കടിയേറ്റ ദേഷ്യത്തില്‍ അയല്‍വാസിയുടെ നായയെ എടുത്ത് കിണറ്റിലെറിഞ്ഞു ! നായയെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങിയ ആള്‍ക്കും കിട്ടി ‘കടി’

അയല്‍വാസിയുടെ വളര്‍ത്തുനായ കടിച്ചതിന്റെ ദേഷ്യത്തില്‍ നായയെ കിണറ്റിലെറിഞ്ഞ് 54കാരന്‍. ഇതേത്തുടര്‍ന്ന് നായയെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങിയ ആള്‍ക്കും കടിയേറ്റു. നായയുടെ കടിയേറ്റ മൈലാടി തെങ്ങുംകാലായില്‍ രാജന്‍ (54) കൃഷ്ണവിലാസത്തില്‍ രതീഷ് (35) എന്നിവര്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സതേടി. തിങ്കളാഴ്ച രാവിലെ ആറരയോടെ മൈലാടിയിലായിരുന്നു സംഭവം. രാജന്‍ രാവിലെ കടയിലേക്ക് പോകുമ്പോഴാണ് അയല്‍വാസിയുടെ നായ കുരച്ചുകൊണ്ട് പാഞ്ഞടുത്തത്. നായയെ ഓടിക്കാന്‍ ശ്രമിക്കുമ്പോള്‍ പെട്ടെന്ന് കൈയ്യില്‍ കടിക്കുകയായിരുന്നു. കൈയ്യില്‍ കടിച്ചുതൂങ്ങി കിടന്ന നായയെ രാജന്‍ പെട്ടെന്ന് സമീപത്തെ കിണറ്റിലെറിഞ്ഞു. നായയെ രക്ഷിക്കാനായി 12.30ഓടെ കിണറ്റിലിറങ്ങിയ രതീഷിനെയും നായ കടിച്ചു. കിണറ്റില്‍നിന്നും കരയ്ക്കെടുത്ത നായയെ കെട്ടിയിട്ടു. കഴിഞ്ഞദിവസം മറ്റൊരാളെയും ഇതേ നായ കടിച്ചിരുന്നു.

Read More

ഏവിയേഷന്‍ ഇന്‍സ്ട്രക്ടറില്‍ നിന്നും നടിയിലേക്ക് ! ആ യാത്ര വിശദീകരിച്ച് മലയാളികളുടെ പ്രിയ താരം…

മലയാളി സീരിയല്‍ പ്രേമികളുടെ ഇഷ്ടതാരമാണ് നടി നാസില നസറുദ്ദീന്‍. അനിയത്തി പ്രാവ് എന്ന പരമ്പരയിലൂടെയാണ് നാസില പ്രേക്ഷകരുടെ കണ്ണിലുണ്ണിയായി മാറിയത്. ഈ സീരിയലില്‍ അര്‍ച്ചിത എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ഏറെ ശ്രദ്ധിക്കപ്പെട്ട സീരിയലിലെ അര്‍ച്ചിത എന്ന കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു. നാസിലയുടെ ആദ്യ പരമ്പരയാണിത്. തന്റെ ആദ്യ കഥാപാത്രം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയെന്നത് നാസിലയെ സംബന്ധിച്ചിടത്തോളം അഭിമാനമാണ്. സോഷ്യല്‍മീഡിയയിലും സജീവമാണ് നാസില. ഇന്‍സ്റ്റഗ്രാമില്‍ നാസില ചെയ്ത വീഡിയോകള്‍ എപ്പോഴും വൈറലാവാറുമുണ്ട്. അങ്ങനെയാണ് മിനിസ്‌ക്രീനില്‍ അവസരം ലഭിച്ചതും. ഇപ്പോഴിതാ താന്‍ സീരിയലില്‍ എത്തിയതിനെക്കുറിച്ചും അര്‍ച്ചിത എന്ന കഥാപാത്രത്തെക്കുറിച്ചും സംസാരിക്കുകയാണ് നാസില. താന്‍ ഒരു ഏവിയേഷന്‍ ഇന്‍സ്ട്രക്ടറായിരുന്നുവെന്ന് നാസില പറയുന്നു. സോഷ്യല്‍മീഡിയയില്‍ ഷോര്‍ട് വീഡിയോകള്‍ ചെയ്തിരുന്നുവെന്നും അങ്ങനെയാണ് അനിയത്തി പ്രാവിലേക്ക് അവസരം ലഭിച്ചതെന്നും ഈ സീരിയല്‍ കൂടാതെ സമ്മതം എന്ന സീരിയലില്‍ താന്‍ ഒരു കഥാപാത്രത്തെ…

