അങ്ങനെയാണെങ്കില്‍ ജോലി ചെയ്തിട്ട് കാശ് തരാത്തവരുടെ ലിസ്റ്റ് ഞങ്ങളും ഇറക്കും ! പൊട്ടിത്തെറിച്ച് ഷൈന്‍ ടോം ചാക്കോ…

നടന്മാരായ ശ്രീനാഥ് ഭാസി, ഷെയിന്‍ നിഗം എന്നിവരെ സിനിമാ സംഘടനകള്‍ വിലക്കിയതില്‍ പ്രതികരണവുമായി നടന്‍ ഷൈന്‍ ടോം ചാക്കോ. കാലാകാലം ആരെയും വിലക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും ലിസ്റ്റ് നിരത്താനാണെങ്കില്‍ ജോലി ചെയ്തിട്ട് കാശ് തരാത്തവരുടെ ലിസ്റ്റ് തങ്ങളും പുറത്തുവിടുമെന്നും ഷൈന്‍ പറഞ്ഞു. ഷൈന്റെ വാക്കുകള്‍ ഇങ്ങനെ…’ശ്രീനാഥ് ഭാസി ആണെങ്കിലും ഷെയ്ന്‍ നിഗം ആണെങ്കിലും ഞങ്ങള്‍ ഒരുമിച്ച് സിനിമ ചെയ്യാന്‍ തുടങ്ങിയവരാണ്. വിലക്കാന്‍ ആണെങ്കില്‍ അവര്‍ വിലക്കട്ടെ, എന്താണ് അതില്‍ കൂടുതല്‍ സംഭവിക്കുക. തിലകന്‍ സാറിനെ വിലക്കിയിരുന്നില്ലേ. തൊഴില്‍ ചെയ്യുന്നവരെ വിലക്കാന്‍ ആര്‍ക്കും പറ്റില്ല. സസ്‌പെന്‍ഷന്‍ ഒക്കെ കൊടുക്കും, കാലാകാലം ആരെയും വിലക്കാന്‍ പറ്റില്ല. അങ്ങനെയാണെങ്കില്‍ ലിസ്റ്റ് ഞങ്ങളും ഇറക്കും ജോലി ചെയ്തിട്ട് കാശ് തരാത്തവരുടെ ലിസ്റ്റ്’ എന്നാണ് ഷൈന്‍ ടോം ചാക്കോ പറഞ്ഞത്. ‘ലൈവ്’ എന്ന ചിത്രത്തിന്റെ പ്രമോഷനിടെയായിരുന്നു നടന്‍ ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ഏപ്രില്‍ 25നായിരുന്നു…

Read More

പഠിക്കാന്‍ പോയ ഗ്യാപ്പില്‍ മറ്റൊരു നാറി അവളെ അടിച്ചോണ്ടു പോയി ! ആദ്യ പ്രണയത്തിലെ തേപ്പിനെക്കുറിച്ച് വിധുപ്രതാപ് പറയുന്നതിങ്ങനെ…

