അതെന്റെ മഹാഭാഗ്യം ! തുറന്നു പറച്ചിലുമായി വിനീത് ശ്രീനിവാസന്‍

2018ലെ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത 2018 എന്ന ചിത്രം വന്‍വിജയം നേടി പ്രദര്‍ശനം തുടരുകയാണ്. ഇപ്പോള്‍ ഈ ചിത്രത്തില്‍ ഒരു വേഷം ചെയ്തതിനെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍. വിനീതിന്റെ വാക്കുകള്‍ ഇങ്ങനെ…2018 എന്ന ചിത്രത്തില്‍ ചെറിയൊരു ഭാഗത്തില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും വളരെ കുറച്ച് ഭാഗം മാത്രമേ ഇതുവരെ കണ്ടിരുന്നുള്ളു. കാത്തിരിപ്പിനൊടുവില്‍ ഇന്നലെയാണ് സിനിമ കാണാനായത്. മികച്ച അനുഭവമാണ് സിനിമ സമ്മാനിക്കുന്നത്. ജൂഡ് അടക്കം ഈ സിനിമയുടെ ഭാഗമായ പലരും എന്റെ സുഹൃത്തുക്കളാണ്, ഇത്രയും കഴിവുള്ളവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്നു എന്നതുതന്നെ അഭിമാനമാണ്. ഈ കാലത്ത് മലയാള സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതും ഭാഗ്യമായി കരുതുന്നുവെന്ന് വിനീത് പറയുന്നു.

Read More

അന്ന് പഠിച്ചത് വലിയൊരു പാഠം ! തുറന്നു പറച്ചിലുമായി ദിവ്യ ഉണ്ണി

മലയാളികളുടെ ഇഷ്ടനടിയാണ് ദിവ്യ ഉണ്ണി. കല്യാണ സൗഗന്ധികം എന്ന ചിത്രത്തിലാണ് ദിവ്യ ഉണ്ണി ആദ്യമായി നായികയാവുന്നത്. ആ സമയത്തെ അനുഭവം തുറന്നുപറയുകയാണ് നടിയിപ്പോള്‍. ദിവ്യയുടെ വാക്കുകള്‍ ഇങ്ങനെ…ആ സമയത്ത് ഞാന്‍ പത്താം ക്ലാസിലായിരുന്നു. യൂണിറ്റ് ടെസ്റ്റൊക്കെ നടക്കുന്ന സമയത്തുതന്നെയായിരുന്നു ഷൂട്ടിംഗും നടന്നിരുന്നത്. അമ്മ ടീച്ചര്‍ ആയത് കാരണം സെറ്റിലിരുന്നും പഠിക്കാന്‍ നിര്‍ബന്ധിക്കുമായിരുന്നു. രാവിലെ പോയി പരീക്ഷ എഴുതിയിട്ട് എല്ലാമാണ് സെറ്റില്‍ എത്തുന്നത്. അന്ന് സിനിമയുടെയും അഭിനയത്തിന്റെയും ഡെ്പത് അറിഞ്ഞിട്ടൊന്നും ആയിരുന്നില്ല അഭിനയിച്ചത്. കൂടെ അഭിനയിച്ചിരുന്നവര്‍ അത്രയും വലിയ ലെജന്‍ഡ്‌സ് ആയിരുന്നു. അവരു തരുന്ന ആക്ഷന് റിയാക്ഷന്‍ ചെയ്യുക മാത്രമാണ് ഞാന്‍ ചെയ്തിരുന്നത്. അത് വലിയൊരു പാഠം തന്നെയായിരുന്നു.

