നല്ല തൂവെള്ള ഇഡ്ഡലി, ഒപ്പം ആവി പറക്കുന്ന സാന്പാറും ചട്നിയും… അപ്പോ എങ്ങനാ… കഴിച്ചു തുടങ്ങാല്ലേ… ലോക ഇഡ്ഡലിദിന വിശേഷങ്ങളറിയാം…

അമൽ പി. അരുൺ മൃദുവായ നല്ല തൂവെള്ള ഇഡ്ഡലി. ഒപ്പം ആവി പറക്കുന്ന സാന്പാറും ചട്നിയും. അപ്പോൾ ഒന്നല്ല, അതിലധികവും കഴിച്ചുപോകും. അല്ലേ… എങ്കിൽ ഇന്ന് ഇഡ്ഡലി ഉണ്ടാക്കിക്കോളൂ. നമ്മുടെ പ്രിയപ്പെട്ട ഇഡ്ഡലിയുടെ ജന്മദിനമാണിന്ന്. ലോക ഇഡ്ഡലി ദിനം. ദക്ഷിണേന്ത്യക്കാരുടെ പ്രാതലിന്‍റെ പ്രാണനാണ് ഇഡ്ഡലി. ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഇൗ ഇഷ്ടം, കാലം കുറെയായി. ഇഡ്ഡലി യുടെ അല്പം കഥകളും വിശേഷങ്ങളുമായി നമുക്ക് ഇൗ  ഇഡ്ഡലി ദിനം പൊടിപൊടിച്ചാലോ… തയാറാക്കി വച്ചോ ഇഡ്ഡലി… അപ്പോ എങ്ങനാ, കഴിച്ചു തുടങ്ങാല്ലേ… പറയാനുണ്ട്ഏറെ കഥകൾഇന്തോനേഷ്യയുമായി ബന്ധപ്പെട്ട് ഇഡ്ഡലിക്കൊരു കഥയുണ്ട്. ഇന്തോനേഷ്യയിലെ കേട്‌ലി എന്ന ഭക്ഷണമാണ് രൂപവും രുചിയും മാറി ഇഡ്ഡലിയായതെന്നാണ് ഒരു കഥ. ഇന്തോനേഷ്യയിലെ പ്രിയ ഭക്ഷണവിഭവമാണ് കേട്‌ലി. ഒരിക്കൽ ഇന്തോനേഷ്യയിലെ രാജാവ് വധുവിനെ തേടി തേക്കേ ഇന്ത്യയിൽ വന്നു. കൂടെ കേട്‌ലി പാചകക്കാരും. ആ വിദേശഭക്ഷണം നാട്ടിലെങ്ങും…

Read More

പെണ്‍കുട്ടിയെ തന്നെ കല്യാണം കഴിക്കുന്നത് ശരിയാവുമോയെന്നൊക്കെയായിരിക്കാം അവള്‍ ചിന്തിച്ചിട്ടുണ്ടാവുക ! തന്റെ പ്രണയത്തെക്കുറിച്ച് അപര്‍ണ…

ഇത്തവണത്തെ ബിഗ്‌ബോസ് മലയാളം സീസണ്‍ വ്യത്യസ്ഥരായ മത്സരാര്‍ഥികളാല്‍ കൂടിയാണ് വ്യത്യസ്ഥമാകുന്നത്. ബിഗ് ബോസിലെത്തിയവരില്‍ ആദ്യ ദിവസം തന്നെ ശ്രദ്ധിക്കപ്പെട്ട താരമാണ് അപര്‍ണ മള്‍ബറി. മലയാളം ഷോയിലെത്തിയ നോണ്‍ മലയാളിയാണ് അപര്‍ണ. സോഷ്യല്‍ മീഡിയയിലൂടെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന വിദേശിയായ അപര്‍ണ, മലയാളികളെ പോലും അമ്പരപ്പിക്കുന്ന മലയാളമാണ് പറയുന്നത്. സ്വവര്‍ഗാനുരാഗിയായ അപര്‍ണ ഒരിക്കല്‍ തന്റെ പ്രണയ കഥ വെളിപ്പെടുത്തിയിരുന്നു. ഫ്ളവേഴ്സ് ചാനലിലെ ഒരു കോടിയില്‍ എത്തിയപ്പോഴായിരുന്നു അപര്‍ണ തന്റെ പ്രണയ കഥ തുറന്ന് പറഞ്ഞത്. വിവാഹത്തിന്റെ ചടങ്ങുകളെല്ലാം സ്‌പെയിനിലായിരുന്നു. ഇന്ത്യന്‍ സ്റ്റൈലിലായിരുന്നു തങ്ങളുടെ വിവാഹമെന്നും നിലവിളക്കൊക്കെയുണ്ടായിരുന്നു എന്നും അപര്‍ണ പറയുന്നു. വിവാഹം എന്നത് തങ്ങള്‍ രണ്ടാളുടേയും താല്‍പര്യമായിരുന്നു എന്നാണ് അപര്‍ണ പറയുന്നത്. ഞങ്ങളുടെ നാട്ടില്‍ പെണ്‍കുട്ടികള്‍ തമ്മില്‍ വിവാഹം കഴിക്കുന്നത് പ്രശ്‌നമല്ലെന്നും ഞങ്ങള്‍ വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അമൃത അറിയിച്ചിരുന്നു. അമൃത ശ്രീയാണ് അപര്‍ണയുടെ മനസ് കവര്‍ന്നത്. അമൃത ശ്രീ…

