റെയില്‍വേ സ്‌റ്റേഷനിലെ വൈഫൈ കൊണ്ട് ഗുണം പോണ്‍സൈറ്റുകള്‍ക്ക് ! കൂടുതല്‍ ആളുകളും വൈഫൈ ഉപയോഗിക്കുന്നത് അശ്ലീല വീഡിയോ കാണാന്‍…

റെയില്‍വേ സ്‌റ്റേഷനിലെ ഫ്രീ വൈഫൈ കൊണ്ട് ഗുണം പോണ്‍സൈറ്റുകള്‍ക്ക്. വൈഫൈ ഉപയോക്താക്കളില്‍ മിക്കവരും ഇത് വിനിയോഗിക്കുന്നത് അശ്ലീല വീഡിയോ കാണാനാണ് എന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. റെയില്‍വേ സ്റ്റേഷനുകളില്‍, RailTel ആദ്യത്തെ 30 മിനിറ്റ് സൗജന്യ Wi-Fi നല്‍കും. ആദ്യ അര മണിക്കൂര്‍ സെഷന്‍ അവസാനിച്ചതിന് ശേഷം ആളുകള്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ പണം നല്‍കണം. സെക്കന്തരാബാദ് സ്റ്റേഷനിലാണ് ഈ പ്രവണത കൂടുതലായി കണ്ടുവരുന്നത്. ലൈംഗിക ഉള്ളടക്കം കാണാനും ഡൗണ്‍ലോഡ് ചെയ്യാനുമാണ് ഇപ്പോള്‍ ഈ സേവനം പ്രധാനമായും ഉപയോഗിക്കുന്നതെന്ന് RailTel കണ്ടെത്തിയിരിക്കയാണ്. അശ്ലീല ഡൗണ്‍ലോഡുകളുടെ കാര്യത്തില്‍ സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷന്‍ സൗത്ത് സെന്‍ട്രല്‍ റെയില്‍വേയില്‍ ഒന്നാം സ്ഥാനത്താണ്. ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് അനുസരിച്ച്, സൗത്ത് സെന്‍ട്രല്‍ റെയില്‍വേയില്‍ ഏറ്റവും കൂടുതല്‍ ലൈംഗിക ഉള്ളടക്കം ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത് സെക്കന്തരാബാദാണ്. തൊട്ടുപിന്നാലെ ഹൈദരാബാദ്, വിജയവാഡ, തിരുപ്പതി എന്നിവയുണ്ട്. റെയില്‍ടെല്‍…

Read More

ഭാര്യ കാമുകനൊപ്പം നാടുവിട്ടെന്ന് പരാതി ! പോലീസ് സ്‌റ്റേഷനില്‍ പരാതിയുമായെത്തിയത് രണ്ട് ഭര്‍ത്താക്കന്മാര്‍…

കാമുകനൊപ്പം ഒളിച്ചോടിപ്പോയ ഭാര്യയെ തിരികെ കൊണ്ടുവരണമെന്ന് പരാതി നല്‍കാന്‍ പോലീസ് സ്‌റ്റേഷനിലെത്തിയത് രണ്ട് ഭര്‍ത്താക്കന്മാര്‍. യുവതിയുടെ ആദ്യ രണ്ടു ഭര്‍ത്താക്കന്മാരാണ് പരാതിയുമായെത്തിയത്.നാട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് യുവതി തന്റെ രണ്ടാമത്തെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയത്. എന്നാല്‍, അന്നു മുതല്‍ ഇവര്‍ എവിടെയാണ് പോയതെന്ന് യുവാവിന് അറിയില്ല. എന്നാല്‍ സമൂഹമാധ്യമം വഴി പരിചയപ്പെട്ടയാളുമൊത്താണ് യുവതി പോയതെന്ന വിവരം മാത്രമാണ് ലഭിച്ചത്. പ്രണയിച്ചാണ് ഇവര്‍ ആദ്യഭര്‍ത്താവുമായി വിവാഹം ചെയ്തത്. ഇരുവര്‍ക്കും രണ്ട് കുട്ടികളുമുണ്ട്. വിവാഹത്തിന് നാല് വര്‍ഷത്തിന് ശേഷം പരിചയപ്പെട്ട ഒരു സുഹൃത്തുമായി പ്രണയത്തിലാകുകയും അയാളെ വിവാഹം ചെയ്യുകയും ചെയ്തു. ഭാര്യയ്ക്ക് മൂന്നാമതും ഒരാളുമായി ബന്ധമുണ്ടെന്ന് അറിഞ്ഞ രണ്ടാമത്തെ ഭര്‍ത്താവ് ഇവരുടെ ആദ്യ ഭര്‍ത്താവിനെ കണ്ടെത്തി ഇക്കാര്യം ഇയാളെ അറിയിക്കുകയും തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ആയിരുന്നു. ഭാര്യയെ തിരികെ കൊണ്ട് വരണമെന്നാണ് ഇരുവരുടെയും ആവശ്യം. യുവതിയുടെ ആദ്യ ഭര്‍ത്താവ്…