Read More

കുട്ടികളെ വഴിപിഴപ്പിക്കാന്‍ ഓരോരോ… ! മോശം കമന്റിന് കിടുക്കാച്ചി മറുപടിയുമായി അഭയ ഹിരണ്‍മയി…

സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരേ ഉയര്‍ന്ന മോശം കമന്റിന് കിടുക്കന്‍ മറുപടിയുമായി ഗായിക അഭയ ഹിരണ്‍മയി. മോശം കമന്റിട്ടയാളുടെ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടെ പങ്കുവച്ചു കൊണ്ടാണ് അഭയ പ്രതികരിച്ചിരിക്കുന്നത്. ‘സ്ത്രീകള്‍ക്ക് പണം സമ്പാദിക്കാന്‍ എളുപ്പ മാര്‍ഗം നഗ്നതാ പ്രദര്‍ശനം തന്നെയാണ്. ഒരു ആവറേജ് പാട്ടുകാരിയായ ഇവര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ ഇതൊക്കെതന്നെ ശരണം. കുട്ടികളെ വഴിപിഴപ്പിക്കാന്‍ ഓരോരോ…’ എന്നാണ് സാജിദ് അബ്ദുള്‍ ഹമീദ് എന്നയാള്‍ അഭയയുടെ പോസ്റ്റിന് താഴെ കമന്റ് ചെയ്തത്. ഈ കമന്റിനാണ് അഭയ ഹിരണ്‍മയി മറുപടിയുമായി രംഗത്ത് വന്നത്. അഭയയുടെ മറുപടി ഇങ്ങനെ…സ്ത്രീകള്‍ക്ക് വഴി പിഴയ്ക്കാനുള്ള മാര്‍ഗം പറഞ്ഞു തന്ന എന്റെ ഈ പൊന്നിക്ക എന്നെ ഫോളോ ചെയ്യുന്നുമുണ്ട്. എന്റെ പാട്ടും ഡ്രസും തമ്മിലുള്ള ബന്ധത്തെ ആഴത്തില്‍ അപഗ്രഥിച്ചു വിശകലനം ചെയ്യുകയും ഇനിയും എത്ര സ്ത്രീ പ്രൊഫൈലുകള്‍ അപഗ്രഥനം നടത്തി വിമര്‍ശിക്കാനുമുള്ളതാണ്. കേരളത്തിന്റെയും ഇവിടുള്ള കുട്ടികളുടെയും മുഴുവന്‍…

Read More

കഷ്ടപ്പെട്ടുണ്ടാക്കുന്ന അഞ്ഞൂറ് രൂപ അമ്മയുടെ കൈയ്യില്‍ കൊടുക്കുമ്പോള്‍ ആ കണ്ണുകള്‍ തിളങ്ങും ! ദാരിദ്ര്യംനിറഞ്ഞ പഴയകാലത്തെക്കുറിച്ച് മെറീന മൈക്കിള്‍…

ചുരുങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ താരമാണ് മെറീന മൈക്കിള്‍ കുരിശിങ്കല്‍. കോഴിക്കോട് തിരുവണ്ണൂര്‍ സ്വദേശിയായ മെറീന സിനിമയില്‍ എത്തുന്നതിന് മുന്‍പ് കഷ്ടപ്പാട് നിറഞ്ഞ ജീവിതത്തിലൂടെയാണ് കടന്നു പോയത്. മുമ്പ് ഒരിക്കല്‍ ജോഷ് ടോക്കിലൂടെ മെറീന പങ്കുവച്ച പഴയ കാല ഓര്‍മകള്‍ പലരുടെയും ഉള്ളുപിടിച്ചു കുലുക്കുന്നതായിരുന്നു. പതിനഞ്ചു വയസ്സ് മുതല്‍ ഓര്‍ക്കസ്ട്രയില്‍ പാടാന്‍ തുടങ്ങി. കല്യാണ വീടുകളിലൊക്കെ പാടി കിട്ടുന്ന അഞ്ഞൂറ് രൂപയൊക്കെ അമ്മയുടെ കൈകളില്‍ കൊടുക്കുമ്പോള്‍ കടുത്ത ദാരിദ്ര്യാവസ്ഥയില്‍ തിളങ്ങുന്ന ആ കണ്ണുകള്‍ എനിക്ക് പ്രചോദനമായെന്ന് താരം ജോഷ് ടോക്കിലൂടെ പറയുന്നു. ഞാന്‍ എവിടെ നിന്ന് തുടങ്ങി, എന്തായിരുന്നു എന്നതിന്റെ സ്മരണയുണ്ടാവുക എന്നത് മാത്രമാണ് ഞാന്‍ മഹത്തായി കരുതുന്ന കാര്യം. പ്രവര്‍ത്തിക്കുന്നതും സംസാരിക്കുന്നതുമൊക്കെ ആത്മാര്‍ത്ഥമായിരിക്കുക എന്നതാണ് താന്‍ ജീവിതത്തില്‍ പുലര്‍ത്തുന്ന പ്രധാനശൈലി. ഒരു കലാകാരിയായി അംഗീകരിക്കപ്പെട്ടത് എന്റെ ദിനങ്ങളെ നിറമുള്ളതാക്കിയെന്നും മെറീന പറഞ്ഞു. ഓര്‍ക്കുട്ടില്‍ പോസ്റ്റ്…