ഗായകന്‍ വിധുപ്രതാപും ഭാര്യ ദീപ്തിയും മലയാളികള്‍ക്ക് പ്രിയപ്പെട്ടവരാണ്. നര്‍ത്തകി,അവതാരക എന്നീ നിലകളില്‍ സജീവമാണ് ദീപ്തി. സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് ഇരുവരും. തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ ഇരുവരും പങ്കുവെക്കുന്ന വീഡിയോകള്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ പരസ്പരം ട്രോളാനും കളിയാക്കാനും അതുപോലെ സനേഹം കൊണ്ട് പൊതിയാനുമൊക്കെ ഇരുവരും ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ആദ്യ പ്രണയത്തെ കുറിച്ച് മനസ്സുതുറക്കുകയാണ് വിധു പ്രതാപ്. ആദ്യ പ്രണയം വഴി തനിക്ക് കിട്ടിയത് വലിയ തേപ്പായിരുന്നുവെന്നും പ്രീഡിഗ്രി സെക്കന്റ് ഇയര്‍ പഠിക്കുമ്പോഴായിരുന്നു ആ പ്രണയമെന്നും വിധു പറയുന്നു. ഫസ്റ്റ് ഇയര്‍ പഠിക്കുന്ന കുട്ടിയോടായിരുന്നു തനിക്ക് പ്രണയം തോന്നിയത്. പഠനം കഴിഞ്ഞ് ഡിഗ്രിക്ക് പോകാനിരിക്കെയായിരുന്നു തനിക്ക് തേപ്പ് കിട്ടിയതെന്നും താന്‍ ഡിഗ്രിക്ക് ചോരാനെടുത്ത ഗ്യാപ്പ് നോക്കി മറ്റൊരു നാറി അവളെയും കൊണ്ട് പോയി എന്നും വിധു പറഞ്ഞു. ആ ആളെ കുറിച്ച് പിന്നീടാണ് താന്‍ അറിയുന്നത്.…

Read More

രാജ്യത്ത് ഹൈഡ്രജന്‍ ട്രെയിന്‍ എത്തുന്നു ! പരീക്ഷണ ഓട്ടം ഈ വര്‍ഷം തന്നെയുണ്ടാവും…

രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിനിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായുള്ള വെളിപ്പെടുത്തലുമായി റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അനില്‍ കുമാര്‍ ലഹോട്ടി. ഈ സാമ്പത്തികവര്‍ഷം തന്നെ ആദ്യ ഹൈഡ്രജന്‍ ട്രെയിനിന്റെ പരീക്ഷണ ഓട്ടം നടത്താനാവുമെന്നാണ് പ്രതീക്ഷയെന്നും അതിനായുള്ള ശ്രമങ്ങള്‍ തുടരുന്നതായും അദ്ദേഹം അറിയിച്ചു. ഹ്രൈഡജന്‍ ഉപയോഗിച്ച് ട്രെയിന്‍ ഓടിക്കാന്‍ കഴിഞ്ഞാല്‍ സാങ്കേതികരംഗത്തെ വലിയ മാറ്റമായി അത് മാറും. ഹൈഡ്രജന്‍ ട്രെയിന്‍ ഓടിക്കുന്നതിനുള്ള കരാര്‍ ലഭിച്ചിരിക്കുന്നത് നോര്‍ത്തേണ്‍ റെയില്‍വേയ്ക്കാണ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുന്നതായും അനില്‍ കുമാര്‍ ലഹോട്ടി അറിയിച്ചു. രാജ്യാന്തര തലത്തില്‍ ഹ്രൈഡജന്‍ ട്രെയിന്‍ പുതിയ സാങ്കേതികവിദ്യയാണ്. അതുകൊണ്ട് രാജ്യത്ത് ആദ്യമായി ഇത് നിര്‍മ്മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് തുടരുന്നത്. ഇക്കാര്യത്തില്‍ കാര്യക്ഷമമായ പ്രവര്‍ത്തനമാണ് റെയില്‍വേയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. സമയബന്ധിതമായി നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ സാമ്പത്തികവര്‍ഷം തന്നെ ഹൈഡ്രജന്‍ ട്രെയിനിന്റെ പരീക്ഷണ ഓട്ടം നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ.…

Read More

ഡിയോഡറന്റ് എന്ന് കരുതി പെപ്പര്‍ സ്‌പ്രേ അടിച്ചു ! 22 കുട്ടികള്‍ ബോധംകെട്ട് ആശുപത്രിയില്‍; സംഭവം അധ്യാപകന്റെ ജന്മദിനാഘോഷത്തിനിടെ…

