ഒടുവില്‍ കടിച്ചതുമില്ല പിടിച്ചതുമില്ല ! അബദ്ധം കാണിച്ച് ഇളിഭ്യനായി പുലി; വീഡിയോ വൈറല്‍

ഉത്തരത്തിലിരുന്നത് കിട്ടിയതുമില്ല കക്ഷത്തിലിരുന്നത് പോവുകയും ചെയ്തു എന്ന പഴഞ്ചൊല്ലിനെ അന്വര്‍ഥമാക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഒരു പുലിക്ക് സംഭവിച്ച അമളിയാണ് വീഡിയോയുടെ ഉള്ളടക്കം. സുശാന്ത നന്ദ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്. വിശന്നു വലഞ്ഞു നില്‍ക്കുമ്പോഴാണ് പുലിയ്ക്ക് കാട്ടുപന്നിയുടെ കുഞ്ഞിനെ മുമ്പില്‍ കിട്ടുന്നത്. ഒന്നും നോക്കാതെ കടിച്ചെടുത്തു. ആ സമയത്താണ് അമ്മപ്പന്നിയുടെ രംഗപ്രവേശം. ‘എങ്കില്‍ ചെറുതിനെ വിട്ടിട്ട് വലുതിനെ പിടിക്കാം’ എന്ന കണക്കുകൂട്ടലില്‍ കാട്ടുപന്നിയുടെ കുഞ്ഞിനെ വിട്ടിട്ട് പുലി അമ്മപ്പന്നിയുടെ പിന്നാലെ പാഞ്ഞു. എന്നാല്‍ അമ്മപ്പന്നി ജീവനും കൊണ്ടോടിയതോടെ പുലി ഇളിഭ്യനായി. തിരിഞ്ഞു നോക്കിയപ്പോള്‍ പന്നിക്കുഞ്ഞിനെയും കാണാനില്ല. കാട്ടിലൂടെ കടന്നുപോകുന്ന റോഡിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്.

Read More

സൂപ്പര്‍ഹിറ്റ് സീരിയലുകളുടെ സംവിധായകന്‍ സുജിത് സുന്ദര്‍ ബിജെപിയില്‍

ഏറെ ജനപ്രിയമായ നിരവധി സീരിയലുകള്‍ സംവിധാനം ചെയ്ത സംവിധായകന്‍ സുജിത് സുന്ദര്‍ ബിജെപിയില്‍ ചേര്‍ന്നു. ജനതാദള്‍ എസില്‍ നിന്നും ഒരുകൂട്ടം നേതാക്കള്‍ ഇന്നലെ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഈ കൂട്ടത്തിലാണ് സുജിത്തും ഇടം നേടിയത്. അടുത്തിടെ രാജസേനന്‍, ഭീമന്‍ രഘു, രാമസിംഹന്‍(അലി അക്ബര്‍) തുടങ്ങിയ ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ ബിജെപി വിട്ടിരുന്നു. മൂന്ന് പതിറ്റാണ്ടോളം നീണ്ട കരിയറുള്ള സീരിയല്‍ സംവിധായകനാണ് സുജിത് സുന്ദര്‍. ചന്ദനമഴ എന്ന സീരിയലിലൂടെയാണ് ഏറെ പ്രശസ്തനായത്. ജെഡിഎസ് സംസ്ഥാന കൗണ്‍സില്‍ അംഗം കൂടിയായിരുന്നു സുജിത്ത്. തൃപ്പൂണിത്തുറ സ്വദേശിയായ സംവിധായകന്‍ 27 വര്‍ഷത്തിനിടെ ഇരുപതോളം സീരിയലുകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ചന്ദനമഴയ്ക്ക് പുറമേ സ്ത്രീജന്മം, ഓട്ടോഗ്രാഫ് തുടങ്ങിയവയാണ് സുജിത്ത് സംവിധാനം ചെയ്ത ജനപ്രിയ സീരിയലുകള്‍.