Read More

സ്‌കൂളില്‍ പഠിക്കുമ്പോഴാണ് ആദ്യമായി അത് സംഭവിച്ചത് ! പലര്‍ക്കും തന്റെ ശരീരത്തോടായിരുന്നു പ്രണയമെന്ന് റായ് ലക്ഷ്മി…

തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡലും നിറഞ്ഞു നില്‍ക്കുന്ന താരമാണ് റായ് ലക്ഷ്മി. താരത്തിന്റെ പ്രണയബന്ധങ്ങള്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്. അതിനിടെ ഡേറ്റിംഗ് സമയത്ത് താന്‍ എല്ലാം ആസ്വദിച്ചിട്ടുണ്ടെന്ന് താരം തുറന്ന് പറഞ്ഞിരുന്നു. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു…എനിക്ക് എല്ലാം ക്രെയ്‌സ് ആയിരുന്നു. വണ്‍ നൈറ്റ് സ്റ്റാന്റിനോട് എനിക്ക് യോജിപ്പില്ല. അതൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്. മാനസിക അടുപ്പത്തിന് താല്പര്യമില്ലാത്ത പരിപാടിയാണ് അത്. അതിനാല്‍ ഇതിനെ പിന്തുണയ്ക്കുന്നെങ്കിലും ഇത് പിന്തുടരാന്‍ താല്പര്യമില്ല. അപരിചിതനും ഒത്ത് കഴിയുന്നത് പ്രയാസകരമാണ്. പരിചയമുള്ള എല്ലാവരുമായും ഇത്തരത്തില്‍ അടുപ്പം സൂക്ഷിക്കാറുമില്ല. നമുക്ക് സ്‌നേഹവും വിശ്വാസവും വേണം. സന്തോഷിച്ചിട്ടുണ്ട് വിഷമിച്ചിട്ടുണ്ട് തമാശ പറഞ്ഞിട്ടുണ്ട്. പക്ഷേ പലരും തന്നെ വഞ്ചിക്കുകയായിരുന്നു എന്നാണ് പറയുന്നത്. പ്രണയ വികാരങ്ങളെ നിയന്ത്രിക്കുന്നതിന് തനിക്ക് താല്‍പര്യമില്ല എന്നും റായ് ലക്ഷ്മി പറയുന്നു. പങ്കാളികള്‍ക്കൊപ്പം യാത്ര ചെയ്യാന്‍ ഇഷടമാണ്. പാചകം ചെയ്ത് ഒരുമിച്ച കഴിക്കണം. അദ്ദേഹം സന്തോഷത്തോടെ…

Read More

മഴവെള്ളത്തില്‍ ഒലിച്ചു പോയത് രണ്ടരക്കോടിയുടെ സ്വര്‍ണാഭരണങ്ങള്‍ ! ദുരന്തമുണ്ടായത് ശനിയാഴ്ച ഒന്നാം വാര്‍ഷികം ആഘോഷിക്കാനിരിക്കെ…

