരോഗ്യമന്ത്രി മാര്‍ത്ത ടെമിഡോ രാജിവച്ചു. 34 കാരിയായ ഇന്ത്യന്‍ യുവതി ഗര്‍ഭിണിയായിരുന്നു. ഇവരെ ഒരു ആശുപത്രിയില്‍നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ഹൃദയസ്തംഭനം ഉണ്ടാവുകയായിരുന്നു. ഇവരുടെ കുഞ്ഞിനെ അടിയന്തര ശസ്ത്രക്രിയ വഴി പുറത്തെടുത്തിരുന്നു. നിയോനേറ്റോളജി വിഭാഗത്തില്‍ ഒഴിവ് ഇല്ലാതിരുന്നതിനെ തുടര്‍ന്നാണ് യുവതിയെ സാന്റാ മരിയ ആശുപത്രിയില്‍നിന്ന് തലസ്ഥാനമായ ലിസ്ബണിലെ ഒരു ആശുപത്രിയിലേക്ക് മാറ്റേണ്ടിവന്നത്. സാന്റാ മരിയയില്‍നിന്ന് ആംബുലന്‍സില്‍ ലിസ്ബണിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് യുവതിക്ക് ഹൃദയസ്തംഭനം ഉണ്ടായത്. പ്രസവചികിത്സയുമായി ബന്ധപ്പെട്ട അടിയന്തര സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെക്കാനുള്ള മാര്‍ത്തയുടെ തീരുമാനമാണ് യുവതിയുടെ മരണത്തില്‍ കലാശിച്ചതെന്നാണ് വിമര്‍ശകര്‍ ആരോപിക്കുന്നത്. വേനല്‍ അവധിക്കാലത്ത് പോര്‍ച്ചുഗലിലെ പല ആശുപത്രികളിലും ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഉണ്ടാകാറില്ല. ഇതേത്തുടര്‍ന്നാണ് പ്രസവചികിത്സയുമായി ബന്ധപ്പെട്ട അടിയന്തര സേവനങ്ങള്‍, പ്രത്യേകിച്ച് വാരാന്ത്യങ്ങളില്‍ നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മാര്‍ത്തയുടെ ഈ തീരുമാനത്തിനെതിരേ പ്രതിപക്ഷ…

Read More

വെല്‍ പ്ലേയ്ഡ് ബ്രദര്‍ ! പാണ്ഡ്യയെ പുകഴ്ത്തിയ മുഹമ്മദ് ആമിറിനെതിരേ പാക്കിസ്ഥാന്‍കാരുടെ സൈബര്‍ ആക്രമണം…

ഏഷ്യാക്കപ്പില്‍ പാക്കിസ്ഥാനെതിരേ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ച ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ പുകഴ്ത്തി ട്വീറ്റ് ചെയ്ത പാക്കിസ്ഥാന്‍ മുന്‍ പേസര്‍ മുഹമ്മദ് ആമിറിനെതിരേ പാക്ക് ആരാധകരുടെ സൈബര്‍ ആക്രമണം. ഇന്ത്യ പാക്കിസ്ഥാനെ തോല്‍പിച്ചതിനു പിന്നാലെയാണ് മുഹമ്മദ് ആമിര്‍ കളിയിലെ താരമായ ഹാര്‍ദിക് പാണ്ഡ്യയെ പുകഴ്ത്തിയത്. ‘വെല്‍ പ്ലേയ്ഡ് ബ്രദര്‍’ എന്നു മാത്രമാണ് ആമിര്‍ ട്വിറ്ററില്‍ കുറിച്ചത്. മുന്‍പ് മത്സരത്തിനിടെ പരുക്കേറ്റു പുറത്തായതും ഇപ്പോഴത്തെ പ്രകടനവും ഉള്‍പ്പെടുത്തിയുള്ള ഒരു ചിത്രം ഹാര്‍ദിക് ട്വീറ്റ് ചെയ്തിരുന്നു. ഇതു റീട്വീറ്റ് ചെയ്തായിരുന്നു ആമിറിന്റെ പ്രതികരണം. എന്നാല്‍ ഇതു രസിക്കാതിരുന്ന പാക്കിസ്ഥാന്‍ ആരാധകര്‍ രൂക്ഷഭാഷയിലാണ് ആമിറിനെതിരെ രംഗത്തെത്തിയത്. ‘നിങ്ങളെയോര്‍ത്ത് ലജ്ജ തോന്നുന്നു’വെന്ന് ചിലര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. ഐപിഎല്ലില്‍ കളിക്കുന്നതിനു വേണ്ടിയാണ് ആമിര്‍ ഇന്ത്യന്‍ താരങ്ങളെയും ക്രിക്കറ്റ് ബോര്‍ഡിനെയും പുകഴ്ത്തുന്നതെന്നും മറ്റൊരാള്‍ ആരോപിച്ചു. ആമിറിനെതിരെ കോഴ ആരോപണവും ചിലര്‍ ഉയര്‍ത്തുന്നു. പന്തു കൊണ്ടും ബാറ്റ് കൊണ്ടും…