Read More

ഭര്‍ത്താവിന്റെ അമിത മദ്യപാനവും പീഡനവും കുടുംബജീവിതം തകര്‍ത്തു ! കാക്കക്കുയിലിലെ മോഹന്‍ലാലിന്റെ നായികയുടെ ഇപ്പോഴത്തെ ജീവിതം…

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ് മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ കാക്കക്കുയില്‍ നാലുഭാഷകളിലായി പ്രേക്ഷകരുടെ മനം കീഴടക്കാന്‍ ചിത്രത്തിനായി. കോമഡിക്ക് പ്രാധാന്യം നല്‍കിയായിരുന്നു ചിത്രം ഒരുക്കിയിരുന്നത്. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളില്‍ ഒന്നു കൂടിയായിരുന്നു കാക്കക്കുയില്‍. ബോളിവുഡ് നായികയായ അര്‍സു ഗോവിത്രിക്കര്‍ ആയിരുന്നു കാക്കകുയിലില്‍ നായികയായി എത്തിയത്. അര്‍സുവിന്റെ ആദ്യ ചിത്രം കൂടിയായിരുന്നു ഇത്. എന്നാല്‍ നീണ്ട കരിയര്‍ ഉണ്ടാക്കാന്‍ താരത്തിന് സാധിച്ചില്ല. ഏതാനും ചിത്രങ്ങളില്‍ കൂടി അഭിനയിച്ച ശേഷം താരം സിനിമ ജീവിതത്തില്‍ നിന്ന് നീണ്ട ഇടവേളയെടുക്കുകയായിരുന്നു. താരത്തിന്റെ കുടുംബജീവിതവും അത്ര ശോഭനമായിരുന്നില്ല. ബിസിനസ്മാനായ സിദ്ധാര്‍ഥ് സഭര്‍വാളിനെയാണ് താരം വിവാഹം ചെയ്തത്. ഇരുവര്‍ക്കും അഷ്മാന്‍ എന്നൊരു മകനും കൂടിയുണ്ട്. എന്നാല്‍ കുടുംബ ബന്ധത്തിലെ താളപ്പിഴകള്‍ മൂലം അര്‍സു തന്റെ ഭര്‍ത്താവിനെതിരെ 2019 ഫെബ്രുവരി 19 ന് ഗാര്‍ഹിക പീഡന കേസ് ഫയല്‍ ചെയ്യുകയും തുടര്‍ന്ന് ഇരുവരും…

Read More

എന്നെ പ്രേമിക്കുമ്പോള്‍ തന്നെ അയാള്‍ മറ്റൊരു പെണ്ണിനെയും പ്രേമിച്ചു ! വഞ്ചകനായ കാമുകനെക്കുറിച്ച് അന്ന ചാക്കോ…

