കളിക്കാനായി വിളിച്ചു കൊണ്ടുപോയി ! നാലുവയസുകാരിയെ അയല്‍വാസിയായ ഒമ്പതുകാരന്‍ ലൈംഗികമായി പീഡിപ്പിച്ചു; ബാലനെതിരേ പോക്‌സോ കേസ്…

അയല്‍വാസിയായ നാലുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഒമ്പതുവയസുകാരന്‍. മഹാരാഷ്ട്രയിലെ ഉല്ലാസ് നഗറിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ഒമ്പതു വയസുള്ള ആണ്‍കുട്ടിയ്‌ക്കെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു. താനെ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഏപ്രില്‍ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. കുട്ടിയെ കളിക്കാനെന്ന വ്യാജേന പെണ്‍കുട്ടിയെ ഒറ്റപ്പെട്ട സ്ഥലത്തുകൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്ന് കുട്ടിയുടെ അമ്മ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സ്വകാര്യഭാഗങ്ങളില്‍ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടി വിവരം വീട്ടില്‍ പറഞ്ഞതോടെയാണ് പീഡനവിവരം പുറത്തറഞ്ഞത്. ആണ്‍കുട്ടിക്കെതിരെ പോക്സോ ഉള്‍പ്പടെയുള്ള വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

Read More

ഇനി അറിയേണ്ടത് അഫ്ഗാനിലോ സിറിയയിലോ എന്നത് ! ഇസ്ലാമിക രാജ്യത്തേക്കുള്ള ജെസ്‌നയുടെ യാത്ര വ്യക്തമാക്കിയത് വിമാനടിക്കറ്റ്; അന്വേഷണം അന്തിമഘട്ടത്തില്‍…

മുക്കൂട്ടുതറയില്‍ നിന്നു കാണാതായ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജിലെ രണ്ടാംവര്‍ഷ ബി.കോം. വിദ്യാര്‍ത്ഥിനി ജെസ്‌ന മരിയ ജെയിംസിന്റെ തിരോധാനക്കേസില്‍ സിബിഐ അന്വേഷണം അന്തിമഘട്ടത്തില്‍. ഹൈക്കോടതിയില്‍ സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത് നിര്‍ണായക വിവരങ്ങള്‍. ഇന്നലെ കോടതി പിരിയുന്നതിനു തൊട്ടുമുമ്പാണു മുദ്രവച്ച കവറില്‍ റിപ്പോര്‍ട്ട് കൈമാറിയത്. അന്വേഷണപുരോഗതി റിപ്പോര്‍ട്ട് കോടതി ആവശ്യപ്പെട്ടപ്രകാരമാണു നടപടി. ജെസ്‌നയെ രാജ്യത്തിനു പുറത്തേക്കു കടത്തിയെന്നാണു സിബിഐയുടെ നിഗമനം. വിമാന ടിക്കറ്റുകള്‍ പരിശോധിച്ചതില്‍നിന്നാണ് ഇതുസംബന്ധിച്ച നിര്‍ണായകവിവരങ്ങള്‍ ലഭിച്ചത്. സംഭവം തീവ്രവാദപ്രവര്‍ത്തനത്തിന്റെ ഭാഗമല്ലെന്നും മനുഷ്യക്കടത്താണെന്നുമുള്ള നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഒരു ഇസ്ലാമിക രാജ്യത്ത് ജെസ്‌നയുണ്ടെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ജെസ്‌നയെ ആരും തട്ടിക്കൊണ്ടു പോയതല്ലെന്നും ജെസ്‌ന സ്വന്തം താത്പര്യപ്രകാരമാണു വിദേശത്തേക്കു കടന്നതെന്നും വിവരമുണ്ട്. എന്നാല്‍ രണ്ട് കുഞ്ഞുങ്ങളുടെ മാതാവായെന്നുള്ള അഭ്യൂഹങ്ങള്‍ സാധൂകരിക്കുന്നതൊന്നും സിബിഐയുടെ റിപ്പോര്‍ട്ടില്‍ ഇല്ലെന്നാണ് സൂചന. വിദേശത്തേക്കു കൊണ്ടുപോയവരെ സിബിഐ. തിരിച്ചറിഞ്ഞിട്ടുണ്ട്. വീട്ടില്‍നിന്നു കണ്ണിമലയിലെ…