Read More

ആ നടന്‍ എന്നെ വേശ്യയെന്നു വിളിച്ചു ! ഒടുവില്‍ അയാളെക്കൊണ്ട് പരസ്യമായി കാല് പിടിപ്പിച്ച് മാപ്പു പറയിപ്പിച്ചുവെന്ന് അര്‍ച്ചന മനോജ്…

മലയാള സിനിമ-സീരിയല്‍ രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന താരമാണ് അര്‍ച്ചന മനോജ്. താരത്തിന്റെ കരിയറിലെ വലിയൊരു ബ്രേക്കായിരുന്നു ഓമനത്തിങ്കള്‍ പക്ഷി എന്ന സീരിയല്‍. ഇതില്‍ ജിമ്മി എന്ന കഥാപാത്രമായി എത്തിയ രാജീവ് പരമേശ്വരന്റെ നായികയായി എത്തിയ അര്‍ച്ചന അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് ശേഷവും നടി സീരിയലില്‍ സജീവമായി. അര്‍ച്ച ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. ഒരു മുതിര്‍ന്ന നടന്‍ ഒരു സീരിയല്‍ ഷൂട്ടിനിടെ തന്നോട് അപരമര്യാദയായി പെരുമാറിയെന്നാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. അന്ന് ആ നടനെതിരെ തനിച്ച് പ്രതികരിച്ചുവെന്നും അര്‍ച്ചന കൂട്ടിച്ചേര്‍ത്തു. സീരിയല്‍ ഷൂട്ടിംഗ് തുടങ്ങുന്നതിന് മുമ്പ് താന്‍ മേക്കപ്പ് ചെയ്യുകയായിരുന്നുവെന്നും അപ്പോള്‍ തന്റെയടുത്ത് ആ നടനുണ്ടായിരുന്നുവെന്നും അടുത്തിരുന്ന പയ്യനോട് തന്റെ ഇരട്ടപ്പേര് വേശ്യയെന്ന് അര്‍ത്ഥം വരുന്ന ഒരു വാക്കാണെന്ന് നടന്‍ പറഞ്ഞുവെന്നും അര്‍ച്ചന പറയുന്നു. ഇതുകേട്ട് ദേഷ്യം സഹിക്കവയ്യാതെ താന്‍ അവരോട് പ്രതികരിച്ചു.…

Read More

ഡല്‍ഹിയില്‍ എഎപി എംഎല്‍എയെ മര്‍ദ്ദിച്ച് പ്രവര്‍ത്തകര്‍ ! ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പിടിച്ചു നിര്‍ത്തിയും ഇടിച്ചു; വീഡിയോ വൈറല്‍…

