മകളെ ലോകത്തിനു പരിചയപ്പെടുത്തി പ്രിയങ്ക; മകൾ മാൾട്ടി മേരി ചോപ്രയുടെ മുഖം ആരാധകർക്ക് കാട്ടിയത് ഒരു വയസിനു ശേഷം; ചിത്രങ്ങള്‍ വൈറല്‍

മുംബൈ: ബോളിവുഡ് താരം പ്രിയങ്ക ചോപ്രയ്ക്കു മുഖവുരയുടെ ആവശ്യമില്ല. ലക്ഷക്കണക്കിന് ആരാധകരുള്ള നടിയാണ് പ്രിയങ്ക. വിവാഹശേഷം ഭര്‍ത്താവ് നിക്ക് ജൊനാസിനൊപ്പം അമേരിക്കയിലാണ് പ്രിയങ്കയുടെ താമസം. കുടുംബവിശേഷങ്ങള്‍ ആരാധകരുമായി പ്രിയങ്ക പങ്കുവയ്ക്കാറുണ്ട്. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരത്തിന്‍റെ പോസ്റ്റുകള്‍ സൈബര്‍ലോകം ഏറ്റെടുക്കാറുമുണ്ട്. ഇപ്പോള്‍ പ്രിയങ്കയുടെ മകള്‍, മാള്‍ട്ടി മേരി ചോപ്ര ജൊനാസിന്‍റെ ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുന്നു. ഇതുവരെ പ്രിയങ്കയും ജൊനാസും തങ്ങളുടെ മകളുടെ ചിത്രം സമൂഹമാധ്യമങ്ങളിലൊന്നും പങ്കുവച്ചിരുന്നില്ല. പോസ്റ്റ് ചെയ്ത ചിത്രങ്ങളാകട്ടെ കുട്ടിയുടെ മുഖം മറച്ചനിലയിലുമായിരുന്നു. ഇപ്പോൾ മകളുടെ മുഖം ലോകത്തിനു പരിചയപ്പെടുത്തിരിക്കുകയാണ് പ്രിയങ്ക ചോപ്ര. ഒരു വയസു പൂര്‍ത്തിയായി ആഴ്ചകള്‍ മാത്രം പിന്നിട്ടപ്പോഴാണ് മാള്‍ട്ടിയുടെ മുഖം മറയ്ക്കാതെ പ്രിയങ്ക മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. ഭര്‍ത്താവും ഗായകനുമായ നിക് ജൊനസിന്‍റെയും സഹോദരന്മാരുടെയും മ്യൂസിക് ബാൻഡ് ആ‍യ ജൊനസ് ബ്രദേഴ്‌സിന്‍റെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു പ്രിയങ്കയും കുഞ്ഞും. അടുത്തിടെ,…

Read More

വിവാഹം കഴിഞ്ഞിട്ട് നാലു മാസം; ഷംനാ കാസിമിന് ഏഴാം മാസത്തെ വളക്കാപ്പ്; ഗർഭകാലം ആസ്വദിക്കുകയാണെന്ന് നടി

റിയാലിറ്റിഷോയിലൂടെ വന്ന് മലയാളികളുടെ മനസിൽ ഇടം നേടി സിനിമയിലെത്തിയ താരമാണ് ഷംനാ കാസിം.   വിവാഹം കഴിഞ്ഞ് നാലും പിന്നിടുന്നുള്ളുവെങ്കിലും താരം ഏഴുമാസം ഗർഭിണിയാണ്. നടി ഷംന കാസിമിന്‍റെ വളക്കാപ്പ് ചടങ്ങിന്‍റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. വളക്കാപ്പ് ചടങ്ങിനായി ഷംനയെ ഒരുക്കുന്നതും വീഡിയോയിലുണ്ട്. ഗർഭിണിയായിരിക്കുന്ന സമയത്തെ ഇഷ്ടങ്ങളെ കുറിച്ചും താരം മനസ് തുറക്കുന്നു. അമ്മയോടുള്ള ബഹുമാനം കൂടിയെന്നും ഗർഭകാലം ആസ്വദിക്കുകയാണെന്നും താരം വീഡിയോയിൽ പറയുന്നു. സിനിമ മേഖലയിൽ നിന്നും നടി സരയൂ, പൊന്നമ്മ ബാബു, തെസ്നി ഖാൻ, ശ്രുതി ലക്ഷ്മി, രഞ്ജിനി ഹരിദാസ് തുടങ്ങി നിരവധി പേർ പങ്കെടുത്തു. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഷംനയുടെ വിവാഹം. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഭർത്താവ്.