Read More

ഭര്‍ത്താവിന്റെ സ്വര്‍ണവും പണവും ഭാര്യയും അവരുടെ മകനും ചേര്‍ന്ന് തട്ടിയെടുത്തതായി പരാതി ! മോഷ്ടിച്ചവയില്‍ സിസിടിവി കാമറകളും…

ഭര്‍ത്താവിന്റെ സ്വര്‍ണവും പണവും ഭാര്യ തട്ടിയെടുത്തതായി പരാതി. ഇവരുടെ ആദ്യ വിവാഹത്തിലെ മകനും ഇതിനായി ഇവരെ സഹായിച്ചെന്നും ഭര്‍ത്താവ് പറയുന്നു. കുടുംബ പ്രശ്നത്തെ തുടര്‍ന്ന് പിണങ്ങി കഴിയുന്ന ദമ്പതികളില്‍ ഭര്‍ത്താവാണ് പരാതിയുമായി രംഗത്ത് വന്നത്. അഞ്ചാലുംമൂട് കുപ്പണ കെ.വി എം.ആര്‍.എ നഗര്‍ 111ല്‍ മംഗലത്ത് വീട്ടില്‍ മനോജ് കുമാറിന്റെ പരാതിയില്‍ ഭാര്യ ലയ (45), ഇവരുടെ മകന്‍ ജഗന്‍ എല്‍.പണിക്കര്‍ (24) എന്നിവര്‍ക്കെതിരേയാണ് അഞ്ചാലുംമൂട് പോലീസ് കേസെടുത്തിട്ടുള്ളത്. ജൂണ്‍ 24ന് ലയയും ജഗനും ചേര്‍ന്ന് മനോജ് താമസിക്കുന്ന വീടിനുള്ളില്‍ അതിക്രമിച്ച് കടന്ന് പണവും സ്വര്‍ണവും കവര്‍ന്നു. രണ്ടാം നിലയിലെ കിടപ്പ് മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ഏഴ് പവന്റെ സ്വര്‍ണാഭരണങ്ങളും മൂന്ന് ലക്ഷം രൂപയും നാല് സിസിടിവി കാമറകളും ഹാര്‍ഡ് ഡിസ്‌ക് ഉള്‍പ്പെടെയുള്ള സാധനങ്ങളും മോഷ്ടിച്ചതായാണു പരാതി. ഏകദേശം ഏഴര ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് പരാതിയിലുള്ളത്. മോഷണത്തെ തുടര്‍ന്ന്…

Read More

കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ റെഡിയാണോ എങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് ലക്ഷക്കണക്കിന് രൂപ ! വമ്പന്‍ ഓഫറുമായി ചൈനീസ് കമ്പനി

കുട്ടികള്‍ കുറയുന്ന ചൈനയില്‍ കൂടുതല്‍ കുട്ടികളെ ജനിപ്പിക്കുന്നവര്‍ക്ക് വന്‍ ഓഫറുകളാണ് സര്‍ക്കാരും വിവിധ ഏജന്‍സികളും പ്രഖ്യാപിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചൈനയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സിയായ ട്രിപ്പ് ഡോട്ട് കോം ആണ് ഇത്തരമൊരു ഓഫറുമായി മുമ്പോട്ടു വന്നിരിക്കുന്നത്. കൂടുതല്‍ കുട്ടികളെ ജനിപ്പിക്കാന്‍ തങ്ങളുടെ ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ ‘ശിശു സംരക്ഷണ സബ്സിഡി’ പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ഓരോ വര്‍ഷവും നവജാത ശിശുവിന് 10,000 യുവാന്‍ (ഏകദേശം 1.1 ലക്ഷം രൂപ) വാര്‍ഷിക ബോണസായി ജീവനക്കാര്‍ക്ക് ലഭിക്കും, കുട്ടിക്ക് അഞ്ച് വയസ് തികയുന്നത് വരെ ഇത് തുടരും. ജൂണ് 30ന് പ്രഖ്യാപിച്ച നയം ജൂലൈ ഒന്നിന് പ്രാബല്യത്തില്‍ വരും. Trip.comല്‍ മൂന്ന് വര്‍ഷമോ അതില്‍ കൂടുതലോ ഉള്ള ജീവനക്കാര്‍ക്ക് ഈ പുതിയ ശിശു സംരക്ഷണ ആനുകൂല്യം ലഭ്യമാകും. ‘ഈ പുതിയ ശിശു സംരക്ഷണ ആനുകൂല്യം അവതരിപ്പിക്കുന്നതിലൂടെ, ഞങ്ങളുടെ ജീവനക്കാരെ അവരുടെ…

