കാമുകിക്കു വേണ്ടി കണക്കില്ലാതെ പണം ചെലവാക്കുന്ന കാമുകൻ; പകരം വേണ്ടത് ഒന്നുമാത്രം..! ആരെയും അത്ഭുതപ്പെടുത്തുന്ന ഒരു വല്ലാത്ത പ്രണയ കഥ

സ്ത്രീയുടെ സ്നേഹത്തിനു വേണ്ടി ഇത്ര പണം ചെലവാക്കണോ? ഹന്ന ചാന്‍റെയും എഡ് റീയുടെയും പ്രണയകഥ കേട്ടാൽ ആർക്കും അങ്ങനെ തോന്നും. ആരെയും അത്ഭുതപ്പെടുത്തുന്ന ഒരു വല്ലാത്ത പ്രണയ കഥയാണ് അവരുടേത്. 27-കാരിയായ ഹന്ന ചാൻ ലണ്ടൻ സ്വദേശിനിയാണ്. 22-കാരനായ എഡ് റീ കാനഡക്കാരനും. ഇരുവരും പരിചയത്തിലാകുന്നത് കഴിഞ്ഞ വർഷമാണ്. ഒരു ക്ലൈന്‍റ് വെബ്സൈറ്റിലൂടെയാണ് ഇരുവരുടെ ബന്ധം ആരംഭിക്കുന്നത്. പരിചയത്തിലായ ഉടൻ തന്നെ ഇരുവരും തീവ്രമായ പ്രണയത്തിലേക്കു വീഴുകയായിരുന്നു. പ്രണയം തലയ്ക്കു പിടിച്ച എഡ് കാമുകിയെ കാണാൻ ലണ്ടനിലേക്കു വിമാനം കയറി. തുടർന്ന് ഇരുവരും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചു. ഹന്നയിൽ പൂർണ സന്തോഷവനാണ് എഡ്. ഹന്നയുടെ സ്നേഹത്തിനു വേണ്ടി എഡ് കണക്കില്ലാതെ പണം ചെലവാക്കുന്നു. ഡേറ്റിങ്ങിനും ഒഴിവുദിവസങ്ങളിലെ ആഘോഷങ്ങൾക്കുമുൾപ്പെടെ എല്ലാത്തിനും എഡ് കാമുകിക്കു പണം കൊടുക്കുന്നു. തന്‍റെ കാമുകനു വേണ്ടതു സ്നേഹവും കരുതലും പിന്തുണയുമാണെന്ന് ഹന്ന. എഡിന്‍റെ എല്ലാ…

Read More

വിചിത്രമായ ശീലങ്ങള്‍! ഒരുവര്‍ഷത്തില്‍ 32കാരന്‍ തിന്നത് 62 സ്പൂണുകള്‍; ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

വിചിത്രമായ ശീലങ്ങള്‍ വച്ചുപലര്‍ത്തുന്ന നിരവധി ആളുകള്‍ നമ്മുടെ ചുറ്റുമുണ്ട്. അവരുടെ ചെയ്തികള്‍ പലപ്പോഴും നമ്മളെ ആശ്ചര്യപ്പെടുത്താറുണ്ട്. കഴിഞ്ഞിടെ രാജസ്ഥാനിലെ ജോധ്പൂരില്‍ 36 കാരനായ ഒരാള്‍ ഒരു രൂപയുടെ 63 നാണയങ്ങള്‍ കഴിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഏതാണ്ട് സമാനമായ ഒരു സംഭവമാണ് ഇപ്പോള്‍ ഉത്തര്‍പ്രദേശില്‍ നിന്നും കേള്‍ക്കുന്നത്. യുപിയിലെ മുസാഫര്‍ ജില്ലയിലെ ബൊപ്പഡ ഗ്രാമത്തില്‍ താമസിക്കുന്ന വിജയ് എന്ന 32 കാരന്‍ വയറുവേദനയെ തുടര്‍ന്ന് മുസാഫര്‍നഗറിലെ ആശുപത്രിയില്‍ എത്തി. ഇയാളെ പരിശോധിച്ചവര്‍ വയറ്റില്‍ സ്റ്റീല്‍ സ്പൂണുകള്‍ കണ്ട് ഞെട്ടി. കാരണം ഒന്നുംരണ്ടും അല്ല 62 സ്റ്റീല്‍ സ്പൂണുകളാണ് ഇയാളുടെ വയറ്റില്‍നിന്നും കണ്ടെത്തിയത്. താന്‍ ഒരുവര്‍ഷമായി സപൂണുകള്‍ കഴിക്കുന്നുണ്ടെന്നാണ് ഇയാള്‍ തന്നെ പരിശോധിച്ച ഡോക്ടറോട് പറഞ്ഞത്. പിന്നീട് ഡോക്ടര്‍ രാകേഷ് ഖുറാനയുടെ നേതൃത്വത്തിലുള്ള ഒരു മെഡിക്കല്‍ സംഘം രണ്ടുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ സ്പൂണുകള്‍ മുഴുവന്‍ നീക്കം ചെയ്തു. നിലവില്‍ വിജയ്…