കാട് പോലുള്ള ചുരുണ്ട മുടിയിലൂടെ മലയാളികളുടെ ശ്രദ്ധയാകര്‍ഷിച്ച താരമാണ് നടിയും അവതാരകയുമായ അന്ന ചാക്കോ. ഫ്ളവേഴ്സ് ചാനലിലെ സ്റ്റാര്‍ മാജിക് എന്ന ടെലിവിഷന്‍ പരിപാടിയിലൂടെയാണ് അന്ന ആരാധകരുടെ പ്രിയങ്കരിയായി മാറിയത്. അതേ സമയം അവതാരകയായിട്ടും നടിയായിട്ടുമൊക്കെ കരിയര്‍ സജീവമാക്കു അന്ന ചാക്കോ ജീവിതത്തില്‍ ശക്തമായ ഒരു പ്രണയവും പ്രണയപരാജയവും ഉണ്ടായതിനെ പറ്റിയാണ് വെളിപ്പെടുത്തുകയാണ് ഇപ്പോള്‍. മലയാളത്തിന്റെ പ്രിയ ഗായകന്‍ എംജി ശ്രീകുമാര്‍ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് താരത്തിന്റെ തുറന്നു പറച്ചില്‍. പ്രണയത്തെ കുറിച്ചുള്ള ചോദ്യത്തിനാണ് വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ചിരുന്ന സീരിയസ് റിലേഷന്‍ഷിപ്പിനെ കുറിച്ച് അന്ന വെളിപ്പെടുത്തിയത്. എന്നും സിനിമയോട് താല്‍പര്യമുള്ള ആളാണ് ഞാന്‍. അതുകൊണ്ട് അസോസിയേറ്റായി പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന ആളുമായി ഞാന്‍ പ്രണയത്തിലായി. എറണാകുളത്ത് വച്ചാണ് അദ്ദേഹത്തെ കണ്ടതും പരിചയപ്പെട്ടതും എന്നാണ് അന്ന പറയുന്നത്. എന്നാല്‍ ഇപ്പോള്‍…

Read More

സണ്ണി ലിയോണിയെ പൂളില്‍ തള്ളിയിട്ട് മാനേജര്‍ ! തിരിച്ചു പണി തരാം എന്ന് സണ്ണി;വീഡിയോ വൈറല്‍…

  ലോകം മുഴുവന്‍ ആരാധകരുള്ള ബോളിവുഡ് നടിയാണ് സണ്ണി ലിയോണി. പോണ്‍ സിനിമകളിലൂടെയാണ് സണ്ണി പേരെടുത്തത്. പിന്നീട് ബോളിവുഡിലെത്തിയതോടെ സണ്ണിയുടെ തലവര തന്നെ മാറി. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം സുന്ദരമായ ജീവിക്കുന്ന സണ്ണി കരിയറിലും മികച്ചു തന്നെയാണ് നില്‍ക്കുന്നത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. മിക്ക വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും റീല്‍സ് വീഡിയോകളുമൊക്കെ താരം അതിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ പ്രതികാരത്തിന്റെ കഥ പറയുന്ന രസകരമായ വീഡിയോ പങ്കുവച്ചിരിക്കുകയാണ് സണ്ണി. ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച വീഡിയോയില്‍ സണ്ണിയെ ഒരാള്‍ പിടിച്ച് സ്വിമ്മിങ് പൂളിലേക്ക് തള്ളിയിടുന്നതാണ് കാണിക്കുന്നത്. വീഡിയോയുടെ തുടക്കം സണ്ണി ലിയോണ്‍ തന്റെ സഹായികളോടൊപ്പം ഒരു സ്വിമ്മിങ് പൂളിന്റെ സൈഡിലൂടെ നടന്ന് വരുന്നതാണ്. വെള്ളത്തില്‍ കാലൊക്കെ നനഞ്ഞ് വരികയായിരുന്ന സണ്ണിയെ കൂടെയുണ്ടായിരുന്നവരില്‍ ഒരാളായ മാനേജര്‍ സ്വിമ്മിംഗ് പൂളിലേക്ക് വെള്ളത്തിലേക്ക് തള്ളിയിട്ടു. അപ്രതീക്ഷിതമായിട്ടുള്ള ആക്രമണത്തില്‍ പകച്ച് പോയ നടി വെള്ളത്തില്‍ വീണ ഉടനെ…