ഞായറാഴ്ച പെയ്ത മഴയില്‍ ബംഗളൂരുവില്‍ ഒലിച്ചു പോയത് രണ്ടരക്കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍. മല്ലേശ്വരം നയന്‍ത് ക്രോസിലെ നിഹാന്‍ ജ്വല്ലറിയിലാണ് വെള്ളം കയറി ഇത്രയധികം നാശനഷ്ടമുണ്ടായത്. ജ്വല്ലറിക്കകത്തെ 80 ശതമാനം ആഭരണങ്ങളും ഫര്‍ണീച്ചറുകളുമാണ് ഒലിച്ചുപോയത്. അപ്രതീക്ഷിത വെള്ളപ്പാച്ചിലില്‍ ഷട്ടര്‍ പോലും അടയ്ക്കാന്‍ കഴിയാത്തതാണു വന്‍നഷ്ടത്തിന് ഇടയാക്കിയത്. കണ്ണടച്ചുതുറക്കുന്ന വേഗത്തില്‍ കടയില്‍ വെള്ളവും മാലിന്യവും നിറഞ്ഞതോടെ ഉടമയും ജോലിക്കാരും ജീവനും കൊണ്ടോടി.കുത്തിയൊലിച്ചെത്തിയ വെള്ളം ഷോക്കേസുകളില്‍ നിരത്തിവച്ചിരുന്ന ആഭരണങ്ങളടക്കം കവര്‍ന്നു. വെള്ളത്തിന്റെ ശക്തിയില്‍ ഷോറൂമിന്റെ പിറകുവശത്തെ വാതില്‍ തുറന്നതോടെ മുഴുവന്‍ ആഭരണങ്ങളും നഷ്ടമായി. ശനിയാഴ്ച ഒന്നാം വാര്‍ഷികം ആഘോഷികാനായി വന്‍തോതില്‍ സ്വര്‍ണം ജ്വല്ലറിയില്‍ ശേഖരിച്ചിരുന്നു. ഇതും നഷ്ടമായി. സഹായത്തിനായി കോര്‍പ്പറേഷന്‍ അധികൃതരെ ഫോണില്‍ വിളിച്ചിട്ടും ലഭിച്ചില്ലെന്നാണു ഉടമയായ വനിതയുടെ പരാതി. അടുത്തിടെ മേഖലയിലെ അഴുക്കുചാലുകളും ഓടകളും നവീകരിച്ചിരുന്നു. നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് ഇത്രയും വലിയ നഷ്ടത്തിനിടയാക്കിയതെന്നും ജ്വല്ലറി ഉടമ കുറ്റപ്പെടുത്തി.

Read More

അമേരിക്കയിലും ഫ്രാന്‍സിലും ഉണ്ടായ വെടിവയ്പ്പില്‍ ആറു മരണം ! അമേരിക്കയില്‍ ഈ വര്‍ഷം നടക്കുന്ന 230-ാം വെടിവയ്പ്പ് ആക്രമണം…

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ മിസോറി സംസ്ഥാനത്ത് നടന്ന വെടിവയ്പ്പില്‍ സംഗീതജ്ഞനായ ജേസണ്‍ മക്കോണല്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. കാന്‍സസ് സിറ്റിയിലെ ക്ലൈമാക്‌സ് ലോഞ്ച് നിശാക്ലബിലാണ് ആക്രമണം നടന്നത്. മരണപ്പെട്ട മറ്റുള്ളവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. രണ്ട് പേരുടെ മൃതദേഹം ക്ലബിന് സമീപത്തുനിന്നാണ് കണ്ടെത്തിയെതെന്നും മറ്റൊരാള്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചതെന്നും പോലീസ് അറിയിച്ചു. അമേരിക്കയില്‍ ഈ വര്‍ഷം നടക്കുന്ന 230-ാം വെടിവയ്പ് ആക്രമണമാണിത്. തെക്കന്‍ ഫ്രാന്‍സിലെ മാഴ്‌സേ നഗരത്തിലുണ്ടായ വെടിവയ്പിലും മൂന്നു പേര്‍ കൊല്ലപ്പെട്ടു. നിശാക്ലബില്‍നിന്നു പുറത്തുവന്ന് കാറില്‍ കയറിയ അഞ്ചു പേരെ ലക്ഷ്യമിട്ടാണു വെടിവയ്പുണ്ടായതെന്ന് പോലീസ് പറഞ്ഞു. രണ്ടു പേര്‍ ഓടി രക്ഷപ്പെട്ടു. സംഭവത്തിനു മയക്കുമരുന്നു വ്യാപാരവുമായി ബന്ധമുണ്ടെന്നും പോലീസ് അറിയിച്ചു.