Read More

ഇനി ഈസിയായി പണം പിന്‍വലിക്കാം ! രണ്ടു പുതിയ പരിഷ്‌കാരങ്ങള്‍ അവതരിപ്പിച്ച് എസ്ബിഐ

യുപിഐ പേയ്‌മെന്റ് ആപ്പുകള്‍ വ്യാപകമായതോടെ മാറ്റത്തിനൊരുങ്ങി എസ്ബിഐയും. പണം പിന്‍വലിക്കല്‍ കൂടുതല്‍ സുഗമമാക്കാന്‍ ഡിജിറ്റല്‍ ബാങ്കിങ് പ്ലാറ്റ്ഫോമായ യോനോയുടെ പരിഷ്‌കരിച്ച പതിപ്പ് അവതരിപ്പിച്ചിരിക്കുകയാണ് എസ്ബിഐ. ‘യോനോ ഫോര്‍ എവരി ഇന്ത്യന്‍’ എന്ന പേരിലാണ് പരിഷ്‌കരിച്ച പതിപ്പ് അവതരിപ്പിച്ചത്. യോനോയുടെ പരിഷ്‌കരിച്ച ആപ്പില്‍ യുപിഐ സേവനങ്ങള്‍ ലഭിക്കുന്നവിധമാണ് സേവനം മെച്ചപ്പെടുത്തിയത്. സ്‌കാന്‍ ചെയ്ത് പണം നല്‍കാനും കോണ്‍ടാക്ട്സ് തെരഞ്ഞെടുത്ത് പണം നല്‍കാനും പണം ആവശ്യപ്പെടാനും കഴിയുന്നവിധമാണ് യോനോ ഫോര്‍ എവരി ഇന്ത്യന്‍ ക്രമീകരിച്ചിരിക്കുന്നത്. എസ്ബിഐയുടെ 68-ാം വാര്‍ഷികത്തിലാണ് പുതിയ സേവനം അവതരിപ്പിച്ചത്. മറ്റു ബാങ്കുകളുടെ ഉപഭോക്താക്കള്‍ക്കും പ്രയോജനപ്പെടുത്താന്‍ കഴിയുംവിധമാണ് സംവിധാനം. ഇതിന് പുറമേ ഇന്റര്‍ഓപ്പറബിള്‍ കാര്‍ഡ്ലെസ് ക്യാഷ് പിന്‍വലിക്കല്‍ സേവനവും എസ്ബിഐ ആരംഭിച്ചു. യുപിഐ ഉപയോഗിച്ച് എടിഎം കൗണ്ടറുകളില്‍ നിന്ന് പണം പിന്‍വലിക്കാവുന്ന രീതിയാണിത്. യുപിഐ ‘ക്യൂആര്‍ ക്യാഷ്’ഫീച്ചര്‍ ഉപയോഗിച്ചാണ് പണം പിന്‍വലിക്കേണ്ടത്. ഇന്റര്‍ഓപ്പറബിള്‍ കാര്‍ഡ്ലെസ് ക്യാഷ് പിന്‍വലിക്കല്‍…

Read More

തല “സ്ഥാനം’ മാറാതിരിക്കാന്‍ വൈറലായി പോലീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