Read More

പ്രായം 104 , മാർക്ക് 150ൽ 150; സാക്ഷരതാ മിഷൻ പരീക്ഷയിൽ  ഒന്നാം സ്ഥാനം കരസ്ഥമാക്കി ജെയിസ്;  നാല് തലമുറയെ തലോലിച്ച സംതൃപ്തിയിൽ ജീവിതം

കാട്ടാക്കട : പ്രായം 104, ഇപ്പോ ഴും വിദ്യാർഥിയായ ജെയിംസിന് പരീക്ഷയ്ക്ക് കിട്ടിയത് 150ൽ 150 മാർക്ക്. സാക്ഷരതാ മിഷൻ നടത്തിയ പരീക്ഷയിലാണ് ഈ വയോധികൻ മികവ് കാട്ടിയത്. വിളപ്പിൽശാല ചൊവ്വള്ളൂർ ജീജു ഭവനിൽ ജെയിംസിനാണ് 150 മാർക്കിൽ 150തും ലഭിച്ചത്. സംസ്ഥാന സാക്ഷരതാ മിഷൻ നടത്തിയ പഠ്‌ന ലിഖ്‌ന അഭിയാൻ പദ്ധതി പ്രകാരം 11 പേരാണ് പരീക്ഷ എഴുതിയത്. അവരിൽ ഏറ്റവും പ്രായമുള്ളത് ജെയിംസായിരുന്നു. കണ്ണട വയ്ക്കാതെയാണ് ജെയിംസ് ചോദ്യങ്ങൾക്ക് ഉത്തരം എഴുതിയും ശരി അടയാളമിട്ടും മൂന്ന് മണിക്കൂർ ദൗർഘ്യമുള്ള പരീക്ഷ എഴുതിയത്. വിളപ്പിൽ പഞ്ചായത്തിലെ ചൊവ്വള്ളൂർ വാർഡിലെ സൂസി,കുമാരി ഹെപ്‌സിയറ്റ് മണി എന്നിവരായിരുന്നു പ്രേരക്മാർ.ജെയിംസിന്‍റെ ഭാര്യ 2018ൽ മരിച്ചു. നാല് മക്കളും അവരുടെ മക്കളും ചെറുമക്കളുമായി 16 പേരുണ്ട്. ഈ പ്രായത്തിലും പഠനത്തിന് പ്രാധാന്യം നൽകാൻ മനസ് കാട്ടിയ ജെയിംസ് മറ്റുള്ളവർക്കും മാതൃകയാണെന്നും അദ്ദേഹത്തെ…

Read More

ദൈവമേ പാവങ്ങള്‍ക്ക് ഇത്രയും സൗന്ദര്യം കൊടുക്കരുതേ… സൗന്ദര്യം കൂടിപ്പോയതു മൂലം തെന്നിന്ത്യന്‍ സിനിമയില്‍ നിന്നുമുണ്ടായ ദരനുഭവം വെളിപ്പെടുത്തി നടി റാഷി ഖന്ന

