ചൈനയില്‍ ജനസംഖ്യ വന്‍തോതില്‍ കുറയുന്നു ! 50 വര്‍ഷത്തിനിടെ ആദ്യമായി മരണനിരക്ക് ജനനനിരക്കിനെ മറികടന്നു…

ചൈനയില്‍ ജനനനിരക്ക് വന്‍തോതില്‍ കുറയുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 60 വര്‍ഷത്തിനിടയിലുള്ള ഏറ്റവും കുറഞ്ഞ ജനനനിരക്കാണ് ഇപ്പോള്‍ രാജ്യത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. ചൈനീസ് നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകള്‍ പ്രകാരം 141.18 കോടിയാണ് 2022ലെ ജനസംഖ്യ. 2021ലെ കണക്കുകളില്‍ നിന്ന് 8,50,000ത്തിന്റെ കുറവാണ് ജനസംഖ്യയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ചൈന മുമ്പ് നടപ്പാക്കിയിരുന്ന ഒറ്റക്കുട്ടി നയത്തിന്റെ പരിണിതഫലമായാണ് ഇതിനെ ലോകം കാണുന്നത്. നയം തിരുത്തിയെങ്കിലും ഇതിനോടകം ഒറ്റക്കുട്ടി, അല്ലെങ്കില്‍ കുട്ടികള്‍ വേണ്ട എന്ന മാനസികാവസ്ഥയിലേക്ക് ചൈനീസ് യുവത്വം എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. 2021ല്‍ 7.52 ആയിരുന്ന ജനനനിരക്കിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2022ല്‍ 6.77 ആണ് ജനനനിരക്ക്. 1976ന് ശേഷം ആദ്യമായി മരണനിരക്ക് ജനനനിരക്കിനെ മറികടന്നു. 7.37 ആണ് 2022ലെ കണക്കുകള്‍ പ്രകാരമുള്ള മരണനിരക്ക്. 7.18 ആയിരുന്നു 2021ലെ മരണനിരക്ക്. ചൈനയുടെ ജനസംഖ്യാനിരക്കിലെ ഈ കുറവ് പ്രതീക്ഷിച്ചതിലും വേഗത്തില്‍ ചൈനയെ മറികടക്കാന്‍…

Read More

തെരുവു നായയ്ക്ക് ഭക്ഷണം നല്‍കുന്നതിനിടയില്‍ അമിത വേഗത്തിലെത്തിയ കാര്‍ യുവതിയെ ഇടിച്ചു തെറിപ്പിച്ചു…

വീടിനു സമീപം തെരുവു നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നതിനിടെ അമിത വേഗത്തിലെത്തിയ കാര്‍ യുവതിയെ ഇടിച്ചു തെറിപ്പിച്ചു. 25കാരിയായ തേജസ്വിതയ്ക്കാണ് അപകടം സംഭവിച്ചത്. ചണ്ഡിഗഢിലാണ് സംഭവം. തലയിലും മറ്റും ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞതിനാല്‍ ജീവന്‍ രക്ഷപ്പെട്ടു. തേജസ്വിതയുടെ ആരോഗ്യനില മെച്ചപ്പെട്ടതായും വീട്ടുകാരോട് സംസാരിച്ചുവെന്നും കുടുംബം അറിയിച്ചു. പാതയോരത്ത് വച്ച് തെരുവുനായയ്ക്ക് ഭക്ഷണം നല്‍കുന്നതിനിടെയാണ് തേജസ്വിതയെ കാറിടിച്ചത്. അമ്മ മജിന്ദര്‍ കൗറും ഒപ്പമുണ്ടായിരുന്നു. അപകടശേഷം കാര്‍ നിര്‍ത്താതെ പോയി. അപകടത്തിന്റെ സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്. യുവതി ഫുട്പാത്തില്‍ നില്‍ക്കുമ്പോള്‍ സമാന്തരമായ മറ്റൊരു റോഡില്‍ നിന്ന് യുടേണ്‍ എടുത്തുവന്ന ഒരു മഹീന്ദ്ര താര്‍ എസ്യുവി അവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടം കണ്ട ആരും വാഹനം നിര്‍ത്തി സഹായിക്കാന്‍ തയ്യാറായില്ലെന്ന് കുടുംബം ആരോപിച്ചു. അമ്മ ബഹളം വച്ച് വീട്ടുകാരെ അറിയിക്കുകയും പോലീസിനെ വിളിക്കുകയുമായിരുന്നു. ആര്‍കിടെക്റ്റ് ആയ തേജസ്വിത സിവില്‍ സര്‍വീസ്…