Read More

പ്രാര്‍ഥിക്കാന്‍ എന്തൊക്കെ കാരണങ്ങള്‍ !ക്ഷേത്ര ഭണ്ഡാരത്തില്‍ പ്രണയ സാക്ഷാത്ക്കാരത്തിനായി ദൈവത്തിനൊരു കത്ത്

ആളുകള്‍ പല കാരണങ്ങളാല്‍ ദൈവത്തോട് പ്രാര്‍ഥിക്കുന്നു. അനുഗ്രഹത്തിനായും ആശ്വാസത്തിനായും ആരോഗ്യത്തിനായും വിജയത്തിനായും വേണ്ടിയൊക്കെ പ്രാര്‍ഥിക്കാറുണ്ട്. ചിലര്‍ ശബ്ദത്തില്‍ അപേക്ഷിക്കുമ്പോള്‍ ചിലരുടേത് നിശബ്ദ പ്രാര്‍ഥനയാണ്. എന്നാല്‍ ദൈവത്തിന് കത്തയ്ക്കുന്ന ഭക്തര്‍ അസാധാരണമായിരിക്കും. അത്തരത്തിലൊരു സംഭവമാണ് പശ്ചിമ ഒഡീഷയിലെ സംബല്‍പൂരിലെ മാ സാമലേശ്വരി ക്ഷേത്രത്തില്‍ നടന്നത്. എല്ലാ രണ്ടുമാസത്തിലും ക്ഷേത്രത്തിന്‍റെ ഭണ്ഡാരം തുറന്ന് കാണിക്ക എണ്ണിത്തിട്ടപ്പെടുത്താറുണ്ട്. കഴിഞ്ഞ ഞായറാഴ്ച അത്തരത്തില്‍ വഴിപാട് പെട്ടി തുറന്നവര്‍ പെെസയ്ക്കൊപ്പം ചില കത്തുകളും കാണുകയുണ്ടായി. അവയിലൊരെണ്ണം ഒരു പ്രണയിനിയുടേതായിരുന്നു. താന്‍ സ്നേഹിക്കുന്ന രബീന്ദ്രനെ മാതാപിതാക്കളുടെ സമ്മതത്തോടെ തനിക്ക് വിവാഹം ചെയ്യാന്‍ ദേവി അനുഗ്രഹിക്കണമെന്നാണ് കത്തിലെ ഉള്ളടക്കം. കത്തില്‍ യുവതിയുടെ പേരില്ല എങ്കിലും പ്രണയ സാഫല്യത്തിനായുള്ള അപേക്ഷ നാട്ടുകാരെല്ലാം ഇപ്പോള്‍ അറിഞ്ഞിരിക്കുകയാണ്. തന്‍റെ മകളുടെ വിജയത്തിനായി ഒരമ്മയും ദേവിക്ക് കത്ത് ഇട്ടിരുന്നു. പോരാഞ്ഞിട്ട് ബംഗാളിയിലും ഹിന്ദിയിലുമായി മറ്റ് ചില കത്തുകളും ഭണ്ഡാരത്തില്‍ കാണപ്പെടുകയുണ്ടായി. സംഭവം സമൂഹ…