Read More

ഇത്രയൊക്കെ സംഭവിച്ചിട്ടും..! സണ്ണി ലിയോണിന്‍റെ മാനേജര്‍  സണ്ണിയെ വെള്ളത്തിൽ തള്ളിയിട്ടു; പ്രതികാരം ഉടനുണ്ടാവുമെന്ന് നടി, വീഡിയോ വൈറല്‍

ഇന്ത്യയില്‍ മുഴുവൻ ആരാധകരുള്ള താരമാണ് സണ്ണി ലിയോണ്‍. പോണ്‍ സിനിമകളിൽ നിന്നു മാറി ബോളിവുഡ് സിനിമയിലേക്ക് ചുവടുവച്ചതോടെയാണ് നടിയുടെ ജീവിതംതന്നെ മാറിയത്. തന്‍റെയും കുടുംബത്തിന്‍റെയും വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് സണ്ണി ലിയോണ്‍ പങ്കുവയ്ക്കാറുള്ളത്. എന്നാല്‍ ഏറ്റവും പുതിയതായി ഒരു പ്രതികാരത്തിന്‍റെ കഥ പറഞ്ഞാണ് നടി ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ച വീഡിയോയില്‍ സണ്ണിയെ ഒരാള്‍ പിടിച്ച് സ്വിമ്മിംഗ് പൂളിലേക്ക് തള്ളിയിടുന്നതാണ് കാണിക്കുന്നത്. വീഡിയോയ്ക്ക് സണ്ണി കൊടുത്ത ക്യാപ്ഷനാണ് രസകരം. സണ്ണി ലിയോണ്‍ തന്‍റെ സഹായികളോടൊപ്പം ഒരു സ്വിമ്മിംഗ് പൂളിന്‍റെ സൈഡിലൂടെ നടന്നുവരുന്നതാണ് വീഡിയോയിലുള്ളത്. ഇടയ്ക്ക് വെള്ളത്തില്‍ കാലൊക്കെ നനഞ്ഞ് വരികയായിരുന്ന സണ്ണിയെ കൂടെയുണ്ടായിരുന്നവരില്‍ ഒരാള്‍ വെള്ളത്തിലേക്ക് തള്ളിയിട്ടു. അപ്രതീക്ഷിതമായിട്ടുള്ള ആക്രമണത്തില്‍ പകച്ചുപോയ നടി വെള്ളത്തില്‍ വീണ ഉടനെ കരയാനും ബഹളമുണ്ടാക്കാനും തുടങ്ങി. എന്‍റെ അടുത്ത് നീ എന്താണ് ചെയ്തതെന്ന് നടി ചോദിക്കുമ്പോള്‍ ഇതെന്‍റെ…

Read More

കുലപുരുഷന്മാരും കുലസ്ത്രീകളും എന്റെ ഷോര്‍ട്ട്‌സിന്റെ ഇറക്കകുറവ് കണ്ട് ഭ്രാന്തന്‍മാരാകും ! നിമിഷയുടെ വാക്കുകള്‍ ഇങ്ങനെ…