അധ്യാപകന്റെ ജന്മദിനം ആഘോഷിക്കുന്നതിനിടെ 22 കുട്ടികള്‍ ബോധംകെട്ട് വീണു. ഡിയോഡറന്റ് ആണെന്ന് കരുതി പെപ്പര്‍ സ്പ്രേ ഉപയോഗിച്ചതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായതെന്നാണ് പോലീസ് പറയുന്നത്. ദക്ഷിണ ഡല്‍ഹിയിലെ മെഹ്റോളിയില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ ബുധനാഴ്ചയാണ് സംഭവം. ബോധംകെട്ട് വീണ കുട്ടികളെ ഉടന്‍ തന്നെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികള്‍ നിരീക്ഷണത്തിലാണെന്ന് അധികൃതര്‍ പറഞ്ഞു. വിവരം അറിഞ്ഞ് പോലീസ് ഉടന്‍ തന്നെ ആശുപത്രിയിലേക്ക് പോയി. സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ അന്വേഷിച്ച് വരികയാണെന്നും പോലീസ് പറഞ്ഞു.

Read More

സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ പിറകെ നടന്ന് പ്രണയാഭ്യര്‍ത്ഥന ! നിരസിച്ചതിന് 16കാരിയെ മര്‍ദ്ദിച്ച് യുവാവ്…

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് സ്‌കൂള്‍ വിദ്യാര്‍ഥിനിയായ 16കാരിയെ റോഡില്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ച യുവാവ് അറസ്റ്റില്‍. നെടുങ്കണ്ടം വിളബ്ഭാഗം എലിയന്‍വിളാകത്ത് വീട്ടില്‍ കൃഷ്ണരാജ് (24) ആണ് വര്‍ക്കല പോലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. കടയ്ക്കാവൂരില്‍ ട്യൂഷന് പോയ പെണ്‍കുട്ടി വീട്ടിലേക്ക് മടങ്ങവേ പെണ്‍കുട്ടിക്കൊപ്പം ബസ് കയറിയ കൃഷ്ണരാജ് കുട്ടി ഇരുന്ന സീറ്റിന് സമീപം ഇരുന്നശേഷം കുട്ടിയുടെ കൈയില്‍ കടന്ന് പിടിക്കുകയും പ്രണയാഭ്യര്‍ത്ഥന നടത്തുകയുമായിരുന്നു. പെണ്‍കുട്ടി ദേഷ്യപ്പെട്ടതോടെ യുവാവ് മറ്റൊരു സീറ്റിലേക്ക് മാറി. എന്നാല്‍ വീടിനടുത്തെ ബസ് സ്റ്റോപ്പില്‍ പെണ്‍കുട്ടി ഇറങ്ങിയതോടെ യുവാവും അവിടെ ഇറങ്ങി. തുടര്‍ന്ന് പെണ്‍കുട്ടിയെ പിന്തുടര്‍ന്ന ഇയാള്‍ ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ പെണ്‍കുട്ടിയെ തടഞ്ഞുനിറുത്തി വീണ്ടും പ്രണയാഭ്യര്‍ത്ഥന നടത്തി. നിരസിച്ചതോടെ കൃഷ്ണരാജ് അസഭ്യം പറയുകയും ദേഹോപദ്രവം ഏല്പിക്കുകയുമായിരുന്നുവെന്നാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴി. യുവാവിന്റെ അതിക്രമത്തില്‍ പെണ്‍കുട്ടിയുടെ ചെവിക്കും തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. അക്രമത്തിനിടെ നാട്ടുകാര്‍…

Read More

ജാതിവാല്‍ വേണ്ട എന്നുള്ളത് വളരെ പ്രോഗ്രസീവായെടുത്ത തീരുമാനം ! ഷൈന്‍ ടോമിന്റെ വാക്കുകള്‍ ഏറെ വേദനിപ്പിച്ചെന്ന് സംയുക്ത…