Read More

ദിലീപ് നിരപരാധി…ആരോപണങ്ങള്‍ തെളിയിക്കാനാവില്ല ! ദിലീപിന് പിന്തുണയുമായി അടൂര്‍ ഗോപാലകൃഷ്ണന്‍ വീണ്ടും…

മലയാള സിനിമയിലെ എന്നല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച സംവിധായകരില്‍ ഒരാളാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. സമാന്തര സിനിമകളുടെ അമരക്കാരന്‍ ആയ അടൂരിന്റെ ചിത്രങ്ങളില്‍ പലതും ക്ലാസിക് ആണ്. അടൂര്‍ ചിത്രത്തിലൂടെ മമ്മൂട്ടിയ്ക്ക് ദേശീയ അവാര്‍ഡ് വരെ ലഭിച്ചു. സൂപ്പര്‍ താരം ദിലീപിനെ വെച്ചും സിനിമ ഒരുക്കിയിട്ടുണ്ട് അടൂര്‍ ഗോപാല കൃഷ്ണന്‍. ‘പിന്നെയും’ എന്ന ചിത്രമായിരുന്നു അടൂര്‍ ദിലീപിനെ നായകനാക്കി സംവിധാനം ചെയ്തത്. ദിലീപുമായി വളരെ അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്ന ആള്‍ കൂടിയാണ് അടൂര്‍. ഇപ്പോഴിതാ നടിയുടെ കേസില്‍ ദിലീപ് നിരപരാധി ഈആണെന്ന് താന്‍ വിശ്വസിക്കുന്നു എന്ന് ആവര്‍ത്തിച്ച് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുയാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. മലയാളിയായ തെന്നിന്ത്യന്‍ യുവനടിയെ ആക്രമിച്ച കേസില്‍ ദിലീപിന് എതിരായ ആരോപണങ്ങള്‍ തെളിയിക്കാന്‍ ആവില്ലെന്നും ശിക്ഷിക്കപ്പെടുമെന്ന് കരുതുന്നില്ല എന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറയുന്നു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു അടൂരിന്റെ…

Read More

ഏതു നിമിഷവും പൊട്ടാവുന്ന ഗ്രനേഡ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു ! ഡോക്ടറുടെ ധൈര്യത്തെ അഭിനന്ദിച്ച് ലോകം…

റഷ്യ-യുക്രൈന്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ നരകതുല്യമായ അവസ്ഥയിലൂടെയാണ് യുക്രൈന്‍ ജനത കടന്നു പോകുന്നത്. ഇരുരാജ്യങ്ങളിലെയും നിരവധി സൈനികരും പൗരന്മാരും കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഉണ്ടായ ഒരു സന്തോഷ വാര്‍ത്തയാണ് ദുരിതങ്ങള്‍ക്കിടയിലും സന്തോഷം പകരുകയാണ്. റഷ്യയുമായുള്ള യുദ്ധത്തിനിടെ യുക്രൈന്‍ സൈനികന്റെ ശരീരത്തില്‍ തറച്ച ലൈവ് ഗ്രനേഡ് അതിവിദഗ്ധ ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍ പുറത്തെടുത്തു എന്നതാണ് ആ വാര്‍ത്ത. ഏതു നിമിഷവും പൊട്ടാന്‍ സാധ്യതയുണ്ടായിരുന്ന ഗ്രനേഡ് ജീവന്‍ പണയം വെച്ച് യുക്രൈന്‍ സൈന്യത്തിലെ വിദഗ്ധരില്‍ ഒരാളായ മേജര്‍ വെര്‍ബയാണ് പുറത്തെടുത്തതത്. റഷ്യയുമായുള്ള ഏറ്റുമുട്ടലില്‍ യുക്രൈനിലെ ബഖ്മുട്ടില്‍ വെച്ചാണ് സൈനികന്റെ ദേഹത്ത് ഗ്രനേഡ് തറച്ചെതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സൈനികന്റെ ശരീരത്തില്‍ ഗ്രനേഡ് പതിക്കാനുണ്ടായ സാഹചര്യമോ അതു സംബന്ധിച്ച മറ്റ് വിവരങ്ങളോ സേന ഇതുവരെ പുറത്തുവിട്ടിട്ടില്ല. മണിക്കൂറുകള്‍ നീണ്ട ഓപ്പറേഷന്‍ വിജയകരമായി അവസാനിച്ചതിന്റെ സന്തോഷത്തിലാണ് എല്ലാവരും. ശസ്ത്രക്രിയയ്ക്ക് വിധേയനായ സൈനികന്‍ ഇപ്പോള്‍ സുഖം…