ഡല്‍ഹിയിലെ എഎപി എംല്‍എയെ മര്‍ദ്ദിച്ച് ജനക്കൂട്ടം. മര്‍ദനത്തില്‍നിന്ന് എംഎല്‍എ ഗുലാബ് സിങ് യാദവ് ഓടി രക്ഷപ്പെടുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മത്യാലയില്‍നിന്നുള്ള നിയമസഭാംഗമാണ് യാദവ്. രാത്രി എട്ടു മണിക്ക് യാദവിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗം ശ്യാം വിഹാറില്‍ കൂടുകയായിരുന്നു. എന്നാല്‍ യോഗത്തില്‍ ഉടലെടുത്ത വാക്കേറ്റം കൈയ്യേറ്റത്തിലവസാനിക്കുകയായിരുന്നു. യാദവിന്റെ കോളറില്‍ പിടിച്ചു വലിക്കുകയും മര്‍ദിക്കുകയും ചെയ്തു. മര്‍ദ്ദനത്തില്‍ നിന്ന് രക്ഷപ്പെട്ടോടിയ യാദവിനു പിന്നാലെ കുറേ പ്രവര്‍ത്തകര്‍ ഓടുന്നതും വീഡിയോയില്‍ ഉണ്ട്. രക്ഷപ്പെടാന്‍ ശ്രമിക്കുന്ന എംഎല്‍എയെ പിടിച്ചുനിര്‍ത്തിയും മര്‍ദ്ദിച്ചു. അതേസമയം, ബിജെപിയുടെ ആരോപണങ്ങള്‍ തള്ളി എംഎല്‍എ രംഗത്തെത്തി. താനിപ്പോള്‍ ഛവ്ല സ്റ്റേഷനിലാണെന്നും ഇവിടെ ബിജെപിയുടെ കോര്‍പ്പറേഷന്‍ അംഗവും ബിജെപി സ്ഥാനാര്‍ഥിയും തന്നെ ആക്രമിച്ചവരെ സ്റ്റേഷനില്‍നിന്ന് ഇറക്കാന്‍ നില്‍ക്കുകയാണെന്നും ഹിന്ദിയിലെ ട്വീറ്റില്‍ യാദവ് കൂട്ടിച്ചേര്‍ത്തു. ബിജെപിക്കാരാണ് ആക്രമണത്തിനു പിന്നിലെന്ന് ഇതില്‍പ്പരം തെളിവുവേണോയെന്നും അദ്ദേഹം ചോദിച്ചു. ഡല്‍ഹിയില്‍ തദ്ദേശതിരഞ്ഞെടുപ്പ് വരാനിരിക്കുകയാണ്.…

Read More

സാനിയയും മാലിക്കും തീരുമാനം മാറ്റിയോ ? വിവാഹമോചന വാര്‍ത്തകള്‍ക്കിടെ റിയാലിറ്റിഷോയില്‍ ഒന്നിച്ച് സാനിയയും മാലിക്കും…

ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും പാക് ക്രിക്കറ്റര്‍ ഷൊയ്ബ് മാലിക്കും വിവാഹബന്ധം വേര്‍പെടുത്തുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങിയിട്ട് ദിവസങ്ങളായെങ്കിലും താരങ്ങള്‍ ഇക്കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം നല്‍കിയിട്ടില്ല. ഇരുവരും വേര്‍പിരിഞ്ഞാണ് കഴിയുന്നതെന്നും ഇനി നിയമപരമായ നടപടികള്‍ മാത്രമേ ബാക്കിയുള്ളൂവെന്നുമാണ് ഇരുവരുടേയും അടുത്ത സുഹൃത്തുക്കളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതിനിടയിലാണ് ആരാധകരെ ഞെട്ടിച്ച് താരങ്ങളെ ഒന്നിച്ചു നിര്‍ത്തിയുള്ള റിയാലിറ്റി ഷോയുമായി ഒടിടി പ്ലാറ്റ്‌ഫോമായ ഉര്‍ദുഫ്‌ളിക്‌സിന്റെ പോസ്റ്റര്‍ പുറത്തുവന്നത്. പാകിസ്ഥാനിലെ ആദ്യ ഉര്‍ദു ഒടിടി പ്ലാറ്റ്‌ഫോമാണ് ഉര്‍ദുഫ്‌ളിക്‌സ്. ‘ദി മിര്‍സ മാലിക് ഷോ’ എന്ന പേരിട്ടിരിക്കുന്ന പരിപാടിയിലാണ് സാനിയയേയും ഷൊയ്ബ് മാലിക്കിനേയും ഒന്നിച്ച് കാണിച്ചിരിക്കുന്നത്. പരിപാടി ഉടന്‍ തന്നെ സംപ്രേഷണം ചെയ്യുമെന്നും സോഷ്യല്‍മീഡിയില്‍ പങ്കുവെച്ച പോസ്റ്ററില്‍ പറയുന്നു. എന്തായാലും വേര്‍പിരിയല്‍ വാര്‍ത്തയില്‍ നിരാശരായ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് പോസ്റ്റര്‍. ഇരുവരേയും ഒന്നിച്ച് കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.

