കിടപ്പുമുറിയില്‍ വീട്ടുജോലിക്കാരന്‍ ഒളികാമറ സ്ഥാപിച്ചെന്ന് യുവതി ! സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും പരാതി

വീട്ടുജോലിക്കാരന്‍ കിടപ്പറയില്‍ ഒളികാമറ സ്ഥാപിച്ച് സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തിയതായി യുവതിയുടെ പരാതി. ഹരിയാനയിലെ ഗുരുഗ്രാം സ്വദേശിയായ യുവതിയാണ് വീട്ടുജോലിക്കാരനായിരുന്ന ശുഭംകുമാര്‍ എന്നയാള്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കിയത്. രണ്ടുലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. ആഴ്ചകള്‍ക്ക് മുമ്പ് ഒരു ഏജന്‍സി വഴിയാണ് ശുഭംകുമാറിനെ യുവതി വീട്ടിലെ ജോലിക്കായി നിയമിച്ചത്. യുവതിയുടെ വീട്ടില്‍ തന്നെയായിരുന്നു ഇയാളുടെ താമസവും. അടുത്തിടെയാണ് തന്റെ കിടപ്പുമുറിയില്‍ രഹസ്യമായി സ്ഥാപിച്ചിരുന്ന ഒളികാമറ വീട്ടമ്മയുടെ ശ്രദ്ധയില്‍പ്പെട്ടത്. കാമറ ഉപയോഗിച്ച് സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തിയതായും കണ്ടെത്തി. ഇതേത്തുടര്‍ന്ന് ശുഭംകുമാറിനെ ജോലിയില്‍നിന്ന് പറഞ്ഞുവിട്ടെങ്കിലും മാനഹാനി ഭയന്ന് അന്ന് പോലീസില്‍ പരാതി നല്‍കിയിരുന്നില്ല. എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് ശുഭംകുമാര്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെ യുവതി പോലീസിനെ സമീപിക്കുകയായിരുന്നു. കിടപ്പുമുറി വൃത്തിയാക്കുന്നതിനിടെയാണ് ഒളികാമറ കണ്ടെത്തിയതെന്നാണ് യുവതിയുടെ മൊഴി. രണ്ടുലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ശുഭംകുമാര്‍ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍…

Read More

നിറവയറിന്റെ ചിത്രങ്ങളുമായി ഇല്യാന ! കുഞ്ഞിന്റെ അച്ഛനാരെന്ന ചോദ്യവുമായി ആരാധകര്‍…

നിരവധി ആരാധകരുള്ള നടിയാണ് ഇല്യാന ഡിക്രൂസ്. തെലുങ്ക്, തമിഴ്, ഹിന്ദി തുടങ്ങി ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ച താരത്തിന്റെ മിക്ക ചിത്രങ്ങളും വന്‍ഹിറ്റുകളായിരുന്നു. സോഷ്യല്‍മീഡിയയിലും സജീവമാണ് താരം ഇന്ന്. തന്റെ പുത്തന്‍ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം താരം പങ്കുവെക്കാറുണ്ട്. അടുത്തിടെ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വിശേഷം സോഷ്യല്‍മീഡിയയിലൂടെ ഇല്യാന പങ്കുവെച്ചിരുന്നു. താന്‍ അമ്മയാവാന്‍ പോവുകയാണെന്നാണ് ഇല്യാനയുടെ ആ സന്തോഷ വാര്‍ത്ത. താരം ധരിച്ച ടീ ഷര്‍ട്ടില്‍ ഒരു സാഹസികത തുടങ്ങുകയാണെന്നും ലോക്കറ്റില്‍ മാം എന്നും എഴുതിയിരുന്നു. ഈ ചിത്രങ്ങളെല്ലാം വൈറലായിരുന്നു. ഇപ്പോഴിതാ ഇല്യാനയുടെ മറ്റൊരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്. നിറവയറിലുള്ള ചിത്രങ്ങളാണ് ഇല്യാന പങ്കുവെച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രം പങ്കുവെച്ചത്. കറുത്ത ഉടുപ്പണിഞ്ഞ് നിറവയറില്‍ നില്‍ക്കുന്ന ഇല്യാനയുടെ ചിത്രത്തിന് താഴെ നിരവധി ആരാധകരാണ് സന്തോഷം അറിയിച്ചിരിക്കുന്നത്. അതേസമയം കുഞ്ഞിന്റെ പിതാവിനെ കുറിച്ചുള്ള വിവരങ്ങളൊന്നും താരം പങ്കുവെച്ചിട്ടില്ല. കുഞ്ഞിന്റെ…