Read More

പാവങ്ങള്‍ക്ക് എന്തുകാര്യം ! പണക്കാരനായ മന്ത്രി എത്തിയില്ലെങ്കിലും മേയര്‍ അടക്കമുള്ള മറ്റു പണക്കാരെല്ലാം എത്തി; കാര്യവട്ടത്തെ കാഴ്ചകള്‍ ഇങ്ങനെ…

കാര്യവട്ടത്ത് റെക്കോഡ് വിജയവുമായി ഇന്ത്യ ജയിച്ചു കയറിയപ്പോള്‍ ശുഷ്‌കമായ ഗാലറികള്‍ ഒരു ദുരന്തക്കാഴ്ചയായി. നാല്‍പതിനായിരത്തോളം പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തില്‍ അതിന്റെ മൂന്നിലൊന്നു മാത്രം കാണികള്‍ എത്തിയത് ക്രിക്കറ്റിനെ അതിരറ്റു സ്‌നേഹിക്കുന്ന കേരളത്തില്‍ അസാധാരണമായ കാഴ്ചയായി. കേരളത്തില്‍ ഇതുവരെ നടന്ന രാജ്യാന്തര മത്സരങ്ങളുടെ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന ടീം സ്‌കോര്‍ പിറന്ന മത്സരത്തിന് തന്നെയാണ് ഏറ്റവും കുറവ് കാണികളെത്തിയതെന്നതും ശ്രദ്ധേയമായി. ആകെ വില്‍പനയ്ക്കുള്ളതിന്റെ അഞ്ചിലൊന്ന് ടിക്കറ്റ് മാത്രമാണു വിറ്റുപോയത്. കൃത്യമായി പറഞ്ഞാല്‍ 6201. സ്‌പോണ്‍സര്‍മാരുടെ ഉള്‍പ്പെടെ കോംപ്ലിമെന്ററി ടിക്കറ്റിലൂടെയാണ് ബാക്കിയുള്ളവര്‍ എത്തിയത്. സ്‌പോണ്‍സേഴ്‌സ് ഗാലറി ഒഴികെ ഒരിടത്തും പകുതി പോലും കാണികള്‍ ഉണ്ടായില്ല. അധികാരികളുടെ കടുംപിടിത്തംതന്നെയാണ് ആരാധകരെ ഗാലറികളില്‍ നിന്നകറ്റിയത്. ടിക്കറ്റിന്റെ വിനോദ നികുതി 5 ശതമാനത്തില്‍ നിന്ന് 12% ആയി സര്‍ക്കാര്‍ ഉയര്‍ത്തിയതും അതിനെ ന്യായീകരിച്ച് പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ വരേണ്ടെന്ന് കായിക മന്ത്രി വി.അബ്ദു…

Read More

കാന്‍സറിനെ സധൈര്യം നേരിട്ട മംമ്ത മോഹന്‍ദാസ് ഇപ്പോള്‍ മറ്റൊരു രോഗത്തിന്റെ പിടിയില്‍ ! ആത്മവിശ്വാസം നിറയ്ക്കുന്ന പോസ്റ്റുമായി നടി…