സീമ മോഹന്‍ലാല്‍ കൊച്ചി: തല ‘സ്ഥാനം’ മാറാതിരിക്കാന്‍ എന്ന കേരള പോലീസിന്‍റെ എഫ്ബി പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഹെല്‍മെറ്റ് ധരിക്കുന്നതിനെക്കുറിച്ച് ജനങ്ങളെ ഓര്‍മപ്പെടുത്തുന്നതിനായി തയാറാക്കിയിട്ടുള്ളതാണ് ഫേസ്ബുക്ക് പോസ്റ്റർ. ഇന്‍റലിജന്‍സ് ഐജി പി. പ്രകാശിന്‍റെ മേല്‍നോട്ടത്തിലുള്ള കേരള പോലീസ് ആസ്ഥാനത്തെ സോഷ്യല്‍ മീഡിയ സെല്ലിലെ ആറംഗ പോലീസ് ടീമാണ് ഇത് തയാറാക്കിയത്. എസ്‌ഐ കെ.ആര്‍. കമല്‍ദാസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി.എസ്. സന്തോഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബി.സി. അരുണ്‍, കെ.സന്തോഷ്, ഹവില്‍ദാര്‍മാരായ സി.നിധീഷ്, എസ്.സഫ്ദര്‍ എന്നിവരുടെ കൂട്ടായ ചിന്തയിലുദിച്ച തല “സ്ഥാനം’ മാറാതിരിക്കാന്‍ എന്ന കാഷ്ഷന്‍ പോലീസ് അനുകൂലികളും വിരോധികളുമെല്ലാം ഇപ്പോൾ കൈയടിച്ച് സ്വീകരിച്ചിരിക്കുകയാണ്. കേരളത്തിന്‍റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് മാറ്റണമെന്ന് ഹൈബി ഈഡന്‍ എംപി സ്വകാര്യ ബില്ലിലൂടെ ആവശ്യപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് കേരള പോലീസിന്‍റെ പോസ്റ്റ് ഫേസ്ബുക്കിലെത്തിയത്.സമകാല സംഭവങ്ങളെ ആസ്പദമാക്കിയുള്ള പോസ്റ്റുകളും…

Read More

17കാരി വിദ്യാര്‍ഥിനിയെ കാണാനില്ല ! 21 വയസ്സുള്ള അധ്യാപികയ്‌ക്കൊപ്പം ഒളിച്ചോടിയതായി ബന്ധുക്കള്‍; ഇരുവരും ദീര്‍ഘനാളായി അടുപ്പത്തിലെന്ന് പോലീസ്

രാജസ്ഥാനിലെ ബിക്കാനീറില്‍ 17കാരിയെ കാണാതായ സംഭവത്തില്‍ പ്രദേശത്ത് വന്‍ പ്രതിഷേധം. ജൂണ്‍ 30 മുതല്‍ കുട്ടിയെ കാണാനില്ല എന്നാണ് ബന്ധുക്കള്‍ പറയുന്നത്. കുട്ടി അധ്യാപികയ്ക്കൊപ്പം ഒളിച്ചോടിയെന്ന് ആരോപിച്ച് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയതോടെ പ്രദേശത്ത് വന്‍ സംഘര്‍ഷം ഉടലെടുത്തത്. 21-കാരിയായ അധ്യാപികയുടെയൊപ്പമാണ് 17-കാരി ഒളിച്ചോടിയത് എന്നാണ് ബന്ധുക്കളുടെ ആരോപണം. കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും വീട്ടില്‍ അന്വേഷിച്ചിരുന്നെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല എന്നാണ് മാതാപിതാക്കള്‍ പറയുന്നത്. അധ്യാപിക കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന് രേഖപ്പെടുത്തിയാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. കുട്ടിയും അധ്യാപികയും തമ്മില്‍ ദീര്‍ഘനാളുകളായി അടുപ്പത്തിലാണെന്ന് പോലീസ് പറയുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഇത്തരത്തില്‍ അധ്യാപികയുടെയൊപ്പം പോകുന്നത് നിയമവിരുദ്ധമാണെന്നും പോലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് അധ്യാപികയുടെ മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്തതായി ബിക്കാനീര്‍ എസ്.പി തേജസ്വിനി ഗൗതം അറിയിച്ചു. പെണ്‍കുട്ടിയെ ഉടന്‍ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. സംഭവത്തില്‍ വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും…