Read More

ബസ് തേനീച്ചകളുടെ കൂടിനു മേല്‍ മറിഞ്ഞു ! ആറു പേര്‍ക്ക് ദാരുണാന്ത്യം…

നിക്കരഗ്വെയില്‍ ബസ് താഴ് വരയിലേക്ക് മറിഞ്ഞ് കുട്ടികളടക്കം ആറുമരണം. തേനീച്ചയുടെ കുത്തേറ്റാണ് ആളുകള്‍ക്ക് മരണം സംഭവിച്ചത്. റോഡിലൂടെ പോകുന്നതിനിടെ നിയന്ത്രണം വിട്ട ബസ് 160 അടി താഴ്ച്ചയിലേക്ക് വീഴുകയും അവിടെയുണ്ടായിരുന്ന ഒരു തേനീച്ച കൂട്ടില്‍ തട്ടുകയുമായിരുന്നു. തുടര്‍ന്ന് അവ കൂട്ടമായി ബസിലുള്ളവരെ ആക്രമിക്കുകയായിരുന്നു. ആഫ്രിക്കന്‍ തേനിച്ചകളെ പാര്‍പ്പിച്ചിരുന്ന കൂടുകള്‍ക്ക് മുകളിലൂടെയാണ് ബസ് നീങ്ങിയിരുന്നത്. ബസ് മറിഞ്ഞെങ്കിലും ആര്‍ക്കും ജീവഹാനി സംഭവിച്ചിരുന്നില്ല. എന്നാല്‍ തേനീച്ചകള്‍ ഇളകിയെത്തിയത് കാര്യങ്ങള്‍ ഗുരുതരമാക്കി. 45 പേര്‍ക്കാണ് തേനീച്ചകളുടെ കുത്തേറ്റത്. അപകടം നടന്നതറിഞ്ഞ് നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും, തേനിച്ചക്കൂട്ടം അക്രമാസക്തമായിരുന്നതിനാല്‍ അവര്‍ക്ക് അടുക്കാന്‍ സാധിച്ചില്ല. ഗര്‍ഭിണിയായ യുവതിയുള്‍പ്പെടെ തേനീച്ചകളുടെ കുത്തേറ്റ് ശരീരമാസകലം പാടുമായി രക്ഷപെട്ടവരെ ആശുപത്രിയിലെത്തിച്ചു. തേനീച്ചകളുടെ ആക്രമണം എത്രമാത്രം ഭീകരമായിരുന്നെന്ന് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. അതേസമയം പരുക്കേറ്റവര്‍ക്ക് ചികില്‍സ നല്‍കി വരുകയാണന്നും, അവരുടെ ആരോഗ്യത്തില്‍ പുരോഗതിയുണ്ടന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. തേനീച്ചകളില്‍ തന്നെ ഏറ്റവും…

Read More

ഡല്‍ഹി മെട്രോയിലെ യുവതിയുടെയും യുവാവിന്റെയും വീഡിയോ വൈറല്‍ ! അരോചകമായി തോന്നുന്നുവെന്ന് കമന്റ്