Read More

എത്ര മനോഹരമായ കാഴ്ച! സൈക്കിളിലെ കുഞ്ഞു സിംഹാസനം; സോഷ്യൽ മീഡിയയിൽ താരമായി അമ്മയും കുഞ്ഞും

രാജ്യത്തു സർഗാത്മക പരിഹാരങ്ങൾക്കും നിർമാണത്തിനും ക്ഷാമമില്ല. നിത്യേന സോഷ്യൽ മീഡിയകളിൽ ഇത്തരത്തിലുള്ള നിരവധി വീഡിയോകൾ പോസ്റ്റ് ചെയ്യാറുണ്ട്. ആർപിജി എന്‍റർപ്രൈസസ് ചെയർമാൻ ഹർഷ് ഗോയങ്ക കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ തരംഗം. പഴയ വസ്തുക്കൾ നൂതനമായ രീതിയിൽ പുനരുപയോഗിക്കുന്നതിന്‍റെ (ജുഗദ് ടെക്നോളജി) ഉത്തമ ഉദാഹരണമാണ് വീഡിയോ. കുഞ്ഞു മകൾക്കു വേണ്ടി അമ്മ സൈക്കിളിനു പിന്നിലെ കാരിയറിൽ ഒരുക്കിയ സീറ്റാണ് വീഡിയോ കണ്ടവർക്കു കൗതുകകരമായത്. പഴയ പ്ലാസ്റ്റിക് കസേരയിൽ ചില മിനുക്കുപണികൾ നടത്തി കാരിയറിൽ ഘടിപ്പിച്ചിരിക്കുന്നു. കുഞ്ഞിനു സുഖമായി ഇരിക്കാൻ കുഷ്യനുമുണ്ട് സീറ്റിൽ. ജോലി സ്ഥലത്തേക്കു കുഞ്ഞിനെയും സീറ്റിലിരുത്തി അമ്മ സൈക്കിളിൽ പോകുന്നു. തനിക്കായി അമ്മയൊരുക്കിയ സീറ്റിലിരുന്ന് കുഞ്ഞ് സുഖമായി യാത്ര ചെയ്യുന്നു. അമ്മയുടെ മുഖത്തും ടെൻഷനൊന്നുമില്ല. ലക്ഷക്കണക്കിന് ആളുകൾ കണ്ട വീഡിയോയ്ക്ക് ശ്രദ്ധേയമായ കമന്‍റുകളുമേറെ ലഭിച്ചിട്ടുണ്ട്. എത്ര മനോഹരമായ കാഴ്ച,…

Read More

‘പുകവലി പാടില്ല, നായ്ക്കള്‍ക്ക് പ്രവേശനമില്ല, പുകവലിക്കുന്ന നായ്ക്കള്‍ക്കും പ്രവേശനമില്ല..! സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി റെസ്റ്റോറന്‍റ് നിയമങ്ങള്‍

