സ്ത്രീ ശരീരം മൂടി വെക്കുന്നതാണ് നല്ലത് ! തന്റെ സെറ്റിലെ സ്ത്രീകളെ തെറ്റായ ഉദ്ദേശത്തോടെ പുരുഷന്മാര്‍ നോക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്ന് സല്‍മാന്‍ ഖാന്‍

സല്‍മാന്‍ ഖാന്റെ സിനിമകളുടെ ഷൂട്ടിങ് സെറ്റുകളില്‍ സ്ത്രീകള്‍ കഴുത്തിറക്കം കൂടിയ വസ്ത്രം ധരിക്കരുതെന്ന് നടന്‍ നിര്‍ദേശിച്ചിരുന്നതായി യുവനടി പലക് തിവാരി അടുത്തിടെ നടത്തിയ വെളിപ്പെടുത്തല്‍ ചര്‍ച്ചയായിരുന്നു. നടിയുടെ പ്രസ്താവന വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സല്‍മാന്‍ ഖാന്‍. ഒരു ടെലിവിഷന്‍ പരിപാടിയ്ക്കിടെയായിരുന്നു നടന്റെ പ്രതികരണം. സല്‍മാന്‍ ഖാന്‍ തന്റെ ചിത്രങ്ങളില്‍ ഷര്‍ട്ട് അഴിച്ചുമാറ്റി അഭിനയിക്കുകയും സ്ത്രീകള്‍ക്ക് പ്രത്യേക നിര്‍ദ്ദേശങ്ങള്‍ വെക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പ് അല്ലേയെന്ന് അവതാരക നടനോട് ചോദിച്ചു. ഇതിന് മറുപടിയായി ഇക്കാര്യത്തില്‍ ഇരട്ടത്താപ്പ് ഇല്ലെന്ന് താരം പറഞ്ഞു. സ്ത്രീ ശരീരം അമൂല്യമാണെന്നും അത് മൂടി വെക്കുന്നതാണ് നല്ലതെന്ന് തനിക്ക് തോന്നുന്നുവെന്നും സല്‍മാന്‍ ഖാന്‍ പറഞ്ഞു. തന്റെ സെറ്റിലെ സ്ത്രീകളെ തെറ്റായ ഉദ്ദേശത്തോടെ പുരുഷന്മാര്‍ നോക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്നും സല്‍മാന്‍ ഖാന്‍ വ്യക്തമാക്കി. 17-ാം വയസ്സില്‍ സല്‍മാന്‍ ഖാന്‍ അടിവസ്ത്രം മാത്രം ധരിച്ച്…

Read More

ഇന്ത്യന്‍ വികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം ! കാളിദേവിയുടെ വിവാദ ചിത്രം പിന്‍വലിച്ച് യുക്രൈന്‍

ഇന്ത്യന്‍ വികാരം വ്രണപ്പെടുത്തിയെന്ന ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് കാളിദേവിയുടെ ചിത്രം ട്വിറ്ററില്‍ നിന്ന് പിന്‍വലിച്ച് യുക്രെയ്ന്‍ പ്രതിരോധ മന്ത്രാലയം. കറുത്ത മേഘങ്ങള്‍ക്കിടയില്‍ മണ്‍മറഞ്ഞ ഹോളിവുഡ് താരം മെര്‍ലിന്‍ മണ്‍റോയുടെ രൂപത്തിലാണ് കാളിദേവിയെ ചിത്രീകരിച്ചത്. ‘ഡിഫന്‍സ് യു’ എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ ‘വര്‍ക്ക് ഓഫ് ആര്‍ട്’ എന്ന തലക്കെട്ടോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. യുക്രെയ്ന്‍ പ്രതിരോധ മന്ത്രാലയ മേധാവികള്‍ വിവേക ശൂന്യരാണെന്നും, കാളിദേവിയുടെ ചിത്രം നീക്കണമെന്നും ആവശ്യപ്പെട്ട് ട്വിറ്ററില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ചിലര്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ ഇടപെടല്‍ തേടുകയും ചെയ്തു. ഇതിനിടെയാണ് യുക്രെയ്ന്‍ ചിത്രം പിന്‍വലിച്ചത്.