അടുത്തിടെയായി പല സംഭവങ്ങളുടെയും പേരില്‍ ഡല്‍ഹി മെട്രോ പതിവായി വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഇപ്പോഴിതാ ഡല്‍ഹി മെട്രോ വീണ്ടും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. മെട്രോ യാത്രികരായ യുവദമ്പതികളുടെ ഒരു വീഡിയോയാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. അഭിനവ് താക്കൂര്‍ എന്നയാളാണ് ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചിരുന്നത്. യുവതി തല യുവാവിന്റെ തോളില്‍ വെച്ച് കിടക്കുകയാണ്. ‘എനിക്ക് അരോചകമായി തോന്നുന്നു, സഹായിക്കൂ’ എന്ന കുറിപ്പോടെയാണ് ഇയാള്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഡല്‍ഹി മെട്രോ ഡിസിപി, ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ എന്നിവരെയും ഇയാള്‍ വീഡിയോയില്‍ ടാഗ് ചെയ്തിട്ടുണ്ട്. വീഡിയോയ്ക്ക് ഇതുവരെ ഏഴു ലക്ഷത്തില്‍പ്പരം വ്യൂസാണ് ലഭിച്ചത്. അതേസമയം,വീഡിയോ പങ്കുവെച്ചതിനു പിന്നാലെ വലിയ വിമര്‍ശനമാണ് ഇയാള്‍ നേരിടുന്നത്. ദമ്പതികളുടെ അനുമതിയില്ലാതെ അവരുടെ വീഡിയോ പകര്‍ത്തിയതിന് ഇയാള്‍ക്കെതിരേ നടപടിയെടുക്കണമെന്നും ചിലര്‍ ആവശ്യപ്പെടുന്നു.

Read More

സാഗറിനെ കെട്ടിപ്പിടിച്ചു കിടന്ന് കഥപറയണമെന്ന് നാദിറ ! അത് കുറച്ച് ഓവറല്ലേയെന്ന് സാഗര്‍; എനിക്ക് വേണമെന്ന് മറുപടി…

പ്രണയങ്ങളാണ് ബിഗ്‌ബോസ് മലയാളം സീസണ്‍ അഞ്ചിനെ ചൂടു പിടിപ്പിക്കുന്നത്. സാഗര്‍ സൂര്യയും സെറീനയും തമ്മിലുള്ള അടുപ്പമൊക്കെ ‘സാഗറീന’ എന്ന് വിളിച്ച് ആഘോഷിക്കുകയാണ് പ്രേക്ഷകര്‍. പ്രണയത്തിലാണെന്ന് ഇരുവരും തുറന്ന് സമ്മതിച്ചിട്ടില്ലെങ്കിലും ആണെന്ന് തന്നെയുള്ള സൂചനകളാണ് ഇവരുടെ പെരുമാറ്റത്തില്‍ നിന്നൊക്കെ ലഭിക്കുന്നത്. അതിനിടെ കഴിഞ്ഞ ദിവസം സാഗറിനോട് മറ്റൊരു മത്സരാര്‍ഥിയായ നാദിറ മെഹ്‌റിനും തന്റെ ഇഷ്ടം തുറന്നു പറഞ്ഞിരിക്കുകയാണ്. സാഗറിനോട് പ്രണയമുള്ള കാര്യം നേരത്തെ നാദിറ ജുനൈസിനോട് പറഞ്ഞിരുന്നു. സാഗറിനും സൂചനകള്‍ നല്‍കിയിരുന്നെങ്കിലും ഇന്നലെയാണ് അത് തുറന്നു പ്രകടിപ്പിച്ചത്. ഞാന്‍ എന്റെ ഉള്ളിലുള്ളത് നിന്നോട് പറഞ്ഞിട്ടുണ്ട്. അത് തിരിച്ചു വേണം എന്ന് വാശി പിടിക്കുന്ന ആളല്ല ഞാന്‍. നിനക്ക് ഉണ്ടോയെന്ന് ഞാന്‍ തിരിച്ചു ചോദിച്ചിട്ടുമില്ല. കാരണം ഉണ്ടെങ്കിലും ഇല്ലെങ്കിലും എനിക്ക് അത് പ്രശ്‌നമല്ല എന്നായിരുന്നു നാദിറ സാഗറിനോട് പറഞ്ഞത്. നീ ഉദ്ദേശിക്കുന്ന രീതിയില്‍ എനിക്ക് എന്തായാലും ഉണ്ടാകുമെന്ന് തോന്നുന്നില്ല എന്നായിരുന്നു…