Read More

രാജ്യത്ത് നാലാം തരംഗം ? ഡല്‍ഹിയില്‍ ടിപിആര്‍ അഞ്ച് കടന്നു; സ്‌കൂളുകള്‍ വീണ്ടും അടച്ചുപൂട്ടലിലേക്ക്…

രാജ്യത്ത് നാലാംതരംഗത്തിന്റെ സൂചനകള്‍ നല്‍കി കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,150 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നാലുപേര്‍ മരിച്ചു. ഡല്‍ഹിയില്‍ മാത്രം 461 പേര്‍ക്കാണ് രോഗബാധ. രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ ടിപിആര്‍ നിരക്ക് 5.33 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ ദിവസം ഇത് നാലില്‍ താഴെയായിരുന്നു. ഫെബ്രുവരി മൂന്നിന് ശേഷമുള്ള രാജ്യതലസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന വര്‍ധനവാണ്. ഇതോടെ ഡല്‍ഹിയില്‍ കോവിഡ് ബാധിതരുടെ എണ്ണം 18,67,572 ആയി ഉയര്‍ന്നപ്പോള്‍ മരണസംഖ്യ 26,158 ആയി. അതേസമയം സ്‌കൂള്‍ കുട്ടികള്‍ക്കിടയിലും വൈറസ് ബാധ കൂടുകയാണ്. പുതുതായ ചികിത്സ തേടിയവരില്‍ 27 ശതമാനവും കുട്ടികളാണ്. സ്‌കൂളുകള്‍ പൂര്‍ണമായി തുറന്നുപ്രവര്‍ത്തിക്കുന്നതിനിടെയാണ്. അതിനിടെ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ക്ലാസ് മുറിയോ, ഒരു പ്രത്യേക വിഭാഗമോ താല്‍ക്കാലികമായി അടച്ചിടും. പ്രത്യേക സാഹചര്യമുണ്ടായാല്‍ മാത്രമെ സ്‌കൂളുകള്‍ പൂര്‍ണമായി അടച്ചിടുമെന്നും ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ്…

Read More

വാ ഇപ്പോള്‍ തന്നെ എടുത്തേക്കാം ! പാര്‍ട്ടി അംഗത്വം നല്‍കാനായി വീട്ടിലെത്തി വീട്ടമ്മയെ കയറിപ്പിടിച്ച കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍…

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിന്റെ ഭാഗമായി പാര്‍ട്ടിയില്‍ അംഗത്വം നല്‍കാനെത്തി വീട്ടമ്മയെ കടന്നുപിടിച്ച കോണ്‍ഗ്രസ് പ്രാദേശികനേതാവ് അറസ്റ്റില്‍. കാര്‍ത്തികപ്പള്ളി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയംഗം ചിങ്ങോലി കൃഷ്ണകൃപയില്‍ ടി.പി. ബിജു(54)വിനെയാണ് കരീലക്കുളങ്ങര പോലീസ് അറസ്റ്റുചെയ്തത്. വെള്ളിയാഴ്ച രാവിലെ 11.30-നാണ് ബിജു പരാതിക്കാരിയുടെ വീട്ടിലെത്തിയത്. അംഗത്വത്തിനായി ഫോട്ടോ കൊടുത്തപ്പോള്‍ ഓണ്‍ലൈനാണെന്നും ഇപ്പോള്‍ത്തന്നെ ഫോട്ടോയെടുക്കണമെന്നും പറഞ്ഞു. എടുത്ത ഫോട്ടോ കാണിക്കുന്നതിനിടെ ബിജു കടന്നുപിടിച്ചതായാണ് വീട്ടമ്മയുടെ മൊഴി.