Read More

മനുഷ്യനും കുരങ്ങിനും ഒരേ ആംഗ്യഭാഷ! മനുഷ്യഭാഷയുടെ ഉത്ഭവം തേടി ഗവേഷകര്‍

സ്‌കോട്‌ലന്‍ഡിലെ സെന്‍റ് ആന്‍ഡ്രു സര്‍വകലാശാലാ ഗവേഷകര്‍ അടുത്തിടെ പുറത്തുവിട്ട പഠനങ്ങള്‍ ആരിലും അത്ഭുതമുളവാക്കുന്നതാണ്. മനുഷ്യരുടെയും കാട്ടുകുരങ്ങുകളുടെയും ആംഗ്യഭാഷയെക്കുറിച്ചു നടത്തിയ പഠനമാണ് ശാസ്ത്രലോകത്തിന്‍റെ ശ്രദ്ധയാകര്‍ഷിച്ചത്. ചിമ്പാന്‍സികളും ബോണോബോസും ആശയവിനിമയത്തിനു മനുഷ്യര്‍ ഉപയോഗിക്കുന്നതിനു സമാനമായ ആംഗ്യങ്ങള്‍ ഉപയോഗിക്കുന്നവരാണെന്നു ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ചിമ്പാന്‍സികളുടെയും ബോണോബോസിന്‍റെയും തനത് ആവാസവ്യവസ്ഥയില്‍നിന്നു ചിത്രീകരിച്ച വീഡിയോ അടിസ്ഥാനമാക്കിയായിരുന്നു പഠനം. സ്‌കൂള്‍ ഓഫ് സൈക്കോളജി ആന്‍ഡ് ന്യൂറോസയന്‍സിലെ ഡോ. ക്രിസ്റ്റി ഗ്രഹാം, ഡോ. കാതറിന്‍ ഹൊബെയ്റ്റര്‍ എന്നിവരാണ് പഠനത്തിനു നേതൃത്വം നല്‍കിയത്. പിഎല്‍ഒഎസ് എന്ന ശാസ്ത്ര ജേണലാണ് പഠനം പ്രസിദ്ധീകരിച്ചത്. 5,500 ആളുകൾ പഠനവുമായി സഹകരിച്ചു. ചിമ്പാന്‍സികളുടെയും ബോണോബോസിന്‍റെയും ആംഗ്യങ്ങളുടെ വീഡിയോ കണ്ടവരില്‍ അമ്പതു ശതമാനത്തോളം പേര്‍ക്കും തത്സമയംതന്നെ കുരങ്ങന്മാര്‍ നടത്തിയ ആംഗ്യങ്ങളുടെ അര്‍ഥം മനസിലാക്കാന്‍ കഴിഞ്ഞു. മനുഷ്യര്‍ തമ്മില്‍ ആശയവിനിമയത്തിനായി ഉപയോഗിക്കാറുള്ള ആംഗ്യങ്ങളും ശരീരഭാഷകളും ചിമ്പാന്‍സികളും ബോണോബോസും ഉപയോഗിക്കുന്നുണ്ട്. മനുഷ്യനും കുരങ്ങിനും പൊതുവായ ചില ആംഗ്യങ്ങളുണ്ടെന്നും പഠനം…

