ഹ്രസ്വചിത്രത്തില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് യുവതിയെ ബലാല്‍സംഗം ചെയ്തു ! യുവാവ് പിടിയില്‍…

ഹ്രസ്വചിത്രത്തില്‍ അഭിനയിപ്പിക്കാം എന്ന് പറഞ്ഞ് ധരിപ്പിച്ച് യുവതിയെ ബലാത്സംഗം ചെയ്തയാള്‍ അറസ്റ്റില്‍. കോട്ടയം പെരുമ്പായിക്കാട് വില്ലേജില്‍ പാറന്‍ പുഴ മുറിയില്‍ നടുവിലേ മാലിയില്‍ വീട്ടില്‍ ശരത് ബാബു (23)വാണ് അറസ്റ്റിലായത്. കരുനാഗപ്പള്ളി സ്വദേശിയായ യുവതിയെയാണ് ഇയാള്‍ ബലാത്സംഗം ചെയ്തത്. ഹ്രസ്വചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്നും അതിലേക്കുള്ള സ്‌ക്രിപ്റ്റ് പറഞ്ഞ് കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് കരുനാഗപ്പള്ളി സ്വദേശിയായ യുവതിയെ കഴിഞ്ഞ നാലാം തീയതി രാവിലെ 11 മണിയോടെ കായംകുളത്തെ ലോഡ്ജില്‍ വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് യുവതിയെ ഇയാള്‍ ബലാല്‍സംഗത്തിനിരയാക്കുകയായിരുന്നു. കരുനാഗപ്പള്ളി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് കായംകുളം പോലീസിന് കൈമാറുകയായിരുന്നു. പ്രതിയെ കോട്ടയത്ത് നിന്നുമാണ് കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്.

Read More

ഹോസ്റ്റല്‍ കാണിക്കാമെന്നു പറഞ്ഞ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയി ബലാല്‍സംഗത്തിനിരയാക്കി ! പ്രതിയ്ക്കായി ലുക്ക്ഔട്ട് നോട്ടീസ്…

ഇരുപതുവയസുകാരിയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ യുവാവിനെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്. പെണ്‍കുട്ടിയുടെ പരാതിയില്‍ കേസ് എടുത്ത് അന്വേഷണം തുടങ്ങിയതോടെ ഒളിവില്‍ പോയ യുവാവിനായി മുനമ്പം പോലീസാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. മുനമ്പം കളത്തില്‍ വീട്ടില്‍ ജാനു എന്ന് വിളിക്കുന്ന കെ എ ജാനേന്ദി(26)നായാണ് നോട്ടീസ്. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് സംഭവം. ഹോസ്റ്റല്‍ കാണിക്കാമെന്ന് പറഞ്ഞ് കൊണ്ടുപോയി ഇടപ്പള്ളിയിലെ സുഹൃത്തിന്റെ വീട്ടില്‍വെച്ച് യുവതിയെ ബലാത്സംഗത്തിനിരയാക്കിയെന്നാണ് പരാതി.

Read More

സ്പാ ജീവനക്കാരിയെ മദ്യം നല്‍കി ബോധരഹിതയാക്കി ! രണ്ടു പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു…

ഡല്‍ഹിയില്‍ രണ്ടു പേര്‍ ചേര്‍ന്ന് സ്പാ ജീവനക്കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തതായി പരാതി. വനിതാ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ സ്വാതി മാലിവാള്‍ തന്റെ ട്വീറ്റിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പീതാംപുരയിലെ സ്പായിലെ ജീവനക്കാരിയെ മദ്യം നല്‍കി മയക്കിയ ശേഷം ഇവര്‍ കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നെന്നാണ് ട്വീറ്റില്‍ പറയുന്നത്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും സ്വാതി മാലിവാള്‍ അറിയിച്ചു. അതേസമയം ഡല്‍ഹി പോലീസ് ഇക്കാര്യത്തില്‍ വിശദ വിവരങ്ങള്‍ പുറത്തുവിടാന്‍ തയാറായിട്ടില്ല.