Read More

ജവാന്‍ ഇനി അര ലിറ്ററിലും കിട്ടും ! ഉത്പാദനം ഇരട്ടിയാക്കാനും പുതിയ ബ്രാന്‍ഡ് ഉടന്‍ പുറത്തിറക്കാനും തീരുമാനം

ഈ മാസം മുതല്‍ ജവാന്‍ മദ്യത്തിന്റെ ഉത്പാദനം ഇരട്ടിയാക്കാന്‍ തീരുമാനം. ഇനി ഒരു ലിറ്ററിന് പുറമെ ജവാന്‍ അരലിറ്ററിലും ലഭ്യമാക്കും. ജവാന്‍ ട്രിപ്പിള്‍ എക്‌സ് റം എന്ന പുതിയ ബ്രാന്‍ഡും എത്തും. നിലവിലുള്ള മദ്യത്തിന്റെ വിലയേക്കാള്‍ കൂടുതലായിരിക്കും ട്രിപ്പിള്‍ എക്‌സ് റമ്മിന്. നിലവില്‍ ഒരു ലീറ്റര്‍ ജവാന്‍ റമ്മിനു 640 രൂപയാണ് വില. ബവ്‌കോ ഔട്ടലെറ്റുകളില്‍ എത്തുന്ന മദ്യം പെട്ടെന്ന് തീരുന്നത് ഉപഭോക്താക്കളും ജീവനക്കാരും തമ്മില്‍ വാക്കുതര്‍ക്കങ്ങള്‍ക്ക് പോലും കാരണമാകാറുണ്ട്. ഉത്പാദനം കൂട്ടുന്നതോടെ ഈ പരാതി പരിഹരിക്കാന്‍ തഴിയുമെന്നാണ് പ്രതീക്ഷ. തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍ ഫാക്ടറിയില്‍ ജവാന്റെ ഉത്പാദനം കൂട്ടാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. നിലവിലെ പ്ലാന്റിന്റെ ശേഷി വര്‍ധിപ്പിച്ചാണ് ഉത്പാദനം കൂട്ടുന്നത്. ദിനം പ്രതി 8000 കെയ്‌സ് ആണ് ഇപ്പോള്‍ ഉത്പാദനം. ഇതു 15,000 കെയ്‌സായാണ് വര്‍ധിപ്പിക്കുന്നത്. മെയ് രണ്ടാം വാരം മുതല്‍ ഉത്പാദനം…

Read More

എന്നോട് ടോപ്പ് ഊരിമാറ്റാന്‍ 65കാരനായ അയാള്‍ ആവശ്യപ്പെട്ടു ! നിര്‍മാതാവിനെതിരേ ഗുരുതര ആരോപണവുമായി യുവ നടി…