Read More

2023ല്‍ ഏറ്റവുമധികം സാമ്പത്തിക വളര്‍ച്ച കൈവരിക്കാന്‍ പോകുന്നത് ഇന്ത്യയെന്ന് ഐഎംഎഫ് ! വിലയിരുത്തലുകള്‍ ഇങ്ങനെ…

ഇന്ത്യയുടെ അയല്‍രാജ്യങ്ങളെല്ലാം സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുകയാണ്. തൊട്ട് അയല്‍രാജ്യമായ നില്‍ക്കക്കള്ളിയില്ലാതെ അമേരിക്കയ്ക്കും ഐഎംഎഫിനും മുന്നില്‍ കൈനീട്ടിയിരിക്കയാണ്. ഈ പരിതസ്ഥിതികള്‍ക്കിടെയും പിടിച്ചു നില്‍ക്കുന്ന മുഖ്യരാജ്യം ഇന്ത്യയാണ്. എന്നാല്‍ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ചയില്‍ ഇടിവുണ്ടാവുമെന്ന് രാജ്യാന്തര നാണ്യ നിധി (ഐഎംഎഫ്) വ്യക്തമാക്കി. അതേസമയം മറ്റു ലോകരാജ്യങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ ഇന്ത്യയുടെ നില മെച്ചമായിരിക്കുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ഈ വര്‍ഷത്തെ 6.8 ശതമാനത്തില്‍ നിന്ന് വളര്‍ച്ച 6.1 ശതമാനമായി കുറയുമെന്നാണ് ഐഎംഎഫിന്റെ പ്രവചനം. ലോക സമ്പദ്‌വ്യവസ്ഥയില്‍ വരുന്ന വര്‍ഷം കാര്യമായ ഇടിവുണ്ടാവുമെന്നാണ്, ഐഎംഎഫ് പുറത്തുവിട്ട വേള്‍ഡ് ഇക്കണോമിക് ഔട്ട്‌ലുക്ക് പറയുന്നു. 2022ലെ 3.4 ശതമാനത്തില്‍നിന്ന് 2023ല്‍ വളര്‍ച്ച 2.9 ശതമാനായി കുറയും. 2024ല്‍ ഇത് 3.1 ശതമാനമായി ഉയരുമെന്നും ഐഎംഎഫ് പറയുന്നു. എന്നാല്‍ ഇന്ത്യയില്‍ സാമ്പത്തിക തളര്‍ച്ച കാര്യമായി ബാധിക്കില്ലെന്ന് ഐഎംഎഫ് വ്യക്തമാക്കി. മാര്‍ച്ച് 31ന്…

Read More

ഒരു പുകയെടുത്തില്ലെങ്കില്‍ വല്യ ബുദ്ധിമുട്ടാ ! വിമാനത്തിന്റെ ശുചിമുറിയില്‍ ഇരുന്ന് പുകവലിച്ച തൃശൂര്‍ സ്വദേശി അറസ്റ്റില്‍

