യഥാര്‍ഥ ഗുരുഭക്തി ! ആദ്യ ശമ്പളത്തില്‍ നിന്ന് ട്യൂഷന്‍ അധ്യാപികയ്ക്ക് ഹൃദയം നിറയ്ക്കുന്ന സമ്മാനം നല്‍കി പൂര്‍വ വിദ്യാര്‍ഥി

ഗുരുക്കന്മാരോടുള്ള വിദ്യാര്‍ഥികളുടെ സ്‌നേഹം ഒരു കാലത്തും അവസാനിക്കാത്തതാണ്. തങ്ങള്‍ക്ക് നല്ല കാലം വന്നതിനു ശേഷം ഗുരുക്കന്മാരെ സന്ദര്‍ശിക്കാന്‍ പോകുന്ന നിരവധി വിദ്യാര്‍ഥികളുണ്ട്. സ്‌കൂള്‍ പഠന കാലത്ത് ഒരു ശരാശരി വിദ്യാര്‍ത്ഥിയായിരുന്നു കര്‍ണാടകയിലെ ഉഡുപ്പി സ്വദേശിയായ രാമനാഥ് എസ് റാവു. തുടര്‍ന്ന് വീടിനടുത്തുള്ള സൗമ്യ എന്ന അധ്യാപികയുടെ അടുത്ത് ട്യൂഷന് പോയതോടെയാണ് രാമനാഥിലെ പ്രതിഭ തെളിഞ്ഞത്. ശേഷം ബോര്‍ഡ് പരീക്ഷയില്‍ മികച്ച വിജയം നേടിയ യുവാവ് ഇന്ന് സ്വീഡനിലെ ഒരു കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചിരിക്കുകയാണ്. അവിടുന്ന് ലഭിച്ച ആദ്യ ശമ്പളത്തില്‍ നിന്ന് തന്റെ പ്രിയപ്പെട്ട അധ്യാപികയ്ക്ക് സമ്മാനവുമായി എത്തിയിരിക്കുകയാണ് രാമനാഥ്. അധ്യാപിക സൗമ്യക്ക് സമ്മാനം നല്‍കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത് രാമനാഥിന്റെ സഹോദരി നമ്രത എസ് റാവു ആണ്. രാമനാഥും-സൗമ്യയും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ കഥയും അവര്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്തു. നമ്രതയുടെ വാക്കുകള്‍ ഇങ്ങനെ…ക്ലാസിലെ മറ്റ് വിദ്യാര്‍ത്ഥികളെ…

Read More

അടിച്ചു പൂക്കുറ്റിയായി റോഡെന്നു കരുതി കാര്‍ ഓടിച്ചത് റെയില്‍പാളത്തിലൂടെ ! കണ്ണൂരില്‍ യുവാവ് അറസ്റ്റില്‍

മദ്യലഹരിയില്‍ റോഡ് ആണെന്ന് വിചാരിച്ച് റെയില്‍വേ പാളത്തിലൂടെ കാര്‍ ഓടിച്ചയാള്‍ അറസ്റ്റില്‍. അഞ്ചരക്കണ്ടി സ്വദേശി ജയപ്രകാശിനെ ആണ് കണ്ണൂര്‍ സിറ്റി പോലീസ് അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടയച്ചത്. താഴെ ചൊവ്വ റെയില്‍വേ ഗേറ്റിന് സമീപം ചൊവ്വാഴ്ച രാത്രിയിയായിരുന്നു സംഭവം. മദ്യലഹരിയിലായ യുവാവ് റോഡാണെന്ന് കരുതി പതിനഞ്ച് മീറ്ററിലധികം ദൂരം കാര്‍ ഓടിച്ചിരുന്നു. കാര്‍ പിന്നീട് പാളത്തില്‍ കുടുങ്ങി തനിയെ നില്‍ക്കുകയായിരുന്നു. സംഭവം കണ്ട ഗേറ്റ് മാന്‍ ഉടന്‍ തന്നെ വിവരം പോലീസിനെ അറിയിക്കുകയും ഉദ്യോഗസ്ഥരെത്തി കാര്‍ ട്രാക്കില്‍ നിന്ന് മാറ്റുകയുമായിരുന്നു. മദ്യലഹരിയിലാണ് ജയപ്രകാശ് കാര്‍ ഓടിച്ചതെന്ന് പോലീസ് പറഞ്ഞു. റെയില്‍വേ ആക്ട് പ്രകാരവും മദ്യപിച്ച് വാഹനം ഓടിച്ചതിനും ഇയാള്‍ക്കെതിരെ കേസ് എടുത്തത്. ഇയാളെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കിയതായും ഇയാളുടെ വാഹനം പിടിച്ചെടുത്തതായും പോലീസ് പറഞ്ഞു. ജാമ്യം അനുവദിച്ചെങ്കിലും ഇയാളുടെ വാഹനം കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.