Read More

മലയാളി മങ്ക! തെങ്കാശിയിലെ സൂര്യകാന്തി പാടത്ത് ഓണം ഫോട്ടോഷൂട്ടുമായി ഗൗരി സിജി മാത്യൂസ്; ചിത്രങ്ങള്‍ വൈറല്‍

ഓണത്തെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി. ഇന്‍സ്റ്റഗ്രാമില്‍ യുവാക്കള്‍ക്കിടയില്‍ താരമായ ഗൗരി സിജി മാത്യൂസിന്റെ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. തെങ്കാശിയിലെ സൂര്യകാന്തി പാടത്ത് നടത്തിയ ഫോട്ടോഷൂട്ടില്‍ തനി മലയാളി മങ്കയായാണ് ഗൗരി എത്തിയിരിക്കുന്നത്. പരമ്പരാഗത കേരളീയ വേഷമാണ് ഗൗരി ധരിച്ചിരിക്കുന്നത്. മുണ്ടും മുലക്കച്ചയും ധരിച്ച പഴശിരാജയിലെ കനിഹയെ ഓര്‍മ്മിപ്പിക്കുന്ന വസ്ത്രധാരണമാണ് നടത്തിയിരിക്കുന്നത്. ഫോട്ടോഷൂട്ടിന് വേണ്ടി ഗൗരിയെ അണിയിച്ചൊരുക്കിയിരിക്കുന്നത് മേക്കപ്പ് ആര്‍ട്ടിസ്റ്റ് ശ്രീദേവിയാണ്. ചിത്രങ്ങള്‍ പകര്‍ത്തിയത് നിജു പാലക്കാടും. വര്‍ഷങ്ങളായി ഓണം ഫോട്ടോഷൂട്ടുകള്‍ നടത്തുന്ന ഗൗരി ഇത്തവണയും പതിവ് തെറ്റിച്ചില്ലെന്നാണ് ആരാധകര്‍ പറയുന്നത്. നിരവധി സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത ഗൗരിയും സോഷ്യല്‍മീഡിയയിലെ സൂപ്പര്‍താരം നിമിഷ ബിജോയും ചെയ്ത ചാമ്പിക്കോ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 2015 മുതല്‍ മോഡലിംഗ് രംഗത്തുള്ള ഗൗരി പ്രിമിയം കണ്ടന്റുകള്‍ നല്‍കുന്ന ആക്ച്വല്‍ ഫാന്‍സ്, പേട്രണ്‍ തുടങ്ങി കണ്ടന്റ് ദാതക്കള്‍ക്കൊപ്പവും പ്രവര്‍ത്തിക്കുന്നത്.…

Read More

അധ്യാപകന് അല്‍ഖ്വയ്ദ ബന്ധം ഉള്ളതായി കണ്ടെത്തി ! മദ്രസ പൊളിച്ചുനീക്കി അസം സര്‍ക്കാരിന്റെ നടപടി…