Read More

ഗേറ്റ് തകര്‍ത്ത് ആരാധകര്‍ ഇരച്ചുകയറി ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ കൂട്ടമരണം

സാന്‍ സാല്‍വദോര്‍: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ എല്‍ സാല്‍വദോറിലെ ഫുട്‌ബോള്‍ സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലും 12 പേര്‍ മരിച്ചത് ഗേറ്റുതകര്‍ത്ത് ആരാധകര്‍ ഇരച്ചു കയറിയപ്പോള്‍. നൂറിലേറെ പേര്‍ പരിക്കേറ്റു ചികിത്സയിലാണ്. തലസ്ഥാനമായ സാന്‍ സാല്‍വദോറിലെ കസ്‌കാറ്റ്‌ലന്‍ സ്റ്റേഡിയത്തില്‍ അലയന്‍സ എഫ്‌സി – ഡിപോര്‍ട്ടിവോ ഫാസ് മത്സരത്തിനിടെയാണു സംഭവം. രാജ്യത്തെ ഒന്നാംനിര ലീഗായ പ്രിമേര ഡിവിഷന്റെ രണ്ടാം പാദ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനിടെ സ്റ്റേഡിയത്തിലേക്കു തള്ളിക്കയറാന്‍ ആളുകള്‍ ശ്രമിച്ചതാണ് അപകടകാരണം. മത്സരം 16 മിനിറ്റുകള്‍ മാത്രം കളിച്ചശേഷം നിര്‍ത്തിവച്ചിരുന്നു. വ്യാജ ടിക്കറ്റുകളുമായി നിരവധി പേര്‍ സ്റ്റേഡിയത്തിനുള്ളില്‍ കയറിയെന്നും തിരക്കു നിയന്ത്രിക്കാന്‍ സാധിച്ചില്ലെന്നും അധികൃതര്‍ അറിയിച്ചു.

Read More

വിവാഹം ബഹിരാകാശത്ത് ആഘോഷിക്കാന്‍ തലയൊന്നിന് ഒരു കോടി ! ഇതിനോടകം വിറ്റത് 1000 ടിക്കറ്റുകള്‍…