Read More

സന്തോഷ വാര്‍ത്ത പങ്കുവെച്ച് മാളവികയും തേജസും ! ഇത്രയും പെട്ടെന്ന് പ്രതീക്ഷിച്ചില്ലെന്ന് ആരാധകര്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് മാളവിക കൃഷ്ണദാസ്. ആക്ടിംഗ് റിയാലിറ്റി ഷോയിലൂടെ ആണ് മാളവിക ശ്രദ്ധേയ ആയത്. മികച്ച നര്‍ത്തകി കൂടിയായ മാളവികയുടെ റീല്‍സെല്ലാം വൈറലാവാറുമുണ്ട്. റിയാലിറ്റി ഷോയിലെ സഹമത്സരാര്‍ത്ഥിയായിരുന്ന തേജസ് ജ്യോതിയെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. അടുത്തിടെയായിരുന്നു വിവാഹം. താരങ്ങളുടെ വിവാഹത്തിന് സിനിമ സീരിയല്‍ മേഖലയില്‍ നിന്നുമായി നിരവധി പേരാണ് പങ്കെടുത്തത്. ഇതിന് ശേഷം തായ്ലന്‍ഡിലേക്കായിരുന്നു ഇരുവരും ഹണിമൂണ്‍ പോയത്. ഇവിടുത്തെ വിശേഷങ്ങളെല്ലാം മാളവിക യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു. ഇതിന് ശേഷം ദുബായിയിലേക്ക് മടങ്ങിയിരിക്കുകയാണ് മാളവികയും തേജസും. ഇപ്പോഴിതാ യൂട്യൂബില്‍ വണ്‍മില്യണ്‍ സബ്സ്‌ക്രൈബേഴ്സ് എന്ന നേട്ടം കൈവരിച്ച വാര്‍ത്ത ആരാധകരുമായി പങ്കുവെയ്ക്കുകയാണ് താരം. ഇതിന്റെ സന്തോഷത്തിലായിരുന്നു തേജസും കുടുംബവുമാക്കെ. ഇതിന്റെ വീഡിയോ താരം പങ്കുവെച്ചിട്ടുണ്ട്. അതേസമയം, ഈ സന്തോഷ നിമിഷത്തില്‍ തന്റെ അമ്മയെ തനിക്ക് മിസ് ചെയ്യുന്നുണ്ടെന്നും തനിക്ക് ഈ ഭാഗ്യം തന്നത് പ്രേക്ഷകരാണെന്നും ഒത്തിരി…

Read More

അക്വേറിയത്തില്‍ നിന്ന് ഭീമന്‍ കടല്‍സിംഹം ചാടിയത് ജീവനക്കാരി പെണ്‍കുട്ടിയുടെ ദേഹത്തേക്ക് ! വീഡിയോ വൈറല്‍

അക്വേറിയത്തില്‍ നിന്ന് പുറത്തുചാടുന്ന ഭീമന്‍ കടല്‍ സിംഹത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സ്പെയിനിലെ മല്ലോര്‍ക്കയിലെ മറൈന്‍ലാന്‍ഡ് എന്ന അക്വേറിയത്തിലാണ് സംഭവം. ഏകദേശം 330 പൗണ്ട് ഭാരമുള്ള കടല്‍സിംഹമാണ് പുറത്തുചാടിയത്. കടല്‍സിംഹം അക്വേറിയത്തിന് മുകളില്‍ എത്തി പുറത്തേക്കു ചാടാന്‍ നോക്കുകയായിരുന്നു. ഈ സമയത്ത് അവിടെ ഓടിയെത്തിയ ജീവനക്കാരിയായ പെണ്‍കുട്ടി അതിനെ വെള്ളത്തിലേക്ക് തള്ളിയിടാനും നോക്കി. പക്ഷേ, കടല്‍സിംഹം അവളുടെ ദേഹത്ത് ചാടിവീഴുകയായിരുന്നു. പെണ്‍കുട്ടി തറയില്‍ മലര്‍ന്നടിച്ചു വീഴുന്നത് വീഡിയോയില്‍ വ്യക്തമാണ്. അമിതഭാരം ദേഹത്ത് വീണിട്ടും അവള്‍ അത്ഭുതകരമായി എഴുന്നേല്‍ക്കുകയും കടല്‍സിംഹത്തെ തലോടുകയും ചെയ്യുന്നതും വീഡിയോയില്‍ കാണാം.