സമൂഹ മാധ്യമങ്ങളില്‍ വെെവിധ്യമായ വിഷയങ്ങള്‍ ചര്‍ച്ചയാകാറുണ്ടല്ലൊ. അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ ആ വിഷയത്തെ വെെറലാക്കാറുമുണ്ട്. അത്തരത്തിലൊരു കാര്യമാണ് ഒരു റെസ്റ്റോന്‍റ് നിയാമവലിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നെറ്റീസണ്‍ ലോകത്ത് സംഭവിക്കുന്നത്. കിഴക്കന്‍ സൗത്ത് ലണ്ടനിലെ കോസ്റ്റ കോഫിയില്‍ എഴുതിവച്ചിരിക്കുന്ന ചില നിയാമവലികള്‍ ആളുകളുടെ ശ്രദ്ധ നേടിയിരിക്കുകയാണ്. “പുകവലി പാടില്ല. നായ്ക്കള്‍ക്ക് പ്രവേശനമില്ല. പുകവലിക്കുന്ന നായ്ക്കള്‍ക്കും പ്രവേശനമില്ല’ എന്നാണൊരു നിയമം. എന്നാലിതിനെ വിമര്‍ശിച്ച് ധാരാളം പേര്‍ രംഗത്തെി. ഭക്ഷണം കഴിക്കാനെത്തുന്നവരെ നായയോട് ഉപമിക്കുന്ന സമീപനം ശരിയല്ലെന്നാണ് അവര്‍ പറയുന്നത്. പക്ഷേ റെസ്റ്റോറന്‍റ് ഉടമകള്‍ ഇത്തരത്തിലൊരു ബോര്‍ഡ് വയ്ക്കണമെങ്കില്‍ അതിന് പിന്നില്‍ എന്തെങ്കിലും ഒരു കഥ കാണുമെന്നാണ് ചിലര്‍ പറയുന്നത്. അത് മനസിലാക്കിയ ശേഷം വിമര്‍ശിക്കൂ എന്നാണവര്‍ അഭിപ്രായപ്പെടുന്നത്. ഈ നിയാമലി ബോര്‍ഡ് കൂടാതെ മറ്റൊരു രസകരമായ എഴുത്തും ഇവിടുണ്ട്. അതില്‍ “നിങ്ങള്‍ സിസിടിവി നിരീക്ഷണത്തിലാണ്, നിങ്ങളുടെ അമ്മ ഇവിടെ ഉണ്ടെന്ന്…

Read More

സോഷ്യല്‍ മീഡിയയില്‍ ‘മന്തിച്ചര്‍ച്ച’ ! കുഴിമന്തിയെന്ന് മിണ്ടിപ്പോകരുതെന്ന് ശ്രീരാമന്‍; പറയുമെന്നും കഴിക്കുമെന്നും കുഴിമന്തി ആരാധകര്‍; ചര്‍ച്ച മൂക്കുന്നതിങ്ങനെ…

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ‘മന്തിചര്‍ച്ച’യുടെ കാലമാണ്. കുഴിമന്തി ഇത്ര വലിയ സംഭവമാണോയെന്ന് ചിന്തിപ്പിക്കുന്നതാണ് ചര്‍ച്ചകള്‍. ‘ന്നാ താന്‍ കേസ് കൊട്’ സിനിമയുടെ റിലീസ് സമയത്തെ ഓര്‍മ്മിപ്പിക്കും വിധം ‘കുഴി’ ആണ് പ്രധാന ചര്‍ച്ചാവിഷയം. ഒരിടവേളയ്ക്കു ശേഷം ‘കുഴി’ യെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കിയത് നടനും എഴുത്തുകാരനുമായ വി.കെ.ശ്രീരാമന്‍ ഇട്ട ഫെയ്‌സ് ബുക്ക് പോസ്റ്റാണ്. തന്നെ ഒരു ദിവസത്തേക്കു കേരളത്തിന്റെ ഏകാധിപതിയാക്കിയാല്‍ ആദ്യം ചെയ്യുക കുഴിമന്തി എന്ന പേരു നിരോധിക്കുകയാവും എന്നാണ് ശ്രീരാമന്റെ പോസ്റ്റ്. മലയാള ഭാഷയെ മാലിന്യത്തില്‍ നിന്നു മോചിപ്പിക്കാനുള്ള നടപടിയാവും ഇതെന്നും തന്റെ പോസ്റ്റില്‍ ശ്രീരാമന്‍ പറയുന്നു. പറയരുത്, കേള്‍ക്കരുത്, കാണരുത് കുഴിമന്തിയെന്ന് നടനും എഴുത്തുകാരനുമായ വികെ ശ്രീരാമന്‍ പറയുമ്പോള്‍ പോസ്റ്റിന് താഴെ മയോണൈസും സലാഡും ചേര്‍ത്ത കമന്റുകള്‍ നിറയുകയാണ്. https://www.facebook.com/sreeraman.vk/posts/3140041476210221 പറയുമെന്നും കേള്‍ക്കുമെന്നും കഴിക്കുമെന്നും കുറെപ്പേര്‍ കമന്റിടുമ്പോള്‍ ഇത് പണ്ടേ നിരോധിക്കേണ്ടതാണെന്ന അഭിപ്രായം പങ്കുവെക്കുന്നവരുമുണ്ട്.…