ഹിന്ദി സിനിമാ-സീരിയല്‍ രംഗത്ത് സജീവ സാന്നിദ്ധ്യമാണ് ബോളിവുഡ് താരം മല്‍ഹാര്‍ റാത്തോഡ്. പ്രമുഖ ബ്രാന്‍ഡുകളുടെ പരസ്യത്തിലൂടെയാണ് പ്രേക്ഷകര്‍ക്ക് മല്‍ഹാറിനെ കൂടുതല്‍ പരിചയം. ഏതാനും സിനിമകളിലും ഹിന്ദി പരമ്പരകളിലും വെബ് സീരിസുകളിലും താരം മികച്ച വേഷങ്ങള്‍ ചെയ്തിരുന്നു. അതേ സമയം സിനിമാ മേഖലയിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് മല്‍ഹാര്‍ റാത്തോഡ് അടുത്തിടെ തുറന്നു പറഞ്ഞിരുന്നു. തന്റെ കരിയറിന്റെ തുടക്കകാലത്ത് 65കാരനായ ബോളിവുഡ് നിര്‍മ്മാതാവ് തന്നോട് ധരിച്ചിരുന്ന ടോപ്പ് ഊരി മാറിടം കാണിക്കാന്‍ ആവശ്യപ്പെട്ടുവെന്നാണ് നടി ആരോപിക്കുന്നത്. അന്ന് കൗമാരക്കാരിയായിരുന്ന താന്‍ ഇതുകേട്ട് എന്തു ചെയ്യണം എന്ന് അറിയാതെ ആദ്യം ഭയന്നുവെന്നും അവിടെനിന്നും ഇറങ്ങിപ്പോന്നെന്നും താരം പറയുന്നു. അയാള്‍ ഒരിക്കല്‍ എന്നോട് ടോപ്പ് ഉയര്‍ത്തി മാറിടം പൂര്‍ണമായി കാണിക്കാന്‍ ആവശ്യപ്പെട്ടു. ടെലിവിഷനില്‍ കരിയര്‍ തുടങ്ങിയ കൗമാരകാലത്ത് 65 വയസ്സ് പ്രായമുള്ള സിനിമാ നിര്‍മ്മാതാവില്‍ നിന്നുമായിരുന്നു ഈ ആവശ്യം വന്നത്. ഒരു…

Read More

ഒടുവില്‍ തേപ്പുകാരിയെന്ന പഴിയും കേള്‍ക്കേണ്ടി വന്നു ! എന്നാല്‍ വിട്ടു കൊടുക്കില്ലെന്ന് മനസ്സില്‍ തീരുമാനിച്ചിരുന്നെന്ന് വിന്‍സി അലോഷ്യസ്…

മഴവില്‍ മനോരമയിലെ നായികാ നായകന്‍ പരിപാടിയിലൂടെ സിനിമയിലെത്തിയ താരമാണ് വിന്‍സി അലോഷ്യസ്. പരിപാടിയുടെ ആദ്യ ഓഡീഷനില്‍ പരാജയപ്പെട്ട താരം പിന്നീട് സംവിധായകന്‍ ലാല്‍ ജോസിന്റെ തെരഞ്ഞെടുപ്പില്‍ ഷോയിലെത്തുകയായിരുന്നു. തുടര്‍ന്ന് നായികാ നായകന്‍ ഷോയുടെ മികച്ച പെര്‍ഫോമര്‍മാരില്‍ ഒരാളായാണ് വിന്‍സി പടിയിറങ്ങിയത്. പിന്നീട് കനകം കാമിനി കലഹം, ജന ഗണ മന, ഭീമന്റെ വഴി തുടങ്ങിയ ചിത്രങ്ങളിലെല്ലാം വളരെ ശക്തമായ കഥാപാത്രങ്ങളെയായിരുന്നു വിന്‍സി അവതരിപ്പിച്ചത്. സിനിമയില്‍ നിരവധി അവസരങ്ങളാണ് ഇന്ന് താരത്തെ തേടിയെത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ തന്നെ കുറിച്ച് സംസാരിക്കുകയാണ് വിന്‍സി. താന്‍ കുറച്ചൊക്കെ ഡിപ്പന്‍ഡാണെന്നും എന്നാല്‍ ഭയങ്കര സ്ട്രോങ്ങാണെന്നും കോളേജില്‍ പഠിക്കുമ്പോള്‍ ഒരു പ്രണയം ഉണ്ടായിരുന്നുവെന്നും അത് ബ്രേക്കപ്പായതോടെയാണ് താന്‍ സ്ട്രോങ്ങായതെന്നും വിന്‍സി പറയുന്നു. ആ പ്രണയം ബ്രേക്കപ്പായപ്പോള്‍ സോ കോള്‍ഡ് തേപ്പുകാരി എന്നൊക്കെ പേര് കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും വിന്‍സി പറയുന്നു. ആ സമയത്ത് താന്‍ കോളേജില്‍ അപ്പോള്‍…