Read More

സഹോദരനെ സ്‌കൂട്ടറില്‍ കെട്ടിയിട്ട് വലിച്ചിഴച്ച് യുവാവിന്റെ ക്രൂരത ! പ്രതി പിടിയില്‍

രാജസ്ഥാനിലെ നഗൗരില്‍ സഹോദരനെ സ്‌കൂട്ടറിന്റെ പുറകില്‍ കെട്ടിയിട്ടു വലിച്ചിഴച്ച യുവാവു പിടിയില്‍. ഹന്‍സ്‌രാജ് മേഘ്‌വാള്‍ (35) ആണു പിടിയിലായത്. സഹോദരനായ മനോഹര്‍ മേഘ്‌വാളിനോടായിരുന്നു (45) ക്രൂരത. നഗൗരില്‍ ടൗസര്‍ ഗ്രാമത്തില്‍ ബുധനാഴ്ചയാണു സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെ പോലീസ് സ്വമേധയാ കേസെടുക്കുകയും യുവാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഹന്‍സ്‌രാജ് സ്ഥിരം മദ്യപാനിയും സഹോദരനുമായി നിരന്തരം സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിരുന്നതായും പ്രാഥമിക അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി.

Read More

വീട്ടിലെ ടാപ്പില്‍ നിന്ന് പുറത്തു വന്നത് ‘പാതാള മത്സ്യം’ ! ചെങ്ങന്നൂരില്‍ നിന്നുള്ള വാര്‍ത്ത പങ്കുവെച്ച് ടൈറ്റാനിക് നായകന്‍ ഡികാപ്രിയോ

ഒരു വര്‍ഷം മുമ്പ് ചെങ്ങന്നൂരിലെ വീട്ടിലെ ടാപ്പില്‍ നിന്നും ഭൂഗര്‍ഭ മത്സ്യം പുറത്തു വന്നത് ഇപ്പോള്‍ ആഗോള തലത്തില്‍ തന്നെ വാര്‍ത്തയായിരിക്കുകയാണ്. തിരുവന്‍വണ്ടൂരിലെ വീട്ടിലെ കുളിമുറിയില്‍ കുളിച്ചുകൊണ്ടിരുന്നപ്പോഴാണ് ഏബ്രഹാം അക്കാര്യം ശ്രദ്ധിക്കുന്നത്. ഒരു ചെറുമീന്‍ ടാപ്പില്‍ നിന്ന് ചാടി ബക്കറ്റില്‍ വന്നിരിക്കുന്നു. അതൊരു അതൊരു ആഗോള വാര്‍ത്തയാകും എന്നൊന്നും ഈ മുന്‍ പട്ടാളക്കാരന്‍ കരുതിയില്ല. ഇക്കാര്യം ടൈറ്റാനിക് താരം ലിയനാര്‍ഡോ ഡി കാപ്രിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. ഡി കാപ്രിയോയുടെ റീവൈല്‍ഡ് എന്ന ബ്ലോഗില്‍ അമേരിക്കന്‍ എഴുത്തുകാരിയായ ലോറ മൊറോനോ ഇതേക്കുറിച്ച് വിശദമായി എഴുതിയ കാര്യമാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഒരു പരിസ്ഥിതി പ്രവര്‍ത്തകന്‍ കൂടിയായ ഡികാപ്രിയോ ചൊവ്വാഴ്ചയാണ് ഇക്കാര്യം പോസ്റ്റ് ചെയ്തത്. ശുദ്ധജല മല്‍സ്യമായ പാന്‍ജിയോ പാതാള (Pangio Pathala) എന്ന മീനാണ് അത്. കേരള ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് സര്‍വകലാശാലയിലെ…