പറന്നുയര്‍ന്ന വിമാനത്തിലിരുന്ന് പുകവലിച്ച 62കാരന്‍ അറസ്റ്റില്‍. തൃശൂര്‍ മാള സ്വദേശിയായ സുകുമാരനെയാണ് ദുബായി -കൊച്ചി വിമാനത്തിലെ ശുചിമുറിയില്‍ വച്ച് പുകവലിച്ചതിന് അസ്റ്റിലായത്. കൊച്ചി എയര്‍പോര്‍ട്ട് അധികൃതരുടെ പരാതിയില്‍ ഞായറാഴ്ച രാത്രിയാണ് ഇയാളെ നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തതെന്ന് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. വിമാനം പറക്കുന്നതിനിടെയാണ് ശുചിമുറിയില്‍ നിന്ന് പുക ഉയരുന്നത് സ്പൈസ് ജെറ്റ് വിമാനജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ ജീവനക്കാര്‍ അയാളെ പുകവലിക്കുന്നതില്‍ നിന്ന് തടഞ്ഞു. തുടര്‍ന്ന് വിവരം എയര്‍പോര്‍ട്ടിലെ സുരക്ഷാ ഓഫീസറെ അറിയിക്കുകയും ചെയ്തു. വിമാനം കൊച്ചിയില്‍ ഇറങ്ങിയതിന് പിന്നാലെ ഇയാളെ സെക്യൂരിറ്റി ഓഫീസറുടെ നിര്‍ദേശത്തെ തുടര്‍ന്ന് കസ്റ്റഡിയില്‍ എടുത്തു. ഇയാളില്‍ നിന്നും സിഗരറ്റുകളും ലൈറ്ററും കണ്ടെടുക്കുകയും ചെയ്തു. വിവിധ വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസ് എടുത്തതായി പോലീസ് പറഞ്ഞു. പിന്നീട് ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു. വിമാനത്തില്‍ നിന്ന് പുകവലിക്കുന്നത് അത്യന്തം അപകടകരമാണ്. രണ്ടുവര്‍ഷം…

Read More

വരന്റെ കൂട്ടുകാര്‍ വധുവിന്റെ വീട്ടില്‍ ചെന്ന് പടക്കം പൊട്ടിച്ചു; പിന്നെ നടന്നത് ‘ഉഗ്രന്‍ അടി’

മേപ്പയൂരില്‍ വിവാഹ വീട്ടില്‍ വരന്റെയും വധുവിന്റെയും വീട്ടുകാര്‍ തമ്മില്‍ പൊരിഞ്ഞ അടി. തിങ്കളാഴ്ചയാണ് സംഭവം. മേപ്പയൂരിലെ വധുവിന്റെ വീട്ടിലേക്ക് വടകരയിലെ വരനും സംഘവും എത്തിയതിനു പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. വരന്റെ ഒപ്പം വന്നവര്‍ വധുവിന്റെ വീട്ടില്‍ വച്ച് പടക്കം പൊട്ടിച്ചു. ഇതു വധുവിന്റെ വീട്ടുകാര്‍ ചോദ്യം ചെയ്തതോടെ വാക്കുതര്‍ക്കമുണ്ടായി. പിന്നാലെ കൂട്ടത്തല്ലില്‍ കലാശിക്കുകയായിരുന്നു. നാട്ടുകാര്‍ തന്നെ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചതിനാല്‍ പോലീസ് കേസെടുത്തിട്ടില്ലെന്നാണ് വിവരം.

Read More

മദ്യലഹരിയില്‍ വിമാനത്തില്‍ തുണിപറിച്ചെറിഞ്ഞ് ഇറ്റാലിയന്‍ യുവതി ! ജീവനക്കാര്‍ക്കു നേരെ അതിക്രമം;അറസ്റ്റ്…