Read More

കാൻസർ ബാധിതരായ രോഗികളുട പെൻഷൻ മുടക്കി റവന്യൂ വകുപ്പ്; ക്ഷേമപെൻഷൻകാർക്ക്  ഇരട്ട ആനുകൂല്യം ഒന്നിച്ചു നൽകി ധനകാര്യ വകുപ്പ്; മുടങ്ങിയ തുക നൽകാത്തതിന്‍റെ കാരണം കേട്ടാൽ ഞെട്ടും…

മണ്ണാർക്കാട്: കാൻസർ ബാധിതരായ രോഗികൾക്ക് പ്രതിമാസം 1000 രൂപ റവന്യൂ വകുപ്പിൽ നിന്നും പെൻഷനായി ലഭിക്കുന്ന തുകയാണ് ഒരു വർഷത്തോളമായി നൽകാതെ കിടക്കുന്നത്. ഈ തുക എത്രയും വേഗം അനുവദിക്കണമെന്നാവശ്യപ്പെട്ട് കാൻസർ ബാധിതനും കാൻസർ രോഗികൾക്കു വേണ്ടി പ്രവർത്തിക്കുന്ന പ്രവർത്തകനുമായ പി.എസ്. സിദ്ദിഖ് ആവശ്യപ്പെട്ടു. 2021 ജനുവരി മുതൽ ഡിസംബർ വരെ 12 മാസത്തെ പെൻഷൻ നല്കേണ്ടിടത്ത് നാലോ അഞ്ചോ മാസത്തെ പെൻഷൻ നല്കി ബാക്കി സംഖ്യ ഫണ്ടില്ലെന്നു പറഞ്ഞു ഒഴിവാക്കുകയായിരുന്നു. 2022 ജനുവരി മുതൽ ഏപ്രിൽ വരെ നാലുമാസത്തെയും 2021ലെ ഏഴു മാസത്തെയും കുടിശിക കൂട്ടി 11 മാസത്തെ പെൻഷൻ ലഭിക്കണം. എന്നാൽ ഒരു മാസത്തെ പെൻഷൻ മാത്രമാണ് ലഭിച്ചത്. ബാക്കി സംഖ്യ കുടിശികയായി വച്ചിരിക്കുകയാണ്. എന്നാൽ ഇതുതന്നെ മുഴുവൻ പേർക്കും ലഭിച്ചിട്ടുമില്ല.വിഷു, ഈസ്റ്റർ പെൻഷൻ സംഖ്യ റവന്യൂ വകുപ്പ് കടം പറഞ്ഞപ്പോൾ ധനകാര്യവകുപ്പ് പതിവിനു…

Read More

15കാരിയുടെ മദ്യപാനം പോലീസില്‍ അറിയിച്ചു ഹീറോയായ യുവാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍ ! തന്നെ പീഡിപ്പിച്ചത് ഇയാളെന്ന് പെണ്‍കുട്ടി…

അടൂരില്‍ സഹപാഠിയ്ക്കും സുഹൃത്തിനുമൊപ്പമിരുന്ന മദ്യപിച്ച 15കാരിയെ പോലീസില്‍ ഏല്‍പ്പിച്ച കാമുകന്‍ ഒടുവില്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍. പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയെന്ന വ്യാജേന പെണ്‍കുട്ടിയുടെ മാതാവിന്റെയും നാട്ടുകാരുടെയും പോലീസിന്റെയും മുമ്പില്‍ ‘ഷൈന്‍’ ചെയ്ത ചെങ്ങന്നൂര്‍ പാണ്ടനാട് വന്മഴി കിഴക്കേ മായിക്കര വീട്ടില്‍ അനന്തു(23) ആണ് അറസ്റ്റിലായത്. മദ്യപിച്ചതിന് വൈദ്യപരിശോധനയ്ക്ക് എത്തിച്ച പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന് ഡോക്ടര്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് വനിതാ പൊലീസ് ചോദിക്കുമ്പോഴാണ് പ്രണയം നടിച്ച് അനന്തു പീഡിപ്പിച്ച കാര്യം കുട്ടി തുറന്നു പറഞ്ഞത്. ഇതോടെ അനന്തു പെട്ടു എന്നു പറഞ്ഞാല്‍ മതിയല്ലോ. അനന്തുവിനെയും കുട്ടികള്‍ക്ക് മദ്യം വാങ്ങി നല്‍കിയ തെങ്ങമം ചെറുകുന്നം സ്വദേശി സഞ്ജു സുഗതനെയും(26) പോലീസ് അറസ്റ്റ് ചെയ്തു. സിപിഎം പ്രവര്‍ത്തകനായ സഞ്ജുവിനെ രക്ഷിക്കാന്‍ പ്രാദേശിക നേതാക്കള്‍ നോക്കിയെങ്കിലും ഫലം കണ്ടില്ല. പെണ്‍കുട്ടിയുടെ കുടുംബ സുഹൃത്ത് കൂടിയാണ് പ്രതി അനന്തു. അടൂര്‍ നെല്ലിമുകളില്‍ ഉള്ള പതിനഞ്ചുകാരന്റെ വീട്ടില്‍…