അല്‍ഖ്വയ്ദ ബന്ധം കണ്ടെത്തിയതിനെത്തുടര്‍ന്ന് അധ്യാപകന്‍ അറസ്റ്റിലായതോടെ ഇയാള്‍ ജോലി ചെയ്തിരുന്ന മദ്രസ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി അസം സര്‍ക്കാര്‍. ഭീകര പ്രവര്‍ത്തനത്തിന്റെ കേന്ദ്രമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊളിച്ചു നീക്കുന്ന മൂന്നാമത്തെ മദ്രസയാണിത്. കബെയ്തരി പാര്‍ട്ടി-4 ഗ്രാമത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഇരുനിലയിലുള്ള മര്‍കസുല്‍ മാ-ആരിഫ് ഖുറയാന മദ്രസയാണ് പൊളിച്ചുമാറ്റിയത്. എട്ട് ബുള്‍ഡോസറുകള്‍ ഉപയോഗിച്ചാണ് നടപടി. വെള്ളിയാഴ്ചയാണ് മദ്രസ്സയിലെ അധ്യാപകനായ മുഫ്തി ഹഫിസുര്‍ റഹ്മാന്‍ എന്നയാളെ അറസ്റ്റു ചെയ്തത്. 2018ലാണ് ഇയാള്‍ ഇവിടെ അധ്യാപകനായി ചേര്‍ന്നത്. ചൊവ്വാഴ്ച മദ്രസയില്‍ നടന്ന റെയ്ഡില്‍ തീവ്രവാദ ബന്ധമുള്ള നിരവധി ലേഖനങ്ങള്‍ പിടിച്ചെടുത്തിരുന്നു. ഇവിടെ താമസിച്ചു പഠിച്ചിരുന്ന 200 ഓളം വിദ്യാര്‍ത്ഥികളെ ജില്ലാ ഭരണകൂടം ഒഴിപ്പിച്ചിരുന്നു

Read More

മോസില്ല ഫയര്‍ഫോക്‌സ് ഉടന്‍ അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ കിട്ടാന്‍ പോകുന്നത് എട്ടിന്റെ പണി ! മുന്നറിയിപ്പുമായി സൈബര്‍ സുരക്ഷാ ഏജന്‍സി…

ഫയര്‍ഫോക്സ് ബ്രൗസറിന് ഹാക്കര്‍ ആക്രമണ ഭീഷണിയുണ്ടെന്ന മുന്നറിയിപ്പുമായി, കേന്ദ്ര സര്‍ക്കാരിന്റെ സൈബര്‍ സുരക്ഷാ ഏജന്‍സിയായ ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (സെര്‍ട് ഇന്‍). ഹാക്കര്‍മാര്‍ക്കു കടന്നുകയറാനാവുന്ന ബഗുകള്‍ മോസില്ല ഫയര്‍ ഫോക്‌സില്‍ ഉണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. സുരക്ഷാ നിയന്ത്രണങ്ങള്‍ മറികടന്ന് ഉപകരണത്തില്‍ കയറിക്കൂടാന്‍, അകലത്തിരുന്ന് ആക്രമണം നടത്തുന്ന ഹാക്കര്‍മാര്‍ക്കു സഹായകരമാവുന്ന ബഗുകള്‍ ഉണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഏതെങ്കിലും ലിങ്കില്‍ ക്ലിക്ക് ചെയ്യാന്‍ ഉപയോക്താക്കളെ പ്രേരിപ്പിച്ചുകൊണ്ട് ഇത്തരം ഒരു ആക്രമണം നടത്താന്‍ ഹാക്കര്‍മാര്‍ക്കു കഴിയും. മോസില്ലയുടെ ഏറ്റവും പുതിയ വേര്‍ഷനിലേക്കു മാറാനാണ് സെര്‍ട് ഇന്‍ ഉപയോക്താക്കളെ ഉപദേശിക്കുന്നത്. ഗൂഗിള്‍ ക്രോമിന്റെ ഡെസ്‌ക് ടോപ്പ് വേര്‍ഷനില്‍ സൈബര്‍ ആക്രമണത്തിനു സാഹചര്യമൊരുക്കുന്ന പിഴവുകളുണ്ടെന്ന കഴിഞ്ഞയാഴ്ച സെര്‍ട് ഇന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതിനു പിന്നാലെ ഇപ്പോള്‍ മോസില്ല ഫയര്‍ഫോക്‌സിലും പിഴവുകളുണ്ടെന്ന വിവരം പുറത്തു വന്നതോടെ ഉപയോക്താക്കളാകെ ആശങ്കയിലായിരിക്കുകയാണ്.

Read More

‘വരത്തനായ’ രാജവെമ്പാല സുജിത്തിനൊപ്പം കാറില്‍ കറങ്ങിയത് ഒരു മാസം ! ആര്‍പ്പൂക്കരയില്‍ നിന്ന് പിടികൂടിയ രാജവെമ്പാലയുടെ കഥയിങ്ങനെ…