Read More

18-ാം വയസ്സില്‍ രഹസ്യവിവാഹവും 19-ാം വയസ്സില്‍ ദുരൂഹമരണവും ! 30 വര്‍ഷങ്ങള്‍ക്കു ശേഷവും ദിവ്യയുടെ ചിത്രം സൂക്ഷിച്ച് ഭര്‍ത്താവ്

ഇന്ത്യന്‍ യുവതയുടെ നെഞ്ചിലേക്ക് ജ്വലിക്കുന്ന സൗന്ദര്യവുമായി ഉദിച്ചുയര്‍ന്ന താരമായിരുന്നു അന്തരിച്ച ദിവ്യ ഭാരതി. നടി ശ്രീദേവിയുമായുണ്ടായിരുന്ന രൂപസാദൃശ്യം വളരെപ്പെട്ടെന്നു തന്നെ ആളുകളെ ദിവ്യയിലേക്കാകര്‍ഷിച്ചു. സൗന്ദര്യം കൊണ്ടും അഭിനയ ചാതുര്യം കൊണ്ടും ശ്രീദേവിയ്‌ക്കൊത്ത പകരക്കാരിയായിരുന്നു ദിവ്യ. എന്നാല്‍ കൗമാരപ്രായത്തില്‍ തന്നെ വിടര്‍ന്ന് ജീവിതത്തില്‍ നിന്ന് കൊഴിഞ്ഞു പോകാനായിരുന്നു ദിവ്യയുടെ വിധി. ഇന്നും ചുരുളഴിയാത്ത രഹസ്യമായി നിലനില്‍ക്കുന്നതാണ് ദിവ്യ ഭാരതിയുടെ മരണം. 1993 ല്‍ തന്റെ 19ാം വയസ്സിലാണ് ദിവ്യ ഭാരതി മരിക്കുന്നത്. അഞ്ചാം നിലയിലെ ഫ്‌ലാറ്റില്‍ നിന്ന് വീണായിരുന്നു മരണം. നടി വീണതാണോ ആരെങ്കിലും തള്ളിയിട്ടതാണോ എന്ന അഭ്യൂഹം ഏറെ നാള്‍ നിലനിന്നു. കോളിളക്കം സൃഷ്ടിച്ച കേസായി ദിവ്യ ഭാരതിയുടെ മരണം നിലനിന്നു. 1998ഓടെ കേസന്വേഷണം അവസാനിച്ചു. പക്ഷെ ദുരൂഹതകള്‍ ഇന്നും തുടരുന്നു. 16-ാം വയസ്സില്‍ അഭിനയ ജീവിതം തുടങ്ങിയ ദിവ്യ മൂന്ന് വര്‍ഷം മാത്രമേ കരിയറില്‍ നിന്നുള്ളൂ.…

Read More

എല്ലാം ഞാന്‍ ഒഴിവാക്കുന്നു ! ഞെട്ടിക്കുന്ന തീരുമാനവുമായി നസ്രിയ; സംശയത്തോടെ വീക്ഷിച്ച് ആരാധകര്‍…