Read More

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ മയക്കുമരുന്ന് കടത്തുകാരനെ പൊക്കി പോലീസ്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എല്ലാ മേഖലയിലും മനുഷ്യന് സഹായകമാവുന്ന അവസ്ഥയാണിപ്പോഴുള്ളത്. ഇതിന്റെ ദുരുപയോഗവും നടക്കുന്നുണ്ടെങ്കിലും എഐയുടെ ഗുണഫലങ്ങളെക്കുറിച്ചുള്ള നിരവധി വാര്‍ത്തകള്‍ ഇപ്പോള്‍ പുറത്തു വരുന്നുണ്ട്. ഇപ്പോള്‍ എഐയുടെ സഹായത്തോടെ മയക്കുമരുന്നു കടത്തുകാരനെ പിടിച്ചിരിക്കുകയാണ് ന്യൂയോര്‍ക്ക് പോലീസ്. ന്യൂയോര്‍ക്കിലെ അപ്‌സ്റ്റേറ്റിലെ ചെറിയ പട്ടണമായ സ്‌കാര്‍സ്‌ഡെയ്‌ലിലാണ് സംഭവം. പോലീസ് 2022 മാര്‍ച്ചില്‍ നടന്ന സംഭവത്തിന്റെ വിശദാംശങ്ങള്‍ ഇപ്പോഴാണ് പുറത്തുവിടുന്നത്. ഡേവിഡ് സയാസിസ് എന്നയാളാണ് ഇത്തരത്തില്‍ പിടിയിലായത്. എ ഐയുടെ സഹായത്തോടെ പോലീസ് തയ്യാറാക്കിയ പ്രത്യേക ഉപകരണം വച്ച് ഡേവിഡിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വാഹനത്തിന്റെ മുന്‍കാല യാത്രകള്‍ പരിശോധിച്ചപ്പോഴാണ് സംശയം ജനിപ്പിക്കുന്ന പല കാര്യങ്ങളും പുറത്തുവന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാര്‍ പതിവായി മയക്കുമരുന്ന് സംഘങ്ങള്‍ ഉപയോഗിക്കുന്ന വഴികളിലൂടെയാണ് സഞ്ചരിക്കുന്നതെന്നത് കണ്ടെത്തി. 2020 ഒക്ടോബറിനും 2021 ഓഗസ്റ്റിനും ഇടയില്‍ മയക്കുമരുന്ന് മാഫിയകളുടെ പ്രധാന റൂട്ട് ആയ മസാച്യുസെറ്റ്‌സില്‍ നിന്ന് ന്യൂയോര്‍ക്കിലെ വിവിധ സ്ഥലങ്ങളിലേക്ക്…

Read More

തക്കാളിത്തോട്ടത്തിന് കാവലിരുന്ന കര്‍ഷകനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി ! കൊന്നത് കഴുത്ത് ഞെരിച്ച്

തക്കാളിവില കുത്തനെ ഉയര്‍ന്നതിനു പിന്നാലെ പല അനിഷ്ട സംഭവങ്ങളും രാജ്യത്ത് നടന്നു വരുന്നുണ്ട്. തക്കാളി കൃഷിയ്ക്ക് കാവലിരുന്ന കര്‍ഷകനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവമാണ് ഇതില്‍ ഒടുവിലത്തേത്. ആന്ധ്രാ പ്രദേശിലെ അന്നമയ്യ ജില്ലയിലാണ് കര്‍ഷകനെ കഴുത്ത് ഞെരിച്ച് അജ്ഞാതര്‍ കൊലപ്പെടുത്തിയത്. മധുകര്‍ റെഡ്ഡി എന്നയാളാണ് കൊല്ലപ്പെട്ടത്. ഏഴുദിവസത്തിനിടെ രണ്ടാമത്തെ സമാന സംഭവമാണ് ഇത്. പെഡ്ഡ തിപ്പ സമുദ്രയിലെ തോട്ടത്തിന് കാവല്‍ നില്‍ക്കുന്നതിനിടയില്‍ ഉറങ്ങിപ്പോയ ഇയാളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്. പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജൂലൈ ആദ്യവാരത്തില്‍ 30 ലക്ഷം രൂപയ്ക്ക് തക്കാളി വിറ്റ 62കാരനായ കര്‍ഷകനെ മോഷ്ടാക്കള്‍ കൊലപ്പെടുത്തിയിരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ തക്കാളി മാര്‍ക്കറ്റില്‍ വിളവ് വിറ്റതിന് പിന്നാലെയാണ് രാജശഖര്‍ റെഡ്ഡി എന്ന കര്‍ഷകന്‍ കൊല്ലപ്പെട്ടത്. ദിവസങ്ങള്‍ക്ക് മുന്‍പ് ബെംഗളൂരുവില്‍ രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന തക്കാളി കയറ്റിയ വാഹനം…

Read More

ബസില്‍ വച്ച് പ്ലസ് ടു വിദ്യാര്‍ത്ഥിനിയ്ക്കു നേരെ അതിക്രമം ! 25കാരനെ ഓടിച്ചിട്ടു പിടിച്ച് ആളുകള്‍