Read More

എനിക്ക് സമാധാനം വേണം…ഞാന്‍ പോകുന്നു ! നടി ആകാംക്ഷ മോഹനെ മരിച്ചനിലയില്‍ കണ്ടെത്തി

നടിയും മോഡലുമായ ആകാംക്ഷ മോഹനെ(30) ഹോട്ടല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈ അന്ധേരിയിലെ സീബ്രിഡ്ജ് ഹോട്ടലിലാണ് ഹരിയാന സ്വദേശിനിയായ നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിനു സമീപത്തു നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ”എന്നോട് ക്ഷമിക്കണം, എന്റെ മരണത്തിന് ആരും ഉത്തരവാദിയല്ല, എനിക്ക് സമാധാനം വേണം, ഞാന്‍ പോകുന്നു”. എന്നാണ് കുറിപ്പില്‍ പറയുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് നടി ഹോട്ടലില്‍ മുറിയെടുത്തത്. മുറി വൃത്തിയാക്കാന്‍ ചെന്ന ഹോട്ടല്‍ ജീവനക്കാര്‍ വാതിലില്‍ മുട്ടിയിട്ടും തുറക്കാതായതോടെ പോലീസിനെ അറിയിക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതിനു ശേഷം സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു. പരസ്യചിത്രങ്ങളില്‍ സജീവമായ ആകാംക്ഷട സിയ എന്ന ഹിന്ദി സിനിമയിലും അഭിനയിച്ചിട്ടുണ്ട്. നടി അടുത്ത കാലത്ത് വിഷാദത്തിലായിരുന്നുവെന്ന് സൂചനയുണ്ട്.

Read More

ഒന്നും കിട്ടാത്തതിന്റെ കലിപ്പില്‍ സാധനങ്ങള്‍ എല്ലാം തല്ലിത്തകര്‍ത്തു ! ഒടുവില്‍ ഏലയ്ക്കാ കാപ്പിയിട്ടു കുടിച്ച ശേഷം കള്ളന്മാര്‍ മടങ്ങി…

ആളില്ലാത്ത വീടുകളില്‍ കള്ളന്മാര്‍ കയറുന്നത് പതിവാണ്. അത്തരത്തില്‍ അടൂരില്‍ ആളില്ലാത്ത ഒരു വീട്ടില്‍ കയറിയ കള്ളന്മാര്‍ ആകെ പരതിയെങ്കിലും ഒരു പൈസ പോലും കിട്ടിയില്ല. ഇങ്ങനെ ഒരു കൂട്ടരുടെ വരവ് പ്രതീക്ഷിച്ച വീട്ടുകാരുടെ തന്ത്രപരമായ നീക്കം കള്ളന്മാരുടെ പ്രതീക്ഷകളൊക്കെ തെറ്റിച്ചു. പിന്നെ ഒരു വീട്ടില്‍ കയറിയിട്ട് ഒന്നും എടുക്കാതെ പോകുന്നത് കള്ളന്മാര്‍ക്ക് തന്നെ നാണക്കേടാണെന്നു കരുതി. അടുക്കളയില്‍ കയറി ‘കാപ്പിപ്പൊടി എടുത്ത്’ ഒരു കാപ്പിയിട്ടു കുടിച്ച് തൃപ്തിയഞ്ഞു. ഏലയ്ക്കാകാപ്പി കുടിച്ച് ഉഷാറായ കള്ളന്മാര്‍ ഒന്നും കിട്ടാഞ്ഞതിന്റെ കലിപ്പ് വീട്ടുപകരണങ്ങളോടാണ് തീര്‍ത്തത്. എല്ലാം അടിച്ചു തകര്‍ത്താണ് സംഘം മടങ്ങിയത്. അടൂര്‍ കരുവാറ്റ വട്ടമുകളില്‍ സ്റ്റീവ് വില്ലയില്‍ അലീസ് വര്‍ഗീസ്, മറ്റത്തില്‍ രാജ് നിവാസില്‍ ലില്ലിക്കുട്ടി, മന്‍മോഹന്‍ വീട്ടില്‍ രമാദേവി, അഷ്ടമിയില്‍ സുഭാഷ് സുകുമാരന്‍, അറപ്പുരയില്‍ ഗീവര്‍ഗീസ് തോമസ് എന്നിവരുടെ വീടുകളിലാണ് മുന്‍വാതില്‍ കുത്തിത്തുറന്ന് മോഷണശ്രമം നടന്നത്. ഇതില്‍ അറപ്പുരയില്‍…