അടുത്തിടെ ഇറങ്ങിയ മലയാള ചിത്രമായ ‘ബൂമറാംഗു’ മായി ബന്ധപ്പെട്ട് വിവാദമുയര്‍ന്നിരുന്നു. സിനിമയുടെ പ്രൊമോഷനുമായി സഹകരിക്കാന്‍ നടി സംയുക്ത തയ്യാറായില്ലെന്ന് നിര്‍മാതാവ് വെളിപ്പെടുത്തിയതോടെ ആയിരുന്നു ഇത്. ഇതിനു പിന്നാലെ നടിയ്‌ക്കെതിരേ ജാതി ഉന്നയിച്ചുള്ള വിമര്‍ശനവുമായി നടന്‍ ഷൈന്‍ ടോം ചാക്കോയും രംഗത്തെത്തിയിരുന്നു. ‘ചെയ്ത സിനിമയുടെ പ്രമോഷന് വരാതിരിക്കുന്നത് പേര് മാറ്റിയതുകൊണ്ട് ശരിയാകണമെന്നില്ല. പേരൊക്കെ ഭൂമിയില്‍ വന്നശേഷം കിട്ടുന്നതല്ലേ. എന്ത് മേനോന്‍ ആയാലും നായരായാലും ക്രിസ്ത്യാനിയായാലും മുസ്ലീമായാലും ചെയ്ത ജോലി പൂര്‍ത്തിയാക്കാതെ എന്ത് കാര്യം. എപ്പോഴും സഹകരിച്ചവര്‍ക്ക് മാത്രമേ നിലനില്‍പ്പ് ഉണ്ടായിട്ടുള്ളൂ. ചെയ്ത ജോലിയോട് കൂടുതല്‍ ഇഷ്ടം കുറച്ച് ഇഷ്ടം എന്നൊന്നും ഇല്ല. ചെയ്തത് മോശമായിപ്പോയി എന്ന ചിന്തകൊണ്ടാണ് പ്രമോഷന് വരാത്തത്.’ എന്നായിരുന്നു ഷൈന്‍ അന്ന് പറഞ്ഞത്. എന്നാല്‍ ഷൈന്‍ ടോം ചാക്കോയുടെ വാക്കുകള്‍ തന്നെ വേദനിപ്പിച്ചിരുന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടിയിപ്പോള്‍. ഇതേക്കുറിച്ച് നടി പറയുന്നതിങ്ങനെ…എന്റെ പേരിനൊപ്പം ജാതിവാല്‍ വേണ്ടെന്നുള്ളത് ഞാന്‍…

Read More

150 പൊറോട്ടയും 40 ബീഫ് കറിയും വേണം ! തട്ടിപ്പിന്റെ പുതിയ വേര്‍ഷനുമായി യുവാവ്…

കടകളിലെത്തി വലിയ ഓര്‍ഡറുകള്‍ നല്‍കിയ ശേഷം കടയുടമകളെ തന്ത്രപരമായി കബളിപ്പിച്ച് പണം തട്ടിയെടുക്കുന്ന യുവാവിനായി പോലീസിന്റെ തിരച്ചില്‍. കോട്ടയം, തിരുവാര്‍പ്പ്, ചുങ്കം, ഏറ്റുമാനൂര്‍, മാന്നാനം, കുടയംപടി തുടങ്ങിയ സ്ഥലങ്ങളിലാണ് യുവാവ് തട്ടിപ്പ് നടത്തിയത്. 46 വയസ് തോന്നിക്കുന്ന യുവാവാണ് പുത്തന്‍ രീതിയില്‍ കബളിപ്പിച്ച് പണം തട്ടിയെടുത്തത്. മത്സ്യ- ഇറച്ചി വ്യാപാര സ്ഥാപനങ്ങളില്‍ എത്തി വലിയ ഓര്‍ഡറുകള്‍ നല്‍കുകയാണ് ഇയാളുടെ രീതി. ഇതിനു ശേഷം മറ്റു സാധനങ്ങള്‍ വാങ്ങാന്‍ പണം തികയില്ലെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് കടയുടമയുടെ പക്കല്‍ നിന്നു പണം തട്ടിയെടുക്കും. ഓട്ടോറിക്ഷയോ ടാക്‌സിയോ വിളിച്ചാവും ഇയാള്‍ കടകളിലെത്തുക. ഇവരില്‍ നിന്നും പണം തട്ടിയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കടക്കാരന്റെ കയ്യില്‍ പണം ഇല്ലെങ്കില്‍ ടാക്‌സിക്കാരന്റെ കയ്യില്‍ നിന്നു പണം വാങ്ങി മുങ്ങും. കഴിഞ്ഞദിവസം രാവിലെ 9ന് കോട്ടയം ചുങ്കത്തെ താജ് ഹോട്ടലില്‍ എത്തിയ തട്ടിപ്പുകാരന്‍ 150 പൊറോട്ടയും…

