കാമുകിയുടെ വീട്ടില്‍ നട്ടപ്പാതിരായ്ക്കു കയറാനെത്തിയ വ്യവസായിയെ യുവാക്കള്‍ തടഞ്ഞു ! ഇതിന്റെ ദേഷ്യത്തില്‍ യുവാക്കള്‍ക്കെതിരേ ക്വട്ടേഷന്‍ നല്‍കി; പെണ്‍വാണിഭക്കേസിലെ പ്രതി ഒടുവില്‍ പിടിയില്‍…

കാമുകിയുടെ വീട്ടില്‍ പാതിരാ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ തടഞ്ഞ യുവാക്കളെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ കൊടുത്ത വ്യവസായി പിടിയില്‍. ഏറ്റുമാനൂര്‍ പെണ്‍വാണിഭക്കേസിലെ പ്രതിയായ ഇയാള്‍ അതിരമ്പുഴയില്‍ പൊലീസിനു നേരെ പെട്രോള്‍ ബോംബ് എറിഞ്ഞ കേസിലെ പ്രതികള്‍ക്കാണ് ക്വട്ടേഷന്‍ നല്‍കിയത്. ക്രിസ്മസ് ദിനത്തില്‍ രണ്ടു യുവാക്കളെ വെട്ടിപ്പരിക്കേല്‍പ്പിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ ഇയാള്‍ അതിനു ശേഷം ഒളിവിലായിരുന്നു. കുറവിലങ്ങാട് കുമ്മണ്ണൂര്‍ വട്ടുകളത്ത് സജയന്‍ പോളി (ബിജു വട്ടമറ്റം -45)നെയാണ് ഗാന്ധിനഗര്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ എസ്.ഐ ടി.എസ് റെനീഷ് അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച മൂന്നംഗ സംഘത്തെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ക്വട്ടേഷന്‍ നല്‍കിയ വ്യവസായിയെ തന്നെ ഇപ്പോള്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കടുത്തുരുത്തി മങ്ങാട്ട് സ്‌റ്റൈബിന്‍ ജോണ്‍ (23), ഏറ്റുമാനൂര്‍ മങ്ങാട്ട് ഇണ്ടത്തില്‍ ജിസ് തോമസ് (39), അതിരമ്പുഴ കാക്കടിയില്‍ ലിബിന്‍ (32) എന്നിവരെയാണ് നേരത്തെ…

Read More

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട മലേഷ്യന്‍ യുവതിയുമായി കട്ടപ്രണയം ! വിവാഹം കഴിക്കണമെന്ന് പറഞ്ഞപ്പോള്‍ കാമുകന്റെ മട്ടുമാറി; ഒടുവില്‍ യുവാവിന് ക്വട്ടേഷന്‍ നല്‍കി മലേഷ്യന്‍ കാമുകി…

തന്റെ ഫേസ്ബുക്ക് കാമുകനെ കൊല്ലാനായി ക്വട്ടേഷന്‍ നല്‍കി മലേഷ്യന്‍ യുവതി.. ബംഗളൂരുവില്‍ ഐടി എന്‍ജീനിയറായി ജോലി ചെയ്ത് വരുന്ന തേനി കാട്ടുനായ്ക്കംപട്ടി സ്വദേശിയായ എ അശോക് കുമാറിനെ കൊലപ്പെടുത്താനാണ് ഫേസ്ബുക്ക് കാമുകി ക്വട്ടേഷന്‍ നല്‍കിയത്. ക്വാലാലംപൂര്‍ ഇസ്താബാഗ് സ്വദേശിയായ വിഗ്നേശ്വരി എന്ന യുവതിയാണ് ക്വട്ടേഷന് പിന്നില്‍. യുവാവിനെ വധിക്കാനായി എത്തിയ ഒമ്പതംഗ ക്വട്ടേഷന്‍ സംഘത്തെ തമിഴ്‌നാട് പോലീസ് പിടികൂടി. മധുര ആവണിയാപുരം സ്വദേശി അന്‍പരശന്‍, കമുദി സ്വദേശി മുനിയസ്വാമി, വണിയപുക്കുളം സ്വദേശി തിരുമുരുകന്‍, അഭിരാമപുരം സ്വദേശി അയ്യനാര്‍, രാമേശ്വരം സ്വദേശി ജോസഫ് പാണ്ഡ്യന്‍ കുമാര്‍, സംഘത്തലവന്‍ നിലെകോട്ടൈ സ്വദേശി ഭാസ്‌കരന്‍, തേനി അല്ലി നഗര്‍ സ്വദേശികളായ യോഗേഷ്, ദിനേഷ്, കാര്‍ത്തിക് എന്നിവരാണ് പോലീസ് പിടിയിലായത്. വിഗ്‌നേശ്വരിയും അശോകും ഫേസ്ബുക്ക് വഴിയാണ് പരിചയപ്പെട്ടതും പ്രണയത്തിലാവുന്നതും. ഇരുവരും തമ്മില്‍ പണമിടപാടുകളുമുണ്ടായിരുന്നു. പ്രണയം മൂത്തപ്പോള്‍ തന്നെ വിവാഹം ചെയ്യണമെന്ന് യുവതി ആവശ്യപ്പെടുകയായിരുന്നു.…