ബിഗ്‌ബോസ് മലയാളം സീസണ്‍ 4ലെ ശക്തയായ മത്സരാര്‍ഥികളിലൊരാളാണ് നിമിഷ. ഒരു തവണ പുറത്തേക്ക് പോയി കളി പഠിച്ചിട്ടാണ് നിമിഷ തിരിച്ച് വന്നത്. എന്നാല്‍ അമ്പതാം ദിവസം നടന്ന എവിക്ഷനിലൂടെ താരം പുറത്തേക്ക് പോയി. ഷോയില്‍ വന്നത് മുതല്‍ ഇറക്കം കുറഞ്ഞ വസ്ത്രങ്ങളാണ് നിമിഷ ധരിച്ചിരുന്നത്. ഇതിന്റെ പേരില്‍ നിരവധി മോശം കമന്റുകളാണ് നിമിഷയ്‌ക്കെതിരെ വന്നതും. എന്നാല്‍ തന്റെ നിലപാടുകളിലോ വസ്ത്ര ധാരണത്തിലോ യാതൊരു മാറ്റവും വരുത്തില്ലെന്ന് വ്യക്തമാക്കുകയാണ് നിമിഷ. ഷോയില്‍ നിന്ന് പുറത്ത് വന്നതിന് ശേഷവും കിടിലനൊരു ഫോട്ടോയുമായിട്ടാണ് താരമിപ്പോള്‍ എത്തിയിരിക്കുന്നത്. വളരെ ഇറക്കം കുറഞ്ഞ വേഷമാണ് ചിത്രത്തിലുള്ളത്. എന്നാല്‍ നിമിഷ അതിന് കൊടുത്ത ക്യാപ്ഷനാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്.ശരീരം പ്രദര്‍ശിപ്പിക്കുന്ന തരത്തില്‍ വസ്ത്രങ്ങള്‍ ധരിക്കുന്നു എന്നതാണ് ബിഗ് ബോസില്‍ പോയതോടെ നിമിഷയ്ക്ക് വിമര്‍ശനമായി കേള്‍ക്കേണ്ടി വന്നത്. മോഡലിങ് രംഗത്ത് സജീവമായിരുന്ന നിമിഷ തനിക്കിഷ്ടമുള്ള വസ്ത്രം ധരിക്കാനും…

Read More

പങ്കാളിയ്ക്ക് താല്‍പര്യമില്ലാത്തതിനാല്‍ നവജാത ശിശുവിനെ വിറ്റ് യുവതി ! കിട്ടിയ പൈസ അടിച്ചു പൊളിച്ചു…

നവജാതശിശുവിനെ വിറ്റ കേസില്‍ മധ്യപ്രദേശില്‍ യുവതിയും പങ്കാളിയുമുള്‍പ്പടെ ആറ് പേര്‍ കുടുങ്ങി. ഇന്‍ഡോര്‍ സ്വദേശിനിയായ ഷൈന ബി ഇവരുടെ പങ്കാളി ആന്‍ര്‍ സിംഗ് ഇടനിലക്കാരായി പ്രവര്‍ത്തിച്ച പൂജ, നീലം, നേഹ, കുഞ്ഞിനെ വാങ്ങിയ ദേവാസ് സ്വദേശി ലീന സിംഗ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് ഉള്‍പ്പടെയുള്ള വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. കഴിഞ്ഞ ഒരു വര്‍ഷമായി ആന്റര്‍ സിങ്ങിനൊപ്പം താമസിക്കുന്ന ഷൈന ഇതിനിടയ്ക്ക് ഗര്‍ഭിണിയാവുകയായിരുന്നു. എന്നാല്‍ കുട്ടിയെ സ്വീകരിക്കാന്‍ കഴിയില്ലെന്ന് ആന്റര്‍ വ്യക്തമാക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് കുട്ടിയെ വില്‍ക്കാന്‍ ഷൈന തീരുമാനിക്കുന്നത്. വീട്ടുടമയായ നേഹയെ സമീപിച്ചപ്പോള്‍ പൂജ, നീലം എന്നിവരുമായി ചേര്‍ന്ന് കുട്ടിയെ വില്‍ക്കാം എന്ന തീരുമാനത്തിലെത്തുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത ഒരാളും സംഘത്തിലുള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ 5.5 ലക്ഷം രൂപയ്ക്കാണ് ഷൈന ലീന സിംഗിന് കൈമാറിയത്. ഈ പണമുപയോഗിച്ച് ഷൈനയും ആന്ററും ബൈക്ക്,…

Read More

എടാ തെണ്ടി… തോര്‍ത്തെങ്കിലും താടാ… ചേമ്പിലയുടെ ഇടയില്‍ വല്ല പാമ്പും കാണുമെടാ ! നിമിഷ ബിജോയുടെ ഹോട്ട് ഫോട്ടോഷൂട്ട് വൈറലാകുന്നു…