Read More

ഒളിച്ചോടാന്‍ 17കാരി രാത്രിയില്‍ പാര്‍ക്കിലെത്തി ! എന്നാല്‍ കാമുകന്‍ വന്നില്ല;പെണ്‍കുട്ടിയെ ബലാല്‍സംഗത്തിനിരയാക്കി പോലീസുകാരന്‍…

നഗരത്തിലെ പാര്‍ക്കില്‍ രാത്രിയില്‍ തനിച്ചിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പോലീസുകാരന്‍ അറസ്റ്റില്‍. ഗോവിന്ദരാജനഗര്‍ പോലീസ് സ്റ്റേഷനിലെ പ്രൊബേഷനറി കോണ്‍സ്റ്റബിള്‍ പവന്‍ ദ്യാവണ്ണനവര്‍(25) ആണ് പിടിയിലായത്. കര്‍ണാടകയിലെ ചിക്കോഡി സ്വദേശിയാണ് പവന്‍. ജൂലൈ 27 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ചാമരാജനഗര്‍ സ്വദേശിയായ പതിനേഴുകാരിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തെ കുറിച്ച് പോലീസിന്റെ ഭാഷ്യം ഇങ്ങനെ…ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ചാമരാജനഗര്‍ സ്വദേശിയായ ആണ്‍കുട്ടിയുമായി ഒളിച്ചോടാനാണ് പെണ്‍കുട്ടി ജൂലൈ 27ന് ബംഗളൂരുവിലെ വിജയ്നഗറിലുള്ള പാര്‍ക്കിലെത്തിയത്. പെണ്‍കുട്ടിയുടെ കയ്യില്‍ പണം ഉണ്ടായിരുന്നില്ല. എന്നാല്‍ പാര്‍ക്കില്‍ കാമുകനെത്തിയില്ല. പെണ്‍കുട്ടിയുടെ സന്ദേശങ്ങള്‍ക്കോ, ഫോണ്‍ വിളികള്‍ക്കോ മറുപടിയുണ്ടായില്ല. പിന്നാലെ കാമുകന്റെ ഫോണ്‍ സിച്ച് ഓഫ് ആകുകയും ചെയ്തു. എങ്ങോട്ടാണ് പോകേണ്ടത് എന്നറിയാതെ പെണ്‍കുട്ടി പാര്‍ക്കില്‍ ഒറ്റപ്പെട്ടു പോവുകയായിരുന്നു. ഈ സമയത്ത് നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പവന്‍ പാര്‍ക്കില്‍ ഒറ്റയ്ക്കായ പെണ്‍കുട്ടിയെ കാണുകയും കാര്യങ്ങള്‍ ചോദിച്ചറിയുകയും…

Read More

പതിനാലുകാരന്‍ എഴുപത്തിയഞ്ചുകാരിയെ ബോധം കെടുത്തിയ ശേഷം പീഡിപ്പിച്ചുവെന്ന് കേസ് ! നമ്മുടെ നാട് എങ്ങോട്ട്…

വണ്ടന്‍മേട്ടില്‍ പതിനാലുകാരന്‍ എഴുപത്തഞ്ചുകാരിയെ ബോധരഹിതയാക്കിയശേഷം ക്രൂരമായി പീഡിപ്പിച്ചെന്നു കേസ്. വീട്ടില്‍ അതിക്രമിച്ചു കയറിയ കൗമാരക്കാരന്‍ വയോധികയുടെ കഴുത്തില്‍ കയര്‍ മുറുക്കി ബോധരഹിതയാക്കിയശേഷമായിരുന്നു പീഡനമെന്നു പോലീസ് പറഞ്ഞു. ഇന്നലെ ഉച്ചയോടെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. പ്രതി വീട്ടില്‍ അതിക്രമിച്ചു കയറിയപ്പോള്‍ വയോധികയും അസുഖങ്ങളെത്തുടര്‍ന്നു കിടപ്പിലായ ഭര്‍ത്താവും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. പതിനാലുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Read More