Read More

രഹസ്യക്കാരിയെ വിവാഹം കഴിക്കാന്‍ ഭാര്യയെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്ത് ഭര്‍ത്താവ് ! യുവതിയെ കനാലില്‍ മുക്കിക്കൊല്ലാന്‍ ഗുണ്ട ശ്രമിച്ചെങ്കിലും വെള്ളം കുറവായതിനാല്‍ പണിപാളി; പിന്നെ നടന്നത്…

ഭര്‍ത്താവിന്റെ നല്‍കിയ ക്വട്ടേഷനെത്തുടര്‍ന്ന് യുവതിയെ കനാലില്‍ തള്ളിയിട്ടു കൊല്ലാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി. മുളങ്കുന്നത്തുകാവ് പള്ളത്തിശേരി ഷെറിന്റെ ഭാര്യ സാറ(32)യെയാണ് കൊല്ലാന്‍ ശ്രമിച്ചത്. സംഭവത്തില്‍ മുളങ്കുന്നത്തുകാവ് കോഴിക്കുന്ന് പുളിനാംപറമ്പില്‍ അനില്‍കുമാര്‍(34) അറസ്റ്റിലായി. കഴിഞ്ഞ ദിവസം വൈകിട്ടാണു സംഭവം. സാറയും ഭര്‍ത്താവും അത്താണിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍നിന്നു സാധനങ്ങള്‍ വാങ്ങി രണ്ടു സ്‌കൂട്ടറുകളിലായി തിരികെവരുമ്പോള്‍ പകുതിക്കുവച്ചു ഭര്‍ത്താവ് മറ്റൊരുവഴി പോയി. സാറ അല്‍പ്പദൂരം മുന്നോട്ടുപോയപ്പോള്‍ കറുത്ത കോട്ടും ഹെല്‍മെറ്റും ധരിച്ചയാള്‍ ഇവരെ തടയുകയായിരുന്നു. തുടര്‍ന്ന് വാഹനം നിര്‍ത്തിയ സാറയുടെ കഴുത്തില്‍ ഇയാള്‍ പിടിത്തമിട്ടു. മാല പൊട്ടിക്കാനെന്നു കരുതി ബഹളംവച്ചെങ്കിലും റോഡില്‍വീണ യുവതിയെ ഇയാള്‍ സമീപത്തെ കനാലിലേക്കു തള്ളിയിട്ടു. അരയ്ക്കൊപ്പം വെള്ളത്തില്‍ മുക്കിക്കൊല്ലാനും ശ്രമിച്ചു. യുവതിയുടെ നിലവിളികേട്ട് അയല്‍വാസികളെത്തിയെങ്കിലും ഇവരെ കണ്ടെത്തനായില്ല. ഈ സമയം മറ്റൊരു ബൈക്ക് യാത്രികന്‍ സ്‌കൂട്ടര്‍ മറിഞ്ഞുകിടക്കുന്നതു കണ്ടു നോക്കിയപ്പോഴാണു യുവതിയെയും യുവാവിനെയും കണ്ടത്. പ്രതി ഓടി…

Read More

കാറില്‍ സഞ്ചരിക്കവേ സരിത എസ് നായര്‍ക്ക് നേരെ ആക്രമണം ! ക്വട്ടേഷനെന്ന് സരിത; സിനിമാ സ്‌റ്റൈലിലുള്ള സംഭവം ഇങ്ങനെ…