Read More

ഐസിയുവിലൂടെ ഉലാത്തി ‘ഡോ.പശു’ ! വീഡിയോ കണ്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ…

മധ്യപ്രദേശിലെ ജില്ലാ ആശുപത്രിയിലെ ഐസിയുവില്‍ ഉലാത്തുന്ന പശുവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഗുരുതര രോഗമുള്ളവര്‍ക്ക് കൂടുതല്‍ പരിചരണം ലഭിക്കാന്‍ സ്ഥാപിക്കുന്ന ഐസിയുവില്‍ പശു റോന്തുചുറ്റുന്ന ദൃശ്യങ്ങള്‍ കണ്ട് സോഷ്യല്‍മീഡിയ ഒന്നടങ്കം അമ്പരന്നിരിക്കുകയാണ്. ആശുപത്രിയില്‍ റൗണ്ട്‌സിനു പോകുന്ന ഡോക്ടര്‍മാരെപ്പോലെയാണ് പശുവിന്റെ കറക്കം. രാജ്ഗഡിലാണ് സംഭവം. ഇവിടത്തെ ജില്ലാ ആശുപത്രിയിലെ ഐസിയുവില്‍ പശു അലഞ്ഞുതിരിഞ്ഞ് നടക്കുന്നതാണ് ദൃശ്യങ്ങളായി പുറത്തുവന്നത്. പശുവിനെ കണ്ട് ഇതിനെ പുറത്തേയ്ക്ക് മാറ്റാന്‍ ജീവനക്കാര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സംഭവം വിവാദമായതോടെ, ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് എതിരെ നടപടി സ്വീകരിക്കാന്‍ ആശുപത്രി അധികൃതര്‍ തീരുമാനിച്ചു. വാര്‍ഡ് ബോയിക്കും സെക്യൂരിറ്റി ജീവനക്കാരനുമെതിരെ നടപടി സ്വീകരിച്ചതായി സിവില്‍ സര്‍ജന്‍ രാജേന്ദ്രന്‍ കത്താരിയ അറിയിച്ചു.

Read More

വിവാഹം കഴിക്കണോ എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമാണ് ! കല്യാണം കഴിച്ചാല്‍ ഭാര്യയ്ക്കും മക്കള്‍ക്കും ചെലവിന് കൊടുക്കണമെന്ന് ഹൈക്കോടതി…

വിവാഹിതനായ പുരുഷന്‍ ഭാര്യയ്ക്കും മക്കള്‍ക്കും ചെലവിനു കൊടുക്കാന്‍ ബാധ്യസ്ഥനാണെന്ന് ജമ്മു കശ്മീര്‍ ഹൈക്കോടതി. കാശില്ലെന്നു പറഞ്ഞ് ചെലവു നല്‍കേണ്ട ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്ന് ജസ്റ്റിസ് വിനോദ് ചാറ്റര്‍ജി കൗള്‍ പറഞ്ഞു. വിവാഹം കഴിക്കണോ എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമാണെന്നും എന്നാല്‍ വിവാഹം കഴിച്ച് കുടുംബ ജീവിതത്തിലേക്കു പ്രവേശിച്ചു കഴിഞ്ഞാല്‍ അതിന്റെ ഉത്തരവാദിത്വം നിറവേറ്റിയേ തീരൂ എന്നും കോടതി പറഞ്ഞു. സമൂഹം പ്രതീക്ഷിക്കുന്നതും നിയമം ആവശ്യപ്പെടുന്നതുമായ ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്ന് കോടതി വ്യക്തമാക്കി. പിരിഞ്ഞു ജീവിക്കുന്ന ഭാര്യയ്ക്കും മക്കള്‍ക്കും ചെലവിനു നല്‍കണമെന്ന കീഴ്ക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് പരാതിക്കാരന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി പരാമര്‍ശം. തന്റെ ബാധ്യതകള്‍ ഒന്നും കണക്കിലെടുക്കാതെയാണ് പന്ത്രണ്ടായിരം രൂപ ഭാര്യയ്ക്കും മക്കള്‍ക്കും നല്‍കണമെന്ന് കോടതി തീരുമാനിച്ചതെന്ന് ഹര്‍ജിക്കാരന്‍ പറഞ്ഞു. ഭാര്യയും മക്കളും തിരിച്ചുവന്നാല്‍ സ്വീകരിക്കാമെന്നും ഇയാള്‍ അറിയിച്ചു. ജോലി ചെയ്യാന്‍ ശേഷിയുള്ള ഒരാള്‍ ഭാര്യയെയും മക്കളെയും നോക്കണമെന്നുള്ളത്…