കെഎസ്ആര്‍ടിസി ബസില്‍ വച്ച് പ്ലസ്ടു വിദ്യാര്‍ത്ഥിനിയ്ക്കു നേരെ അതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. ആറ്റിങ്ങല്‍ പൂവണത്തുംമൂട് വാടകയ്ക്ക് താമസിക്കുന്ന അനന്തു എന്ന ഇന്ദ്രജിത്തിനെ (25) മംഗലപുരം പോലീസാണ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ത്ഥിനിയെ ഉപദ്രവിച്ച അനന്തു പെണ്‍കുട്ടിയുടെ തലയില്‍ തുപ്പുകയും ചെയ്തു. യുവാവിന്റെ ഉപദ്രവം സഹിക്കവയ്യാതെ പെണ്‍കുട്ടി ബഹളം വച്ചു. ഇതോടെ അനന്തു ബസില്‍ നിന്നു ഇറങ്ങിയോടുകയായിരുന്നു. തുടര്‍ന്ന് ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും നാട്ടുകാരും പോലീസും പിന്നാലെ ഓടി ഇയാളെ പിടികൂടുകയായിരുന്നു. ഇന്നലെ രാവിലെ എട്ടോടെ പള്ളിപ്പുറത്തെ മംഗപുരത്തെ ബസ് സ്റ്റോപ്പില്‍ പെണ്‍കുട്ടി ഇറങ്ങാന്‍ തുടങ്ങുമ്പോഴായിരുന്നു ഉപദ്രവം. ബസില്‍ നിന്നു ഇറങ്ങിയോടിയ അനന്തു മതിലും ചാടിക്കടന്ന് തുണ്ടില്‍ ക്ഷേത്രത്തിനു സമീപത്തെ മുണ്ടുകോണം വയല്‍ ഏലായിലേക്ക് അനന്തു ചാടിയതോടെ മുട്ടോളം ചേറില്‍ പുതഞ്ഞു വേഗം കുറഞ്ഞു. ഇനിയും ഓടിയാല്‍ എറിഞ്ഞു വീഴ്ത്തുമെന്നു പിന്നാലെയെത്തിയവര്‍ മുന്നറിയിപ്പു നല്‍കിയതോടെ യുവാവ് കീഴടങ്ങുകയായിരുന്നു. ഇയാള്‍ പതിവായി…

Read More

ദുല്‍ഖറിന്റെ സിനിമയില്‍ അഭിനയിക്കണമെന്ന് മാത്രമാണ് ആഗ്രഹം ! ഇതിനായി ഒരു വഴിയുണ്ടെന്ന് ചിന്താ ജെറോം

പാന്‍ ഇന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ എന്ന് വിശേഷണമുള്ള നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. താരത്തിന്റെ അടുത്തിടെ പുറത്തിറങ്ങിയ സീതാരാമം അടക്കമുള്ള ചിത്രങ്ങള്‍ ഇന്ത്യയൊട്ടാകെ ആഘോഷിക്കപ്പെട്ടിരുന്നു. അതിനാല്‍ തന്നെ താരത്തോടൊപ്പം ബിഗ് സക്രീനില്‍ പ്രത്യക്ഷപ്പെടാന്‍ മുന്‍നിര താരങ്ങളടക്കം പല സന്ദര്‍ഭങ്ങളില്‍ ആഗ്രഹം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ താരത്തോടൊപ്പം സിനിമയില്‍ അഭിനയിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് അറിയിച്ച് യുവജനകമ്മീഷന്‍ മുന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോമും ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. ദുല്‍ഖറിനോടൊപ്പം ഒരേ സിനിമയില്‍ അഭിനയിക്കണമെന്നത് മാത്രമാണ് തന്റെ ആഗ്രഹമെന്നും നായിക ആകണമെന്ന ഉദ്ദേശ്യമില്ലെന്നും ചിന്ത പറഞ്ഞു. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ചിന്ത മനസ് തുറന്നത്. സണ്ണിവെയ്‌നുമായി തനിക്ക് നല്ല സൗഹൃദബന്ധമാണുള്ളത്. സണ്ണിയുടെ അടുത്ത ഫ്രണ്ടാണല്ലോ ദുല്‍ഖര്‍. ആ വഴിയ്ക്കും എളുപ്പമാണ് ചിന്ത പറഞ്ഞു. മമ്മൂട്ടിയെ നേരിട്ട് കണ്ടിട്ടുണ്ടെങ്കിലും ദുല്‍ഖറിനെ ഇതുവരെ കണ്ടുമുട്ടാന്‍ സാധിച്ചിട്ടില്ലെന്നും ചിന്ത അഭിമുഖത്തില്‍ പറഞ്ഞു. അതേസമയം കിംഗ് ഓഫ് കൊത്തയുടെ മെഗാ…

Read More