പിറന്നാള്‍ പാര്‍ട്ടി അവസാനിച്ചത് ബലാല്‍സംഗത്തില്‍ ! യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത് സുഹൃത്ത്…

പിറന്നാള്‍ പാര്‍ട്ടിയ്‌ക്കൊടുവില്‍ യുവതിയെ ബലാല്‍സംഗത്തിനിരയാക്കിയ സുഹൃത്തിനെ പോലീസ് അറസ്റ്റു ചെയ്തു. തെലങ്കാനയിലാണ് സംഭവം. 28കാരിയായ യുവതിയാണ് ലൈംഗിക പീഡനത്തിന് ഇരയായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സഹപാഠികള്‍ പീഡനത്തിനിരയാക്കിയതിന്റെ ഞെട്ടല്‍ മാറും മുമ്പാണ് സംസ്ഥാനത്തു നിന്നും മറ്റൊരു പീഡനവാര്‍ത്ത പുറത്തുവരുന്നത്. ബച്ചുപളളി പൊലീസ് നല്‍കുന്ന വിവരമനുസരിച്ച് സംഭവം നടന്നത് ഇങ്ങനെയാണ്… തിങ്കളാഴ്ച ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ ഒരു പബ്ബില്‍ നടന്ന ജന്മദിന പാര്‍ട്ടിയില്‍ യുവതിയെ പ്രതി ക്ഷണിച്ചു. ജോലിയ്ക്ക് ശേഷം പബ്ബില്‍ പോയ യുവതി ആഘോഷങ്ങള്‍ക്ക് ശേഷം 11.30ഓടെ സുഹൃത്തുക്കളോടൊപ്പം വീട്ടിലെത്തി. പുലര്‍ച്ചെ 4.30വരെ സുഹൃത്തുക്കള്‍ സംസാരിച്ചിരുന്നു. ഇതിനുശേഷം സുഹൃത്തുക്കള്‍ മടങ്ങിയതോടെ യുവതി ഉറങ്ങാന്‍ പോയി. എന്നാല്‍ പുലര്‍ച്ചെ 6.15ഓടെ സ്വകാര്യഭാഗങ്ങളില്‍ വേദന അനുഭവപ്പെട്ട യുവതി കണ്ണുതുറന്നപ്പോള്‍ മുമ്പ് മടങ്ങിയ സുഹൃത്തുക്കളിലൊരാള്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നത് കണ്ടു. ശക്തമായി പ്രതിരോധിച്ചെങ്കിലും ഇയാള്‍ യുവതിയെ പീഡനത്തിനിരയാക്കി. ഇതിനുശേഷം കുളിമുറിയില്‍ കയറി യുവതി…

Read More

85കാരിയെ നിരവധി തവണ ബലാത്സംഗം ചെയ്തു; ബന്ധുവായ 57കാരന്‍ അറസ്റ്റില്‍

85 വയസ്സുകാരിയെ നിരവധി തവണ ബലാത്സംഗത്തിനിരയാക്കിയ ബന്ധു അറസ്റ്റില്‍. കോന്നി സ്വദേശി മുരുപ്പേല്‍ ശിവദാസന്‍ (57) ആണ് പോലീസിന്റെ പിടിയിലായത്. ഇയാളുടെ ഭാര്യയുടെ വല്യമ്മയെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ വച്ച് പീഡിപ്പിച്ചത്. വയറുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഐസിഡിഎസ് സൂപ്പര്‍വൈസറോട് വയോധിക സംഭവം പറഞ്ഞതിന് പിന്നാലെയാണ് ഇക്കാര്യം പുറത്തുവന്നത്. വാര്‍ദ്ധക്യസഹജമായ അവശതകള്‍ അലട്ടിയ വയോധിക പ്രതിയുടെ കുടുംബത്തിനൊപ്പം കഴിഞ്ഞുവരികയായിരുന്നു. മേയ് 10നും 15നുമിടയില്‍ മൂന്നു ദിവസങ്ങളിലായാണ് പീഡിപ്പിച്ചത്. കോന്നി പോലീസില്‍ വിവരം അറിയിച്ചു. വെള്ളിയാഴ്ച വൈകിട്ടാണ് ശിവദാസനെ പിടികൂടിയത്. വിശദമായ ചോദ്യം ചെയ്യലിനൊടുവില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Read More

