ചിക്കൻ വില അൽപം മുറ്റാ… തമിഴ്നാട് ലോബി പിടിമുറുക്കുന്നു; താഴാതെ ഇറച്ചിക്കോഴി വില; ചില്ലറ വിൽപ്പനക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ

ആലപ്പുഴ: തമിഴ്നാട് ലോബി പിടിമുറുക്കിയതോടെ ഇറച്ചിക്കോഴി വില താഴുന്നില്ല. ഇത് ഉപഭോക്താക്കളെ പ്രതിസന്ധിയിലാക്കുന്നു. 13 മുതൽ ലൈവ് ചിക്കന് കിലോക്ക് 167 രൂപയായി തുടരുകയായിരുന്നു. ഇന്നലെ രണ്ടു രൂപ കുറഞ്ഞ് 165 ലെത്തി. കഴിഞ്ഞമാസങ്ങളിൽ 90-100 രൂപയിൽ വിൽപ്പന നടന്ന ഒരു കിലോ ലൈവ് ചിക്കൻ വിലയാണ് പെട്ടന്ന് കുതിച്ചുയർന്നത്. വില സർവകാല റിക്കാഡിൽ എത്തിയതോടെ ചില്ലറ വിൽപ്പനക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. കോഴിക്കുഞ്ഞുങ്ങളുടെയും കോഴിത്തീറ്റയുടെയും വില വർധിച്ചതോടെ സംസ്ഥാനത്തെ ഫാമുകൾ ഇറച്ചിക്കോഴിയുടെ ഉത്പാദനം കുറച്ചതാണ് ഇപ്പോഴത്തെ വിലവർധനവിനു കാരണം. സർക്കാർ, കെപ്‌കോ, കേരള പൗൾട്ടി വികസന കോർപറേഷൻ എന്നിവ വിപണിയിൽ‌ ഇടപെടാത്തതിൽ ഫാം ഉടമകളുടെ പ്രതിഷേധം ഉയരുന്നുണ്ട്. കേരളത്തിലെത്തുന്ന കോഴിയുടെ വിലനിശ്ചയിക്കുന്നത് തമിഴ്നാട്ടിലെ ഫാം ഉടമകളാണ്.തമിഴ്‌നാട്ടിൽ ഇറച്ചിക്കോഴിയുടെ ഉത്പാദനത്തിൽ കുറവുണ്ടായിട്ടില്ല. മൊത്തവ്യാപാരികൾ വിലകൂട്ടുമ്പോൾ ചില്ലറ വില്പനക്കാരും അതിന് ആനുപാതികമായി കൂട്ടേണ്ടി വരും.കോവിഡ് മൂന്നാം തരംഗം സംബന്ധിച്ച…

Read More

ഭാഗ്യവാൻ ഇപ്പോഴും കാണാമറ‍യത്ത്..! ചോറ്റാനിക്കരക്കാരുടെ “പട്ടാമ്പി ‘ വിറ്റ ടിക്കറ്റിന് കേരളാ ഭാഗ്യക്കുറിയുടെ സമ്മർ ബംപർ; ഒന്നാം സമ്മാനം തമിഴ്നാട്ടിലേക്ക് പോയോ!