ചുരുങ്ങിയ കാലയളവിനുള്ളില്‍ തെന്നിന്ത്യന്‍ ഭാഷകളില്‍ മിന്നിത്തിളങ്ങിയ നടിയാണ് റാഷി ഖന്ന. ബോളിവുഡിന് പിന്നാലെ തെലുങ്ക്, തമിഴ്, മലയാളം തുടങ്ങി വിവിധ ഭാഷകളിലെ സിനിമകളില്‍ റാഷി ഖന്ന ഇതിനോടകം അഭിനയിച്ച് കഴിഞ്ഞു. മോഹന്‍ലാല്‍ ചിത്രം വില്ലനിലൂടെയാണ് റാഷി മലയാളത്തില്‍ എത്തിയത്. പിന്നീട് പൃഥ്വിരാജ് ചിത്രം ഭ്രമത്തിലൂടെ വീണ്ടും മലയാള സിനിമയില്‍ അഭിനയിച്ചു. മദ്രാസ് കഫേ എന്ന ഹിന്ദി ചിത്രത്തില്‍ സഹനടിയായിട്ടാണ് റാഷി ഖന്നയുടെ തുടക്കം. ഇമൈക്ക നൊടികള്‍ എന്ന നയന്‍താര സിനിമയിലൂടെയാണ് റാഷി ഖന്ന തമിഴിലേക്ക് ചുവടുവെച്ചത്. ബംഗാള്‍ ടൈഗര്‍, സുപ്രീം, ജയ് ലവ കുശ, തോളി പ്രേമം, ഇമൈക്കാ നൊടികള്‍, വെങ്കി മാമ, പ്രതി റോജു പാണ്ഡഗെ തുടങ്ങി വാണിജ്യപരമായി വിജയിച്ച നിരവധി ചിത്രങ്ങളും റാഷി ഖന്നയുടെ സിനിമാ ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ട്. ജോരു എന്ന ചിത്രത്തിലൂടെ പിന്നണി ഗായികയായും റാഷി ഖന്ന ശ്രദ്ധ നേടിയിരുന്നു. തന്റെ സിനിമാ…

Read More

വിനായകന്റെ സ്‌കില്ലും അറ്റിറ്റിയൂഡും ഇന്റര്‍നാഷണല്‍ ! ആ സ്റ്റൈല്‍ ഇതുവരെ കാപ്ചര്‍ ചെയ്തു കഴിഞ്ഞിട്ടില്ലെന്ന് അമല്‍ നീരദ്…

ഒരു സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തില്‍ നടന്‍ വിനായകന്റെ പ്രസ്താവന വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് നടനെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധിപേര്‍ രംഗത്തു വന്നിരുന്നു. എന്നാല്‍ വിനായകനെക്കുറിച്ച് സംവിധായകന്‍ അമല്‍ നീരദ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഇന്റര്‍നാഷണല്‍ ലെവല്‍ സ്‌കില്ലും അറ്റിറ്റിയൂഡുമുള്ള താരമാണ് വിനായകനെന്ന് അമല്‍ നീരദ് പറഞ്ഞു. ആ സ്‌കില്ല് വിനായകന്‍ സ്വയം നട്ടുവളര്‍ത്തി ഉണ്ടാക്കിയെടുത്തതാണെന്നും അമല്‍ നീരദ് പറഞ്ഞു. വിനായകനെവച്ചൊരു കള്ളിമുണ്ട് കഥാപാത്രം ഇന്നുവരെ ആലോചിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. കള്ളിമുണ്ട് വേഷം മോശമാണ് എന്ന അര്‍ഥത്തിലല്ല പറയുന്നത്. തന്നെ സംബന്ധിച്ചിടത്തോളം വിനായകന്റെ സ്‌റ്റൈല്‍ ഇതുവരെ കാപ്ചര്‍ ചെയ്തു കഴിഞ്ഞിട്ടില്ലെന്നും അമല്‍ പറഞ്ഞു. സാഗര്‍ ഏലിയാസ് ജാക്കി എന്ന സിനിമയില്‍ വിനായകന്റെ കഥാപാത്രത്തിന്റെ പേര് സ്‌റ്റൈല്‍ എന്നായിരുന്നു. ആ സ്‌കില്ലും അറ്റിറ്റിയൂഡും ഇന്റര്‍നാഷണല്‍ ആണെന്നും അമല്‍ നീരദ് കൂട്ടിച്ചേര്‍ത്തു. ട്രാന്‍സ് എന്ന സിനിമയിലെ വിനായകന്റെ ടൈറ്റില്‍ ട്രാക്ക്…