Read More

ഒരു മാസത്തോളം ഇഞ്ചക്ഷന്‍ എടുക്കേണ്ടി വന്നതോടെ ഹോര്‍മോണില്‍ വ്യതിയാനങ്ങളുണ്ടായി ! അണ്ഡം ശീതീകരിച്ച ദിവസങ്ങള്‍ കഠിനമായിരുന്നെന്ന് പ്രിയങ്ക ചോപ്ര…

ലോകമെമ്പാടും നിരവധി ആരാധകരുള്ള നടിയാണ് പ്രിയങ്ക ചോപ്ര.ഇന്ത്യയിലേക്ക് മകള്‍ മാലതി മേരി ചോപ്രയ്‌ക്കൊപ്പമുള്ള പ്രിയങ്കയുടെ ആദ്യ വരവ് ആരാധകര്‍ ആഘോഷമാക്കിയിരുന്നു. മുപ്പതാം വയസില്‍ തന്റെ അണ്ഡം ശീതികരിച്ചതുള്‍പ്പെടെ തന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെ കുറിച്ച് ഇപ്പോള്‍ തുറന്നു പറയുകയാണ് പ്രിയങ്ക. അണ്‍റാപ്പ്ഡ് എന്ന പോഡ്കാസ്റ്റില്‍ സംസാരിക്കുമ്പോഴാണ് പ്രിയങ്കയുടെ പ്രതികരണം. 39ാം വയസിലാണ് പ്രിയങ്ക അമ്മയായത്. വാടക ഗര്‍ഭപാത്രത്തിലൂടെയാണ് കുഞ്ഞ് ജനിച്ചതെന്ന് പ്രിയങ്ക പറയുന്നു. പ്രിയങ്കയുടെ വാക്കുകള്‍ ഇങ്ങനെ…അന്ന് ഞാന്‍ എന്റെ മുപ്പതുകളുടെ തുടക്കത്തിലായിരുന്നു. അണ്ഡം ശീതീകരിക്കുന്നതിന്റെ ഘട്ടങ്ങള്‍ ഏറെ കഠിനമായിരുന്നു. ക്വാണ്ടികോ എന്ന സീരീസ് ചെയ്യുകയായിരുന്നു ഞാന്‍ ആ സമയം. ഒരു മാസത്തോളം ഇഞ്ചക്ഷന്‍ എടുക്കേണ്ടി വന്നു. ഇതിലൂടെ ഹോര്‍മോണില്‍ വ്യതിയാനങ്ങളുണ്ടായി. ഇത് ഏറെ ബുദ്ധിമുട്ടിച്ചു. ഇതെല്ലാം ജോലിയെ ബാധിക്കാതെ മുന്‍പോട്ട് പോവുക എന്നത് ഏറെ പ്രയാസമായിരുന്നു’, പ്രിയങ്ക പറയുന്നു. അണ്ഡം ശീതീകരിക്കാനുള്ള തീരുമാനത്തിന് മുന്‍പ് ഡോക്ടറായ…

Read More

എനിക്ക് മുറിക്കാന്‍ ജാതിവാല്‍ ഇല്ല ! തനിക്ക് ‘നവ്യ നായര്‍’ എന്ന പേരു വന്നതിനെപ്പറ്റി നടി നവ്യ

ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ചേക്കേറിയ നടിയാണ് നവ്യ നായര്‍. സ്‌കൂള്‍ കലോത്സവവേദിയില്‍നിന്ന് സിനിമയിലേക്ക് എത്തിയ നവ്യ നിരവധി ഹിറ്റ് ചിത്രങ്ങളില്‍ നായികയായിരുന്നു. വിവാഹത്തോടെ അഭിനയരംഗത്തുനിന്ന് താരം ഇടവേളയെടുത്തെങ്കിലും അടുത്തിടെയായി വീണ്ടും സിനിമയില്‍ സജീവമാകുകയാണ് താരം. സിനിമയ്ക്ക് പുറമെ ടിവി പരിപാടികളിലും താരം പ്രത്യക്ഷപ്പെടുന്നുണ്ട്. ഇപ്പോഴിതാ, പേര് സംബന്ധിച്ച് സോഷ്യല്‍ മീഡിയയിലും മറ്റും ഉയരുന്ന ചര്‍ച്ചകള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നവ്യ. ‘എനിക്ക് മുറിക്കാന്‍ ജാതിവാല്‍ ഇല്ല; ഞാന്‍ ഇപ്പോഴും ധന്യ വീണയാണ്’ നവ്യ വ്യക്തമാക്കുന്നു. ഔദ്യോഗിക പേര് നവ്യ നായര്‍ എന്നല്ലെന്നും അതിനാല്‍ ജാതിവാല്‍ മുറിക്കാനാവില്ലെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് താരം. നവ്യാനായര്‍ എന്നത് താന്‍ തെരഞ്ഞെടുത്ത പേരല്ല എന്നും സിബി അങ്കിളും(സംവിധായകന്‍ സിബി മലയില്‍) മറ്റുള്ളവരും ഇട്ട പേരാണ് ഇതെന്നുമാണ് നവ്യാ നായര്‍ പറയുന്നത്. പത്താം ക്ലാസ്സില്‍ പഠിക്കുന്ന സമയത്താണ് ഞാന്‍ സിനിമയിലെത്തുന്നത്. അന്ന് സംവിധായകരും…

Read More

വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് മന്‍ കി ബാത്തിന് എത്തിയ യുവതി പ്രസവിച്ചു ! യുവതി എത്തിയത് പ്രത്യേക ക്ഷണിതാവായി…

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടി മന്‍ കി ബാത്തിന്റെ നൂറാം എപ്പിസോഡിനോടനുബന്ധിച്ച സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയ യുവതി പ്രസവിച്ചു. മന്‍ കി ബാത്തിന്റെ നൂറാം എപ്പിസോഡിന്റെ പശ്ചാത്തലത്തില്‍ പൂര്‍ണ ഗര്‍ഭിണിയായിരുന്ന ഇവര്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ താത്പര്യം പ്രകടിപ്പിക്കുകയായിരുന്നു. ഉത്തര്‍പ്രദേശില്‍ നിന്ന് പ്രത്യേക ക്ഷണിതാവായി ഡല്‍ഹിയിലെത്തിയ യുവതിക്ക് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ഡല്‍ഹിയിലെ രാം മനോഹര്‍ ലോഹിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി ആണ്‍കുഞ്ഞിനാണ് ജന്മം നല്‍കിയത്. ലഖിംപൂര്‍ ഖേരിയിലെ സ്വയം സഹായ സംഘത്തിലെ അംഗമായ 24കാരിയായ പൂനം ദേവിയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. ഇന്ന് രാവിലെ ഡല്‍ഹിയില്‍ നടക്കുന്ന മന്‍ കി ബാത്ത് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇന്നലെയാണ് പൂനം ദേവി എത്തിയത്. പ്രസവ വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി വൈകീട്ട് 6.42 ഓടേയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിന് ആദിത്യ എന്ന പേര്…

Read More

മഞ്ജു വാര്യരെ സൂക്ഷിക്കണം ! അന്ന് നടന്‍ തിലകന്‍ പറഞ്ഞ കാര്യങ്ങള്‍ വെളിപ്പെടുത്തി സംവിധായകന്‍…

ടികെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു കണ്ണെഴുതി പൊട്ടുംതൊട്ട്. മലയാളത്തിന്റെ മഹാനടന്‍ തിലകന്‍, ബിജു മേനോന്‍, തമിഴ് നടന്‍ അബ്ബാസ്, കലാഭവന്‍ മണി എന്നിവര്‍ക്ക് ഒപ്പം മലയാളികളുടെ പ്രിയങ്കരിയായ അഭിനേത്രി മഞ്ജു വാര്യര്‍ തകര്‍ത്ത് അഭിനയിച്ച ചിത്രമായിരുന്നു ഇത്. മാതാപിതാക്കളെ ഇല്ലാതാക്കിയ അച്ഛനെയും മകനെയും വശീകരിച്ച് വക വരുത്തി ഇല്ലാതാക്കുന്ന മകളുടെ റോള്‍ മഞ്ജു ഗംഭീരമാക്കി. ആരാധകര്‍ ഇരുകൈയ്യും നീട്ട് സ്വീകരിച്ച ചിത്രം അന്ന് ബോക്സ് ഓഫീസില്‍ വന്‍ ഹിറ്റായിരുന്നു. മണിയന്‍പിള്ള രാജു, സുരേഷ് കുമാര്‍ എന്നിവരായിരുന്നു ചിത്രം നിര്‍മിച്ചത്. അതേ സമയം ടികെ രാജീവിന്റെ ഒരു അഭിമുഖത്തില്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തിയ തിലകന്‍ നടി മഞ്ജു വാര്യരെ കുറിച്ച് പറഞ്ഞ ഒരു കാര്യം വെളിപ്പെടുത്തിയിരുന്നു. ചിത്രത്തില്‍ അഭിനയിക്കാന്‍ വരുമ്പോള്‍ അദ്ദേഹത്തിന് ശാരീരികമായ അസ്വസ്ഥതകള്‍ നിറയെ ഉണ്ടായിരുന്നു. എങ്കിലും അദ്ദേഹം…

Read More

എന്നെ അവര്‍ ഹോട്ടല്‍ മുറിയില്‍ പൂട്ടിയിട്ടു ! അവസാനം ബഹളം വച്ചു ഗെയ്‌റ്റൊക്കെ ചവിട്ടി തുറന്നു; സിനിമ സെറ്റില്‍ വച്ചുണ്ടായ ഞെട്ടിക്കുന്ന അനുഭവം തുറന്നു പറഞ്ഞ് വരദ…

മലയാളം സിനിമാ-സീരിയല്‍ പ്രേമികളുടെ ഇഷ്ടതാരമാണ് വരദ. ഒരു പിടി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും സീരിയലുകളിലൂടെയാണ് വരദ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയത്. സീരിയല്‍ താരമായ ജിഷിന്‍ മോഹന്‍ ആയിരുന്നു വരദയെ വിവാഹം കഴിച്ചത്. പ്രണയവിവാഹം ആയിരുന്നു ഇവരുടേത്. ഇരുവരും ഒന്നിച്ചഭിനയിച്ച അമല എന്ന സീരിയലിനിടെയാണ് രണ്ടു പേരും പ്രണയത്തിലായതും പിന്നീട് വിവാഹിതര്‍ ആയതും. എന്നാല്‍ അടുത്തിടെ ഇവര്‍ പിരിഞ്ഞെന്ന വാര്‍ത്തകളും പുറത്തു വന്നിരുന്നു. ഇപ്പോഴിതാ ഫ്ളവേഴ്സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുത്ത് വരദ പറഞ്ഞ കാര്യങ്ങള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. തന്നെ ഒരു ഹോട്ടല്‍ മുറിയില്‍ പൂട്ടിയിട്ട അനുഭവം വരദ തുറന്നു പറയുന്നതിന്റെ പ്രൊമോ വീഡിയോണ് ഇത്തരത്തില്‍ വൈറലാകുന്നത്. എന്റെ ജീവിതത്തിലെ മറക്കാന്‍ പറ്റാത്ത സംഭവങ്ങളില്‍ ഒന്നാണ് എന്നാണ് സംഭവത്തെ കുറിച്ച് വരദ പറയുന്നത്. നായിക ആയിട്ടുള്ള ആദ്യത്തെ സിനിമയാണ്. ഇന്‍ഡസ്ട്രിയില്‍ എക്‌സ്പീരിയന്‍സ്…

Read More