തൃപ്പൂണിത്തുറ: ചോറ്റാനിക്കരക്കാരുടെ “പട്ടാമ്പി ‘ വിറ്റ ടിക്കറ്റിന് കേരളാ ഭാഗ്യക്കുറിയുടെ സമ്മർ ബംപർ ഒന്നാം സമ്മാനമായ ആറു കോടി അടിച്ചെങ്കിലും ഭാഗ്യവാൻ ഇപ്പോഴും കാണാമറയത്ത് തന്നെ. സമ്മാന വിവരം അറിഞ്ഞയുടൻ തന്നെ പട്ടാമ്പിയുടെ പതിവുകാർ കൈവശമുള്ള ടിക്കറ്റുകൾ പരിശോധിച്ചെങ്കിലും ആറും ഏഴും ടിക്കറ്റുകളുടെയൊക്കെ വ്യത്യാസത്തിൽ ബമ്പർ നഷ്ടപ്പെട്ടവയായിരുന്നു അവയെല്ലാം. സമ്മാനാർഹമായ എസ്‌സി 107463 എന്ന ടിക്കറ്റ് വില്പന നടത്തിയ മലപ്പുറം സ്വദേശിയായ രാധാകൃഷ്ണൻ ( 60 ) ചോറ്റാനിക്കരയിൽ പട്ടാമ്പിയെന്നാണ്‌ അറിയപ്പെടുന്നത്. ചോറ്റാനിക്കര ക്ഷേത്രനടയിലും പരിസര പ്രദേശങ്ങളിലുമായി ലോട്ടറി വില്പന നടത്തുന്ന രാധാകൃഷ്ണൻ ക്ഷേത്രത്തിനടുത്ത് ലോഡ്ജിൽ മുറിയെടുത്താണ് താമസിക്കുന്നത്. 16 വർഷമായി ചോറ്റാനിക്കരയിൽ ലോട്ടറി കച്ചവടം നടത്തുന്ന രാധാകൃഷ്ണൻ മുൻപ് ഓണം ബംമ്പറിന്‍റെ അഞ്ച് ലക്ഷവും ഏഴ് തവണ ഒരു ലക്ഷം രൂപയും സമ്മാനമടിച്ച ടിക്കറ്റുകൾ വില്പന നടത്തിയിട്ടുണ്ട്. എറണാകുളം കച്ചേരിപ്പടിയിലെ വിഘ്നേശ്വര ലോട്ടറി ഏജൻസിയിൽനിന്നും ടിക്കറ്റ്…

Read More

രോഗിയോടൊപ്പം കൂട്ടുവന്നവർ കൂട്ടായി; പിന്നെ പ്രണയം മൊട്ടിട്ടു, ഭർത്താവിന്‍റെ ചികിത്സയ്ക്ക് കൊണ്ടുവന്നപണവും ബാങ്കു നിക്ഷേപവുമായി വീട്ടമ്മ മുങ്ങി; എല്ലാത്തിനും സാക്ഷിയായി കോട്ടയം മെഡിക്കൽ കോളജ്

കോട്ടയം: ആശുപത്രിയിൽ ഭർത്താവിനൊപ്പം കൂട്ടുവന്ന യുവതി മറ്റൊരു രോഗിയോടൊപ്പം വന്ന യുവാവിനൊപ്പം ഒളിച്ചോടിയതായി പരാതി. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സംഭവം. ജനുവരി 17 മുതൽ 26 വരെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ചേർത്തല പള്ളിപ്പുറം സ്വദേശിയായ 58കാരനായ ഭർത്താവ്. ഇദ്ദേഹത്തിന് കൂട്ടായി ഭാര്യയുമെത്തിയിരുന്നു. ഇതേസമയം, മറ്റൊരു രോഗിയുടെ സഹായിയായി എത്തിയ അടൂർ സ്വദേശിയുമായി യുവതി പരിചയത്തിലായി. ഭർത്താവിനെ വാർഡിലേക്ക് മാറ്റിയതിന് ശേഷമാണ് യുവതി ഇയാൾക്കൊപ്പം പോയത്. ചികിത്സയ്‌ക്കായി ബന്ധുക്കള്‍ നല്‍കിയ പണവും ബാങ്കിലെ നിക്ഷേപവും എടുത്താണു പോയതെന്നും പരാതിയില്‍ പറയുന്നു. ഇവർക്ക് എട്ടാം ക്ലാസിൽ പഠിക്കുന്ന ഒരു മകനുണ്ട്.