Read More

കാലുകളില്‍ തീയമ്പുമായി വിദൂരതയിലുള്ള ലക്ഷ്യം കീഴടക്കി യുവതി ! ഗിന്നസ് റിക്കാര്‍ഡിന്റെ വീഡിയോ കാണാം…

രണ്ടു കൈകള്‍ നിലത്തു കുത്തി നിന്ന് കാലുകള്‍ കൊണ്ട് അമ്പെയ്യുന്ന ആളുകളുടെ വീഡിയോകള്‍ക്ക് നിരവധി കാഴ്ചക്കാരാണ് ഉണ്ടാവാറുള്ളത്. അത്തരമൊരു വീഡിയോ കഴിഞ്ഞ കുറെ മാസങ്ങളായി സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ഇതാരാണെന്ന അന്വേഷണം വന്നുനിന്നത് സാമൂഹിക മാധ്യമങ്ങളില്‍ ഷാനന്‍ മൈക്കല എന്ന പേരിലുള്ള ഓസ്ട്രേലിയന്‍ യുവതിയിലും. ശരിയായ പേര് ഷാനന്‍ ജോണ്‍സ്. 18.27 മീറ്റര്‍ ദൂരെനിന്ന് കാലുകൊണ്ട് ടാര്‍ഗറ്റിലേക്ക് കൃത്യമായി അമ്പെയ്തു കൊള്ളിക്കുന്ന ഷാനന്‍ ഇപ്പോള്‍ ഗിന്നസ് റിക്കാര്‍ഡിന് ഉടമായിരിക്കുകയാണ്. 2022 ഓഗസ്റ്റിലാണ് ഷാനന്‍ റെക്കോഡിട്ടതെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നത് ജനുവരിയിലാണ്. ഗിന്നസ് റെക്കോഡിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ അവര്‍ ഷാനന്റെ വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തു. കാലില്‍ അമ്പുവെച്ച് ലക്ഷ്യം കൊള്ളിക്കുകയെന്നത് ഇതിനുമുമ്പും പലരും ചെയ്തിട്ടുണ്ട്്. ഇതേരീതിയില്‍ മുന്‍പുള്ള ഗിന്നസ് റെക്കോഡ് ആറുമീറ്ററില്‍ താഴെയായിരുന്നു. അതിനുമുകളിലേക്ക് ലക്ഷ്യമെന്നത് വലിയൊരു ശ്രമം തന്നയാണ്. ആറ് വര്‍ഷത്തിലേറെയായി കാല്‍ അമ്പെയ്ത്ത് പരിശീലിക്കുന്നുണ്ട്…

Read More

യാത്രക്കാരുടെ എണ്ണത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനം കേരളത്തിലെ വന്ദേഭാരതുകള്‍ക്ക് ! കണക്കുകള്‍ ഇങ്ങനെ…