Read More

ഓണ്‍ലൈന്‍ വഴി വിലകൂടിയ പഴ്‌സ് ഓര്‍ഡര്‍ ചെയ്തു ! ആലപ്പുഴയിലെ യുവാവിന് ലഭിച്ചത് അവിടെ സുലഭമായ മറ്റൊന്ന്‌…

പ്രമുഖ ഓണ്‍ലൈന്‍ സൈറ്റ് വഴി 500 രൂപയുടെ പഴ്‌സ് ഓര്‍ഡര്‍ ചെയ്ത യുവാവിന് ലഭിച്ചത് ഒരു കുപ്പി വെള്ളം. ആലപ്പുഴ അരൂര്‍ സ്വദേശി ജെറി വര്‍ഗീസിനാണ് ഈ ദുരനുഭവം ഉണ്ടായത്. ഒരാഴ്ച മുന്‍പ് പ്രമുഖ ഓണ്‍ലൈന്‍ സൈറ്റ് വഴി പഴ്‌സിന് ഓര്‍ഡര്‍ നല്‍കുകയായിരുന്നു. ഗുജറാത്തിലെ സൂറത്തിലുള്ള ഒരു കമ്പനിയില്‍ നിന്നുമാണ് പഴ്‌സിന് ഓര്‍ഡര്‍ നല്‍കുന്നത്. തുടര്‍ന്ന് ചൊവ്വാഴ്ച്ച വൈകുന്നേരം ഓര്‍ഡര്‍ ലഭിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് തുറന്ന് നോക്കിയ യുവാവ് കണ്ടത് ഞെട്ടിക്കുന്നതായിരുന്നു. പഴ്‌സിന് പകരം ഒരു കുപ്പി വെള്ളമാണ് ലഭിച്ചത്. സംഭവത്തില്‍ യുവാവ് ഉടന്‍ തന്നെ സ്ഥാപനത്തിന്റെ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെട്ടിട്ടുണ്ട്. കമ്പനി പ്രതിനിധികളുമായി ബന്ധപ്പെട്ടപ്പോള്‍ തുക തിരികെ നല്‍കാമെന്ന് കമ്പനി ഉറപ്പു നല്‍കിയതായി യുവാവ് പറഞ്ഞു. ഓണ്‍ലൈന്‍ വഴിയുള്ള വ്യാപാരങ്ങള്‍ സജീവമാകുന്ന ഇക്കാലത്ത് ഇത്തരത്തിലുള്ള തട്ടിപ്പുകളും നിരവധിയാണ്. മുമ്പ് പല തവണയും ഓര്‍ഡര്‍ ചെയ്തവയ്ക്ക് പകരം…

Read More

വധുവിന്റെ ബന്ധുക്കള്‍ക്കു നേരെ പടക്കമെറിഞ്ഞ കേസ് ! വരനും സുഹൃത്തുക്കളും റിമാന്‍ഡില്‍…