Read More

നീണ്ട പ്രവാസത്തിന് ശേഷം തിരികെയെത്തിയപ്പോൾ ഭാര്യ കാമുകനൊപ്പം മുങ്ങി; അമ്മയുടെ ഒളിച്ചോടൽ പെൺമക്കളെ ഉപേക്ഷിച്ച്…

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺമക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ അമ്മയും കാമുകനും അറസ്റ്റിൽ. നെടുമങ്ങാട് കരിപ്പുർ സ്വദേശിനി മിനിമോൾ, കാച്ചാണി സ്വദേശി ഷൈജു എന്നിവരെയാണ് വലിയമല പോലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത രണ്ട് പെൺമക്കളാണ് മിനിമോൾക്ക്. വർഷങ്ങൾ നീണ്ട പ്രവാസത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് മിനിമോളുടെ ഭർത്താവ് നാട്ടിലെത്തിയത്. ഇതിന് മുൻപായി മിനി, ഷൈജുവിനെ വിവാഹം ചെയ്തിരുന്നു. തുടർന്ന് ഇരുവരും മുങ്ങുകയും ചെയ്തു. അഞ്ചു വർഷമായി ഇരുവരും പ്രണയത്തിലാണെന്ന് പോലീസ് പറയുന്നു. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Read More

പട്ടാപ്പകല്‍ വീടിന്റെ പിന്‍വശം വഴി എത്തി യുവതിയെ ആക്രമിച്ചു ബോധം കെടുത്തി ! വസ്ത്രങ്ങള്‍ വലിച്ചു കീറി; വീട്ടുകാര്‍ എത്തിയപ്പോള്‍ കണ്ടത്…

പട്ടാപ്പകല്‍ വീടിന്റെ പിന്നാമ്പുറം വഴി എത്തി യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. തൃക്കൊടിത്താനം കിളിമല തടത്തില്‍ അനീഷ് (പ്രാവ് അനീഷ് 32) ആണ് അറസ്റ്റിലായത്. കോട്ടയം പായിപ്പാട് സ്വദേശിനിയായ യുവതിയാണ് ആക്രമണത്തിനിരയായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് സംഭവമുണ്ടായത്. ആ സമയത്ത് യുവതിയുടെ ഭര്‍ത്താവ് ജോലിക്കു പോയിരുന്നു. ഭര്‍തൃമാതാവും പിതാവും വീട്ടിലുണ്ടായിരുന്നില്ല. വാഷിംഗ് മെഷീനില്‍ വസ്ത്രം കഴുകുന്നതിനിടയില്‍ കോളിങ് ബെല്‍ അടിക്കുന്നതു കേട്ട് മാതാപിതാക്കള്‍ ആയിരിക്കുമെന്നു കരുതി യുവതി വാതില്‍ തുറന്നെങ്കിലും അപരിചിതനായ ആളെക്കണ്ട് വാതിലടച്ച് അകത്തേക്കു കയറിപ്പോയി. വര്‍ക്ക് ഏരിയയില്‍ തിരികെയെത്തി തുണികള്‍ കഴുകുന്ന ജോലികള്‍ തുടര്‍ന്നെങ്കിലും പിന്‍വശത്തു കൂടി എത്തിയ അക്രമി യുവതിയുടെ മുഖം പൊത്തിപ്പിടിച്ചു. കുതറിമാറി അകത്തേക്ക് ഓടിക്കയറി വാതില്‍ അടയ്ക്കാന്‍ യുവതി ശ്രമിച്ചെങ്കിലും ബലപ്രയോഗത്തിലുടെ ഇയാള്‍ വാതില്‍ തള്ളിത്തുറന്നു യുവതിയെ മര്‍ദിക്കുകയായിരുന്നു. ആക്രമണത്തില്‍ യുവതിയുടെ ബോധം നഷ്ടപ്പെട്ടിരുന്നു. വീട്ടുകാര്‍ തിരികെ എത്തിയപ്പോള്‍ ശരീരത്തില്‍…

Read More

കൊച്ചിയില്‍ വീണ്ടും ടാറ്റൂ പീഡനം ! ടാറ്റൂ പഠിപ്പിക്കാമെന്ന് വാഗ്ദാനം, ബലാല്‍സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി…