കൊച്ചി: സോളാര്‍ നായിക സരിത എസ് നായര്‍ക്കെതിരേ അജ്ഞാത സംഘത്തിന്റെ ആക്രമണം. കൊച്ചി ചക്കരപ്പറമ്പ് ഭാഗത്ത് വെച്ച് കാറിന്റെ മുന്നിലും പിന്നിലുമായി ബൈക്കിലെത്തിയ മൂന്നംഗ സംഘം ആക്രമിക്കുകയായിരുന്നെന്ന് സരിത പറയുന്നു. തനിക്കെതിരെ ആരോ നല്‍കിയ ക്വട്ടേഷനാണ് ആക്രണത്തിന് പിന്നിലെന്ന് സരിത ആരോപിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സരിത പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കി. ഇന്നലെ രാത്രി 8.30 ഓടെയാണ് സംഭവം. കാറിന് നേരെ രണ്ട് ബൈക്കുകളിലായി എത്തിയ മൂന്നംഗ സംഘമാണ് അക്രമം അഴിച്ചുവിട്ടതെന്ന് സരിത പറയുന്നു. ബുള്ളറ്റിലെത്തിയ അക്രമികളില്‍ ഒരാള്‍ കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ഈ സമയം മറ്റൊരു ബൈക്കിലെത്തിയ സംഘം മാരകായുധങ്ങളുമായി കാറിന്റെ ഗ്ലാസ് തകര്‍ക്കുകയായിരുന്നെന്ന് സരിത പോലീസിനോട് പറഞ്ഞു. ആക്രമണത്തില്‍ കാറിന്റെ ഇടത് വശത്തെ ഗ്ലാസ് തകര്‍ന്നു. സാരമായ കേടുപാടുകള്‍ പലഭാഗത്തുമുണ്ടായി. അക്രമികള്‍ തന്റെ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും അതിന് മുതിരാതെ…

Read More

‘മോദിയെ കൊല്ലാനുള്ള കരാര്‍ നല്‍കാന്‍ ആരെങ്കിലുമുണ്ടോ? എന്റെ കൈവശം അതിനായുള്ള നല്ലൊരു പദ്ധതിയുണ്ട്’;മോദിയെ കൊല്ലാന്‍ ക്വട്ടേഷന്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്കിലൂടെ കൊലവിളി നടത്തുന്ന പ്രവണത ഏറിവരികയാണ്. ഇത്തരത്തില്‍ പ്രധാനമന്ത്രിയെ കൊല്ലാനുള്ള ക്വട്ടേഷന്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ഫേസ്ബുക്കിലൂടെ തട്ടിവിട്ട യുവാവ് ഒടുവില്‍ പെട്ടു എന്നു പറഞ്ഞാല്‍ മതിയെല്ലോ. രാജസ്ഥാന്‍ സ്വദേശിയായ 31-കാരന്‍ നവീന്‍കുമാര്‍ യാദവിനെയാണ് ബജാജ് നഗര്‍ പൊലീസ് അറസ്റ്റുചെയ്തത്. പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനങ്ങളില്‍ നിരാശനായതിനാലാണ് താന്‍ ഇത്തരത്തില്‍ അഭിപ്രായം പറഞ്ഞതെന്നാണ് യുവാവ് പൊലീസിനു നല്‍കിയ മൊഴി. ‘മോദിയെ കൊല്ലാനുള്ള കരാര്‍ നല്‍കാന്‍ ആരെങ്കിലുമുണ്ടോ? എന്റെ കൈവശം അതിനായുള്ള നല്ലൊരു പദ്ധതിയുണ്ട്’- മാര്‍ച്ച് 26-ന് നവീന്‍ തന്റെ ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചു. പോസ്റ്റ് പിന്നീട് പിന്‍വലിച്ചെങ്കിലും അപ്പോഴേക്കും പൊലീസില്‍ പരാതിയെത്തിയിരുന്നു.പ്രകോപനകരമായ പ്രസ്താവന, പൊതുസമാധാനം തകര്‍ക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.

Read More

ഭര്‍ത്താവും വേലക്കാരിയും തമ്മില്‍ അവിഹിതബന്ധമെന്ന് ഭാര്യയ്ക്ക് സംശയം ! ഭാര്യയുടെ ക്വട്ടേഷന്‍ അനുസരിച്ച് ആറംഗ സംഘം യുവതിയായ വേലക്കാരിയെ മാറിമാറി ബലാല്‍സംഗം ചെയ്തു…