Read More

പിന്നെ അയാള്‍ ഇങ്ങു ചോദിക്കുമ്പോള്‍ കൊടുക്കാന്‍ എടുത്തു വച്ചിരിക്കുവല്ലേ…10 വയസുകാരിയ്ക്ക് സ്വന്തം വീട്ടില്‍ സുരക്ഷ കിട്ടാത്ത കാലത്ത് വിനായകന്‍ എത്രയോ ഭേദമെന്ന് ഡോ. അനുജ ജോസഫ്…

‘ഒരുത്തി’ സിനിമയുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തിനിടെ നടന്‍ വിനായകന്‍ നടത്തിയ പരാമര്‍ശങ്ങള്‍ വന്‍വിവാദത്തിനാണ് വഴിവെച്ചത്. പലരും വിനായകനെതിരെ രംഗത്തെത്തി. ഒടുവില്‍ നടന്‍ ക്ഷമാപണം നടത്തുകയും ചെയ്തു. ഇപ്പോള്‍ സംഭവത്തില്‍ ഡോ. അനുജ ജോസഫ് പങ്കുവെച്ച പ്രതികരണമാണ് ശ്രദ്ധേയമാകുന്നത്. നമ്മുടെ നാട്ടില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട ഒത്തിരി വിഷയങ്ങളുണ്ട്, അല്ലാതെ വിനായകന്‍ എവിടെ,,,,, പോകുന്നു എന്നതല്ലെന്നും ഒരു പത്തു വയസ്സുകാരിക്ക് പോലും സ്വന്തം വീട്ടില്‍ protection കിട്ടാത്ത ഈ കാലത്തു വിനായകന്‍ ഒക്കെ എത്രയോ ഭേദമാണെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അനുജ പറയുന്നു ഡോ. അനുജയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം… വിനായകനും me too വിവാദത്തിനും ഒക്കെ എന്നാ ഒരു reach ആന്നെ, വിനായകന് sex വേണമെങ്കില്‍ അയാള്‍ ചോദിച്ചു മേടിക്കും പോലും ,,,,are you ok?മര്യാദ ഉണ്ട്,,,’പിന്നെ അയാള്‍ ഇങ്ങു ചോദിക്കുമ്പോള്‍ കൊടുക്കാന്‍ എടുത്തു വച്ചിരിക്കുവല്ലേ’എന്ത് Sex, അല്ലാതെ ഞങ്ങള്‍ അത്തരക്കാര്‍…

Read More

സ്റ്റൈല്‍ മന്നന്‍ മാക്‌സി അണ്ണന്‍ ! അസ്സല്‍ തമിഴ്മാപ്പിളയായി താലികെട്ടി ‘മാക്‌സ് വെല്‍; വീഡിയോ തരംഗമാവുന്നു…

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഗ്ലെന്‍ മാക്‌സ് വെല്ലിന് പരമ്പരാഗത തമിഴ് ശൈലിയില്‍ ‘തിരുമണം.’ പരമ്പരാഗത ശൈലിയില്‍ വിനി രാമന് മാക്‌സ്വെല്‍ താലി കെട്ടുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫാന്‍ ആര്‍മി അടക്കമുള്ള ഒട്ടേറെ ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ വിവാഹത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പങ്കുവച്ചു. നിലവില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ കളിക്കാരനാണ് മാക്‌സ്‌വെല്‍. വര്‍ഷങ്ങള്‍ നീണ്ട സൗഹൃദത്തിനൊടുവില്‍ കഴിഞ്ഞ ആഴ്ച ഓസ്‌ട്രേലിയയില്‍ വെച്ചും വിനിയുടെ കഴുത്തില്‍ മാക്‌സ്വെല്‍ താലികെട്ടിയിരുന്നു. വിനി ഇന്ത്യന്‍ വംശജ ആയിരുന്നതിനാല്‍, രണ്ടു കുടുംബങ്ങളുടെയും താല്‍പര്യം കണക്കിലെടുത്താണ് ഇരുവരും രണ്ടു തവണ വിവാഹിതരാകാന്‍ തീരുമാനിച്ചത്. ഓസ്‌ട്രേലിയന്‍ ശൈലിയിലുള്ള വിവാഹത്തിന്റെ ചിത്രം കഴിഞ്ഞ ആഴ്ച ഇന്‍സ്റ്റഗ്രാമില്‍ അപ്‌ലോഡ് ചെയ്ത ദമ്പതികള്‍ ഇങ്ങനെ കുറിച്ചിരുന്നു, ‘ഭാര്യയും ഭര്‍ത്താവും, ഇതിലും മികച്ചത് ഇനി വരാനിരിക്കുന്നതേയുള്ളു.’ പിന്നാലെയായിരുന്നു തമിഴ് ആചാരപ്രകാരമുള്ള വിവാഹം. മാക്‌സ്വെല്‍-വിനി ദമ്പതികളുടെ കഴിഞ്ഞ…