Read More

കേരളത്തിലുള്ളവര്‍ക്ക് മാത്രം ഒരു മാറ്റവുമില്ല ! അവര്‍ എന്നെ അപമാനിച്ച് രസിക്കുന്നു; വേദനയോടെ ഷക്കീലയുടെ പ്രതികരണം…

കോഴിക്കോട് മാളില്‍ വെച്ച് നടത്താനിരുന്ന ഒമര്‍ ലുലുവിന്റെ ‘നല്ല സമയം’ എന്ന സിനിമയുടെ ട്രെയിലര്‍ ലോഞ്ച് അവസാന നിമിഷം മാറ്റിയ സംഭവം സോഷ്യല്‍ മീഡിയയില്‍ കൊണ്ടു പിടിച്ച ചര്‍ച്ചയായിരിക്കുകയാണ്. നടി ഷക്കീല ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട് എന്നതിന്റെ പേരിലാണ് പരിപാടിക്ക് അനുമതി നിഷേധിച്ചതെന്ന് ഒമര് ലുലുവും മറ്റ് അണിയറ പ്രവര്‍ത്തകരും പ്രതികരിച്ചിരുന്നു. നടി ഷക്കീലയെ ഒഴിവാക്കിയാല്‍ അനുമതി നല്‍കാമെന്ന് മാള്‍ അധികൃതര്‍ വാഗ്ദാനം ചെയ്തെങ്കിലും പരിപാടി റദ്ദാക്കാനായിരുന്നു തങ്ങളുടെ തീരുമാനമെന്നാണ് പിന്നീട് ഒമര്‍ ലുലു അറിയിച്ചത്. ഈ വിഷയം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ പ്രമുഖരടക്കം നിരവധി പേരാണ് സംഭവത്തില്‍ സോഷ്യല്‍മീഡിയയിലൂടെ ഷക്കീലയ്ക്ക് പിന്തുണയുമായി എത്തിയത്. ഇക്കാര്യം തന്നെ സംബന്ധിച്ച് ഇത് ആദ്യത്തെ വിഷയമല്ലെന്നും കാലാകാലങ്ങളായി സംഭവിക്കുന്ന കാര്യമാണെന്നും ആയിരുന്നു ഷക്കീല ഇതിനോട് പ്രതികരിച്ചത്. ഇപ്പോഴിതാ വിഷയത്തില്‍ കൂടുതല്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഷക്കീല. പരിപാടി റദ്ദാക്കിയത് തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നും…

Read More

ഫെമിനിച്ചികളുടെ വയറ്റില്‍ റബര്‍ഗര്‍ഭം വെച്ച് കെട്ടിയുള്ള അറുബോറന്‍ പ്രകടനങ്ങള്‍ ! ഞാനീ എഡിറ്റിംഗും കോപ്പുമൊന്നും ശാസ്ത്രീയമായി പഠിച്ചിട്ടില്ല; വണ്ടര്‍ വുമണ്‍ ചിത്രത്തിനെതിരേ സംഗീത ലക്ഷ്മണ…