പേരൂര്‍ക്കടയില്‍ വിവാഹ സല്‍ക്കാരത്തിനിടെ വധുവിന്റെ ബന്ധുക്കള്‍ക്കുനേരെ പടക്കം എറിഞ്ഞ കേസില്‍ വരനെയും മൂന്നു സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. വരന്‍ പോത്തന്‍കോട് കലൂര്‍ മഞ്ഞമല വിപിന്‍ഭവനില്‍ വിജിന്‍ (24), സുഹൃത്തുക്കളായ പോത്തന്‍കോട് പെരുതല അവനീഷ് ഭവനില്‍ ആകാശ് (22), ആറ്റിങ്ങല്‍ ഊരുപൊയ്ക പുളിയില്‍കണി വീട്ടില്‍ വിനീത് (28), ആറ്റിങ്ങല്‍ ഇളമ്പ വിജിത ഭനില്‍ വിജിത് (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ സുഹൃത്തുക്കളായ രണ്ടു പേര്‍ ഒളിവിലാണ്. പ്രണയത്തിലായിരുന്ന ക്രൈസ്റ്റ് നഗര്‍ സ്വദേശിനിയും വിജിനും ഞായറാഴ്ചയാണ് വിവാഹിതരായത്. വൈകിട്ട് വധുവിന്റെ വീട്ടുകാര്‍ നടത്തിയ വിവാഹ സല്‍ക്കാരത്തിനിടെ വിജിന്റെ സുഹൃത്തും വധുവിന്റെ ബന്ധുക്കളായ യുവാക്കളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും പിന്നാട് ഇത് കയ്യാങ്കളിയില്‍ കലാശിക്കുകയുമായിരുന്നു. ഇതില്‍ പ്രകോപിതനായി ഇറങ്ങിപ്പോയ വിജിന്‍ പോത്തന്‍കോട് നിന്നു സുഹൃത്തുക്കളെ വിളിച്ചുവരുത്തിയ ശേഷം ആള്‍ക്കൂട്ടത്തിന് നേരെ പടക്കം എറിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Read More

ഇഷ്ടമില്ലാത്ത പലകാര്യങ്ങളും കല്യാണത്തിന് ശേഷം ചെയ്യേണ്ടി വന്നു ! തുറന്നു പറഞ്ഞ് നവ്യാ നായര്‍…

മലയാള സിനിമയിലെ പ്രിയനായികമാരില്‍ ഒരാളാണ് നവ്യാ നായര്‍.ജനപ്രിയ നായകന്‍ ദിലീപിന്റെ നായിക ആയി ഇഷ്ടം എന്ന ചിത്രത്തിലൂടെ ആണ് താരം അഭിനയ രംഗത്ത് എത്തുന്നത്. സിനിമയ്ക്ക് വേണ്ടിയാണ് താരം തന്റെ ധന്യ വീണ എന്ന പേര് നവ്യാ നായര്‍ എന്നാക്കി മാറ്റിയത്. പിന്നീടെത്തിയ നന്ദനം എന്ന സിനിമയിവൂടെ നവ്യ നായര്‍ മലയാളികളുടെ ഹൃദയം കീഴടക്കുകയായിരുന്നു. തുടര്‍ന്ന് താരത്തിന് കൈ നിറയെ അവസരങ്ങള്‍ ആയിരുന്നു ലഭിച്ചത്. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നഡയിലും എല്ലാം താരം നായികാ വേഷത്തില്‍ തിളങ്ങി. ഒട്ടുമിക്ക സൂപ്പര്‍താരങ്ങളുടേയും യുവ നായകന്‍മാരുടേയും എല്ലാം നായികയായി നവ്യാ നായര്‍ എത്തി. സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ വിവാഹിതയായി നടി ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം അഭിനയ രംഗത്തേക്ക് തന്നെ മടങ്ങിയെത്തുക ആയിരുന്നു. ഇപ്പോള്‍ സെലക്ടീവായി സിനിമകള്‍ ചെയ്യുന്നതിന് ഒപ്പം മിനി സ്‌ക്രീന്‍ പ്രോഗ്രാമുകിലും നൃത്ത പരിപാടികളിലും എല്ലാം…

Read More