വിവാഹം ക്ഷണിക്കാന്‍ വീട്ടില്‍ നിന്നിറങ്ങിയ കൗമാരക്കാരിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാല്‍സംഗം ചെയ്തു! പിന്നീട് രാഷ്ട്രീയ നേതാവിന് കാഴ്ചവച്ചു…

തന്റെ വിവാഹം ക്ഷണിക്കാനായി ക്ഷണക്കത്തുകളുമായി വീട്ടില്‍ നിന്നിറങ്ങിയ 18കാരിയെ തട്ടിക്കൊണ്ടു പോയി കൂട്ട ബലാല്‍സംഗം ചെയ്തതായി പരാതി. മൂന്ന് പേര്‍ ചേര്‍ന്ന് തന്നെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും രാഷ്ട്രീയ നേതാവിന് കാഴ്ചവെയ്ക്കുകയും ചെയ്തതായി യുവതിയുടെ പരാതിയില്‍ പറയുന്നു. ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ ഏപ്രില്‍ 18നാണ് സംഭവം. ഏപ്രില്‍ 21ന് നടക്കാനിരുന്ന തന്റെ വിവാഹത്തിന്റെ ക്ഷണക്കത്തുകള്‍ സമീപത്തെ വീടുകളില്‍ നല്‍കാനായി വീട്ടില്‍ നിന്ന് ഇറങ്ങിയ സമയത്താണ് മൂന്ന് യുവാക്കള്‍ ചേര്‍ന്ന് യുവതിയെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ദിവസങ്ങളോളം പീഡിപ്പിച്ചു എന്നതാണ് പരാതി. തുടര്‍ന്ന് രാഷ്ട്രീയ നേതാവിന് തന്നെ കാഴ്ച വെച്ചതായും യുവതിയുടെ പരാതിയില്‍ പറയുന്നു. രാഷ്ട്രീയ നേതാവും ദിവസങ്ങളോളം പീഡിപ്പിച്ചു. അതിന് ശേഷം തന്നെ മറ്റൊരാള്‍ക്ക് വിറ്റതായും യുവതിയുടെ പരാതിയിലുണ്ട്. തൊട്ടടുത്തുള്ള ജില്ലയിലെ ഗ്രാമത്തില്‍ മറ്റൊരാളിന്റെ ഒപ്പം താമസിക്കാന്‍ തന്നെ നിര്‍ബന്ധിച്ചു. അവിടെ വച്ച് യുവതി ഫോണില്‍ വിളിച്ച്…

Read More

ഉടുമ്പിനെ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തി ! ലൈംഗിക പീഡനദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി; മൂന്നു പേര്‍ പിടിയില്‍…