Read More

സമൂഹമാധ്യമം വഴി പരിചയപ്പെട്ട 14കാരിയെ പീഡനത്തിനിരയാക്കി ! ആഭരണങ്ങളുമായി മുങ്ങിയ 18കാരന്‍ പിടിയില്‍…

സമൂഹമാധ്യമം വഴി പരിചയപ്പെട്ട പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ആഭരണവുമായി മുങ്ങിയ പ്രതിയെ പോലീസ് പിടികൂടി. തൃശ്ശൂര്‍ മായന്നൂര്‍ സ്വദേശി അറയ്ക്കല്‍ വീട്ടില്‍ മുഹമ്മദ് യാസീന്‍ എന്ന 18കാരനാണ് തിരുവാമ്പാടി പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ പാലക്കാട് ജില്ലയിലെ പട്ടാമ്പിയില്‍ വെച്ചാണ് പോലീസ് ഇയാളെ പിടികൂടിയത്. പ്രതിയെ കോഴിക്കോട് പോക്സോ കോടതി റിമാന്‍ഡ് ചെയ്തു. ഇന്‍സ്പെക്ടര്‍ കെ. സുമിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ കെ എം അനീസ്, എ രാംജിത്ത്, കെ ഷിനോജ് എന്നിവരുമുണ്ടായിരുന്നു.

Read More

കാറ്റത്ത് പറന്ന് കയറിയതല്ല..! റോഡ് പരിശോധനയ്ക്ക് ശേഷം തിരിച്ചെത്തിയ പോലീസ് ജീപ്പിന്‍റെ സീറ്റിനടിയിൽ ചുരുട്ടിയ നോട്ടുകൾ; എണ്ണിത്തിട്ടപ്പെടുത്തിയപ്പോൾ ഞെട്ടി വിജിലൻസ്

  തിരുവനന്തപുരം: പോലീസ് വാഹനത്തില്‍ നിന്നും കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തില്‍ രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. പാറശാല സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ജ്യോതികുമാര്‍, ഡ്രൈവര്‍ അനില്‍കുമാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. ഏപ്രില്‍ ആറിന് ഇവര്‍ സഞ്ചരിച്ച പോലീസ് വാഹനത്തിലെ ഡ്രൈവര്‍ സീറ്റിന്റെ അടിയില്‍ നിന്നും 13,960 രൂപ വിജിലന്‍സ് കണ്ടെത്തിയിരുന്നു. ചുരുട്ടിയ നിലയില്‍ 500, 200, 100 രൂപയുടെ നോട്ടുകളാണ് പിടിച്ചെടുത്തത്.രാത്രി റോഡ് പരിശോധനയ്ക്ക് ശേഷം വാഹനം തിരിച്ച് സ്‌റ്റേഷന്‍ വളപ്പിലെത്തിയപ്പോഴായിരുന്നു വിജിലന്‍സ് പരിശോധന. ഈ പണം കൈക്കൂലിയായി വാങ്ങിയതാണെന്ന നിഗമനത്തിലാണ് ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തത്.