മലയാള സിനിമയില്‍ ആത്മവിശ്വാസത്തിന്റെ പ്രതീകമാണ് നടി മംമ്ത മോഹന്‍ദാസ്. രണ്ടു തവണ കാന്‍സറിന്റെ പിടിയില്‍ നിന്ന് നടിയെ മോചിപ്പിച്ചതും ഈ ആത്മവിശ്വാസമാണ്. തന്റെ ഇരുപതുകളില്‍ കാന്‍സര്‍ രോഗത്തെ ഒരു പുഞ്ചിരിയോടെ നേരിട്ട മംമ്ത, ഈ രോഗാവസ്ഥ നേരിട്ട അനേകം പേരുടെ ആത്മവിശ്വാസം ഉയര്‍ത്തിയ വ്യക്തിയുമാണ്. ചികിത്സയില്‍ കഴിയുമ്പോള്‍ തന്നെ മംമ്ത സിനിമാ ഷൂട്ടിംഗിലും വ്യാപൃതയായിരുന്നു. ഇപ്പോള്‍ മേക്കപ്പ് തുടച്ചു മാറ്റിയ മുഖത്തോടുകൂടിയാണ് മംമ്ത വീണ്ടും എത്തിയിരിക്കുന്നത്. തന്റെ തൊലിപ്പുറത്തു സംഭവിച്ച ഒരു വലിയ മാറ്റം എന്തെന്ന് പറഞ്ഞുകൊണ്ടുള്ള വരവാണ് ഈ ചിത്രങ്ങള്‍. ആത്മവിശ്വാസമുള്ള ഒരു വ്യക്തി എന്ന നിലയില്‍ മറ്റൊരു പോരാട്ടത്തിന് തയാറെടുക്കുകയാണ് മംമ്ത വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന ത്വക്കുരോഗത്തെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് മംമ്ത. അതിനാല്‍ തന്റെ തൊലിപ്പുറത്തെ യഥാര്‍ത്ഥ അവസ്ഥ യാതൊരു മറയും കൂടാതെ അവതരിപ്പിക്കുകയാണ് നടി വിറ്റിലിഗോ, ഓട്ടോഇമ്മ്യൂണ്‍ഡിസീസ് തുടങ്ങിയ ഹാഷ്ടാഗുകള്‍ മംമ്തയുടെ…

Read More

വര്‍ക്കല ബീച്ചില്‍ വിദേശവനിതയ്ക്കു നേരെ അതിക്രമം ! സ്വിം സ്യൂട്ട് ധരിച്ചിരുന്നതിനാലാണ് അയാള്‍ പ്രശ്‌നമുണ്ടാക്കിയതെന്ന് യുവതി…

വര്‍ക്കല ബീച്ചില്‍ വിദേശ വനിതയ്ക്ക് നേരെ അതിക്രമം. ഞായറാഴ്ച രാവിലെയാണ് സംഭവം. സര്‍ഫിങ് നടത്തുന്നതിനിടയില്‍ തീരത്ത് വിശ്രമിക്കുകയായിരുന്ന ഫ്രഞ്ച് യുവതിയ്ക്ക് നേരെ നാട്ടുകാരനായ ഒരാള്‍ പൊട്ടിയ ബിയര്‍ കുപ്പിയുമായി എത്തുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. താന്‍ സ്വിം സ്യൂട്ട് ധരിച്ചിരുന്നത് കൊണ്ടാണ് ഇയാള്‍ പ്രശ്‌നമുണ്ടാക്കിയതെന്ന് യുവതി പറഞ്ഞു. സ്ഥലത്ത് സര്‍ഫിങ്ങിനെത്തുന്ന വിദേശ വനിതകള്‍ക്ക് നേരെ സമാനമായ സംഭവങ്ങള്‍ മുന്‍പും ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. മുന്‍പ് ഇതേ വ്യക്തിതന്നെ ബീച്ചിലെത്തിയ വിദേശവനിതകളെ ഭീഷണിപ്പെടുത്തിയിരുന്നു. ഇയാളെ കുറിച്ച് വിദേശ വനിതകളും പ്രദേശത്ത് സര്‍ഫിങ് നടത്തുന്നവരും അയിരൂര്‍ പോലീസില്‍ അറിയിച്ചിട്ടും നടപടി എടുത്തില്ല എന്നാണ് ആക്ഷേപം. ഞായറാഴ്ച രാവിലെ ഉണ്ടായ സംഭവം അറിയിക്കാന്‍ വിളിച്ചെങ്കിലും പോലീസിനെ എത്തിയില്ല. കഴിഞ്ഞയാഴ്ച വ്ളോഗറായ ഒരു യുവതി വിഷയം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനെയും കേരള പോലീസിനെയും ഈ പോസ്റ്റില്‍ ടാഗും ചെയ്തു. ഒരു മില്യണിലധികം…