Read More

ഇത്രയും മാസ് സൂപ്പര്‍താരങ്ങള്‍ കാണിച്ചിട്ടുണ്ടോ ! തന്റെ സിനിമ കാണാന്‍ ക്യൂ നിന്ന് ടിക്കറ്റ് എടുത്ത് ഗായത്രി; പടം സൂപ്പറെന്ന് താരം…

മലയാളികള്‍ക്ക് സുപരിചിതയാണ് താരമാണ് ഗായത്രി സുരേഷ്. സിനിമകളേക്കാളുപരി ഗായത്രിയുടെ പ്രസ്താവനകളാണ് താരത്തെ മലയാളികളുടെ പ്രിയങ്കരിയാക്കിയത്. ഗായത്രിയുടെ പുതിയ ചിത്രമായ എസ്‌കേപ്പ് കഴിഞ്ഞദിവസമാണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. രാജമൗലിയുടെ പാന്‍ ഇന്ത്യന്‍ ബ്രഹ്മാണ്ഡ ചിത്രമായ ആര്‍ആര്‍ആര്‍നൊപ്പമാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ആദ്യദിവസം തന്നെ പ്രേക്ഷകര്‍ക്കൊപ്പം ഇരുന്ന് ചിത്രം കാണാന്‍ ഗായത്രി സുരേഷ് തീയേറ്ററില്‍ എത്തിയിരുന്നു. കൊച്ചിയിലെ തിയേറ്ററിലെത്തിയ ഗായത്രി കൗണ്ടറില്‍ പ്രത്യക്ഷപ്പെട്ടതും, വാദ്യമേളങ്ങള്‍ക്കൊപ്പം താളം പിടിച്ചു നില്‍ക്കുന്ന കാഴ്ചകളും പ്രേക്ഷകരില്‍ കൗതുകം ഉണര്‍ത്തുന്നതായിരുന്നു. നവാഗതനായ സര്‍ഷിക്ക് റോഷന്‍ സംവിധാനം ചെയ്യുന്ന സൈക്കോ ത്രില്ലര്‍ ചിത്രം ‘എസ്‌കേപ്പ്’ കണ്ടശേഷം സൂപ്പര്‍ എന്നാണ് ഗായത്രി അഭിപ്രായം രേഖപ്പെടുത്തിയത്. സ്ത്രീ പ്രാധാന്യമുള്ള ചിത്രത്തില്‍ ഗായത്രി സുരേഷും ശ്രീവിദ്യ മുല്ലചേരിയും ആണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. എസ്ആര്‍ബിഗ്‌സ്‌ക്രീന്‍ എന്റര്‍ടൈന്‍മെന്റ് നിര്‍മിച്ചിരിക്കുന്ന ചിത്രത്തില്‍ തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത് സര്‍ഷിക്ക് റോഷനാണ്.

Read More

ജീവിതത്തിന്‍റെ പുതിയ തീരങ്ങളിലേക്ക്..!  അനശ്വര ഇനി വക്കീല്‍; പക്ഷേ, പൊറോട്ടയടി മറക്കില്ല; അമ്മയെ സ്‌നേഹത്തോടെ ചേര്‍ത്ത് നിര്‍ത്തി അനശ്വര പറഞ്ഞ വാക്കുകൾ വൈറലാകുന്നു 