അഞ്ജലി മേനോന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തിരുന്നു. വ്യത്യസ്തമായ ജീവിത സാഹചര്യങ്ങളില്‍ നിന്നും വരുന്ന ആറ് ഗര്‍ഭിണികളുടെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. ആറ് ഗര്‍ഭിണികളായ സ്ത്രീകളുടെ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും സെല്‍ഫ് സക്സസിന്റെയും കഥയാണ് ചിത്രത്തില്‍ പറയുന്നത്. പാര്‍വതി തിരുവോത്ത്, നിത്യ മേനോന്‍, സയനോര ഫിലിപ്പ്, അര്‍ച്ചന പദ്മിനി, പത്മപ്രിയ, നദിയ മൊയ്ദു, അമൃത സുഭാഷ് എന്നിവരാണ് ചിത്രത്തില്‍ ഗര്‍ഭിണികളായി അഭിനയിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ വിമര്‍ശിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് അഡ്വക്കേറ്റ് സംഗീത ലക്ഷ്മണ. അഞ്ജലി മേനോന്റെ വണ്ടര്‍ വുമണ്‍ സമ്പൂര്‍ണ പരാജയമാണെന്നും സിനിമ കാണുമ്പോള്‍ അസഹനീയമായി തോന്നിയെന്നും സംഗീത ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. കുറേ ഫെമിനിച്ചികളുടെ വയറ്റില്‍ റബര്‍ഗര്‍ഭം വെച്ച് കെട്ടിയുള്ള അറുബോറന്‍ പ്രകടനങ്ങളായിരുന്നു ചിത്രമെന്നും സംഗീത കുറിപ്പില്‍ പറയുന്നു. സംഗീതയുടെ കുറിപ്പ് ഇങ്ങനെ… അഞ്ജലി മേനോന്റെ ‘Wonder Women’…

Read More

താന്‍ ആശുപത്രിയിലായിരുന്നപ്പോള്‍ ‘പാവ ഭര്‍ത്താവ്’ മറ്റൊരു സ്ത്രീയ്‌ക്കൊപ്പം മോട്ടലില്‍ പോയി ! വിവാഹമോചനം ആവശ്യപ്പെട്ട് യുവതി…

തന്റെ പാവ ഭര്‍ത്താവ് തന്നെ ചതിച്ചുവെന്നാരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബ്രസീല്‍ സ്വദേശിയായ യുവതി. 37-കാരിയായ മേറിവോനെ റോച്ച മോറസ് എന്ന യുവതിയാണ് തുണി കൊണ്ടുള്ള തന്റെ പാവ ഭര്‍ത്താവ് തന്നെ വഞ്ചിച്ചുവെന്ന് അവകാശപ്പെട്ട് രംഗത്ത് എത്തിയത്. യുവതി ഒരു വര്‍ഷം മുമ്പാണ് മാര്‍സെല്ലോ എന്ന തന്റെ തുണിപ്പാവയെ വിവാഹം ചെയ്തത്. ഭര്‍ത്താവ് വഞ്ചിച്ചെന്നും ഇനി മുന്നോട്ടു പോകാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും യുവതി പറഞ്ഞതായി ഡെയ്‌ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തനിക്കൊപ്പം നൃത്തം ചെയ്യാന്‍ ആരുമില്ലെന്നും ഒറ്റയ്ക്കാണെന്നും പറഞ്ഞപ്പോള്‍ അമ്മ തന്നെയാണ് മേറിവോനയ്ക്ക് തുണിപ്പാവയെ നിര്‍മിച്ചു നല്‍കിയത്. പിന്നീട് പാവയുമായി യുവതി പ്രണയത്തിലാകുകയായിരുന്നു. തുടര്‍ന്ന് വിവാഹം കഴിക്കുകയും ചെയ്തു. ഇപ്പോള്‍ ഈ പാവ ഭര്‍ത്താവിനെ മറ്റൊരു സ്ത്രീയോടൊപ്പം കണ്ടത് തന്റെ ഹൃദയം തകര്‍ത്തെന്നാണ് യുവതി പറയുന്നത്. ‘ഞാന്‍ ആശുപത്രിയിലായിരുന്നപ്പോള്‍ മാര്‍സെല്ലോ മറ്റൊരു സ്ത്രീയ്ക്കൊപ്പം മോട്ടലിലേക്ക് പോകുന്നതു കണ്ടതായി എന്റെ സുഹൃത്ത്…

Read More