Read More

മൂസ ഹസഹ്യയുടെ വീട്ടുവിശേഷങ്ങൾ ! 12 ഭാര്യമാർ, 102 മക്കൾ, 568 പേരക്കുട്ടികൾ; ഇനി കുട്ടികൾ വേണ്ടെന്നു “കല്യാണ മൂസ’

ഉഗാണ്ടയിലെ ലൂസാക്കൻ സ്വദേശി മൂസ ഹസഹ്യയുടെ വീട്ടുവിശേഷങ്ങൾ അറിഞ്ഞാൽ‌ ആരും തെല്ലൊന്ന് അന്പരക്കും! 67 വയസുകാരനായ മൂസയ്ക്ക് 12 ഭാര്യമാരും 102 മക്കളും 568 പേരക്കുട്ടികളുമുണ്ട്. ഇനി കുട്ടികൾ വേണ്ടെന്നാണ് മൂസയുടെ തീരുമാനം. ആഗ്രഹമില്ലാഞ്ഞിട്ടല്ല, ജീവിതസാഹചര്യം മോശമായതുകൊണ്ടാണ് കൂടുതൽ കുട്ടികൾ വേണ്ടെന്ന തീരുമാനത്തിലെത്തിയതെന്നു മൂസ പറയുന്നു. ലൂസാക്കയിൽ ബഹുഭാര്യാത്വം അനുവദിച്ചിട്ടുള്ളതാണ്. 1971-ലാണ് മൂസയുടെ ആദ്യവിവാഹം. അന്ന് മൂസയ്ക്ക് 16 വയസ്. പിന്നീട് 11 വിവാഹം കൂടി. മൂസയുടെ ഇളയ ഭാര്യ ജുലൈഖയ്ക്ക് 11 മക്കളുണ്ട്. 12 കിടപ്പുമുറികളുള്ള വീട്ടിലാണ് മൂസയുടെ ഭാര്യമാർ ‌താമസിക്കുന്നത്. ഭാര്യമാർ തമ്മിൽ വലിയ പ്രശ്നങ്ങളൊന്നും ഉണ്ടാകാറില്ലെന്നും മൂസ വെളിപ്പെടുത്തുന്നു. എല്ലാ ഭാര്യമാരെയും മൂസ ശ്രദ്ധിക്കുകയും അവരോടൊപ്പം കഴിയുകയും ചെയ്യാറുണ്ട്. തന്‍റെ ഭാര്യമാർ ഗ്രാമത്തിലെ മറ്റു പുരുഷന്മാരുമായി സൗഹൃദം സ്ഥാപിക്കുന്നുണ്ടോ എന്നതും മൂസ ശ്രദ്ധിക്കാറുണ്ടത്രെ! 102 മക്കളെ തിരിച്ചറിയാൻ കഴിയുമെങ്കിലും 568 പേരക്കുട്ടികളെ തിരിച്ചറിയാൻ…

Read More

കുടുംബം പോറ്റാന്‍ പേനകള്‍ വില്‍ക്കുന്ന പെണ്‍കുട്ടി; എല്ലാം നോക്കിക്കണ്ട ശേഷം കുട്ടിക്ക് അപരിചിത സര്‍പ്രൈസ് നല്‍കുമ്പോള്‍; വീഡിയോ…