എരുമേലി: ഇത്തിരിപ്പോന്ന പഴയ വീട്ടിലെ ചെറിയ ഹോട്ടലില്‍ പൊറോട്ടയടിച്ച് അമ്മയെയും കൊച്ചു കുടുംബത്തെയും സഹായിക്കുന്ന അനശ്വര ഇനി അഭിഭാഷക ഗൗണ്‍ അണിയാന്‍ എൻറോള്‍മെന്‍റിനുള്ള തയാറെടുപ്പില്‍. എല്‍എല്‍ബി പാസായതോടെ ജീവിതത്തിനന്‍റെ പുതിയ തീരങ്ങളിലേക്ക് സഞ്ചരിക്കാനൊരുങ്ങുകയാണ് അനശ്വര.എരുമേലി കുറുവാമുഴി കാശാന്‍കുറ്റിയില്‍ സുബിയുടെ മകളായ അനശ്വരയുടെ പൊറോട്ടയടി ഏറെ വൈറലായ വാര്‍ത്തയായിരുന്നു. സുപ്രീം കോടതി ജഡ്ജി മുതല്‍ സിനിമാ താരങ്ങളും ജനപ്രതിനിധികളും ഉള്‍പ്പടെ ഒട്ടേറെ പേരാണ് വാര്‍ത്തയെ തുടര്‍ന്ന് സഹായങ്ങളുമായി എത്തിയത്. പിതാവ് നാട് വിട്ടുപോയതോടെ സ്വന്തം വീടും സ്ഥലവും ഇല്ലാതെ രണ്ടു പെണ്മക്കളുമായി കുടുംബവീട്ടില്‍ ചെറിയ ഹോട്ടല്‍ തുടങ്ങിയ അമ്മയെ സഹായിച്ചു തുടങ്ങിയപ്പോഴാണ് ഇളയ മകള്‍ അനശ്വര പൊറോട്ടയടി പരിശീലിച്ചത്. പൊറോട്ടയടിക്കുന്നതിന്‍റെ വീഡിയോ പകര്‍ത്തി സുഹൃത്തുക്കള്‍ കോളജിലെ ഫേസ്ബുക് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത് സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറി. വാര്‍ത്തകളെത്തുടര്‍ന്ന് ഒട്ടേറെ സഹായഹസ്തങ്ങള്‍ അനശ്വരക്ക് താങ്ങാകാന്‍ എത്തി. സഹപാഠികള്‍ക്കിടയില്‍ അനശ്വരയുടെ…

Read More

പുരുഷന്മാര്‍ ഒപ്പമില്ലാതെ സ്ത്രീകളെ വിമാനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിക്കില്ല ! പുതിയ വിലക്കുമായി താലിബാന്‍…

പുരുഷന്മാര്‍ ഒപ്പമില്ലാതെ സ്ത്രീകള്‍ വിമാനത്തില്‍ തനിച്ച് യാത്ര ചെയ്യുന്നത് വിലക്കി അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം. രാജ്യത്തെ എയര്‍ലൈന്‍ സര്‍വീസുകള്‍ക്ക് താലിബാന്‍ ഈ നിര്‍ദേശം നല്‍കിയതായാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പുതിയ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് താലിബാന്‍ സര്‍ക്കാരിന്റെ മിനിസ്ട്രി ഫോര്‍ ദ പ്രൊപ്പഗേഷന്‍ ഓഫ് വിര്‍ച്യൂ ആന്‍ഡ് പ്രിവന്‍ഷന്‍ ഓഫ് വൈസ്, ശനിയാഴ്ച എയര്‍ലൈനുകള്‍ക്ക് കത്തയച്ചിട്ടുണ്ടെന്നാണ് വിവരം. ആഭ്യന്തര- അന്താരാഷ്ട്ര ഫ്ളൈറ്റുകള്‍ കയറാനെത്തുന്ന സ്ത്രീകള്‍ക്കൊപ്പം നിര്‍ബന്ധമായും ഒരു പുരുഷന്‍ ഉണ്ടായിരിക്കണമെന്നാണ് താലിബാന്‍ സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശം. പുരുഷ തുണയില്ലാതെ യാത്ര ചെയ്യാന്‍ നേരത്തെ തന്നെ ബുക്ക് ചെയ്തിട്ടുള്ള സ്ത്രീകള്‍ക്ക് ഞായറും തിങ്കളും മാത്രം യാത്ര ചെയ്യാന്‍ അനുമതി നല്‍കി. പഠന ആവശ്യങ്ങള്‍ക്കായി വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന സ്ത്രീകള്‍ക്ക് പുരുഷന്മാര്‍ തുണയായി പോകണമെന്ന് നേരത്തെ താലിബാന്‍ നിര്‍ദേശം നല്‍കിയിരുന്നു. വലിയ തരത്തിലുള്ള വിമര്‍ശനങ്ങളാണ് സ്ത്രീവിരുദ്ധ നയങ്ങള്‍ സ്വീകരിച്ചതിലൂടെ താലിബാന്‍ ഇപ്പോള്‍…

Read More