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രമല്ല ഇപ്പോള്‍ മൃഗങ്ങള്‍ക്കു പോലും രക്ഷയില്ലാത്ത സ്ഥിതിയാണ് നമ്മുടെ നാട്ടില്‍. മൃഗങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്ന സംഭവങ്ങള്‍ അനുദിനം വര്‍ധിക്കുകയാണ്. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ കോലാപൂരില്‍ നിന്നും വന്ന അത്തരം ഒരു വാര്‍ത്ത അക്ഷരാര്‍ഥത്തില്‍ ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഉടുമ്പിനെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കുറ്റത്തിനു മൂന്നു പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പട്ടിയെയും പശുവിനെയും ലൈംഗികമായി പീഡിപ്പിച്ച ആളുകളെ മുമ്പ് പിടികൂടിയിട്ടുണ്ടെങ്കിലും. ഉടുമ്പിനെ ലൈംഗികമായി ഉപയോഗിച്ച ആളുകളെ ആദ്യമായാണ് പിടികൂടുന്നത്. ലൈംഗികപീഡനത്തിനിരയായ ഉടുമ്പ് കൊല്ലപ്പെടുകയും ചെയ്തു എന്നതാണ് ഏറെ വേദനാജനകം.നിര്‍ഭയ കേസില്‍ മനുഷ്യനോടു ചെയ്തത് ഇവിടെ മൃഗത്തോടായി എന്നു മാത്രം. മഹാരാഷ്ട്രയിലെ കോലാപൂരിലെ സഹ്യാദ്രി കടുവാ സങ്കേതത്തിന്റെ ഉള്‍വനത്തിലാണ് ഇത്തരം ഒരു സംഭവം അരങ്ങേറിയത്. ഈ മൂന്നു പ്രതികള്‍ നാടന്‍ തോക്കുകളുമായി ഉള്‍ വനത്തില്‍ പ്രവേശിച്ചത്തിനു ശേഷം ഉടുമ്പിനെ പിടിക്കുകയായിരുന്നു. മാര്‍ച്ച് 31 ന് തോക്കുമായി…

Read More

പതിനാലുകാരിയെ പീഡനത്തിനിരയാക്കി മധ്യവയസ്‌കന്‍ ! പ്രതിയെ വെട്ടിയരിഞ്ഞ് പുഴയില്‍ തള്ളി അച്ഛനും അമ്മാവനും…

പതിനാല്കാരിയെ പീഡിപ്പിച്ച മധ്യവയസ്‌കനെ വെട്ടിനുറുക്കി പുഴയിലെറിഞ്ഞ് അച്ഛനും അമ്മാവനും. മധ്യപ്രദേശിലെ ഖാണ്ട്വ ജില്ലയിലാണ് സംഭവം. ഞായറാഴ്ച അജ്നാല്‍ നദിയില്‍ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം തെളിഞ്ഞത്. സക്ലാപൂര്‍ ജില്ലയിലെ ത്രിലോക്ചന്ദി(55)ന്റെ മൃതദേഹമാണ് നദിയില്‍ കണ്ടെത്തിയത്. ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന്റെ പ്രതികാരമായി കുട്ടിയുടെ പിതാവും അമ്മാവനും ചേര്‍ന്ന് ഇയാളെ കൊലപ്പെടുത്തി പുഴയില്‍ തള്ളുകയായിരുന്നു. പെണ്‍കുട്ടിയെ ത്രിലോക്ചന്ദ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതിയുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ഇയാളെ കുട്ടിയുടെ പിതാവും അമ്മാവനും ചേര്‍ന്ന് ശനിയാഴ്ച ബൈക്കില്‍ അജ്‌നാല്‍ തീരത്തേക്ക് കൊണ്ടുപോയി. ഇവിടെ വെച്ച് ത്രിലോക്ചന്ദിനെ തലവെട്ടി കൊലപ്പെടുത്തിയ ശേഷം മീന്‍വെട്ടുന്ന കത്തി ഉപയോഗിച്ച് മൃതദേഹം രണ്ട് കഷ്ണങ്ങളാക്കി പുഴയില്‍ തള്ളുകയായിരുന്നുവെന്ന് സബ് ഡിവിഷണല്‍ ഓഫീസര്‍ ഓഫ് പോലീസ് രാകേഷ് പെന്‍ഡ്രോ പറഞ്ഞു. സംഭവത്തില്‍ ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ത്രിലോക്ചന്ദും പ്രതികളും ബന്ധുക്കളാണെന്നും സംഭവത്തില്‍ വേറെ ആര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന്…

Read More