വിവാഹാഘോഷം വ്യത്യസ്തമാക്കാന്‍ പലരും പലതും ചെയ്യുന്നുണ്ട്. എന്തൊക്കെ പുതുമ കൊണ്ടുവന്നാലും മറ്റുള്ളവരെ കോപ്പിയടിച്ചെന്ന ആക്ഷേപമായിരിക്കും മിച്ചം. എന്നാല്‍ വിവാഹം ഭൂമിയിലാക്കാതെ ബഹിരാകാശത്താക്കിയാലോ എന്ന ആശയവുമായി എത്തിയിരിക്കുകയാണ് ഒരു ബഹിരാകാശ യാത്രാ കമ്പനി. സ്പേസ് പെര്‍സ്‌പെക്റ്റീവ് എന്ന കമ്പനിയാണ് ഈ ആശയത്തിനു പിന്നില്‍. കമ്പനിയുടെ നെപ്ട്യൂണ്‍ ബഹിരാകാശ പേടകം ഉപയോഗിച്ച് നിങ്ങളുടെ ആഗ്രഹം സാധ്യമാക്കുമെന്നാണ് കന്പനിയുടെ അവകാശവാദം. സാധാരണ ബഹിരാകാശ യാത്രപോലെയുള്ള അനുഭവം ആയിരിക്കില്ലെന്നും ആഡംബരപൂര്‍ണമായ ഒരു യാത്രയായിരിക്കുമതെന്നും ബഹിരാകാശ യാത്ര നടത്താനുള്ള ശാരീരിക-സാന്പത്തിക യോഗ്യതയുള്ള ആരെയും തങ്ങള്‍ പരിഗണിക്കുമെന്നും കമ്പനി പറയുന്നു. ബഹിരാകാശ പേടകം റോക്കറ്റുകളില്ലാതെ ഒരു സ്‌പേസ് ബലൂണ്‍ ഉപയോഗിച്ചായിരിക്കും ഉയര്‍ത്തുക. വധൂവരന്മാര്‍ക്ക് പേടകത്തിനുള്ളില്‍ വിശ്രമിക്കാനും കോക്ക്‌ടെയിലുകള്‍ പങ്കിടാനും സൗകര്യം ഒരുക്കിയിട്ടുണ്ടാകും. പേടകത്തിലെ ഒരു സീറ്റിന് വിലയായി നല്‍കേണ്ടത് 1,25,000 ഡോളര്‍ ആയിരിക്കും. അതായത് ഒരു കോടി രൂപയ്ക്കു മുകളില്‍. അടുത്തവര്‍ഷം പദ്ധതി ആരംഭിക്കും. ഇതിനോടകം…

Read More

തൃശൂരില്‍ ചങ്ങാതി പരീക്ഷയെഴുതിയത് 92 അതിഥി തൊഴിലാളികള്‍ ! പരീക്ഷയെഴുതിയവരില്‍ ഡിഗ്രിയുള്ളവരും…

തൃശൂര്‍: മലയാളം പരീക്ഷ നന്നായി എഴുതി വളരെ എളുപ്പം ആയിരുന്നു – പശ്ചിമബംഗാള്‍ സ്വദേശി സഫിക്കുള്‍ ഇസ്ലാം മണ്ഡല്‍ നല്ല തെളിഞ്ഞ മലയാളത്തില്‍ പറഞ്ഞപ്പോള്‍ കൂടിനിന്നവര്‍ കൈയടിച്ച് അഭിനന്ദിച്ചു. പശ്ചിമബംഗാളില്‍ നിന്ന് എത്തി കേരളത്തില്‍ നിന്നും മലയാളം പഠിച്ച് 92 പേരാണ് ഇന്നലെ തൃശൂര്‍ കോലഴിയില്‍ സംസ്ഥാന സാക്ഷരത മിഷന്റെ ചങ്ങാതി പദ്ധതി സാക്ഷരത പരീക്ഷ എഴുതിയത്. സംസ്ഥാന സാക്ഷരതാ മിഷന്‍ തയ്യാറാക്കിയ ഹമാരി മലയാളം എന്ന മലയാളം പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയായിരുന്നു പരീക്ഷ. കോലഴിയിലും പരിസരത്തും വിവിധ ജോലികള്‍ ചെയ്യുന്ന 92 പശ്ചിമബംഗാള്‍ സ്വദേശികളായ അതിഥി തൊഴിലാളികളാണ് മലയാളത്തില്‍ തങ്ങളുടെ പാടവം തെളിയിച്ചത്. കൂട്ടത്തില്‍ 51 കാരനായ സഫിക്കുള്‍ ഇസ്ലാം മണ്ഡല്‍ ആയിരുന്നു സീനിയര്‍.അതിഥി തൊഴിലാളികളെ മലയാളം എഴുതാനും വായിക്കാനും പഠിപ്പിച്ചതിന്റെ പരീക്ഷയായിരുന്നു സംസ്ഥാന സാക്ഷരതാ മിഷന്‍ ഇന്നലെ നടത്തിയത്. ചങ്ങാതി എന്ന ഈ പദ്ധതിക്ക് വേണ്ടി…

Read More