ടാറ്റൂ പതിക്കലിന്റെ പേരിലുള്ള ലൈംഗികപീഡനക്കഥകള്‍ തുടരുന്നു. ഇങ്ക്‌ഫെക്റ്റഡ് സ്റ്റുഡിയോ ഉടമ പി എസ് സുജീഷിനെതിരേയുള്ള പീഡനക്കേസുകളില്‍ തുടര്‍ നടപടികളുമായി പോലീസ് മുമ്പോട്ടു പോകുന്നതിനിടെ മറ്റൊരു ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെയും പീഡന പരാതി. പാലാരിവട്ടം ഡീപ്പ്ഇങ്ക് സ്ഥാപന ഉടമ കാസര്‍കോട് സ്വദേശി കുല്‍ദീപ് കൃഷ്ണയ്ക്കെതിരെ മലപ്പുറം സ്വദേശിനിയായ യുവതി പോലീസില്‍ പരാതി നല്‍കി. ബലാത്സംഗം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് പാലാരിവട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2020ലാണ് യുവതി സ്ഥാപനത്തില്‍ ജോലിക്ക് കയറിയത്. ടാറ്റൂ ചെയ്യാന്‍ പഠിപ്പിക്കാമെന്നും ജോലി വാഗ്ദാനം ചെയ്തുമാണ് തന്നെ അവിടെ നിര്‍ത്തിയതെന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്ന് തന്നെ കുല്‍ദീപ് കൃഷ്ണ ബലാത്സംഗം ചെയ്തതായി യുവതി പറയുന്നു. ബലാത്സംഗ ദൃശ്യങ്ങള്‍ ഒളികാമറയില്‍ പകര്‍ത്തി. തുടര്‍ന്ന് ഇത് കാണിച്ച് ഭീഷണിപ്പെടുത്തി വീണ്ടും പീഡനത്തിന് വിധേയമാക്കിയതായും പരാതിയില്‍ പറയുന്നു. തന്റെ സ്വകാര്യ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ അടക്കം പ്രചരിപ്പിക്കുമെന്ന് പറഞ്ഞായിരുന്നു…

Read More

ആളില്ലാത്ത വീട്ടില്‍ നിന്ന് ആഡംബര കാറും റോളക്‌സ് വാച്ചും സ്വര്‍ണവും കവര്‍ന്നു ! മഹാരാഷ്ട്ര സ്വദേശി പിടിയില്‍…

കാസര്‍ഗോഡ് കുമ്പളയിലെ ആളില്ലാത്ത വീട്ടില്‍നിന്ന് ആഡംബരക്കാറും വാച്ചും സ്വര്‍ണവും കവര്‍ന്ന കേസില്‍ അന്തര്‍ സംസ്ഥാന വാഹനമോഷണ സംഘാംഗം പിടിയില്‍. മഹാരാഷ്ട്ര താന യശോദ നഗറിലെ ബാലനാരായണ കുബലി (52)നെയാണ് കാസര്‍ഗോഡ് ഡിവൈ.എസ്.പി. പി.ബാലകൃഷ്ണന്‍ നായരും കുമ്പള ഇന്‍സ്‌പെക്ടര്‍ പി.പ്രമോദും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. സംഘം മോഷ്ടിച്ച ടൊയോട്ടയുടെ ആഡംബരകാര്‍ മഹാരാഷ്ട്രയില്‍നിന്ന് കണ്ടെടുത്തു. തിരിച്ചറിയാതിരിക്കാനായി കാറിന്റെ നമ്പര്‍ മാറ്റിയിരുന്നു. കുമ്പള സോങ്കാലിലെ ജി.എം.അബ്ദുള്ളയുടെ വീട്ടില്‍ ജനുവരി 14-ന് രാത്രിയിലായിരുന്നു മോഷണം. കേസില്‍ രണ്ടുപേരെ മാര്‍ച്ച് ഒന്‍പതിന് അറസ്റ്റ് ചെയ്തിരുന്നു. ഉപ്പള ഭഗവതി ഗേറ്റിനുസമീപത്തെ നിതിന്‍ കുമാര്‍ (48), ആലുവ പാലത്തിങ്കല്‍ വീട്ടില്‍ അബ്ദുല്‍ ജലാല്‍ (49) എന്നിവരാണ് നേരത്തേ അറസ്റ്റിലായത്. കവര്‍ച്ചക്കാരായ ആറുപേര്‍ കാറിലാണ് മോഷണത്തിനെത്തിയത്. പ്രതികള്‍ കവര്‍ന്ന കാറും മറ്റൊരു കാറും കാസര്‍ഗോഡ് ഭാഗത്തേക്ക് പോകുന്നതിന്റെ സി.സി.ടി.വി. ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. അതും മൊബൈല്‍ ടവര്‍ ലൊക്കേഷനും…