ഇത് വെറുതെ ഒരു കുട്ടിക്കളിയല്ല, കുടുംബം പട്ടിണിയാകാതിരിക്കാനുള്ള കരുതൽ. നഹിറാ സിയ എന്ന ട്വിറ്റര്‍ പേജ് പങ്കുവച്ചിരിക്കുന്ന വീഡിയോയില്‍ പ്രശ്നബാധിതമായ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി തന്‍റെ കുടുംബം പോറ്റാന്‍ പേനകള്‍ വില്‍ക്കുന്ന കാഴ്ചയാണുള്ളത്. ആ സമയം അതുവഴി കാറിലെത്തുന്ന ഒരു യാത്രക്കാരി കുട്ടിയോട് പേനയുടെ വില വിവരം തിരക്കുന്നു. ഒരു പേനയ്ക്ക് 20 സെന്‍റാണ് വിലയെന്ന് കുട്ടി പറയുന്നു. തന്‍റെ പേര് സൈനബ എന്നാണെന്നും കുട്ടി യാത്രക്കാരിയോട് പറയുന്നു. താന്‍ ഈ പേനകള്‍ മുഴുവന്‍ വാങ്ങിയാല്‍ സെെനബയ്ക്ക് സന്തോഷമാകുമൊ എന്ന് യാത്രക്കാരി ചോദിക്കുന്നു. കുട്ടിയുടെ മുഖത്ത് സന്തോഷം ഉണ്ടാകുമ്പോള്‍ യാത്രക്കാരി പേനകള്‍ മുഴുവന്‍ വാങ്ങുകയാണ്. പോരാഞ്ഞിട്ട് അധികം പൈസയും അവര്‍ കുട്ടിക്ക് നല്‍കുന്നു. “കാബൂളിലെ അഫ്ഗാന്‍ പെണ്‍കുട്ടി തന്‍റെ കുടുംബത്തെ പോറ്റാന്‍ പേനകള്‍ വില്‍ക്കുന്നു’ എന്ന അടിക്കുറിപ്പോടെ പങ്കുവച്ചിട്ടുള്ള ദൃശ്യങ്ങള്‍ക്ക് നിരവധി അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്. “എന്‍റെ…

Read More

സക്കീർ ഭായിക്ക് പറ്റുമോ..! അരിഞ്ഞുവെച്ച ഷവർമ തട്ടിൽ കയറി ഇറച്ചി തിന്നുന്ന പൂച്ചകൾ; വീഡിയോ വൈറൽ; ഹോട്ടൽ ഉടമയുടെ  പ്രതികരണവും വൈറലാകുന്നു…

പയ്യന്നൂര്‍: ഹോട്ടലില്‍ ഷവർമയുണ്ടാക്കാനായി അരിഞ്ഞുവച്ച ഇറച്ചി പൂച്ചകൾ തിന്നുന്നതിന്‍റെ ദൃശ്യങ്ങള്‍ വൈറലായതിനെത്തുടര്‍ന്ന് സ്ഥാപനം നഗരസഭാധികൃതല്‍ അടപ്പിച്ചു. ഷവര്‍മയുണ്ടാക്കാനായി ഇറച്ചി അരിഞ്ഞുവച്ചിരുന്ന തട്ടിലാണു രണ്ടു പൂച്ചകള്‍ കയറിയത്. പാചകക്കാരന്‍ പുറത്തുപോയ തക്കം നോക്കി അകത്തുകയറിയ പൂച്ചകള്‍ ഷവര്‍മ തട്ടില്‍ കയറി ഇറച്ചി തിന്നുകയായിരുന്നു. പൂച്ചകളെ കണ്ടതോടെ പാചകക്കാരനെത്തി ഇവയെ ഓടിച്ചുവിട്ടു. ഇതിനിടെ ദൃശ്യങ്ങള്‍ ആരോ മൊബൈലില്‍ പകർത്തി. ഈ ദൃശ്യങ്ങളുള്‍പ്പെടെ ചാനല്‍ വാര്‍ത്തയാകുകയും സോഷ്യല്‍ മീഡിയകളില്‍ പൂച്ചകളുടെ കട്ടുതിന്നല്‍ വൈറലാകുകയും ചെയ്തു. ഇതോടെ നഗരസഭാ അധികൃതരെത്തി കെ.പി.സി. അബ്ദുള്‍ റഹ്‌മാന്‍ എന്ന ലൈസന്‍സിയുടെ ഉടമസ്ഥതയിലുള്ള റസ്റ്ററന്‍റ് അടപ്പിക്കുകയായിരുന്നു. ഭക്ഷണപദാര്‍ഥങ്ങള്‍ അശ്രദ്ധയോടെ കൈകാര്യം ചെയ്തതിനാണ് സ്ഥാപനം അടപ്പിച്ചതെന്നും നിലവിലുള്ള അപാകതകള്‍ പരിഹരിച്ചു മാത്രമേ ഹോട്ടല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയുള്ളൂവെന്നും നഗരസഭാ ഹെല്‍ത്ത് ഇന്‍സ്പെക്‌ടര്‍ അറിയിച്ചു. അതേസമയം പൂച്ച കയറിയതിനു പിന്നാലെ ഷവര്‍മകള്‍ നശിപ്പിച്ചതായാണു സ്ഥാപനമുടമ നല്‍കുന്ന വിശദീകരണം.

Read More