അബുദാബി-മുംബൈ എയര്‍ വിസ്താര വിമാനത്തില്‍ മദ്യലഹരിയില്‍ അപമര്യാദയായി പെരുമാറിയ ഇറ്റാലിയന്‍ യുവതി അറസ്റ്റില്‍. മദ്യപിച്ച് വിമാനത്തിനുള്ളില്‍ പ്രശ്‌നങ്ങളുണ്ടാക്കിയതായി ജീവനക്കാര്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ചയാണ് സംഭവം. എക്കണോമി ക്ലാസ് ടിക്കറ്റുമായി വിമാനത്തില്‍ കയറിയ യുവതി മദ്യപിച്ചതിനുശേഷം, ബിസിനസ് ക്ലാസിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ടാണ് പ്രശ്‌നമുണ്ടാക്കിയത്. ക്വാബിന്‍ ക്രൂ ആവശ്യം നിരസിച്ചതോടെ ഇവര്‍ അപമര്യാദയായി പെരുമാറുകയും ജീവനക്കാര്‍ക്കുമേല്‍ തുപ്പുകയും ചെയ്തുവെന്നാണ് പരാതി. യുവതി വിമാനത്തിനുള്ളിലൂടെ അര്‍ദ്ധനഗ്‌നയായി നടക്കുകയും ചെയ്തതോടെ പ്രശ്നം വഷളായി. ഇതോടെ യുവതിയെ നിയന്ത്രിക്കാന്‍ ക്യാപ്റ്റന്‍ ആവശ്യപ്പെട്ടുവെന്ന് എയര്‍ വിസ്താര പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. വിമാനം നിലത്തിറങ്ങിയ ഉടന്‍ നടപടിയെടുക്കാന്‍ സുരക്ഷാ ഉദ്യാഗസ്ഥര്‍ക്ക് വിവരം നല്‍കിയതായും പ്രസ്താവനയില്‍ വ്യക്താക്കുന്നു. യുവതിയെ പിന്നീട് കോടതി ജാമ്യം നല്‍കി വിട്ടയച്ചു.

Read More

കൂട്ടുകാരുമൊത്തു ‘ഒളിച്ചു കളിച്ച’ ബംഗ്ലാദേശി ബാലന്‍ കണ്ണു തുറന്നപ്പോള്‍ കണ്ടത് മലേഷ്യ ! വിചിത്രമായ സംഭവം ഇങ്ങനെ…

കൂട്ടുകാരുമൊന്നിച്ച് ഒളിച്ചു കളിച്ച 15 വയസ്സുള്ള ബംഗ്ലാദേശി ബാലന്‍ ഒടുവില്‍ എത്തപ്പെട്ടത് മലേഷ്യയിലും. ബംഗ്ലാദേശ് സ്വദേശി ഫാഹിമിനാണ് ഈ ദുരവസ്ഥയുണ്ടായത്. ഒളിച്ച് കളിക്കുന്നതിനിടെ ഷിപ്പിംഗ് കണ്ടെയ്നറില്‍ കുടുങ്ങിയ ഫാഹിം ബംഗ്ലാദേശില്‍നിന്ന് മലേഷ്യയില്‍ എത്തിപ്പെടുകയായിരുന്നു. കണ്ടെയ്നര്‍ അടങ്ങിയ കപ്പല്‍ ആറ് ദിവസത്തിന് ശേഷമാണ് മലേഷ്യയില്‍ എത്തിയത്. ഭക്ഷണവും വെള്ളവുമില്ലാതെയാണ് ദിവസങ്ങളോളം കുട്ടി കണ്ടയ്നറിലിരുന്നത് എന്നതാണ് അത്ഭുതം. കണ്ടെയ്നറിനകത്ത് നിന്ന് ശബ്ദം കേട്ടതിനെ തുടര്‍ന്ന് ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്. അവശനായ കുട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഫാഹിമിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. കൂടാതെ നിയമപരമായ മാര്‍ഗത്തിലൂടെ കുട്ടിയെ നാട്ടിലെത്തിക്കാനുള്ള നീക്കങ്ങള്‍ നടക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. പ്രാഥമിക അന്വേഷണത്തില്‍ മനുഷ്യക്കടത്തല്ലെന്ന് കണ്ടെത്തിയതായി മലേഷ്യന്‍ ആഭ്യന്തര മന്ത്രാലയം അറിയിക്കുകയും ചെയ്തു.