Read More

സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിന്‍റെ ഭാര്യയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നു; ദിലീപിന്‍റെ ഫോണിലെ വിവരങ്ങള്‍ മാറ്റിയത് സംബന്ധിച്ച് വരുന്ന വിവരങ്ങൾ ഞെട്ടിക്കുന്നത്

  കോഴിക്കോട്: നടന്‍ ദിലീപ് അന്വേഷണ ഉദ്യോസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിന്‍റെ ഭാര്യയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നു. സായ് ശങ്കറിന്‍റെ കോഴിക്കോട്ടെ വീട്ടിലെത്തിയാണ് ചോദ്യം ചെയ്യൽ. ദിലീപിന്‍റെ ഫോണിലെ വിവരങ്ങള്‍ മാറ്റിയത് ഭാര്യയുടെ പേരിലുള്ള ഡെസ്ക്‌ടോപ് സിസ്റ്റമായ ഐ മാക് വഴി ആണെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഐമാക് സിസ്റ്റത്തിന്‍റെ ലോഗിൻ ഐഡി ഭാര്യയുടെ പേരിലായിരുന്നു. അഭിഭാഷകന്‍റെ ഓഫീസിലെ വൈ ഫൈയുമായി ഐമാക് സിസ്റ്റം ബന്ധിപ്പിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയാനാണ് സായിയുടെ ഭാര്യയെ ചോദ്യം ചെയ്യുന്നത്. ഫോണിലെ വിവരങ്ങള്‍ മാറ്റാന്‍ ഐ മാക് കോഴിക്കോട്ടുനിന്ന് അഭിഭാഷകന്‍റെ കൊച്ചിയിലെ ഓഫീ സില്‍ എത്തിച്ചിരുന്നു. ഐ മാകും ദിലീപിന്‍റെ ഫോണും വക്കീല്‍ ഓഫീസിലെ വൈഫൈയും തമ്മില്‍ കണക്ട് ചെയ്തതിനും തെളിവു ലഭിച്ചിട്ടുണ്ട്. തെളിവു നശിപ്പിച്ച സംഭവത്തില്‍ ചോദ്യം ചെയ്യലിനു…

Read More

കാശ് അങ്ങോട്ട് കൊടുക്കാം എന്ന് ഓഫര്‍ വെച്ചാല്‍ പോലും ആരെങ്കിലും…ഈ അശ്ലീലം വായിക്കേണ്ടി വന്നതില്‍ ലജ്ജിക്കുന്നുവെന്ന് സംഗീത ലക്ഷ്മണയ്ക്ക് മാലാപാര്‍വതിയുടെ മറുപടി…