Read More

അറിവില്ലാ പൈതങ്ങളോട് പൊറുക്കണേ..! പാക്കിസ്ഥാനി ഗാനം കേട്ടു; യുപിയിൽ രണ്ട് കുട്ടികൾ കസ്റ്റഡിയിൽ; പാട്ട് കേട്ടതിന് ക്ഷമാപണം നടത്തി ബന്ധു

ലക്നോ: പാക്കിസ്ഥാൻ ഗാനം കേട്ടതിന് രണ്ട് കുട്ടികളെ ഉത്തർപ്രദേശ് പോലീസ് കസ്റ്റഡിയിലെടുത്തു.  പതിനാറും പതിനേഴും വയസ് പ്രായമുള്ള ആൺകുട്ടികൾക്കെതിരെയാണ് കേസ്. ദേശീയോദ്ഗ്രഥനത്തെ തടസപ്പെടുത്തൽ, മനഃപൂർവം അപമാനിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. പാക് ബാലതാരം ആയത് ആരിഫിന്‍റെ “പാക്കിസ്ഥാൻ സിന്ദാബാദ്’ എന്ന ഗാനം കേട്ട കുട്ടികളാണ് പിടിയിലായത്.  ഉത്തർപ്രദേശ് സ്വദേശിയായ ആശിഷ് പകർത്തിയ വീഡിയോയുടെ അടിസ്ഥാനത്തിലാണ് കുട്ടികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. 40 സെക്കൻഡിൽ താഴെയുള്ള പാട്ട് അബദ്ധവശാലാണ് ഇരുവരും കേട്ടതെന്നും അതിനുശേഷം ക്ഷമാപണം നടത്തിയിരുന്നെന്നും ബന്ധുവായ സദ്ദാം ഹുസൈൻ പറഞ്ഞു.

Read More

വിവാഹം ഫ്‌ളോപ്പായാല്‍ അത് ജീവിതത്തിന്റെ അവസാനമല്ലെന്ന് പെങ്കൊച്ചുങ്ങളേ ഇനിയെങ്കിലും തിരിച്ചറിയൂ…ഡോ.അനുജ ജോസഫ് പറയുന്നു…

ഗാര്‍ഹിക പീഡനങ്ങളെത്തുടര്‍ന്നുള്ള പെണ്‍കുട്ടികളുടെ ആത്മഹത്യ കേരളത്തില്‍ നിത്യ സംഭവമായിരിക്കുകയാണ്. ഏറ്റവുമൊടുവില്‍ കൊല്ലം സ്വദേശി സുവ്യ എന്ന യുവതിയാണ് ഗാര്‍ഹികപീഡനത്തെത്തുടര്‍ന്ന് ജീവിതം അവസാനിപ്പിച്ചത്. ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും പീഡനം സഹിക്കാതെയാണ് ജീവനൊടുക്കുന്നതെന്ന് കൊല്ലം സ്വദേശി സുവ്യയുടേതായി പുറത്തെത്തിയ ഓഡിയോ ക്ലിപ്പില്‍ വ്യക്തമായിരുന്നു. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഡോ. അനുജ ജോസഫ്. ഒരു വിവാഹം ഫ്‌ലോപ്പ് ആയാല്‍ ജീവിതത്തിന്റെ അവസാനമൊന്നുമല്ലെന്നു പെങ്കൊച്ചുങ്ങളെ ഇനിയെങ്കിലും നിങ്ങള്‍ ഒന്നു തിരിച്ചറിയൂ എന്നാണ് ഡോ. അനുജ പറയുന്നത്. ഡോ.അനുജയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം… “ഒരു ആത്മഹത്യ കൊണ്ടു തീരുമോ മാഷേ നിങ്ങളുടെ പ്രശ്നങ്ങൾ?അതില്ല, എങ്കിലും ഈ ടെൻഷൻ നിറഞ്ഞ ജീവിതം വയ്യ,ആരും മനസിലാക്കുന്നില്ല,പിന്നെ ഒരേ ഒരു വഴി മാത്രം! ബൈ പറഞ്ഞു പോകുന്ന ഏർപ്പാടായിരിക്കും അല്ലെ,സത്യത്തിൽ ആരാ ശെരിക്കും fool ആകുന്നെ,രണ്ടു ദിവസം കഴിഞ്ഞു നിങ്ങളുടെ ബന്ധുക്കാരും അയൽക്കാരും സങ്കടം പറച്ചിൽ നിർത്തി അവരോരുടെ…

Read More