Read More

പതിനഞ്ചുകാരിയെ 47കാരന്‍ വിവാഹം ചെയ്തു ! ഇടുക്കിയില്‍ ശൈശവ വിവാഹം; കേസെടുക്കാന്‍ നിര്‍ദ്ദേശം…

ഇടുക്കിയില്‍ ഞെട്ടിക്കുന്ന ശൈശവ വിവാഹം. പതിനഞ്ചുകാരിയെ നാല്‍പ്പത്തിയേഴു വയസ്സുള്ള ആള്‍ക്കാണ് വിവാഹം ചെയ്തു നല്‍കിയത്. ഇയാള്‍ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്‌ ഇടുക്കി ഇടമലക്കുടിയിലാണ് സംഭവം. ഒരാഴ്ച മുന്‍പാണ് വിവാഹം നടന്നത്. ഇടമലക്കുടിയിലെ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു കുട്ടി. വിഷയം ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ വിവാഹം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കോടതിയെ സമീപിച്ചു. ശൈശവ വിവാഹത്തിന് കേസെടുക്കെടാന്‍ സിഡബ്ല്യുസി പൊലീസിന് നിര്‍ദേശം നല്‍കി. ഗോത്രവര്‍ഗ്ഗ പഞ്ചായത്താണ് ഇടമലക്കുടി. മുന്‍പും ഇടമലക്കുടിയില്‍ ശൈശവ വിവാഹങ്ങള്‍ നടന്നിട്ടുണ്ട്. പെണ്‍കുട്ടിയുടെ അമ്മയും മൂന്നാനച്ഛനും ചേര്‍ന്നാണ് വിവാഹം നടത്തിയത്.

Read More

എട്ടിന്‍റെ പണിക്ക് പത്തിന്‍റെ കൂലി..!  55  യാത്രക്കാരെ കയറ്റാന്‍ മറന്ന് ഗോ ഫസ്റ്റ് എയർലൈൻ ; യാത്രക്കാരെ കയറ്റാതെ പറന്നതിന് കിട്ടിയ പിഴ ഞെട്ടിക്കുന്നത്

ബംഗളൂരു: യാത്രക്കാരെ കയറ്റാന്‍ മറന്ന ഗോ ഫസ്റ്റ് എയർലൈൻസിന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) 10 ലക്ഷം രൂപ പിഴയിട്ടു. 55 യാത്രക്കാരെ കയറ്റാതെ ബംഗളൂരുവിൽനിന്ന് വിമാനം പുറപ്പെട്ടതിനാണ് നടപടി. ജനുവരി ഒന്‍പതിന് ബംഗളൂരുവില്‍നിന്ന് ഡൽഹിയിലേക്ക് ടിക്കറ്റെടുത്ത 55 യാത്രക്കാര്‍ വിമാനത്തിന്‍റെ അടുത്തേക്ക് എത്തിക്കുന്ന ബസില്‍ ഉണ്ടായിരുന്ന സമയത്താണ് വിമാനം ടേക്ക് ഓഫ് ചെയ്ത് പോയത്. ജി 8 116 വിമാനമാണ് യാത്രക്കാരെ മറന്ന് പറന്നുയര്‍ന്നത്. പുലര്‍ച്ചെ 6.30നുള്ള സർവീസിന് തയാറായി എത്തിയ യാത്രക്കാര്‍ക്ക് പിന്നീട് മണിക്കൂറുകള്‍ വൈകിയാണ് മറ്റ് വിമാനങ്ങളില്‍ സീറ്റ് നേടാനായത്. സംഭവത്തെത്തുടർന്നു വ്യോമയാന മന്ത്രിയെയും പ്രധാനമന്ത്രിയെയും ടാഗ് ചെയ്ത് യാത്രക്കാര്‍ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്. യാത്രക്കാരെയും കാര്‍ഗോയും കൃത്യമായി കൈകാര്യം ചെയ്യുന്നതില്‍ വിമാനക്കമ്പനിയുടെ ഭാഗത്ത് ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്ന് ഡിജിസിഎ വിശദമാക്കി. യാത്രക്കാരെ വിമാനത്തില്‍ കയറ്റുന്നതിനും ലിസ്റ്റ് ചെയ്യുന്നതിലും…

Read More