ഒരു മാസത്തോളം കാറില്‍ കയറി കറങ്ങിയ രാജവെമ്പാല ഒടുവില്‍ പിടിയിലായി. കഴിഞ്ഞ ഒരു മാസം കൊടുംവിഷമുള്ള പാമ്പുമായാണ് താന്‍ കാറോടിച്ചതെന്ന് ഓര്‍ക്കുമ്പോള്‍ സുജിത്തിന്റെ വിറയല്‍ മാറുന്നില്ല. നിലമ്പൂര്‍ കാട്ടില്‍നിന്നും കാറില്‍ കയറിക്കൂടി നാടുമുഴുവന്‍ ചുറ്റിയ രാജവെമ്പാല ഒടുവില്‍ പിടിയിലായപ്പോള്‍ സുജിത്തിനൊപ്പം ആര്‍പ്പൂക്കരയിലെ അയല്‍വാസികള്‍ക്കു കൂടിയാണ് ആശ്വാസമായത്. ഒരു മാസം മുന്‍പാണ് സുജിത്തും സുഹൃത്തുക്കളും നിലമ്പൂരില്‍ ലിഫ്റ്റിന്റെ പണിക്കായി പോയത്. കാടിനോട് ചേര്‍ന്ന പ്രദേശത്തായിരുന്നു ജോലി. തിരിച്ചു വരാന്‍ ഒരുങ്ങുന്നതിനിടെ കാറിന്റെ പരിസരത്ത് ഇവര്‍ രാജവെമ്പാലയെ കണ്ടു. പിന്നീട് കാണാതായ പാമ്പ് കാറിനകത്ത് കയറിയിട്ടുണ്ടോ എന്ന പരിശോധിച്ചെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. ഇതേത്തുടര്‍ന്ന് പാമ്പ് കാറില്‍ കയറിയിട്ടില്ലെന്ന അനുമാനത്തില്‍ എത്തിയ ശേഷമാണ് ഇവര്‍ നിലമ്പൂരില്‍നിന്നു മടങ്ങിയത്. നാട്ടിലെത്തിയ ശേഷം ഇതേ കാറുമായി കുടുംബമടക്കം പലയിടത്തും യാത്ര നടത്തുകയും ചെയ്തു. ഒരാഴ്ച മുമ്പ് കാര്‍ കഴുകുന്നതിനിടെയാണ് പാമ്പിന്റെ പടം കണ്ടത്. ഞെട്ടിപ്പോയ…

Read More

പ്രിന്റ് ചെയ്‌തെടുക്കാം നല്ല ‘മൊരിഞ്ഞ ദോശ’ ! ദോശ പ്രിന്ററിനെക്കുറിച്ചറിയാം;വീഡിയോ വൈറല്‍ …

ദോശയുണ്ടാക്കാന്‍ ഇനി ദോശക്കല്ല് ആവശ്യമില്ല പകരം ഒരു പ്രിന്റര്‍ മതിയാവും. ഒരു പ്രിന്ററില്‍ എങ്ങനെ ദോശയുണ്ടാക്കാം എന്നല്ലേ ‘ദോശ പ്രിന്റര്‍’ എന്ന മെഷീനാണ് ഇപ്പോള്‍ താരമാവുന്നത്. ഇതില്‍ ദോശയുണ്ടാക്കാന്‍ വളരെ എളുപ്പമാണ്. ദോശയുടെ കനവും കുക്കിംഗിന് വേണ്ട സമയവും നമുക്ക് ഇതില്‍ ക്രമീകരിക്കാനാവും. ഇതിലൊരു ടാങ്ക് ഉണ്ടാകും. അതിലാണ് ദോശമാവ് നിറയ്ക്കേണ്ടത്. ഏകദേശം 700 എംഎല്‍ മാവ് വരെ ടാങ്കില്‍ നിറയ്ക്കാം. ഇതുപയോഗിച്ച് പത്ത് ദോശ വരെ ഉണ്ടാക്കാന്‍ കഴിയും. ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇവോഷെഫ് കമ്പനിയാണ് ഇതിന് പിന്നില്‍. ‘ഇ സി ഫ്ലിപ്’ എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്ന ഈ മെഷീന് ലോകത്തെ ആദ്യത്തെ സ്മാര്‍ട് ദോശ മേക്കര്‍ എന്ന വിശേഷണവും കമ്പനി നല്‍കിക്കഴിഞ്ഞു. ദോശ മേക്കറിലെ ടാങ്കിലേക്ക് മാവ് ഒഴിച്ച്, ആവശ്യമുള്ള കനം, മൊരിച്ചില്‍, എണ്ണം തുടങ്ങിയവയ്ക്കുള്ള ബട്ടണ്‍ അമര്‍ത്തിയാല്‍ പ്രിന്ററില്‍നിന്ന് പ്രിന്റ് വരുന്നതുപോലെ ദോശകള്‍…

Read More