ബാലതാരമായി എത്തി മലയാളികളുടെ മനസ്സ് കീഴടക്കിയ നടിയാണ് നസ്രിയ നസിം. ബ്ലെസ്സി സംവിധാനം ചെയ്ത പളുങ്ക് എന്ന സിനിമയില്‍ മമ്മൂട്ടിയുടെ മകളായി അഭിനയിച്ചാണ് നസ്രിയ മലയാള സിനിമയില്‍ എത്തിയത്. അതിനും മുമ്പ് നസ്രിയ കൈരളി ടിവിയിലെ പുണ്യമാസത്തിലൂടെ എന്ന പ്രോഗ്രാമില്‍ കുട്ടി അവതാരകയായി എത്തിയിരുന്നു. അത് കഴിഞ്ഞ് കുട്ടികള്‍ക്ക് വേണ്ടിയുള്ള നിരവധി ഷോകളില്‍ അവതാരകയായി പ്രേക്ഷക മനസ്സില്‍ ഇടം നേടിയിട്ടാണ് സിനിമയിലേക്ക് വരുന്നത്. സ്റ്റാര്‍ സിംഗര്‍ ജൂനിയറിന്റെയും അവതാരക നസ്രിയ ആയിരുന്നു. പിന്നീട് ഒരു നാള്‍ വരും, പ്രമാണി, മാഡ് ഡാഡ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. നിവിന്‍ പൊളിക്ക് ഒപ്പം യുവ എന്ന ആല്‍ബത്തില്‍ ഒരുമിച്ച് ശേഷമാണ് നസ്രിയക്ക് നായിക ആവാന്‍ അവസരങ്ങള്‍ ലഭിച്ചത്. നിവിന്‍ പോളിയുടെ തന്നെ നായികയായി നേരത്തില്‍ അഭിനയിച്ച് തുടങ്ങുകയും ചെയ്തു നസ്രിയ. തമിഴില്‍ രാജാറാണിയില്‍ അഭിനയിച്ചതോടെ തമിഴ് നാട്ടില്‍ നിരവധി ആരാധകരെ…

Read More

ആ ശാരീരികബന്ധം ചിത്രീകരിച്ചത് ഏഴു തവണ ! മണിക്കൂറുകള്‍ നീണ്ടതോടെ ഞാന്‍ തളര്‍ന്ന് നിലത്ത് വീണു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി

ഏറെ ആരാധകരുള്ള ഒരു വെബ്‌സീരീസാണ് സേക്രഡ് ഗെയിംസ്. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സാണ് ഈ സീരീസ് റിലീസ് ചെയ്തത്. എട്ട് എപ്പിസോഡുകള്‍ വീതം വരുന്ന രണ്ടു സീസണ്‍ ആയാണ് പുറത്തിറക്കിയത്. വിക്രം ചന്ദ്രയുടെ ഇതേപേരിലെ നോവല്‍ അധികരിച്ചാണ് സേക്രഡ് ഗെയിംസ് സീരീസ് ആയി മാറ്റിയത്. ഇതില്‍ ശ്രദ്ധേയ വേഷം ചെയ്ത നടിയാണ് കുബ്ര സെയ്ദ്. ചിത്രത്തില്‍ നവാസുദ്ദിന്‍ സിദ്ധിഖിക്കൊപ്പമുള്ള ചൂടന്‍ രംഗങ്ങള്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുകയും ചെയ്തു. സേക്രഡ് ഗെയിംസ് സീസണ്‍ ഒന്നില്‍ കുക്കൂ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് നടി കുബ്ര സെയ്ദാണ്. അനുരാഗ് കശ്യപ്, വിക്രമാദിത്യ മൊട്വാനെ എന്നിവര്‍ ആണ് സേക്രഡ് ഗെയിംസ് സീസണ്‍ 1 സംവിധാനം ചെയ്തിരിക്കുന്നത്. ഒരു ട്രാന്‍സ് വനിതയായായിരുന്നു അവര്‍ ഇതില്‍ പ്രത്യക്ഷപ്പെട്ടത്. ഇതിനായി നടന്‍ നവാസുദീന്‍ സിദ്ധിഖിക്ക് ഒപ്പം നടി ശാരീരികമായി ബന്ധപ്പെടുന്ന രംഗങ്ങള്‍ ചിത്രീകരിക്കുകയുണ്ടായി. നടന്റെ കഥാപാത്രവുമായി പ്രണയത്തില്‍ ആവുന്ന…

Read More

ആഡ് ബ്ലോക്കര്‍ ഉപയോഗിക്കുന്നവര്‍ക്ക് എട്ടിന്റെ പണിയുമായി യൂട്യൂബ് !