ഭുവനേശ്വര്‍: ഭര്‍ത്താവിന് വീട്ടുവേലക്കാരിയുമായി അവിഹിതബന്ധമുണ്ടെന്ന സംശയത്തില്‍ വേലക്കാരിയ്‌ക്കെതിരേ വീട്ടമ്മയുടെ ക്വട്ടേഷന്‍. ഇതേത്തുടര്‍ന്ന് ആറംഗ സംഘം യുവതിയായ വേലക്കാരിയെ തട്ടിക്കൊണ്ടു പോയി മാറിമാറി ബലാല്‍സംഗം ചെയ്തു. വീട്ട് ജോലിക്കാരിയെ തട്ടിക്കൊണ്ട് പോയ സംഘം ക്രൂരമായി മര്‍ദ്ദിച്ച ശേഷം കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു. ഒഡീഷയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. കേന്ദ്രാപ്പാറയിലെ മകളുടെ വീട്ടില്‍ നിന്നാണ് സംഘം നാല്‍പതുകാരിയായ വീട്ടുജോലിക്കാരിയെയും മകളുടെ ഭര്‍ത്താവിനേയും തട്ടിക്കൊണ്ട് പോയത്. അടുത്തുള്ള വിജനമായ സ്ഥലത്ത് എത്തിച്ച് ഇരുവരെയും സംഘം തല്ലി ചതച്ചു. മകളുടെ ഭര്‍ത്താവ് ബോധരഹിതനായതോടെ സ്ത്രീയെ സംഘത്തിലുള്ളവര്‍ മാറി മാറി ബലാത്സംഗം ചെയ്തു. അവശയായ സ്ത്രീയുടെ ജനനേന്ദ്രിയത്തില്‍ മൂര്‍ച്ഛയുള്ള വസ്തുകൊണ്ട് മുറിവേല്‍പ്പിച്ചു. ഈ സമയം എല്ലാത്തിനും സാക്ഷിയായി ക്വട്ടേഷന്‍ നല്‍കിയ സ്ത്രീയും ഉണ്ടായിരുന്നു. ഭര്‍ത്താവിന്റെ അനിയനേയും സുഹൃത്തുക്കളേയും കൂട്ടിയാണ് വീട്ടമ്മ എത്തിയത്. വീട്ടില്‍ അതിക്രമിച്ച് കടന്ന് രണ്ടു പേരെയും തട്ടിക്കൊണ്ടുപോകുമ്പോള്‍ മകളെ സംഘം…

Read More

നടിയ്ക്ക് കാര്‍ ഡ്രൈവറോട് കടുത്ത പ്രേമം ! ഇവരുടെ ബന്ധം ഇഷ്ടമല്ലാഞ്ഞ നടിയുടെ പിതാവ് ഡ്രൈവറെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്തു; നടന്ന സംഭവങ്ങള്‍ സിനിമയെ വെല്ലുന്നത്…

പഴനി: സിനിമാനടിയുടെ കാമുകനായ ടാക്‌സി ഡ്രൈവറെ നടിയുടെ പിതാവ് ക്വട്ടേഷന്‍ നല്‍കി വധിച്ചു. പിതാവ് നല്‍കിയ കരാറില്‍ നാലംഗ വാടകക്കൊലയാളി സംഘം ഡ്രൈവറെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ക്വട്ടേഷന്‍ സംഘം പോലീസിന്റെ പിടിയിലായപ്പോള്‍ നടിയുടെ പിതാവിനായി പോലീസ് ഹൈദരാബാദിലേക്ക് തിരിച്ചിരിക്കുകയാണ്. കൊടൈക്കനാലിന് സമീപം ആട്ടുവംപട്ടിയിലെ ടൂറിസ്റ്റ് കാര്‍ ഡ്രൈവര്‍ പ്രഭാകരന്‍ എന്ന 28 കാരനെയാണ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇയാളും തെലുങ്ക് സിനിമയിലെ ജൂനിയര്‍ നടി വിഷ്ണുപ്രിയയും തമ്മില്‍ കടുത്ത പ്രണയമായിരുന്നു. എന്നാല്‍ നടിയുടെ പിതാവ് സൂര്യനാരായണന് ഇവരുടെ ബന്ധത്തോട് എതിര്‍പ്പായിരുന്നു. തുടര്‍ന്ന് പ്രഭാകരനെ കൊല്ലാന്‍ സെന്തില്‍, അണ്ണാനഗറിലെ മുന്‍ ഹോംഗാര്‍ഡ് മണികണ്ഠന്‍ എന്നിവരെ ചുമതലപ്പെടുത്തുകയായിരുന്നു. ഇവര്‍ അണ്ണദുരൈ അനന്തഗിരിയിലെ മുഹമ്മദ് സല്‍മാനെ സഹായത്തിനും വിളിച്ചു. കൊടൈക്കനാല്‍ സിറ്റിവ്യൂ ഭാഗത്ത് നിന്നും ഈ മാസം 25 നായിരുന്നു പ്രഭാകരന്റെ മൃതദേഹം കണ്ടെത്തിയത്. 20 അടി താഴ്ചയില്‍ കഴുത്തറുത്ത…