സമൂഹമാധ്യമങ്ങളിലെ മിന്നും താരമാണ് നിമിഷ ബിജോ സൗന്ദര്യം കൊണ്ടും കലാമികവു കൊണ്ടും ചുരുങ്ങിയ കാലത്തിനുള്ളില്‍ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റാന്‍ താരത്തിനായി. നടി, മോഡല്‍ തുടങ്ങിയ രീതികളില്‍ ഇതിനോടകം കഴിവു തെളിയിച്ച നിമിഷ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. താരത്തിന്റെ പോസ്റ്റുകളെല്ലാം വളരെപ്പെട്ടെന്ന് വൈറലാകാറുമുണ്ട്. നിമിഷയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ടുകള്‍ക്ക് ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ താരം നടത്തിയ ഒരു ഹോട്ട് ഫോട്ടോഷൂട്ടാണ് ആരാധകരുടെ ചങ്കിടിപ്പ് കൂട്ടുന്നത്. ആദം-ഹവ്വ കണ്‍സെപ്റ്റില്‍ ചേമ്പിലയ്ക്കുള്ളില്‍ മറഞ്ഞിരിക്കുന്ന ഫോട്ടോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഈ ഫോട്ടോയ്ക്ക് താരം നല്‍കിയ ക്യാപ്ഷനും ശ്രദ്ധേയമായി. ” എടാ തെണ്ടി…തോര്‍ത്തെങ്കിലും താടാ…ചേമ്പിലയുടെ ഇടയില്‍ വല്ല പാമ്പും കാണുമെടാ…ആരെങ്കിലും ഹെല്‍പ്പ് ചെയ്യുമോ” ഇങ്ങനെയായിരുന്നു ക്യാപ്ഷന്‍.

Read More

അമിത വേഗതയില്‍ ഡ്രൈവ് ചെയ്തു ! തടഞ്ഞപ്പോള്‍ പോലീസിനോട് കയര്‍ത്ത് അരവിന്ദ് ലിംബവലിയുടെ മകള്‍…

അമിത വേഗതയില്‍ കാര്‍ ഡ്രൈവ് ചെയ്തതിനെ ചോദ്യം ചെയ്ത പോലീസിനോടു കയര്‍ത്ത് ബിജെപി എംഎല്‍എയുടെ മകള്‍. എംഎല്‍എ അരവിന്ദ് ലിംബവലിയുടെ മകള്‍ രേണുക ലിംബവലിയാണ് അമിത വേഗത്തിന് പിഴയീടാക്കിയതിന് ട്രാഫിക് പോലീസിനോട് കയര്‍ത്തത്. ബംഗളൂരു നഗരത്തിലാണ് സംഭവം നടന്നത്. സുഹൃത്തിനൊപ്പം ബിഎംഡബ്ല്യു കാറില്‍ ഡ്രൈവ് ചെയ്ത് വരികയായിരുന്നു രേണുക. അമിത വേഗത്തിലായിരുന്ന കാര്‍ ട്രാഫിക് പോലീസ് തടയുകയായിരുന്നു. ഇതോടെ യുവതി കാറില്‍ നിന്നിറങ്ങി ട്രാഫിക് പോലീസുമായി തര്‍ക്കത്തിലായി. ‘ഒരു എസിപിയുടെ വാഹനം ഓവര്‍ടേക്ക് ചെയ്തതിനാണ് നിങ്ങള്‍ കേസെടുക്കുന്നത്. നിങ്ങളുടെ അറിവിലേക്കായി ഇത് എംഎല്‍എയുടെ വാഹനമാണ്, എംഎല്‍എ യുടെ വാഹനം…,’രേണുക ട്രാഫിക് പോലീസിനോട് പറഞ്ഞു. ആരാണ് എംഎല്‍എയെന്നായി ഉടനെ ട്രാഫിക് പോലീസിന്റെ ചോദ്യം. ‘എന്റെ അച്ഛന്‍. നിങ്ങള്‍ക്ക് അരവിന്ദ് ലിംബവലിയെ അറിയുമോ. ഞാനദ്ദേഹത്തിന്റെ മകളാണ്,’ രേണുക മറുപടി നല്‍കി. സംഭവത്തിന്റെ വീഡിയോ റെക്കോഡ് ചെയ്ത മാധ്യമ പ്രവര്‍ത്തകരോടും എംഎല്‍എയുടെ…

Read More