ലോകത്ത് ഏറ്റവും ജനപ്രീതിയുള്ള വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമാണ് യൂട്യൂബ്. ഇന്ന് യൂട്യൂബ് ഉപജീവനമാര്‍ഗമാക്കിയ നിരവളി ആളുകളും ലോകത്തെമ്പാടുമുണ്ട്്. പണത്തിനൊപ്പം പ്രശസ്തിയും കൈവരുമെന്നതാണ് യൂട്യൂബില്‍ വ്‌ളോഗ് ചെയ്യുന്നതിലേക്ക് ആളുകളെ നയിക്കുന്നത്. ഇത്തരത്തില്‍ ലക്ഷക്കണക്കിന് വ്‌ളോഗര്‍മാരാണ് ആഗോളതലത്തില്‍ യൂട്യൂബില്‍ നിന്ന് വരുമാനം ഉണ്ടാക്കുന്നത്. ഇന്‍സ്റ്റാഗ്രാം, ടിക് ടോക്ക് പോലെ ഇന്‍ഫ്ളുവന്‍സര്‍മാരും കണ്ടന്റ് ക്രിയേറ്റര്‍മാരും അരങ്ങുവാഴുന്നയിടമാണിന്ന് യൂട്യൂബ്. വര്‍ഷങ്ങളായി പരസ്യങ്ങളാണ് യൂട്യൂബിന്റെ പ്രധാന വരുമാന മാര്‍ഗം. ഈ വരുമാനത്തിന്റെ ഒരു പങ്ക് കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്കും നല്‍കിവരുന്നു. യൂട്യൂബ് പ്രീമിയം വരിക്കാര്‍ അല്ലാത്തവര്‍ക്ക് പരസ്യങ്ങള്‍ കാണാതെ വീഡിയോകള്‍ ആസ്വദിക്കാന്‍ സാധിക്കില്ല. ചില പരസ്യങ്ങള്‍ നിശ്ചിത സമയത്തിന് ശേഷം സ്‌കിപ്പ് ചെയ്യാന്‍ സാധിക്കുമെങ്കിലും മറ്റ് ചില പരസ്യങ്ങള്‍ മുഴുവന്‍ കാണാതെ വീഡിയോ കാണാന്‍ സാധിക്കില്ല. സ്‌കിപ്പ് ചെയ്യാന്‍ സാധിക്കാത്ത പരസ്യങ്ങള്‍ പലപ്പോഴും ഉപഭോക്താക്കള്‍ക്ക് ശല്യമാവാറുണ്ട്. ഇത്തരക്കാര്‍ യൂട്യൂബ് പരസ്യങ്ങളെ തടയാന്‍ ആഡ് ബ്ലോക്കറുകള്‍ ഉപയോഗിക്കാറുണ്ട്.…

Read More

ബസവരാജ് ബൊമ്മെ പാര്‍ട്ടി ഓഫീസില്‍ എത്തിയതിനു പിന്നാലെ എത്തിയത് മൂര്‍ഖന്‍ പാമ്പ് ! വീഡിയോ വൈറല്‍…

കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബിജെപി പരാജയത്തിലേക്ക് നീങ്ങവെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പാര്‍ട്ടി ആസ്ഥാനത്തേക്ക് എത്തിയപ്പോള്‍ അവിടേക്ക് മൂര്‍ഖന്‍ പാമ്പ് ഇഴഞ്ഞെത്തിയതിന്റെ ദൃശ്യം പുറത്ത്. ഷിഗോണിലെ ബിജെപി ക്യാംപിലേക്ക് മുഖ്യമന്ത്രി കടന്നു വരുന്നതിനിടെയാണ് മതിലിനുള്ളില്‍നിന്ന് പാമ്പ് പുറത്തേക്കുവന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. പാമ്പിനെ പിന്നീട് പിടികൂടി. കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ ലീഡ് നില കേവല ഭൂരിപക്ഷത്തിനും മുകളില്‍ എത്തിയിരിക്കുകയാണ്. ഇതോടെ രാജ്യത്തെ വിവിധ കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ ആഘോഷം തുടങ്ങിയിട്ടുണ്ട്.

Read More