Read More

താന്‍ ശല്യം ചെയ്ത പെണ്‍കുട്ടിയുടെ സഹോദരനെ കൊല്ലാന്‍ പ്ലസ് വണ്‍കാരന്റെ ക്വട്ടേഷന്‍;വൈപ്പിനില്‍ നടന്ന സംഭവങ്ങള്‍ ക്രൈം സിനിമയെ വെല്ലുന്ന ത്രില്ലര്‍…

വൈപ്പിന്‍: താന്‍ ശല്യം ചെയ്ത പെണ്‍കുട്ടിയുടെ സഹോദരനെ കൊല്ലാന്‍ പ്ലസ് വണ്‍കാരന്റെ ക്വട്ടേഷന്‍ നല്‍കിയ സംഭവത്തില്‍ മൂന്നുപേരെ ഞാറയ്ക്കല്‍പോലീസ് അറസ്റ്റു ചെയ്തു.എളങ്കുന്നപ്പുഴ പല്ലമ്പിള്ളി കൊട്ടിക്കത്തറ ശിവന്റെ മകന്‍ ഗിരി (മണ്ടന്‍ ഗിരി31), ഞാറയ്ക്കല്‍ ഓടമ്പിള്ളി വീട്ടില്‍ ജോസഫിന്റെ മകന്‍ ജോമോന്‍ (കോടാലി 33), ഞാറയ്ക്കല്‍ വയലുപ്പാടം വീട്ടില്‍ രാജന്റെ മകന്‍ ജിനേഷ് (ജിനാപ്പി39) എന്നിവരാണ് അറസ്റ്റിലായത്.ഞാറയ്ക്കല്‍ മേരിമാതാ കോളജ് പരിസരത്തുനിന്നു സി.ഐ: എ.എ. അഷറഫ്, എസ്.ഐ: ആര്‍. രഗീഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണു പ്രതികളെ പിടികൂടിയത്. ക്വട്ടേഷന്‍ നല്‍കിയ പ്ലസ് വണ്‍ വിദ്യാര്‍ഥി ഒളിവിലാണ്. കഴിഞ്ഞ 19 നു രാത്രി ഞാറയ്ക്കല്‍ പെരുമ്പിള്ളി ബസ് സ്‌റ്റോപ്പിലായിരുന്നു സംഭവം. ഫോര്‍ട്ട് വൈപ്പിന്‍ സ്വദേശികളായ പുത്തന്‍ വീട്ടില്‍ മാര്‍ഷല്‍ തോമസ് (18), സുഹൃത്ത് ആല്‍ഫ്രഡ് പോള്‍(18) എന്നിവരാണ് ആക്രമിക്കപ്പെട്ടത്. ഞാറയ്ക്കല്‍ അസീസി സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥികളായ ഇരുവരും വാര്‍ഷിക ആഘോഷം…

Read More

അന്ന് പണം കൊടുക്കുന്നതില്‍ പിശുക്ക് കാട്ടിയിരുന്നില്ലെങ്കില്‍ ദിലീപിന് ഈ ഗതി വരില്ലായിരുന്നു; സുനി നടിയോടു ചെയ്തതില്‍ പലതും ക്വട്ടേഷനില്‍ ആവശ്യപ്പെടാത്തത്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കേസുമായി ബന്ധമുള്ള പ്രമുഖന്‍