യാത്രക്കാരുടെ എണ്ണത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനം കേരളത്തിലോടുന്ന വന്ദേഭാരത് ട്രെയിനുകള്‍ക്ക്. രാജ്യത്തോടുന്ന 23 വന്ദേഭാരത് ട്രെയിനുകളില്‍, മികച്ച പ്രകടനം കാഴ്ചവച്ചത് കാസര്‍ഗോഡ്-തിരുവനന്തപുരം ട്രെയിനാണ്. തൊട്ടുപിന്നിലുള്ളത് തിരുവനന്തപുരം- കാസര്‍ഗോഡ് വന്ദേഭാരതും. റെയില്‍വേയാണ് ഈ വിവരം പുറത്തുവിട്ടത്. കാസര്‍ഗോഡ്-തിരുവനന്തപുരം വന്ദേഭാരതില്‍ നിലവില്‍ ഉള്‍ക്കൊള്ളാവുന്നതിന്റെ ഏകദേശം ഇരട്ടിയോളം ആള്‍ക്കാരാണ് യാത്രചെയ്യാനായി കാത്തിരിക്കുന്നത്(ഒക്യുപെന്‍സി നിരക്ക് 183 ശതമാനം). തിരുവനന്തപുരം- കാസര്‍ഗോഡ് വന്ദേഭാരതില്‍ ഒക്യുപെന്‍സി നിരക്ക് 176 ശതമാനമാണ്. മൂന്നാം സ്ഥാനത്തുള്ളത് ഗാന്ധിനഗര്‍-മുംബൈ സെന്‍ട്രല്‍ വന്ദേഭാരത് എക്‌സ്പ്രസാണ്. 134 ശതമാനമാണ് ഇതിന്റെ ഒക്യുപെന്‍സി നിരക്ക്. ഇക്കഴിഞ്ഞ ഏപ്രില്‍ 25നാണ് വന്ദേഭാരത് ട്രെയിനുകള്‍ ഔദ്യോഗികമായി കേരളത്തില്‍ ഓടിത്തുടങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഫ്‌ളാഗ് ഓഫ് ചെയ്തത്. ഉയര്‍ന്ന ടിക്കറ്റ് നിരക്ക് മൂലം യാത്രക്കാര്‍ വന്ദേഭാരതിനെ സ്വീകരിക്കുമോ എന്ന് തുടക്കത്തില്‍ ആശങ്കയുണ്ടായിരുന്നു. എന്നാല്‍ അതെല്ലാം അസ്ഥാനത്താണെന്ന് ആദ്യ ആഴ്ചകളില്‍ തന്നെ വ്യക്തമായി. ഏപ്രില്‍ 28 മുതല്‍ മേയ് മൂന്നുവരെ…

Read More

10,000 സ്ത്രീകള്‍ക്കൊപ്പം കിടക്ക പങ്കിട്ടു ! അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുമായി മാഞ്ചസ്റ്റര്‍ സിറ്റി മുന്‍ സൂപ്പര്‍താരം

മാഞ്ചസ്റ്റര്‍ സിറ്റിയുടെ മുന്‍ ഫ്രഞ്ച് താരം ബെഞ്ചമിന്‍ മെന്‍ഡിയുടെ ഒരു വെളിപ്പെടുത്തലാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. ഒരു യുവതിയെ ബലാത്സംഗത്തിനിരയാക്കിയതിനു ശേഷം യുവതിയോട്, താന്‍ 10,000 സ്ത്രീകള്‍ക്കൊപ്പം അന്തിയുറങ്ങിയിട്ടുണ്ടെന്ന് മെന്‍ഡി വെളിപ്പെടുത്തിയെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബലാത്സംഗക്കേസില്‍ വിചാരണ നേരിടുന്നതിനിടെയാണ് മെന്‍ഡിയുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തല്‍. നാല് സ്ത്രീകളാണ് മെന്‍ഡിക്കെതിരെ പരാതി നല്‍കിയത്. ഇതുപ്രകാരം മെന്‍ഡിയെ പോലീസ് അറസ്റ്റ് ചെയ്തു. 2020 ഒക്ടോബറില്‍ വീട്ടില്‍വച്ച് 24 വയസ്സുകാരിയെ ആക്രമിച്ചെന്നതാണ് ഒരു കേസ്. ഈ വര്‍ഷം ആദ്യം രണ്ട് സ്ത്രീകളുടെ പരാതിയില്‍ മെന്‍ഡിക്കെതിരെ തെളിവുകളില്ലെന്ന് കോടതി വിധിച്ചിരുന്നു. 2017ല്‍ മൊണോക്കോ വിട്ട ശേഷമാണ് മെന്‍ഡി മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ചേര്‍ന്നത്. 2018ല്‍ ലോകകപ്പ് നേടിയ ഫ്രാന്‍സ് ടീമിലും മെന്‍ഡി കളിച്ചിരുന്നു. പ്രതിരോധ താരമായ മെന്‍ഡി 75 മത്സരങ്ങളിലാണ് സിറ്റിക്കായി ഇറങ്ങിയത്. 2021 ഓഗസ്റ്റ് 15ന് ശേഷം ഒരു ടീമിനു വേണ്ടിയും…

Read More