26-ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ മുഖ്യാതിഥിയായി എത്തിയ നടി ഭാവനക്കെതിരേ ഫേസ്ബുക്കില്‍ പോസ്റ്റിട്ട അഡ്വക്കേറ്റ് സംഗീത ലക്ഷ്മണയ്ക്കെതിരേ മാലാ പാര്‍വതി. ‘ഭാവന ചലച്ചിത്രമേളയില്‍ മുഖ്യാതിഥിയായി എത്തിയത് ചരിത്ര മുഹൂര്‍ത്തമാണ്. പീഡിപ്പിക്കപ്പെട്ടാല്‍ പെണ്ണിനല്ല കളങ്കമെന്ന് കേരളം കാണിച്ചുകൊടുത്തുവെന്ന് മാലാ പാര്‍വതി പറഞ്ഞു. വന്നുവന്ന് റേപ്പ് ചെയ്യപ്പെട്ടാലേ ഈ നാട്ടില്‍ സ്ത്രീക്ക് വിലമതിപ്പുള്ളൂ എന്നു കൂടി ആക്കി വെക്കരുത് എന്നു തുടങ്ങുന്നതായിരുന്നു ഭാവനയെ ലക്ഷ്യം വച്ചുള്ള സംഗീത ലക്ഷ്മണയുടെ ഫേസ്ബുക്ക് കുറിപ്പ്. സംഗീത ലക്ഷ്മണയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കേണ്ടി വന്നതില്‍ ലജ്ജ തോന്നുന്നു. പ്രതിഷേധിക്കുന്നു… മാലാ പാര്‍വതി ഫേസ്ബുക്കില്‍ കുറിച്ചു… ‘വന്നു വന്നു റേപ്പ് ചെയ്യപ്പെട്ടാലെ ഈ നാട്ടില്‍ സ്ത്രീക്ക് വിലമതിപ്പുള്ളൂ എന്നു കൂടി ആക്കി വെക്കരുത്. പ്രായമേറിവരുന്നു എനിക്ക്. കാശ് അങ്ങോട്ട് കൊടുക്കാം എന്ന് ഓഫര്‍ വെച്ചാല്‍ പോലും ആരെങ്കിലും പീഡിപ്പിച്ചു തരും എന്നതിന് സ്‌കോപ് ഇല്ല. ആ അങ്കലാപ്പ്…

Read More

സ്വത്ത് തർക്കത്തെ തുടർന്ന് മകനെയും കുടുംബത്തെയും അച്ഛൻ തീ കൊളുത്തി കൊന്നു; ദാരുണ സംഭവം തൊടുപുഴ ചീനിക്കുഴിയിൽ

തൊടുപുഴ: സ്വത്തു തർക്കത്തെ തുടർന്ന് മകനെയും മകന്‍റെ ഭാര്യയേയും രണ്ടു പേരക്കുട്ടികളെയും അച്ഛൻ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി. ചീനിക്കുഴി ആലിയക്കുന്നേൽ സ്വദേശി മുഹമ്മദ് ഫൈസൽ(ഷിബു-45), ഭാര്യ ഷീബ (40), മക്കളായ മെഹ്ർ (16), അസ്ന (13) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇന്നു പുലർച്ചെ ഒന്നോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. സംഭവത്തിൽ മുഹമ്മദ് ഫൈസലിന്‍റെ പിതാവ് ഹമീദി (71) നെ പോലീസ് അറസ്റ്റ് ചെയ്തു. കുടുംബത്തെ കൂട്ടത്തോടെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ആസൂത്രിതമായാണ് ഹമീദ് കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു. വീടിന്‍റെ വാതിലുകൾ എല്ലാം പുറത്തു നിന്നും പൂട്ടിയതിനു ശേഷം വാതിലിനടിയിലൂടെ പെട്രോൾ മുറിക്കകത്തേക്ക് ഒഴിച്ച് ജനലിലൂടെ തീ കൊളുത്തുകയായിരുന്നു. തീ കെടുത്താതിരിക്കാൻ വീട്ടിലേക്കുള്ള വാട്ടർ കണക്ഷനുകളും ഇയാൾ വിച്ഛേദിച്ചിരുന്നു.വീടിനു തീ പിടിച്ച വിവരം അയൽവാസിയായ രാഹുൽ ആണ് ആദ്യം അറിയുന്നത്. വീട്ടിൽ തീ പടർന്നതോടെ രക്ഷിക്കണമെന്ന അഭ്യർഥനയോടെ…

Read More