കൊച്ചി: ദിലീപിന് വിനയായത് പണക്കൊതിയും പിശുക്കുമാണെന്ന വെളിപ്പെടുത്തലുമായി കേസുമായി ബന്ധമുള്ള പ്രമുഖന്‍. ക്വട്ടേഷന്‍ ഉറപ്പിച്ചത് 25 ലക്ഷം രൂപയ്ക്കായിരുന്നു. എന്നാല്‍ കരാറില്‍ ഇല്ലാത്ത കാര്യങ്ങളാണ് പള്‍സര്‍ സുനി ചെയ്തത്. നടിയെ മയക്കുമരുന്നുപയോഗിച്ച് ബോധം കെടുത്തിയതിനു ശേഷം നഗ്നദൃശ്യങ്ങള്‍ പകര്‍ത്താനായിരുന്നു ദിലീപിന്റെ ആവശ്യം. എന്നാല്‍ അവസരം മുതലെടുത്ത സുനി നടിയ്‌ക്കെതിരേ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു.ബലാല്‍സംഗം ചെയ്യാനും ശ്രമിച്ചു. ഇതൊന്നും ക്വട്ടേഷനില്‍ ഇല്ലായിരുന്ന കാര്യങ്ങളായിരുന്നുവെന്നും ഇയാള്‍ പറയുന്നു ക്വട്ടേഷനു ശേഷം ദിലീപ് സുനിയെ തള്ളിയത് പണം കൊടുക്കാനുള്ള മടി കൊണ്ടും പറഞ്ഞതിനപ്പുറമുള്ള പ്രവര്‍ത്തികള്‍ ചെയ്തതിലുള്ള ഭയം കൊണ്ടുമായിരുന്നു. കാര്യങ്ങള്‍ കൈവിട്ടു പോകുന്നു എന്നു മനസിലാക്കിയപ്പോള്‍ പള്‍സര്‍ സുനിയ്ക്ക് ക്വട്ടേഷന്റെ ബാക്കിയായ 20 ലക്ഷത്തോളം രൂപ കൊടുക്കാന്‍ ദിലീപ് വിസമ്മതിക്കുകയായിരുന്നു. കാരണം കേസില്‍ കിടക്കുന്ന പള്‍സറിന് പണം കൊടുക്കാന്‍ ചെന്നാല്‍ പിടിക്കപ്പെടും എന്നതായിരുന്നു കാരണം. അതിനാല്‍ പള്‍സര്‍ സുനിയെ തള്ളിക്കളയുകയേ ദിലീപിന്…

Read More

പള്‍സര്‍ സുനിയെ കൊന്നു കളയാന്‍ ക്വട്ടേഷന്‍; ഏറ്റെടുത്തത് കോയമ്പത്തൂരിലെ സംഘം; പള്‍സര്‍ കീഴടങ്ങിയത് എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെടാമെന്ന ഭയത്താല്‍

പള്‍സര്‍ സുനിയെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയിരുന്നതായി വിവരം. കൊച്ചിയില്‍ നടിയെ ആക്രമിച്ച ശേഷം ഒളിവില്‍ പോയ പള്‍സര്‍ സുനി പോലീസിനു കീഴടങ്ങിയത് മരണഭയത്താലെന്ന് വിവരം. സുനിയെ വധിക്കാന്‍ കോയമ്പത്തൂരിലെ ഗുണ്ടാസംഘങ്ങള്‍ക്കാണ് ക്വട്ടേഷന്‍ നല്‍കിയത്. കോടതിയില്‍ കീഴടങ്ങാന്‍ പള്‍സര്‍ സുനി എത്തിയില്ലെങ്കില്‍ ഒരു പക്ഷെ അതിന് മുമ്പ് ഇയാളെ വകവരുത്താനായിരുന്നു പദ്ധതി. ഇതു സംബന്ധിച്ച വിവരം അന്വേഷണ സംഘത്തിനു ലഭിച്ചെന്നാണ് വിവരം. റിമാന്‍ഡിലായി ഒരുമാസത്തിനു ശേഷമാണ് ജയിലില്‍ വച്ച് സുനി ഇക്കാര്യം കൂട്ടുപ്രതികളോടു വെളിപ്പെടുത്തിയിരുന്നു. കീഴടങ്ങാന്‍ പ്രതിയെ പ്രേരിപ്പിച്ച പ്രധാന ഘടകവും ഇത് തന്നെയാണ്. കോയമ്പത്തൂരിലെ ക്വട്ടേഷന്‍ സംഘങ്ങളുമായി പള്‍സര്‍ സുനിയുടെ സുഹൃത്ത് വിജീഷിനുള്ള അടുപ്പമാണ് ഒളിവില്‍ കഴിയുമ്പോള്‍ സുനിയ്ക്കു രക്ഷയായത്. തമിഴ്‌നാട്ടിലെ ഗുണ്ടാസംഘത്തിനു ലഭിച്ച ക്വട്ടേഷന്‍ വിജീഷിനു ചോര്‍ന്നു കിട്ടിയതോടെ എത്രയും വേഗം കേരളത്തിലെത്തി കോടതിയില്‍ കീഴടങ്ങാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. പൊലീസ് പിടികൂടും മുന്‍പ് സുനിലിനെ ഇല്ലാതാക്കാനുള്ള…

Read More