Read More

പുലിമുരുകനില്‍ ലാലേട്ടന്റെ നായികയായി നിശ്ചയിച്ചിരുന്നത് അനുശ്രീയെ ! പക്ഷെ അവസാന നിമിഷം സംഭവിച്ചത് വന്‍ ട്വിസ്റ്റ്…

മലയാള സിനിമയില്‍ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നാണ് മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന്‍. മലയാളത്തിലെ ആദ്യ നൂറ് കോടി പടമായും പുലിമുരുകന്‍ മാറിയിരുന്നു. ചിത്രത്തിന്‍ വമ്പന്‍ താരനിരയാണ് അണിനിരന്നത്. മോഹന്‍ലാലിന്റെ നായികയായി എത്തിയത് പ്രശസ്ത നടി കമാലിനി മുഖര്‍ജി ആയിരുന്നു. എന്നാല്‍ പുലിമുരുകനില്‍ മുരുകന്റെ ഭാര്യയായ മൈനയുടെ വേഷം ചെയ്യാന്‍ നടി അനുശ്രീയേ ആയിരുന്നു ആദ്യം സംവിധായകനും എഴുത്തുകാരനും മനസ്സില്‍ കരുതിയിരുന്നത്. എന്നാല്‍ എന്തോ കാരണം കൊണ്ട് അനുശ്രീക്ക് ആ വേഷം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. അതോടെ അവസാന നിമിഷം കമാലിനി എത്തുകയായിരുന്നു. 2016ല്‍ പുറത്തിറങ്ങിയ പുലിമുരുകന്റെ നിര്‍മാതാവ് ടോമിച്ചന് മുളകുപാടം ആയിരുന്നു. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ഉദയകൃഷ്ണന്‍ ആണ്. ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണമായി മാറിയിരുന്നത് പ്രശസ്ത ആക്ഷന് കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്ന്‍ ഒരുക്കിയ സംഘടന രംഗങ്ങളായിരുന്നു.

Read More

നീ എന്താ പെണ്ണായി നടക്കാന്‍ നോക്കുകയാണോ ! വിദ്യാര്‍ഥിയെ അധിക്ഷേപിച്ച പ്രിന്‍സിപ്പലിനെതിരേ കേസ്…

പാന്റിന് നീളം ഇല്ലെന്ന് പറഞ്ഞ് വിദ്യാര്‍ഥിയെ അധിക്ഷേപിച്ച സ്‌കൂള്‍ പ്രിന്‍സിപ്പലിനെതിരേ കേസ്. വിദ്യാര്‍ഥിയുടെ പരാതിയില്‍ ചൈല്‍ഡ്ലൈനാണ് കേസെടുത്തിരിക്കുന്നത്. വടകരയിലെ സ്വകാര്യ സ്‌കൂള്‍ പ്രിന്‍സിപ്പാളിന് എതിരെയാണ് പരാതി. നീ എന്താ പെണ്ണായി നടക്കാന്‍ നോക്കുകയാണോ? എന്നാലൊട്ട് പെണ്ണ് ആവുകയും ഇല്ല എന്നാണ് പ്രിന്‍സിപ്പാള്‍ പറഞ്ഞതെന്ന് കുട്ടി പറയുന്നു. അപമാനം കാരണം ക്ലാസില്‍ പോകാന്‍ കഴിയുന്നില്ല. ക്ലാസില്‍ വരാതിരുന്നിട്ടും സ്‌കൂള്‍ അധികൃതര്‍ അന്വേഷിക്കുന്നില്ല. മുടി നീട്ടി വളര്‍ത്തിയതിന്റെ പേരിലും പ്രിന്‍സിപ്പാള്‍ അധിക്ഷേപിച്ചതായി കുട്ടി പറയുന്നു.

Read More